सूरीनाम में पहला दिन (सफ़रनामा) Summary in Malayalam

सूरीनाम में पहला दिन is a short story by Indian author Premchand. The Summary is set in the early 20th century and tells the tale of a young Indian man named Ramu who travels to Suriname, a former Dutch colony in South America. Ramu is excited to start a new life in Suriname, but he soon realizes that it is a very different place from India.

सूरीनाम में पहला दिन (सफ़रनामा) Summary in Malayalam

ഹിന്ദി സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ്, പ്രതിഭയാണ്, സാഹിത്യ ത്തിലെ ഒരുവിധം എല്ലാ എല്ലാ വിഭാഗങ്ങളി ലും രചനകൾ നട ത്തിയിട്ടുണ്ട്. ത്തിയിട്ടുണ്ട്. ഉത്ത രാഖണ്ഡിൽ 1935ൽ ജനിച്ചു. ജനിച്ചു. പത്രപ് വർത്തനം, ആകാശവാണി എന്നീ എന്നീ മേഖലകളിൽ പ്രവർത്തിച്ചു യാമായേം, നോർവേ – സൂരജ് ചമകെ ആധീ രാത്’ എന്നിവ. ഷുമായ യാത്രാവൃത്താന്തങ്ങളാണ്. ഹിന്ദി നമ്മുടെ രാഷ്ട്രത്തിന്റെ അഭിപ്രായപ്രകടന അഭിപ്രായപ്രകടന ത്തിനുള്ള സരള

Also Visit: बेटी के नाम (जवाबी पत्र) Summary in Malayalam

ഇനിയെനിക്കൊരു ജന്മമുണ്ടെങ്കിൽ അലത്ത് അലഞ്ഞ് നടക്കുന്ന ഒരുവ നായി ജനിക്കാൻ ഞാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാൽ എന്തുകൊണ്ടെന്നാൽ എപ്പോഴും മനസ്സിന് മനസ്സിന് തോന്നുന്നപോലെ ചുറ്റിക്കറങ്ങാമല്ലോ. ചുറ്റിക്കറങ്ങാമല്ലോ.

ഭൂമിശാസ്ത്രപുസ്തകങ്ങളിൽ എപ്പോഴോ പഠിച്ചിട്ടുണ്ട് പഠിച്ചിട്ടുണ്ട് ഭൂമദ്ധ്യരേഖ) [പ്രദേശങ്ങളിൽ ചൂട് ചൂട് വളരെ കൂടുതലാണെന്ന്, അതുപോലെ എല്ലാ എല്ലാ ദിവസവും മഴയുണ്ടാകുമെന്ന്, അതുകൊണ്ട് അതുകൊണ്ട് തന്നെ ലോകത്തിലെ എറ്റവും ഘോരമായ വനങ്ങൾ ഈ മേഖലയിലാണ് കാണപ്പെടു ന്നത്. ബ്രസീലിന്റെ 93 ശതമാനം. ഭൂപ്രദേശം കുട്ടിയുളള പച്ചപുതച്ചിരിക്കുന്നു. ച്ചിരിക്കുന്നു.

പണ്ടെന്നോ പഠിച്ചത് ഇന്ന് നേരിട്ട് കാണുന്നു. കാണുന്നു. വിമാനത്തിൽ നിന്ന് – നോക്കുമ്പോൾ നോക്കുമ്പോൾ നീല ജലം, കറുത്ത കട്ടിയുള്ള കട്ടിയുള്ള മേഘങ്ങൾ, ദുര ഞായി പച്ചപ്പിന്റെ പച്ചപ്പിന്റെ കണങ്ങൾ എന്നിവ കാണുന്നു.

വിമാനം താഴെയിറങ്ങാനുള്ളതിന് തുടക്കമായി പതിയെ പതിയെ ഭൂമിയിലേക്ക് താഴ്ന്നു തുടങ്ങി. തുടങ്ങി. യാത്രക്കാരുടെ കൗതുകം കൂടി ക്കുടി ക്കുടി വരുന്നു എകദേശം ഇരുപതിനായിരം കിലോമീറ്ററിന്റെ നീണ്ട യാത്രയ്ക്ക് ശേഷം സന്തോഷത്തിന്റെ അനുഭവം.

എത് ഹിന്ദി ഭാഷയേയാണോ ദോജപുരി, അവധി അവധി എന്നീ ഭാഷക ളുടെ രൂപത്തിൽ ഹനുമാൻ ഹനുമാൻ ചാലീസാ, രാമചരിതമാനസ് എന്നീ മതഗ്രന്ഥങ്ങളിൽ കൂടി ഭാരതത്തിൽ നിന്നും വരുന്ന സമയത് അവർ കൂടെ കൊണ്ട് വന്നത്, അതിനെ അവർ കൊടുങ്കാറ്റിന്റെ നടുവിലും കെടാത്ത ദീപം പോലെ കത്തിച്ചുവെച്ചു.

ഇന്നത് 130 വർഷങ്ങൾക്ക് ശേഷം പുതിയ രൂപത്തിലും ഭാവത്തിലും മൂർത്തമായ അവസ്ഥയിൽ നിലകൊള്ളുന്നു. അതിന്റെ വിശ്വീയ രൂപം (ആഗോളരൂപം) ഇന്ന് പുറത്ത് വരുന്നു. ഇന്നത് വെറും കരാർ തൊഴിലാളികളുടെ തൊഴിലാളികളുടെ മാത്രമല്ല, ഭരണകർത്താക്കൾ ഭരണകർത്താക്കൾ രാഷാദ്ധ്യക്ഷന്മാർ എന്നിവരുടെ കൂടി ഭാഷയാണ്. അത് നൂറ്റി ഇരുപതോളം രാജ്യങ്ങ ളിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതലത്തിൽ സ്വന്തം സ്വന്തം സാന്നിധ്യം വിളിച്ചറിയിക്കുന്നു.

മൗറീഷ്യസ്, ട്രിനിഡാഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്ക് ശേഷം വിശ്വ ഹിന്ദി സമ്മേളനങ്ങളുടെ 7 മത്തെ യാത്രയാണിത്, 1 ഘട്ടം ഘട്ടം 130 വർഷം മുമ്പ് ഇവിടെ വന്ന ആദ്യത്തെ ആദ്യത്തെ ഭാരതീയ തൊഴിലാളി യുടെ വരവിന്റെ വരവിന്റെ ഓർമ്മയ്ക്കായാണ് ഈ മഹാസമ്മേളനം മഹാസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ഭാരതം ഭാരതം കൂടാതെ മറ്റനേകം രാജ്യങ്ങളിൽ നിന്നും നിന്നും ഹിന്ദി എഴുത്തുകാർ, ഹിന്ദി അധ്യാപകർ, അധ്യാപകർ, ഹിന്ദി പ്രചാരകർ, ഹിന്ദിക്ക് വേണ്ടി വേണ്ടി സേവനം ചെയ്യുന്നവർ എന്നിവർ അവരുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

ഏകദേശം നാലര ലക്ഷത്തോളം ജനസംഖ്യയുള്ള ജനസംഖ്യയുള്ള ഈ രാജ്യത്ത് 37 ശതമാനം ജനങ്ങൾ ഭാരതീയ വംശജരായതുകൊണ്ട് എല്ലായി എല്ലായി ടത്തും ഭാരതീയ പ്ര കൾ കാണാം. പാരമാരിക്കോ നഗരം സൂരിനാമിലെയല്ല ഒരു ഭാരതീയ നഗരം പോലെ തോന്നുന്നു.

ജൂൺ 6ന് രാവിലെ സമ്മേളനം തുടങ്ങിയപ്പോൾ തുടങ്ങിയപ്പോൾ തന്നെ സുരിനാ മിലെ ആഫ്രിക്കൻ വംശജനായ രാഷ്ട്രപതി റുനാർഡോ റുനാർഡോ വെ ഷിയൻ സ്വന്തം പ്രസംഗത്തിൽ പ്രസംഗത്തിൽ പറഞ്ഞു സുരിനാമും ഭാരതവും തമ്മിൽ ശക്തമായ ആത്മീയ ബന്ധം ഉണ്ട്, രണ്ട് രണ്ട് രാജ്യങ്ങളും പര സ്പരം പലകാര്യങ്ങളിലും പലകാര്യങ്ങളിലും യോജിച്ചിരിക്കുന്നു. രണ്ടിന്റേയും ഇട യിൽ പഴയ ഭാഷാപരമായ ബന്ധമുണ്ട്.

ഭാഷ, ഭാവങ്ങളെ വ്യക്തമാ ക്കാനുള്ള ശക്തമായ ശക്തമായ മാധ്യമമാണ്, ഹിന്ദിയുടെ ജനനിയായ ജനനിയായ സംസ്കൃത ത്തിന് അതിന്റേതായ സവിശേഷതകളുണ്ട്. ഹിനിയാണ് കിൽ ലോകത്തിലെ പ്രമുഖമായ ഭാഷയുടെ രൂപത്തിൽ രൂപത്തിൽ വളർന്നു വരുന്നു, സുരിനാമിലെ ഹിന്ദിയുടെ വികാസത്തിനായി.

ഹിന്ദിയെ സാധാരണക്കാരിൽ വരെ എത്തിക്കാ എത്തിക്കാ നായി ഹിന്ദി സിനിമകളുടേ യും, സംഗീതത്തിന്റേ യും സംഭാവന ചെറുതല്ല. ഹിന്ദി ഹിന്ദി ചലച്ചിത ങ്ങളോട് സുരിനാമിലെ ഭാരതവംശജർക്ക് മാത്രമല്ല, മറ്റ് ജന ങ്ങൾക്കും ങ്ങൾക്കും വളരെ സ്നേഹമാണ്.

രു ദീപം ജ്വലിക്കാൻ ജ്വലിക്കാൻ തുടങ്ങുമ്പോൾ തന്നെ കൂടെ ഒരുപാട് ഒരുപാട് ദീപ ങ്ങൾ ജ്വലിക്കുന്നു സൂരിനാമിലെ സൂരിനാമിലെ ഭാരതവംശജരുടെ ഉത്സാഹം കാണണ്ടത് തന്നെയാണ്. 130 വർഷത്തിന് ശേഷം ശേഷം മുൻപ് വേർപി രിഞ്ഞവർ തമ്മിൽ കണ്ടുമുട്ടുന്നതുപോലെ തോന്നുന്നു. ഈ ദമതമിലാപം വളർധികം സന്തോഷം തരുന്നു.

സുരിനാമിലെ ഔദ്യോഗിക ഭാഷ ഡച്ച് ആണെങ്കിലും ഇംഗ്ലീഷും വ്യാപകമായി ഉപയോഗിക്കുന്നു ഭാരതീയ വംശജർ ഭോജൂരിയു ഭോജുരിയു ടേയും അവധിയുടേയും മിശ്രിതമായ മിശ്രിതമായ സാർനാമി ഹിന്ദുസ്ഥാനി സംസാരിക്കുന്നു. ഇതിൽ ഡപ്പിന്റേയും ഇംഗ്ലീഷിന്റേയും ക്രിയോ, ലിന്റേയും സ്വാധീനമുണ്ട്.

സുരിനാം 1975വരെ ഡച്ച് കോളനിയായിരുന്നു. ദക്ഷിണ അമേരിക്കയുടെ പൂർവോത്തര പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഈ രാജ്യം (ഫ് രാജ്യം (ഫ് ഗയാനയുടേയും, ഗയാനായുടേയും മദ്ധ്യത്തിൽ ബ്രസീലിന് വട്ടക്കായി സ്ഥിതിചെയ്യുന്നു. ഇതിന്റെ അധികം രൂപ ദേശവും ദേശവും പർവ്വതങ്ങളാലും, ഇടുങ്ങിയ ചതുപ്പോടുകൂടിയ മൈതാ നങ്ങളാലും നിറഞ്ഞിരിക്കുന്നു.

ഹിന്ദി ഭാഷക്ക് 11 ഉപഭാഷകൾ (ബോലി) അഥവാ അഥവാ സംസാരഭാഷ കൾ ഉണ്ട്, ടെക്റ്റ് ബുക്കിന്റെ ബുക്കിന്റെ ബാക്ക് കവറിൽ 17 ഉപഭാഷകളു ടേയും ടേയും പേരുകൾ കൊടുത്തിട്ടുണ്ട്.

  • ഭാജൂരി 
  • മേവാതി
  • വജഭാഷ
  • ചിത്തീസി 
  • ഖഡിബോലി
  • അവധി 
  • മഗഹി
  • പശ്ചിമിപഹാഡി
  • കുമായുണിനാദ്ധ്വാലി
  • ജയപുരി 
  • മാലവി 
  • ഹരിയുണി 
  • ഥിലി 
  • കനൗജി 
  • ബുന്ദേലി
  • മാർവാഡി

ഇതിൽപ്പെട്ട് രണ്ട് പ്രധാന ഉപഭാഷകൾ ആണ് മദാജരിയും, അവധിയും.

हनुमानचालीसा – ഹനുമാനെ ശ്രീരാമന്റെ ആദർശഭക്ത ആദർശഭക്ത നായി ചിത്രീകരിക്കുന്ന ഹനുമാൻ ഹനുമാൻ ചാലീസാ അവധി ഭാഷയിൽ എഴുത പ്പെട്ട 40 ചൗപായി (വൃത്തം) കാർ ഉള്ള രചനയാണ്. രചനയാണ്. എഴുതിയത് തുളസീദാസാണ്. रामचरतिमानस – തുളസീദാസ് അവധി ഭാഷയിൽ എഴുതിയ രാമ കഥാ ആസ്പദമാക്കിയിട്ടുള്ള മഹാകാവ്യമാണ് രാമചരിതമാനസം.

भरत-मलाप – ഭരത് മിലാപ് രാമായണത്തിൽ രാമനും ഭരതനും തമ്മിൽ കണ്ടുമുട്ടുന്ന രംഗത്തെ സൂചിപ്പിക്കുന്നു. ഒരു സഹോദ മന് മറ്റൊരു സഹോദരനോടുള്ള ആത്മീയമായ ബന്ധത്തെ സൂചി പീക്കാൻ ഈ പ്രയോഗം ഉപയോഗിക്കുന്നു. ഉപയോഗിക്കുന്നു.

Conclusion:

By the end of the story, Ramu has come to accept Suriname as his new home. He has made friends with people from all walks of life, and he has found a sense of belonging in his new community.

Leave a Comment