आई एम कलाम के बहाने  (फ़िल्मी लेख) Summary in Malayalam 

The film “Main Kalam Ke Bahane” is a biographical drama about the life of Dr. APJ Abdul Kalam, the 11th President of India. The film is directed by Mahesh Bhatt and stars Ayushmann Khurrana as Dr. Kalam.

The film begins with Dr. Kalam as a young boy growing up in Rameswaram, Tamil Nadu. He is a bright and curious child who is fascinated by science and technology. He dreams of becoming an engineer and making a difference in the world.

आई एम कलाम के बहाने  (फ़िल्मी लेख) Summary in Malayalam

ഗ്രാമത്തിലെ സ്ക്കൂളിൽ എന്റെ സുഹ ത്തായിരുന്നു മോർ പാൽ. ഇതേ മോർ പാൽ ആണ് ഇംഗ്ലീഷിന്റെ അധ്യാപകനായ തിവാരി സർ ലുക് എന്ന ശബ്ദത്തിന്റെ ആശയവും സ്പെല്ലിങ്ങും ചോദിച്ചപ്പോൾ എൽ ഡബ് ഒകെ ലുക്, ലുക് എന്നാൽ നോക്കിക്കാണുക എന്ന് പറഞ്ഞത്.

You Can Also Check: टूटा पहिया (कविता) Summary in Malayalam

പേരിന്റെ ആദ്യാക്ഷരങ്ങൾ സമാനമായത് കാരണം ക്ലാസ്സിൽ ഞങ്ങളുടെ പരവതാനിയിലുള്ള ഇരിപ്പിടങ്ങളും അടുത്ത ടുത്തായിരുന്നു. മോർ പാൽ എന്റെ പാത ത്തിൽ രാജമാ (ഒരു തരത്തിലുള്ള പരിപ്പ് കാണുമ്പോൾത്തന്നെ വളരെയധികം സന്തോ ഷിച്ചിരുന്നു. കളി പീരിയഡിൽ ഞങ്ങളുടെ പ്രധാന വിനോദം ഭക്ഷണ സാധനങ്ങൾ കൈമാറ്റം ചെയ്യലായിരുന്നു.

അതായത് എന്റെ പാത്രത്തിലെ രാജമായും ചോറും, അവന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന മോരും പര സ്പരം കൈമാറ്റം ചെയ്തിരുന്നു. മോര് എന്റെ ദൗർബല്യമാണെന്ന് അവനറിയാമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം തികച്ചും സാധാരണമായ രാജമ ആർക്കെങ്കിലും വിശേ ഷപ്പെട്ട വസ്തുവാകുമെന്ന് മോർ പാലിനെ കണ്ട് മുട്ടുന്നതിന് മുമ്പ് ഞാൻ ഒരിക്കലും

പ്രതീക്ഷിച്ചിരുന്നില്ല. എന്റെ പാത്രത്തിലെ രാജമ കഴിക്കുന്നതിന് മുമ്പ് മോർപാൽ ഇതൊരിക്കലും കണ്ടിട്ടുപോലുമില്ലായിരുന്നു. അവൻ സ്ക ളിൽ നിന്നും പതിനഞ്ച് കി.മീ. അകലെയുള്ള ഏതോ ഒരു ഗ്രാമത്തിൽ നിന്ന് സൈക്കിൾ ഓടി ച്ചാണ് ദിവസേന വരാറുണ്ടാ യി രു ന്ന ത്.

ഇത്രയും ദൂരെ നിന്ന് വരുന്ന മോർ പാൽ മോരി ന്റെ പാത്രം തുളുമ്പാതെ എങ്ങനെ കൊണ്ട് വരുന്നു എന്ന കാര്യം എനിക്ക് ഇപ്പോഴും മന സ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.

ഞാൻ സ്ക്കൂളിൽ പോകുമ്പോൾ കരയാ റുണ്ടായിരുന്നു. ദിവസേന പുതിയ ഒഴിവുകഴി കണ്ടെത്തിക്കൊണ്ടിരി ക്കുമായിരുന്നു. വുകൾ കനത്ത മഴ കാരണം സ്കൂളിലേക്കുള്ള വഴി യിൽ വെള്ളം കയറുമ്പോൾ കിട്ടുന്ന അവധി കളിൽ ഞാൻ വീട്ടിൽ തുളളിച്ചാടി നടക്കാറാണ് പതിവ്.

പക്ഷെ മോർ പാലും (അവനെപ്പോലെ എന്റെ മറ്റ് സഹപാഠികളും) ഒരു ദിവസം പോലും അവധി എടുക്കാതെ ദിവസേന സ്ക്കൂളിൽ എന്തിനാണ് വന്നിരുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. അവർക്ക് സ്ക്കൂളിനോട് വളരെയധികം സ്നേഹമായിരുന്നു. അവരെ സംബന്ധിച്ചിട

ത്തോളം ആഴ്ചയിലെ ഏറ്റവും ചീത്ത ദിവസം അവധി ദിനമായ ഞായറാഴ്ചയായിരുന്നു. സ്ക്കൂളിലെ നീലയും കാക്കിയും യൂണിഫോം ഞാൻ വെറുത്തിരുന്നു. യൂണിഫോം ധരിക്കു ന്നത് എല്ലായ്പ്പോഴും ഒഴിവാക്കാറുണ്ടായിരു ന്നു. അതേ സമയം മോർ പാലിനെ ഞാൻ എവിടെ വെച്ച് കാണുമ്പോഴും യൂണിഫോമി ലാണ് കാണപ്പെട്ടിരുന്നത്. എനിക്ക് ഓർമ്മ യുണ്ട്, ഒരു തവണ പ്രദേശത്തെ ഏതോ കല്ല്യാ ണത്തിനും അതേ നീലയും കാക്കിയും യൂണിഫോം ധരിച്ച് കണ്ടപ്പോൾ ഞാൻ ആശ്ച ര്യപ്പെട്ടിരുന്നു.

പിന്നീടാണ് എനിക്ക് മനസ്സിലായത് ഏത് സ്ക്കൂളിൽ ചെലവഴിച്ച സമയമാണോ എനിക്ക് വളരെ വിരസമായി തോന്നിയത് അത് ഒരു പക്ഷേ മോർ പാലിന് അവന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരിക്കും. വീട്ടിലെ നടുവൊടിക്കുന്ന കഠിനാധ്വാനത്തിനും,

കൃഷി പണിക്കും ശേഷം കുട്ടിയായി ഇരിക്കാനുള്ള ഒരേ ഒരു സമയം ഇതായിരുന്നു. എന്നെ സംബ ന്ധിച്ചിടത്തോളം സ്കൂൾ യൂണിഫോം ഭാരമാ യിരുന്നു. എന്റെ ഇഷ്ടത്തിനനുസരിച്ച് വലിയ നഗരത്തിലെ വലിയ മാർക്കറ്റിൽ നിന്ന് വാങ്ങിയ ഇതിനേക്കാൾ നല്ല മേൽത്തരം വസ്ത്രങ്ങൾ എന്റെ കൈയ്യിലുണ്ടായിരുന്നു.

എന്നാൽ മോർപാലിന്റെ കൈയ്യിലുണ്ടായിരുന്ന ഒരേ ഒരു കമ്മീസ് – പാന്റിന്റെ പുതിയ ജോടി ആ നീലയും കാക്കിയും യൂണിഫോമായിരുന്നു. കല്ല്യാണത്തിനും അവൻ അതേ യൂണിഫോം ധരിക്കുക എന്നത് സ്വാഭാവികമായിരുന്നു.

നീൽമാധവ് പാണ്ഡയുടെ ഐ ആം കലാം കണ്ടപ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മ വന്നു. എന്തുകൊണ്ടെന്നാൽ ഈ സിനിമ എതിർവശത്തുള്ള തിരസ്കരിക്കപ്പെട്ടവർ) വരെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്റെ കുട്ടിക്കാലത്തെ മുഴുവൻ കഥകളും ഇങ്ങനെ യുള്ളവരുമായി ബന്ധപ്പെട്ട താ യി രു ന്നു.

നമ്മുടെ നായകൻ കലാം ഒരു ചായക്കടയി ലാണ് ജോലി ചെയ്യുന്നത്. സ്ക്കൂളിൽ പോകുക എന്നതും ടി.വി.യിൽ കണ്ട നീണ്ട മുടിയുള്ള രാഷ്ട്രപതി കലാമിനെപ്പോലെ ആകുക എന്നതും അവന്റെ സ്വപ്നമായിരുന്നു. എന്നാൽ സിനിമയിൽ മറ്റൊരു കുട്ടി കൂടിയു

ണ്ട്, ഢാണിയിലെ റാണയുടെ മകൻ രണവിജ യ്. അവന് സ്ക്കൂളിൽ പോകാൻ തീരെ താല്പ ര്യമില്ലായിരുന്നു. ഏത് സ്ക്കൂളാണോ രവി ജയ്ക്ക് പരീക്ഷാപ്പേടി ഉണ്ടാക്കുന്നത് അതേ സ്ക്കൂൾ കലാമിന് ഒരു വേറിട്ട ജീവിതത്തിന്റെ, ഒരു ഭേദപ്പെട്ട ജീവിതത്തിന്റെ സ്വപ്നം നൽകു ന്നു. സിനിമയിൽ ഈ രണ്ട് കുട്ടികളുടെയും ആദ്യകൂടിക്കാഴ്ചയിൽ നടത്തിയ സംഭാഷ ണവും വളരെ രസകരമാണ്. ഒപ്പം വിശേഷ സൂചനകളും (ചൂളം വിളികള്) നടത്തുന്നു.

കലാം : ഇത്രയധികം പുസ്തകങ്ങളോ ആരുടെതാണ്?
രണവിജയ് : താങ്കൾക്ക് ഇംഗ്ലീഷ് അറിയില്ലേ?
കലാം : നിനക്ക് മരത്തിൽ കയറാൻ അറി യുമോ?
രണവിജയ് : എനിക്ക് കുതിരപ്പുറത്ത് കയറാൻ അറിയാം. താങ്കൾക്ക് കുതിര സവാരി അറിയുമോ?
കലാം : എനിക്ക് ഒട്ടകപ്പുറത്ത് കയറാൻ അറിയാം. നിനക്ക് ഒട്ടകത്തെ ചികിത്സിക്കാൻ അറിയുമോ?

ഈ സംഭാഷണത്തിന് ശേഷം കുതിരസ വാരി പഠിക്കുന്നതിന്റെയും മരത്തിൽ കയറാൻ പഠിപ്പിക്കുന്നതിന്റെയും കൊടുക്കൽ വാങ്ങലി ലൂടെ അവരുടെയിടയിൽ സൗഹൃദം ഉണ്ടാകു ന്നു. ചായക്കട നടത്തുന്നയാളുടെ അപൂർണ മായ വൺവേ പ്രേമവും, വളരെ ദൂരെ നി നോന്നതമായ ഭൂമിയിൽ ഇരുന്ന് അമിതാഭിന്റെ സിനിമകൾ കണ്ട് കൊണ്ട് അദ്ദേഹത്തെ അനു കരിച്ച് സ്വയം അമിതാഭ് ആകാൻ ആഗ്രഹി ക്കുന്ന ആൺകുട്ടിയുടെയും കഥ സ്മരി ക്കത്തക്കതാണ്.

ഒരു വ്യത്യാസം മാത്രം. സിനിമയിൽ കലാം ദില്ലിയിൽ എത്തുകയും ഒപ്പം അവന് ഇഷ്ടപ്പെട്ട സ്കൂളിൽ പോകാനുളള അവ സരം ലഭ്യമാക്കുകയും ചെയ്യുന്നു. പക്ഷെ എന്റെ കുട്ടിക്കാലത്ത് ഇങ്ങനെയായിരുന്നില്ല. മോർപാൽ എട്ടാം ക്ലാസ്സിന് ശേഷം സ്കൂൾ വിട്ടുപോകുന്നു. (ഒഴിവാക്കപ്പെടുന്നു) അവൻ തന്റെ പിതാവിനെപ്പോലെ ഇന്നും അവിടെ കൃഷിപ്പണി ചെയ്യുന്നു. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം കലാമിന്റെ കഥ നൂറ്

Conclusion:

“Main Kalam Ke Bahane” is an inspiring and uplifting film that tells the story of a remarkable man who dedicated his life to making India a better place. The film is a must-see for anyone who is interested in the life and work of Dr. APJ Abdul Kalam.

Leave a Comment