Cinemayum Samoohavum Kalavupoya Cyclum Summary in Malayalam

Cinemayum Samoohavum Kalavupoya Cyclum Summary in Malayalam

RELATIONSHIP BETWEEN CINEMA AND SOCIETY: There is a reciprocal relationship between cinema and society. Cinema reflects society, while society shapes cinema. The interaction between these two elements creates an artistic cycle that reinforces each other.

Cinema reflects society
Movies are images of society. They reflect various problems and crises in the society. For example, the movie “Madhyavetta” talks about the caste system in India. The movie “Bhagyalakshmi” talks about discrimination against women in India.

Cinemayum Samoohavum Kalavupoya Cyclum Summary in Malayalam

ജീവിത രേഖ: ദേശീയ അവാർഡ് നേടിയ ദക്ഷിണേന്ത്യൻ ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമാണ്. പ്രശസ്തമായ 5 ഡോകുമെന്ററികളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ‘സിനിമയുടെ വർത്തമാനം’ എന്ന ഗ്രന്ഥത്തിന് കേരള സർക്കാരിന്റെ പ്രത്യേക ജൂറി അവാർഡ് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദി ട്രാപ്പ്ഡ് ഡോക്യുമെന്ററിക്ക് മികച്ച ആ ന്താപ്പോളജി ഫിലിമിനുള്ള 1995 – ലെ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച ഒരു പത്രപ്രവർത്തകനും ജേർണൽ എഴുത്തുകാരനും ആണ്.

Cinemayum Samoohavum Kalavupoya Cyclum Summary in Malayalam 1

സിനിമയുടെ ചരിത്രം

“Cinema is the fusion of all other arts” എന്നാണ് പറയപ്പെടുന്നത്. ഇന്ന് ലോകത്തുള്ള എല്ലാ കലാരൂപങ്ങളേയും, ഇനി വരു വാനിരിക്കുന്നവയേയും സിനിമ ഉൾക്കൊള്ളുന്നുണ്ട്. അതുകൊ ണ്ടാണ് സിനിമ കലയാണെന്ന് പറയുന്നത്. പുതിയ നൂറ്റാണ്ടിന്റെ

ഒരു നിശ്ചലദൃശ്യം തുടർച്ചയായി പലതവണ ആവർത്തിച്ചു കണ്ടു കൊണ്ടിരുന്നാൽ, ആ ദൃശ്യം ചലിക്കുന്നതായി അനുഭവപ്പെടും. (സിനിമയിൽ ഇതാണ് സംഭവിക്കുന്നത്. ഒരു സെക്കന്റിൽ 24 ഫെയിമുകൾ . നിശ്ചലദൃശ്യങ്ങൾ – തുടർച്ചയായി കടന്നുപോകുന്നതി നാൽ അവ ചലിക്കുന്നതായി തോന്നുന്നു. 1824 ഡിസംബർ 5ന് ഈ സിദ്ധാന്തം”Persistence of vision” (ദശാനുവർത്തന പ്രതി ഭാസം) എന്ന പേരിൽ പീറ്റർ മാർക്ക് റോജറ്റ് എന്നയാൾ ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിക്ക് മുമ്പാകെ സമർപിച്ചു.

ബ്രിട്ടീഷുകാര നായ ഡോ. ജെ.എ.പാരിസ് തന്റെ Thaumatrop എന്ന കണ്ടുപിടുത്തത്തിലൂടെ ഇത് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു. ഒരു കാർഡുബോർഡു കഷണത്തിന്റെ രണ്ടറ്റത്തുമായി ഒരു പക്ഷിയേയും പക്ഷിക്കൂടിനേയും വരച്ചു ചേർത്തിട്ട് അത് ശക്തിയായി കറക്കുമ്പോൾ, ഒരറ്റത്തുനിന്ന് പക്ഷി മറ്റേയറ്റത്തുള്ള കൂട്ടിലേക്ക് പറന്നു കയറുന്നതായി തോന്നുന്നതാണ് ഈ സൂത്രവിദ്യ.

1500 കളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ചലനചി തങ്ങൾക്കായുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇറ്റലിക്കാരനായ ഗിരോലാമോ ഗാർഡനോ, ചുമരിലെ ഒരു ദ്വാര ത്തിലൂടെ ലെൻസുവഴി പുറത്തുള്ള ദൃശ്യചലനങ്ങൾ

മുറിയ്ക്ക് കത്തെ ചുമരിലേക്ക് പ്രതിഫലിപ്പിക്കുന്ന വിദ്യ പരീക്ഷിച്ചു. പിന്നീട്, വിവിധ ലെൻസുകൾ അടുക്കുകളായി ഒരു പെട്ടിയിൽ ഘടിപ്പിച്ച് പുറത്തെ ദ്യശ്യങ്ങൾ തലകീഴായി പ്രതിഫലിപ്പിക്കുന്ന Camera Obscura നിലവിൽ വന്നു. ഡച്ചു ശാസ്ത്രകാരനായ ക്രിസ്റ്റ്യൻ ഹെയ്ൻ സ് തന്റെ Magic Lantern-ലൂടെ ഗ്ലാസ്സിൽ ചിത്രങ്ങൾ വരച്ചു വലുതാക്കി 1 പ്രൊജക്റ്റ് ചെയ്യാൻ തുടങ്ങി. ഇന്നുള്ള സിനിമാ പ്രൊജക്ടറുകളുടെ ഒരു പ്രാഗ്രൂപമായിരുന്നു ഇത്.

പിന്നീടതിന്റെ പരിഷ്കൃതരൂപമായ Triunial Lanterns രംഗത്തെത്തി. ഒരേസമയം മൂന്ന് പ്രോജക്ടറുകൾ സൃഷ്ടിക്കുന്ന മൂന്ന് വ്യത്യസ്ത ദൃശ്യങ്ങൾ അടങ്ങിയതായിരുന്നു ഈ സംവിധാ നം. 1832ൽ ബെൽജിയംകാരനായ ഊർജതന്ത്രശാസ്ത്രജ്ഞൻ കണ്ടുപിടിച്ച Phena Kistoscope എന്ന യന്ത്രത്തിലൂടെ ഒരു ഡിസ്ക്കിൽ വരച്ചുചേർത്ത ചിത്രങ്ങൾ കണ്ണാടിക്കു മുൻപിൽ വച്ചുകറക്കി പുറത്തെ ഒരു ദ്വാരത്തിലൂടെ നോക്കിക്കാണുന്ന തരം ചലച്ചിത്രമുണ്ടാക്കി. പിന്നീട് Phanta scope, Stroboscope, Zoetrope, Filoscope (Flip book) gm160BOM വിവിധങ്ങളായ ചലനചിത്ര യന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടു. ശാസ്ത്രജ്ഞർക്ക് ചലനചിത്രങ്ങളോടുള്ള അന്വേഷണത്വരയാ

യിരുന്നു ഇതിനൊക്കെ പുറകിൽ. 1841ൽ ഫോട്ടോഗ്രാഫി ശാസ്ത്രീയമായി നിർവ്വചിക്കപ്പെട്ടതോടെ ഇത്തരം ശ്രമങ്ങൾക്ക് ആക്കം കൂടി. സിൽവർ നൈട്രേറ്റിന് പ്രകാ ശവും നിഴലും ഒപ്പിയെടുക്കാനാവും എന്ന കണ്ടുപിടിത്തം ചിത്രി കരണരീതിയെ മാറ്റിമറിച്ചു. 1872-ൽ നടന്ന ‘മെയ്ബ്രിഡ്ജ് പരീക്ഷണം ചലച്ചിത്ര നിർമ്മിതി യുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായിത്തീർന്നു.

കാലിഫോർണിയായിലെ ഗവർണറായിരുന്ന ലേലൻഡ് സ്റ്റാൻഫോർഡ് ഒരിയ്ക്കൽ ഒരു പന്തയത്തിലേർപ്പെട്ടു. ഒരു പന്തയക്കുതിര കുതി ച്ചുപായുന്ന സമയത്ത് അതിന്റെ നാലുകാലുകളും ഒരേ സമയം തറയിൽ തൊടുകയില്ലെന്നതായിരുന്നു പന്തയവിഷയം. ഇതു തെളിയിക്കാനായി അക്കാലത്തെ പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന Edward Muybridge എന്നയാളുടെ സഹായം മേയർ ആവശ്യ പ്പെട്ടു.

ജോൺ ഐസക്സ് എന്ന എഞ്ചിനീയറുടെ സഹായ ത്തോടെ ഈ വെല്ലുവിളി ഏറ്റെടുത്തമെയ്ബ്രിഡ്ജ്, പന്തയക്കു തിര പായുന്ന വഴിയിൽ 24 സ്റ്റിൽ ക്യാമറകൾ തുല്യ അകലത്തിൽ നിരത്തിവച്ചു. അവയുടെ ക്ലിക്ക് ബട്ടണുകളിൽ ഘടിപ്പിച്ച് ചരടു കൾ വഴിക്കു കുറുകെ

കെട്ടിവച്ചിരുന്നു. കുതിര പായുമ്പോൾ ഇവയിൽ തട്ടി ക്യാമറകൾ ഓണാകും. റോൾ ഫിലിമും മൂവി ക്യാമ റയുമൊന്നും കണ്ടുപിടിച്ചിട്ടില്ലായിരുന്ന അക്കാലത്ത് ഇതൊരു പുതുമയുള്ള പരീക്ഷണമായിരുന്നു. പിന്നീട് ഈ പരീക്ഷണം Zoopraxinoscope എന്ന പേരിൽ ഒരു പൊതു പ്രദർശന സംവിധാനമാക്കി മാറ്റുകയുണ്ടായി.

മെയ്ബ്രിഡ്ജ് എടുത്ത 24 നിശ്ചല ചിത്ര വൃത്താകൃതിയിലുള്ള ഒരു ഗ്ലാസ്സിനു ചുറ്റുമൊട്ടിച്ച് ഒരു വിളക്കിനു മുൻപിൽ വച്ച് വട്ടത്തിൽ കറക്കി ചലനചിത്രമുണ്ടാക്കു കയായിരുന്നു ഇതിന്റെ രീതി. മറ്റു

ചലച്ചിത്രങ്ങളും ഈ രീതിയിൽ പ്രദർശിപ്പിയ്ക്കപ്പെട്ടു. 1881- ൽ മെയ് ബ്രിഡ്ജ് ചലച്ചിത്രം കണ്ട് എറ്റിനേ ജൂൾസ് മാരി ചിന്തിച്ചത് എന്തിന് വിവിധ ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്നു എന്നതാണ്.

ഒരൊറ്റ ക്യാമറയിലൂടെ തന്നെ ചലനചിത്ര ങ്ങൾ ചിത്രീകരിക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ പരീക്ഷണ ങ്ങൾ വിജയിച്ചത് Photographic Revolver എന്ന ഉപകരണ ത്തിന്റെ നിർമ്മിതിയിലാണ്. ട്രിഗർ വലിക്കുമ്പോൾ ക്യാമറയിലെ ഒരു ഷട്ടർ നിരന്തരമായി ചലിച്ച് സെക്കന്റിൽ 12 ചിത്രങ്ങൾ

വീതം തുടർച്ചയായി എടുക്കാൻ കഴിയുന്ന ഒരു സംവിധാനമായിരുന്നു ഇതിൽ. യന്ത്രത്തിന്റെ പ്രത്യേക ആകൃതിയും, കാഞ്ചി വലിക്കുന്ന സമ്പ്രദായവും ചേർന്ന് ഇതുപയോഗിച്ചുള്ള ചിത്രീകരണത്തെ ആദ്യമായി, ‘ഷൂട്ടിംഗ് എന്നുവിളിച്ചു. മയ്ബ്രിഡ്ജിന്റെ സഹായിയായിരുന്ന തോമസ് എക്കിൻസ് 1884- ൽ ഒരു ഏകചലനചിത്ര ക്യാമറ നിർമ്മിച്ചു.

ജർമ്മനിയിലെ ഓട്ടോമർ ആൻഷുസ് എന്നയാൾ തന്റെ Tachyscope എന്ന യന്ത്രത്തിലൂടെ ചലിക്കുന്ന മനുഷ്യരേയും മൃഗങ്ങളേയുമൊക്കെ പ്രദർശിപ്പിച്ചു. രണ്ടു വർഷം ഷം കഴിഞ്ഞ് Electro Tachyscope എന്ന പോല വികസിപ്പിച്ചെടുത്ത് പൊതുപ്രദർശന ങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു. ഒരു പെനിയായിരുന്നു പ്രദർശ നഫീസ്.

1887 – ൽ മാരി നുറുചിത്രങ്ങൾ വരെ റിക്കാർഡു ചെയ്യാനാവുന്ന തരം ക്യാമറ കണ്ടുപിടിച്ചു. പ്രദർശനത്തിനുപയോഗിച്ചത് മയി ഡ്ജിന്റെ പ്രൊജക്ടറും. 1890 – ൽ കുറേക്കൂടി യാഥാർത്ഥ്യവും, കൃത്യതയുള്ളതുമായ ക്യാമറ അദ്ദേഹം നിർമ്മിച്ചു. 1888- ൽ 1ബിസർ കാരനായ വില്യം ഫീസ് ഗ്രീൻ Kinematrograph കണ്ടു പിടിച്ചു. ഒരു റോൾ സെല്ലുലോയ്ഡ് ഫിലിമിലേക്ക്

ചിത്രങ്ങൾ തുടർച്ചയായി ചിത്രീകരിക്കുന്ന രീതി ആദ്യമായി ഇദ്ദേഹമാണ് കണ്ടുപിടിച്ചത്. 50 അടി നീളമുള്ള ഫിലിമായിരുന്നു തുടക്കത്തിൽ. ഇന്നുള്ള സിനിമാ ചിത്രീകരണപ്രദർശന സൗകര്യങ്ങളുടെ യഥാർത്ഥ തുടക്കക്കാരൻ ഫീസീനാണെന്നു പറയാം. (അ ദ്ദേഹത്തിന്റെകണ്ടുപിടുത്തങ്ങൾ പിന്നീട് വന്നവർ പ്രയോജന പ്പെടുത്തി വിജയിച്ചപ്പോഴും വില്യമിന്റെ ജീവിതം ഒരു ദുരന്തമാ വുകയായിരുന്നു.

സിനിമയ്ക്കുവേണ്ടിയുള്ള ജീവാർപ്പണത്തി നിടയിൽ വലിയ കടബാധ്യതയും ദാരിദ്ര്യവും ജയിൽവാസവു മൊക്കെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. സിനിമയുടെ ചരിത്ര ത്തിലെ ആദ്യ രക്തസാക്ഷിയായി വില്യം ഫ്രീസ്റ്റീനിനെ കണ ക്കാക്കുന്നു.) 1888- ൽ തന്നെ ബ്രിട്ടനിലെ ഫ്രഞ്ച് കുടിയേറ്റക്കാരനായ ലൂയിസ് അഗസ്റ്റിൻ ലെ പ്രിൻസ് എന്നയാൾ കൂടുതൽ കൃത്യതയോടെ അനു ‘ ക്രമമായി പ്രതിബിംബചലനം സാധ്യമാക്കുന്ന ഒരു ക്യാമറ വികസിപ്പിച്ചെടുത്തു.

1889- ലാണ് അമേരിക്കൻ വ്യാവസായിക സിനിമയ്ക്ക് അടിത്തറ പാകിയ വിഖ്യാത ശാസ്ത്രജ്ഞൻ തോമസ് ആൽവാ എഡിസൺ രംഗത്തെത്തുന്നത്. മരണസമയത്ത് വില്യം ഫിസിന് തന്റെ ചലച്ചിത്ര പരീക്ഷണ

പ്രബന്ധങ്ങൾ എഡിസണ് അയച്ചുകൊടു ത്തിട്ടുണ്ടായിരുന്നു. ജൂൾസാരിയുടെ ക്യാമറയുടെ മോഡലും എഡിസണ് പരീക്ഷണാടിത്തറയായി. ഇംഗ്ലണ്ടുകാരനായ വില്യം കെന്നഡി ലാറി ഡിക്സന്റെ സഹായത്തോടെ എഡിസൺ ഇന്നത്തെ മൂവി ക്യാമറയുടെ പ്രാഗ്രൂപമായ kinetograph നിർമ്മിച്ചു. ഫിലിമിൽ 35mm എന്നത് ഒരു പൊതുഅളവുമായി.

ആ വർഷം തന്നെയാണ് അമേരിക്കക്കാരായ ജോർജ്ജ് ഈസ്റ്റ്മാൻ സംവേദന ക്ഷമത കൂടിയ പ്രത്യേകതരം സെല്ലുലോയ്ഡ് റോൾ ഫിലിം രംഗത്തവതരിപ്പിച്ചതും. അതിനു മുൻപു തന്നെ അനവധി നടന്നിരുന്നു. ഫിലിമിൽ പരീക്ഷണങ്ങൾ സെല്ലുലോയ്ഡ് 1869- ൽ ).W. ഹയർ ഫിലിം ഉണ്ടാ ക്കി. 1888- ൽ ആദ്യത്തെ റോൾഫിലിം ഫ്രഞ്ചുകാരനായ ലൂയിസ് ലി പിയറെ കണ്ടുപിടിച്ചു.

1922- ൽ 9.5mm ഫിലിമും, 1923-ൽ 16mm ഫിലിമും 1930- ൽ 18mm എന്ന ഫിലിമും കണ്ടുപിടിക്കതപ്പെട്ടു. ഡിക്സൺ ഫിലിമിന്റെ വശങ്ങളിൽ sproket holes (ക്യാമറയിലേയും പ്രൊജക്ടറിലേയും പൽചക്രങ്ങളിൽ ഫിലിം കൃത്യ മായി കറങ്ങുന്നതിനുള്ള എളുപ്പത്തിനായി നിർമ്മിച്ചു. 1891- ൽ കൈനറ്റോസ്കോപ്പ് ചിത്രങ്ങൾക്കൊപ്പം

“ഫോണോ ഗ്രാഫ് ” യന്ത ത്തിന്റെ സഹായത്തോടെ ശബ്ദവും കൂടി കേൾപ്പിച്ച് പ്രദർശിപ്പിക്കുന്ന Peep parlours നിലവിൽ വന്നു. മരംകൊണ്ടു നിർമ്മിച്ച ഒരു പെട്ടിയുടെ ഒരു വശത്തുണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ ഒറ്റക്കണ്ണുകൊണ്ട് ‘ഒളിഞ്ഞുനോക്കി കാണുന്ന ചിത്രപ്രദർശന രീതിയായിരുന്നു ഇത്. നമ്മുടെ ഇന്നത്തെ സിനിമാ തിയ്യേറ്ററുകളുടെ ഒരു ആദ്യകലാരൂപം.

എങ്കിലും നിയതമായ അർത്ഥ ത്തിലുള്ള ചരിത്ര ത്തിലെ ആദ്യത്തെ സിനിമാക്കൊട്ടക എഡിസന്റെ Black Maria ആയി രുന്നു. അമേരിക്കയിലെ സാജർസിയിൽ വെസ് ഓറഞ്ച് എന്ന എഡിസന്റെ പരീക്ഷണശാലയോടു ചേർന്ന് 1893 ൽ ആണ് ഇതിന്റെ ആരംഭം. എഡിസന്റെ കോമാളിയായ അസിസ്റ്റന്റ് ഫ്രഡ് (Red Ot’s Sneeze) ളുമായിരുന്നു ഈ ഒറ്ററിൽ – ഒറ്റദ്യശ്യ ചലച്ചിത്രത്തിൽ.

അക്കാലത്ത് എല്ലാം 50 അടി ദൈർഘ്യം മാത്രമുള്ള ഒറ്ററിൽ ചിത്ര ങ്ങളായിരുന്നു. തുടർന്ന് ക്യാമറയിലും ഫിലിമിലുമൊക്കെ ഒരു പാട് പരീക്ഷണനിരീക്ഷണങ്ങൾ ലോകത്തിന്റെ നാനാഭാഗത്തു മുണ്ടാ യി. അമേരിക്കക്കാരനായ ഹെർമൻ കാ റുടെ Mutoscope-ഉം, ജെങ്കിൻസ് – ആർമതിന്റെ Vitascope-ഉം, ബ്രിട്ടനിലെ റോബർ

ഡബ്ലൂ. പോളും ബർട്ട് എക്കേഴ്സ്റ്റും ചേർന്നു കണ്ടുപിടിച്ച് പുതിയ മോഷൻ പിക്ചർ ക്യാമറയും, Biograph projector-ഉം മറ്റും ഇത്തരത്തിലുള്ള ശ്രമങ്ങളായിരുന്നു. 1892- ൽ ജി. ബൗളി എന്നയാൾ ഫ്രാൻസിൽ ‘Cinematography’ എന്ന പദത്തിന് പേറ്റന്റ് നേടി. ക്യാമറകൾക്കും ചലച്ചിത്ര പ്രദർശന ങ്ങൾക്കുമൊക്കെ അപ്പോഴേക്കും ലോകം മുഴുവൻ സാധ്യത കളും ആവശ്യക്കാരും വർദ്ധിച്ചുവന്നു.

ഒപ്പം ഇവയിൽ പുതിയ പത് കണ്ടുപിടിത്തങ്ങളും. ഇത്തരുണത്തിലാണ് സൗന്ദര്യശാസ്ത്രപരമായി വിശ്വസിനിമയുടെ “അവതാരകരായി ത്തീർന്ന ലൂമിയർ സഹോദ ര ന്മാരുടെ’ (Lumiere Brothers) രംഗപ്രവേശം.

ലിയോണിലെ ലൂമിയർ ഫാക്ടറി ഉടമയായിരുന്ന ആന്റണി ലുമിയറുടെ മക്കളായ ലൂയി ലൂമിയറും അഗസ് ലുമിയറും (Louis and Auguste Lumiere) praxinoscopeഉം എഡിസന്റെ കൈനെറ്റോസ്കോപ്പും അടിസ്ഥാനമാക്കി കനം കുറഞ്ഞ ഒരുതരം ക്യാമറ നിർമ്മിച്ച് ഈസ്റ്റ്മാൻ ഫിലിം റോളുക ളുപയോഗിച്ച്, ആദ്യമായി മനുഷ്യരൂപങ്ങളെ അവരുടെ യഥാർത്ഥ ദൃശ്യവലുപ്പത്തിലും ഔട്ട്ഡോർ ദൃശ്യങ്ങളിലും ചിത്രീകരിക്കാനും പ്രദർശിപ്പിക്കാനും തുടങ്ങി.

1895 ഡിസംബർ 28- ന് പാരീസിലെ ‘ഗ്രാന്റ് കഫേ’യിലെ മുപ്പത്തഞ്ചുപേരുടെ സദസ്സിനു മുൻപിൽ അവതരിപ്പിയ്ക്കപ്പെട്ട ആദ്യപ്രദർശനത്തിലൂടെ സിനിമയെന്ന സാങ്കേതിക കലയുടെ പിറവി ലോകം അത്ഭുതത്തോടെ കണ്ടു mlang. ‘The Baby’s meal, Arrival of the Train, Scenes from the Board of Leons, The Girl Watching the Garden, Workers Exiting the Lumiere Factory’ ngm ഒറ്ററിൽ ചിത്രങ്ങളായിരുന്നു ഇhiere നിർമ്മാണ- പ്രദർശന സഞ്ചയത്തിൽ.

സിനിമ എന്ന കലയുടെ വിപണി സാധ്യത കണ്ട റിഞ്ഞ ലൂമിയർ സഹോദരർ തങ്ങൾ നിർമ്മിച്ച സിനിമകളുമായി ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചു. 1895 ജൂലായ് 7- ന് അവർ ഇന്ത്യയിലുമെത്തി. ബോംബെയിലെ വാട്സൺ ഹോട്ടലിലായി രുന്നു ആദ്യപ്രദർശനം. പിന്നീടുള്ള കാലം ലോകസിനിമയിൽ പരീക്ഷണങ്ങളുടേതാ യിരുന്നു.

സീനിൽ തീവണ്ടി പാഞ്ഞുവരുന്നതും മറ്റും ആദ്യ മായി കണ്ടപ്പോൾ അമ്പരന്ന് തിയേറ്ററിൽ നിന്നിറങ്ങി ഓടുകയും മറ്റും ചെയ്ത ആദ്യകാല പ്രേക്ഷകരുടെ കൗതുകങ്ങളും കാഴ്ച യുടെ ശീലങ്ങളും മുന്നോട്ടുപോയി. ഒറ്ററീൽ ചിത്രങ്ങൾ അപ്പോ ഴേക്കും കാണികളിൽ വിരസത

നിറച്ചുതുടങ്ങിയിരുന്നു. അവർ പുതുമയ്ക്കും പ്രതിഭയ്ക്കും വേണ്ടിയുള്ള അന്വേഷണങ്ങൾ തുടങ്ങി. 1896 – ൽ ലോകത്തിലെ ആദ്യ കഥാചിത്രമായ The Soldiers of courtship നിർമ്മിക്കപ്പെട്ടു. 1902 – ൽ ഫാൻസിൽ, ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയായ A Trip to the Moon ജോർജ്ജ് മെലീസ് നിർമ്മിച്ചു.

1903ൽ സൗന്ദര്യ ശാസ്താന ദണ് ഡങ്ങൾ മുഴുവനായും പാലിയ്ക്കപ്പെട്ട ആദ്യത്തെ സമ്പൂർണ്ണ ഫീച്ചർ സിനിമയായ The Great Train Robbery നിർമ്മിക്കപ്പെട്ടു. എഡ്വിൻ എസ്. പോർട്ടർ ആയി രുന്നു 12 മിനിറ്റ് ദൈർഘ്യമുളള ഈ ചിത്രത്തിന്റെ സംവിധായ കൻ. ആദിമദ്ധ്യാന്തപ്പൊരുത്തവും നിയതമായ ഒരു കഥാഘട നയുമുള്ള ലക്ഷണയുക്തമായ ആദ്യ ചലച്ചിത്രം.

കുതിരപ്പുറത്തെത്തുന്ന ഒരു കൂട്ടം കൊള്ളക്കാർ സ്റ്റേഷൻ മാസ്റ്ററെ കെട്ടി യിട്ട് ട്രെയിൻ കൊള്ളയടിയ്ക്കുന്നതും, മകളുടെ തന്ത്രപരമായ ഇടപെടലിലൂടെ പോലീസെത്തി ഏറ്റുമുട്ടൽ നടത്തുന്നതും മറ്റുമാണ് കഥാതന്തു. വൈൽഡ്/വെസ്റ്റേൺ സിനിമകളുടെ തുടക്കവും ഇവിടെയാണ്. 1913ൽ ലോകത്തെ ആദ്യ

സൂപ്പർഹിറ്റ് സിനിമയുണ്ടായി. അമേരിക്കൻ വേശ്യാവൃത്തിയെക്കുറിച്ചുള്ള ജോർജ്ജ് ലോണി ടക്കുടെ Traffic in Dolls. പിന്നീട് ലെവ് കുളക്കോവ്, ഗ്രിഫിത്ത്, ഐസൻസ്റ്റീൻ, പുദേവ്കിൻ തുടങ്ങിയ ചലച്ചിത്ര വൈയാകരണന്മാരിലൂടെ സിനിമ അതിന്റെ സൗന്ദര്യശാസ്ത്ര മാനദണ്ഡങ്ങൾ പടുത്തുയർത്തി. ചാപ്ലിന്റേയും ഹിച്ച്കോക്കിന്റേയും മറ്റും നിശ്ശബ്ദ സിനിമകൾ | നിത്യവിസ്മയങ ലോകസിനിമയിലെ ളായി മാറി.

Birth of a Nation, Intolerance, Benhur, Battleship Potemkin, The Mother, Bicycle Thieves, Rashamon, Seventh Seal കാവ്യങ്ങൾ സിനിമയെന്ന കലയുടെ ശക്തി സൗന്ദര്യങ്ങളായി. ചാപ്ലിൻ, വാൾട്ട് ഡിസ്നി, ജോൺ ഫോർഡ്, വിക്ടോറിയ ഡിസി, അകിരാ കുറോസോവ, ഇൻമർ ബർമൻ, ഡേവിഡ് ലീൻ, റോബർട്ട് ഫ്ളാവർട്ടി, ജോൺ ഗ്രിയേഴ്സൺ തുടങ്ങി പല പ്രഗത്ഭ സംവിധായകരും ലോക സിനിമയെ സമ്പന്നമാക്കി. സിനിമയാകട്ടെ നിശ്ശബ്ദതയിൽ നിന്ന് ശബ്ദത്തിന്റെ ലേക്കും, ബ്ലാക്ക് ആന്റ് ധാരാളിത്തത്തി വൈറ്റിൽ നിന്ന് വർണ്ണചിത്രങ്ങളിലേക്കും വഴിമാറി.

ശബ്ദസിനിമ

ചലച്ചിത്ര ചരിത്രവികാസങ്ങൾക്കിടെ ഇതുവരെയും സിനിമ നിർ

ബദ്യശ്യങ്ങളിലൂടെയായിരുന്നു ജനങ്ങളോട് സംവദിച്ചുകൊ ണ്ടിരുന്നത്. ആദ്യകാലങ്ങളിൽ വ്യാഖ്യാതാക്കളും പിന്നണി സംഗീതജ്ഞരും തിരശ്ശീലക്കു പുറകിലിരുന്ന സിനിമയ്ക്ക് ശബ്ദം നൽകിക്കൊണ്ടിരുന്നു, നാടകത്തിലേതെന്നപോലെ. പ്രധാന സംഭാഷണങ്ങളൊക്കെ എഴുതി കാണിക്കും – Sub titles).

നിശ്ശബ്ദസിനിമയുടെ കാലത്ത് ഈ സംഗീതം വളരെ പ്രധാന വുമായിരുന്നു. എന്നിട്ടും ചാപ്ലിനടക്കമുള്ള പല പ്രഗത്ഭ ചലച്ചി ത്രകാരന്മാരും സിനിമയിൽ ശബ്ദം വരുന്നതിനെ വല്ലാതെ എതിർത്തിരുന്നു. ദൃശ്യങ്ങളുടെ ശക്തി സൗന്ദര്യങ്ങളെ ശബ്ദ ത്തിന്റെ കടന്നുവരവ് നശിപ്പിക്കുമെന്നായിരുന്നു അവരുടെ ഭയം. എങ്കിലും ലോകത്തിന്റെ പല കോണുകളിലും സിനിമ യിലെ ശബ്ദവിന്യാസത്തിനായുള്ള പരീക്ഷണങ്ങൾ നിർബാധം തുടരുകയുണ്ടായി.

എഡിസൺ തന്റെ ചിത്രങ്ങളോടൊപ്പം ശബ്ദപഥം പ്രത്യേകം ഡിസ്കകൾ ഉപയോഗിച്ച് ഫോണോഗ്രാ ഫിലൂടെ കേൾപ്പിച്ചു. പിന്നീടത് ‘ഗ്രാമഫോൺ ആയി. ഫിലിമി നോടൊപ്പം കറങ്ങി ശബ്ദമുണ്ടാക്കുന്ന ‘ബെർലിനർ ഗ്രാമ, ഫോൺ’ 1896 – ൽ ചാൾസ് പാത്തേ നിർമ്മിച്ചു. ഫ്രാൻസിലേ ലിയോൺ ഗോമണ്ട് തന്റെ ‘ഗോമണ്ട്

കാണാഫോണി ലൂടെ ദൃശ്യങ്ങൾക്കൊപ്പം പ്രത്യേക ശബ്ദപഥവും ചലിപ്പിച്ചു. 1907ൽ ദേ ഫോറസ്റ്റ് എന്നയാൾ ‘ഓഡിയോൺ ട്യൂബിലൂടെയുള്ള ശബ്ദം സ്പീക്കറുകളിലൂടെ കേൾപ്പിച്ചു. ഫിലിമിൽ തന്നെ ശബ്ദം രേഖപ്പെടുത്താനുള്ള വിവിധ പരീക്ഷ ണങ്ങൾക്കായി പലരും ശ്രമിച്ചു. ഓർലാന്റോ കെല്ലം, യൂജിൻ ലോസ്റ്റ്, സെൻ ബെർഗ്ലാ തുടങ്ങി നിരവധിപേർ ഇതിനുള്ള പരീ ക്ഷണങ്ങളിൽ

പിന്നീട് ശാസ്ത്രീയമായി ഇതു തെളിയിച്ചത് തോമസ് ബി ലാബർട്ട് എന്ന ശാസ്ത്രജ്ഞനാണ്. ലീ ഫോറസ്റ്റ് കണ്ടുപിടിച്ച ഫോണോ ഫിലി മിലാണിത് റെക്കോർഡ് ചെയ് ത്. ഇത്തരത്തിൽ ഫിലിമിൽ ശബ്ദം രേഖപ്പെടുത്തിയ ആദ്യ ചലച്ചിത്രമെന്ന് ഖ്യാതി 1926- ൽ നിർമ്മിക്കപ്പെട്ട ‘ഡോ ജുവാൻ എന്ന സിനിമയ്ക്കാണ്.

ദൃശ്യത്തോടൊപ്പം ശബ്ദപഥവും ഫിലിമിൽ രേഖ പ്പെടുത്തിയ ലോകത്തെ ആദ്യസിനിമ Jazz Singer (1927) ആണ്, സിനിമയിലെ നായക കഥാപാത്രമായ അൽ ജോൺസൺ പറയുന്നു ‘ഒരു മിനിറ്റ്, ടു – ടു ആട് ടുട്സി എന്ന ഗാനം കേൾക്കണോ – ഇതാ കേട്ടോളൂ’ എന്ന വിധമുള്ള ആദ്യ ശബ്ദ പഥം 1927 ഒക്ടോബർ 6ന് സിനിമയുടെ ചരിത്രത്തിന്റെ ഭാഗ

മായി മാറി. മൂന്ന് പാട്ടുകളും ഈ ചിത്രത്തിലുണ്ടായിരുന്നു. 1928 – ൽ നിർമ്മിക്കപ്പെട്ട യൂണിവേഴ്സൽ പിക്ച്ചേഴ്സിന്റെ Lights of New York ആണ് ആദ്യ മുഴുനീള സംസാര ചിത്രം. ബോക്സോഫീസ് വിജയമായിരുന്നു ചിത്രത്തിന്.

ആ വർഷം തന്നെ വാൾട്ട് ഡിസ്നി തന്റെ “Steamboat Willie’ എന്ന ആദ്യ മിക്കിമൗസ് കാർട്ടൂൺ ശബ്ദചിത്രം അവതരിപ്പിച്ചു. 1929 – ൽ ഇന്ത്യയിലെ ആദ്യശബ്ദ ചിത്രപ്രദർശനം നടന്നു. Melody of Love. 1931- ൽ ഹിന്ദി- ഉറുദു ഭാഷകളിൽ ഇന്ത്യ യിലെ ആദ്യ ശബ്ദചിത്രം ‘ആലം ആര് നിർമ്മിക്കപ്പെട്ടു.

ആർദേശിർ ഇറാൻ ശബ്ദ സംവിധായകൻ. മലയാളത്തിലെ ആദ ശബ്ദചിത്രം ‘ബാലൻ’ (1936) എസ്. നെട്ടാണിയായിരുന്നു ചലച്ചിത്രകാരൻ.

വർണസിനിമ

സിനിമയിൽ ശബ്ദം രേഖപ്പെടുത്തപ്പെട്ട കാലം മുതൽക്കേ തന്നെ കളർ സിനിമയ്ക്കായുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഒരുപക്ഷേ. Kinema Colour, Prismo Colour തുടങ്ങി പലവിധ സംവിധാനങ്ങൾ ആദ്യകാലങ്ങളിൽ പരീക്ഷി വൈറ്റ് ഫിലിമിൽ തന്നെ യ്ക്കപ്പെട്ടിരുന്നു. ബ്ലാക്ക് മുമ്പിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ട് അവയ്ക്കു വിവിധ വർണ്ണങ്ങളിലുളള കളർച്ചില്ലുകൾ (filtes)

വച്ച് പ്രൊജക്ഷൻ നടത്തുന്ന വിദ്യയായി രുന്നു ആദ്യകാലങ്ങളിൽ. പിന്നീട് ടെക്നിക്കുളർ (3 strip techni colour) പ്രാഥമിക നിറങ്ങളായ നീല, ചുവപ്പ്, പച്ച എന്നിവ) സമ്പ്ര ദായം ഉടലെടുത്തു. ഹോളിവുഡ് സിനിമകളിലും മറ്റും അതിനു മുൻപുതന്നെ 2 strip technicolour ഉപയോഗിച്ചിരുന്നു. പിന്നീട് വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ ചിത്രങ്ങളിലായിരുന്നു വർണ്ണ സങ്കലനം സർഗാത്മകമായി ഉപയോഗിക്കപ്പെട്ട

നൂതനമായ അവരതിനായി വിനിയോഗിച്ചു. Flowers of Trees (1932), The Three Little Pigs (1933) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ മായ വർണ്ണചിത്രം win mozos Silly Symphonies (Flowes and Trees) ആണ്.

ആദ്യത്തെ 3- സിപ് ടെക്നികളർ’ മുഴു Becky Sharp 8mm, 16mm, 35mm, സിനിമാസ്കോപ്പ്, 70mm, 3D, സൂപ്പർസ്കോപ്പ്, റിയൽസ്കോപ്പ്, വിസ്താവിഷൻ, പാനാവിഷൻ എന്നിങ്ങനേയും, ക്യാമറയിലും പ്രൊജക്ഷനിലും കൈനെറ്റോസ്കോപ്പിൽ തുടങ്ങി ഡിജിറ്റൽ സിസ്റ്റം വരെയും സിനിമയുടെ സാങ്കേതികത വളർന്നു.

ഇന്ത്യൻ സിനിമ

ലൂമിയർ സഹോദരങ്ങളുടെ ബോംബെ വാട്സൺ ഹോട്ടലിലെ ആദ്യ സിനിമാപ്രദർശനത്തോടെ (1896) ഇന്ത്യൻ ചലച്ചിത്രനിർമ്മാതാക്കളുടേയും ആവിർഭാവമായി. എവിടെയുമെന്നതുപോലെ ലഘുചിത്രങ്ങളുടെ നിർമ്മാണമായിരുന്നു തുടക്കം.

ഹരിശ്ചന്ദ്ര സഖാരാമ ജഡ്വഡേക്കർ എന്നയാൾ ലണ്ടനിൽ നിന്നുള്ള ക്യാമറ യുപയോഗിച്ച് അക്കാലത്ത് ബോംബെയിൽ നടന്ന ഒരു ഗുസ്തി മത്സരം ചിത്രീകരിച്ചതാവണം ആദ്യശ്രമം.

ആദ്യ ഇന്ത്യൻ നിയതമായ സിനിമ 1912-ൽ ആർ.ജെ.തോർ നിർമ്മിച്ച “പുണ്ഡലിക് ആണ്. 1913- ൽ “രാജാ ഹരിശ്ചന്ദ് എന്ന 5-റീൽ സിനിമ നിർമ്മിച്ചുകൊണ്ട് ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെ രംഗത്തെത്തി. തദ്ദേ ശീയമായി നിർമ്മിക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമയാണിത്.

സിനിമ – സംസ്കാരവാഹിയോ? 
സംസ്കാര സംഹാരിയാ
ആധുനികകാലത്തെ ഏറ്റവും പ്രചാരമുളള
ദൃശ്യകലയെന്ന നിലയ്ക്ക് സിനിമ
മനുഷ്യസംസ്ക്കാരത്തിൽ ചെലുത്തുന്ന സ്വാധീനം

വ്യാപകമാണ്. സിനിമയ്ക്ക് വിഷയീഭവിക്കാവുന്ന വിഭ വങ്ങളില്ല. മനുഷ്യന്റെ ചിന്തയെയും ചെയ്തികളേയും സിനിമ ചിലപ്പോഴെല്ലാം ശക്തമായി സ്വാധീനിക്കാറുണ്ട്. മനുഷ്യജീവിത ത്തിൽ അസാമാന്യമെന്നും അത്ഭുതകരമെന്നും വിളിക്കപ്പെടുന്ന പലതിനെയും സിനിമ ആവിഷ്ക്കരിക്കുന്നു.

ഒരു ദൃശ്യകലാരു പമെന്ന നിലയിൽ സിനിമ നിർവഹിക്കുന്ന വൻപഷക ശ്രദ്ധ തന്നെയാണ്; സംസ്കാരത്തെ വളർത്താനും ഇകഴ്ത്താനും കാരണമാകുന്നത്. 70കളിൽ അമേരിക്കയിൽ പ്രബലമായിരുന്നരതിക്രീഡാകേന്ദ്രീകൃതമായിരുന് ന സിനിമാ വ്യവസായം അമേരിക്കൻ സംസ്കാരത്തിൽ ദുഷ്പ്രേരണകൾക്ക് കാരണമായി.

ഇത് യൂറോപ്യൻ സിനിമാലോകത്തും, പിൽക്കാലത്ത് ലാറ്റിനമേരിക്കയിലും തുടർന്ന് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും നീണ്ടു. പാശ്ചാത്യരാജ്യങ്ങളിൽ അശ്ലീലസിനിമകൾ കാണുന്നതി നുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെട്ട നിലയിലാണ്. അതു കൊണ്ടുതന്നെ ഇത്തരം സിനിമകൾക്കുളള പ്രേക്ഷകർ ചെറുപാ യത്തിൽ തന്നെ

എളുപ്പത്തിൽ അകപ്പെടുന്നു. ഇത് അവരുടെ യൗവ്വനത്തിലും മദ്ധ്യവയസ്സിലും സാന്മാർഗ്ഗിക കാഴ്ചപ്പാടുകളിൽ പ്രതിഫലിക്കും. 1982ൽ ഓസ്കാർ പുരസ്കാരം നേടിയ ഗാന്ധി യെന്ന സിനിമ ഗാന്ധിയെന്ന് സാത്വികരൂപത്തെ ലോകത്തിനു മുൻപിൽ അടുത്തറിയുന്നതിനും ആദരണീയനാക്കുന്നതിനും കാരണമായി.

മലയാളഭാഷയിലും മറ്റു പ്രാദേശിക ഭാഷകളിലും സംവേദനം ചെയ്യപ്പെടുന്ന സിനിമയ്ക്ക് പത്തിന്റെ പ്രദേശത്തിന്റെ സാംസ്കാരിക മ പ്രതിഫലനങ്ങൾ തന്നെയാണ്. വേഷവിധാനങ്ങ ളിൽ വരുത്തുന്ന സ്വാധീനങ്ങളെ ശ്രദ്ധിക്കുക. സിനിമകൾ സൂചി കങ്ങളാകുന്ന എത്രയിനം വസ്ത്രധാരണ രീതികളും വസ്ത്രഡി സൈനുകളുമാണുള്ളത്.

മലയാളത്തിൽ ഇറങ്ങിയ ഒരു സിനിമ കഞ്ചാവിന്റെ ഉപയോഗത്തെ ത്വരിതമാക്കിയെന്ന ആരോപണ മേൽക്കുകയുണ്ടായി. അനിയത്തിപ്രാവ് സിനിമയിലൂടെ കേരളീ യർക്കിടയിൽ ഒരു ചുരിദാർ ഡിസൈൻ പ്രചരിച്ചത് നമ്മൾ മറന്നിട്ടില്ല. നരസിംഹം സിനിമയിലൂടെ കേരളീയരിൽ പ്രചരിച്ച ‘മോനേ ദിനാശാ പ്രയോഗവും, രാജമാണിക്യം സിനിമയിലൂടെ പ്രചരിച്ച ‘യവൻ പുലിയാണ്

കേട്ടോ’ മലയാളി സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെയാണ് കാണിക്കുന്നത്. സമൂഹത്തിലുണ്ടാകുന്ന വളർച്ചയും തളർച്ചയും ഉന്മാദവും ഉത്സാഹവും ഭീഷണിയും സംസ്കാരിക ശോഷണവും എല്ലാം തന്നെ സിനിമയെ ബാധിക്കുന്നു. നന്മയെ ചൂണ്ടുപലകയാക്കുന്ന സാന്മാർഗിക സങ്കൽപ്പങ്ങൾക്ക് ഊർജ്ജം പകരുന്നു.

മൂല്യവത്തായ സിനിമകൾ തന്നെ. മനുഷ്യരാശിക്ക് അതിന്റെഗുണ പരമായ വളർച്ചയ്ക്കും വളമാകുന്നത്. അല്ലാത്തപക്ഷം വികല മനസ്സുകളുടെ അപകടം നിറഞ്ഞ ഒരു മുൾക്കാടായിരിക്കും സിനിമയ്ക്ക് സൃഷ്ടിക്കാനാവുക.

അധികവായന

സിനിമ ഒരു ഉത്പന്നമാണ്. എല്ലാ ഉത്പന്നങ്ങളേയും പോലെ അതും കമ്പോളടിസ്ഥാനത്തിൽ മൂല്യം നിർണ്ണയിക്കുന്നുണ്ട്. നാം ജീവിക്കുന്ന സാമ്പത്തിക സാമൂഹിക വ്യവസ്ഥയിലെ സ്വാധീനങ്ങളുടെ ജയാപജയത്തോടെയാണ് അതിന്റെ വിജയം നിലനിൽക്കുന്നത്. വസ്തുക്കൾ മാത്രമല്ല വിനിമയം ചെയ്യപ്പെടുന്നത്. ആശയങ്ങളും – ഭാഷയും സാംസ്കാരിക ഉത്പന്നങ്ങളുമെല്ലാം

വിനിമയം ചെയ്യു ന്നുണ്ട്. സംഗീതം, നാടകം, സ്വരം, സാഹിത്യം, ചിത്രകല എന്നിവ യെല്ലാം ഇങ്ങനെ വിനിമയം ചെയ്യുന്നതിൽപ്പെടുന്നു. സംഗീതം, നം, വസ്ത്രം എന്നിവയെല്ലാം ചില സംസ്ക്കാരത്തിൽ കൂടു തൽ വിജയസാധ്യത നേടുമ്പോൾ മറ്റു ചിലയിടത്ത് പരാജയപ്പെടാറുണ്ട്. എന്നാൽ അവ വിലയിരുത്തപ്പെടുന്നത് അവയുടെ ഉള്ള ടക്കത്തിന്റെ അടിസ്ഥാനത്തിലാണ്.

നിരന്തരം രൂപാന്തരം പ്രാപിക്കുന്ന കമ്പോളം ഒരുപക്ഷെ സിനിമയുടേതായിരിക്കും. അതിനാൽ പരിണാമ പ്രക്രിയക്ക് പൂർണ്ണ മായും വിധേയമാക്കപ്പെട്ട സാംസ്കാരിക ഉൽപ്പന്നമാണ് സിനിമ. ഇതിനെ മറികടക്കുന്ന സിനിമകൾ അതിന്റെ അവതരണശൈലി യിൽ കൃത്യത പാലിക്കുന്ന ആസ്വാദകതലങ്ങളെ മറികടക്കുന്ന അത്ഭുതങ്ങളാണ്.

പലതരം സിനിമകൾ നിലനിൽക്കുന്നതിനാൽ അവ തീവ്രമായി സംസ്കാരത്തോട് വർഗ്ഗസമരം നടത്തുക യാണ്. അതിനാൽ സമൂഹത്തിന്റെ മൂല്യങ്ങളെ നിർണ്ണയിക്കു കയും നവീകരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രകിയ യാണ് സിനിമ. ജനപ്രിയ സിനിമകൾ ഒന്നുംതന്നെ അംഗീകൃത സാമൂഹികമ ര്യാദകളെ മറികടക്കാൻ ധൈര്യപ്പെടുന്നവയല്ല. മാത്രമല്ല അതിലെ

യാഥാർത്ഥ്യങ്ങൾ ഒരുപക്ഷേ ജീവിത യാഥാർത്ഥ്യങ്ങ ളാകണമെന്നില്ല. സൂക്ഷ്മമായി പറഞ്ഞാൽ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ സംബന്ധിച്ച് സിനിമ നൽകുന്നുവെന്നു പറയുന്ന ആസ്വാദനം വിപരീത ഫലങ്ങളിലേയ്ക്കായിരിക്കും കടന്നു പോവുക. അത് സ്വപ്നത്തിൽ നില നിൽക്കുന്നതും യഥാർത്ഥത്തിൽ സംഭവിക്കാത്തതും

ആസ്വാദകർ നിലവിലുള്ള സാംസം അടയാളങ്ങളെ അറിയണം. സിനി മാറ്റിമറിക്കുന്ന യാഥാർത്ഥ്യങ്ങളെ അതിന്റെ തലത്തിൽ തന്നെ അംഗീകരിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ അയഥാർത്ഥ വസ്തുക്കളെ യാഥാർത്ഥ്യവൽക്കരിക്കുന്നതിൽ സംതൃപ്തി നേടേ ണ്ടതായി വരും.

മാത്രമല്ല സംസ്കാരത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത മൂല്യങ്ങളെ ഉയർത്തിക്കാണിച്ചു തൃപ്തിപ്പെടുന്ന അത് എത്രത്തോളം സിനിമയെന്ന ഉത്പന്നത്തെ പരിപോഷിപ്പിക്കും എന്നത് ചിന്തിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് റെഡ് ചില്ലീ സിലെ മോഹൻലാൽ, മോഹൻലാൽ എന്ന കഥാപാത്രത്തിനു വേണ്ടി ബാക്കി കഥാപാത്രങ്ങൾ വഴങ്ങിനിൽക്കുന്നു. അസ്വാ ഭാവികമായ സന്ദർഭങ്ങൾ ഈ നായകന്റെ പേരിൽ

കാണികൾക്ക് വിശ്വസിക്കേണ്ടി വരുന്നു. ലാലിന്റെ ഓർമ്മ നഷ്ടപ്പെടൽ അഭി നയം അസഹ്യപ്പെടുത്തുന്ന ഒന്നാണ്. പടയപ്പയിൽ രജനീകാന്ത് കാൽവിരൽകൊണ്ട് കാളയുടെ കയറ് ചവിട്ടിപ്പിടിക്കുന്നതും ഇവിടെ ആൾദൈവത്തിന്റെ സാംസ്കാരിക പ്രവണതയെ കാണിക്കുന്നു.

നല്ല ആശയത്തെ നല്ല സിനിമയാക്കുക എന്ന ഉയർന്ന തലത്തിലേയ്ക്ക് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന പ്രതിബന്ധ ങ്ങളായിരിക്കും ഒരുപക്ഷെ ജനപ്രിയ സിനിമകൾ ഉത്തമസിനിമ കൾ എന്ന വേർതിരിവ് രൂപപ്പെടുത്തുന്നത്.

ഇതൊക്കെയാണ് ങ്കിലും ഈ ലോകത്ത് വ്യത്യസ്തമായി ജീവിക്കുന്ന മനുഷ്യൻ സാധാരണക്കാരെപ്പോലെ പെരുമാറാൻ ശക്തിനേടിയവരാണ്. എന്നാൽ അവരുടെ ജീവിത പ്രശ്നങ്ങൾ സിനിമയാകുമ്പോൾ എന്തുകൊണ്ടാണ് ജനപ്രിയത്തിൽ നിന്ന് മാറിപ്പോകുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും നാം മാറിപ്പോകുന്ന ഇടങ്ങൾ ജനപ്രിയത്തിൽ നിന്നുള്ള അകൽച്ചയാണെന്ന്.

Conclusion: 

The relationship between cinema and society is a complex and comprehensive one. However, it is clear that this relationship creates an artistic cycle. This cycle reinforces each other, enriching both cinema and society.

ओजोन विघटन का संकट Summary in Hindi

ओजोन विघटन का संकट Summary in Hindi (1)

ओजोन पृथ्वी के वायुमंडल की एक परत है जो सूर्य से आने वाली हानिकारक पराबैंगनी (UV) विकिरण से पृथ्वी को बचाती है। ओजोन विघटन वह प्रक्रिया है जिसमें ओजोन परत क्षतिग्रस्त हो जाती है और इसकी सुरक्षात्मक क्षमता कम हो जाती है।

ओजोन विघटन का संकट एक गंभीर पर्यावरणीय मुद्दा है जो मानव स्वास्थ्य और पर्यावरण दोनों के लिए खतरा है। ओजोन परत में क्षति के परिणामस्वरूप त्वचा कैंसर, मोतियाबिंद और अन्य स्वास्थ्य समस्याओं का खतरा बढ़ सकता है। इसके अलावा, ओजोन परत में क्षति पौधों और जानवरों को भी नुकसान पहुंचा सकती है।

ओजोन विघटन का संकट Summary in Hindi

ओजोन विघटन का संकट लेखक का परिचय

ओजोन विघटन का संकट लेखक का नाम : डॉ कृष्ण कुमार मिश्र। (जन्म 15 मार्च, 1966.)

ओजोन विघटन का संकट प्रमुख कृतियाँ : लोक विज्ञान, समकालीन रचनाएँ, विज्ञान-मानव की यशोगाथा, जल-जीवन का आधार आदि।

ओजोन विघटन का संकट विशेषता : हिंदी साहित्य में विज्ञान संबंधी लेखन कार्य में विशेष पहचान। आपने विज्ञान को लोकप्रिय बनाने और जनमानस तक पहुँचाने का उल्लेखनीय कार्य किया है। लोक विज्ञान के अनेक विषयों पर हिंदी में व्यापक लेखन किया है। विज्ञान से संबंधित आपकी अनेक मौलिक एवं अनूदित पुस्तकें प्रकाशित हुई हैं। डॉ कृष्ण कुमार मिश्र विज्ञान लेखन की समकालीन पीढ़ी के सशक्त लेखक हैं।

ओजोन विघटन का संकट विधा : विज्ञान संबंधी लेख।

ओजोन विघटन का संकट विषय प्रवेश : प्रस्तुत निबंध में लेखक बता रहे हैं कि मनुष्य अपनी सुविधाओं के लिए, जीवन को आरामदायक बनाने के लिए दिन-रात नए-नए आविष्कार करता रहता है। इन नवीन खोजों के कारण पर्यावरण दिन-ब-दिन प्रदूषित होता जा रहा है। हमारी स्वार्थी प्रवृत्ति के चलते सूर्य से आने वाली हानिकारक पराबैंगनी किरणों को रोकने के लिए पर्यावरण में विद्यमान ओजोन परत को क्षति पहुँच रही है। आज हालात की यह माँग है कि ओजोन को होने वाली क्षति को हम रोकें ताकि इस सृष्टि को विनाश से बचाया जा सके।

ओजोन विघटन का संकट पाठ का सार

आज का युग विज्ञान और प्रौद्योगिकी का युग है। पूरी दुनिया में भौतिक विकास की होड़ लगी हुई है। विकास की इस दौड़ ने जिन समस्याओं को जन्म दिया है, इनमें प्रदूषण की समस्या चिंतनीय है। हवा, पानी, मिट्टी सभी प्रदूषण की गिरफ्त में आ चुके हैं। इनमें भी पर्यावरणीय प्रदूषण बहुत बड़े संकट का रूप ले चुका है।

ओजोन विघटन का संकट Summary in Hindi 1

पर्यावरण में विद्यमान अनेक गैसों में एक गैस है ओजोन। यह गैस मानव स्वास्थ्य के लिए तो हानिकारक है, परंतु वायुमंडल में मौजूद यही गैस हमारी रक्षा भी करती है। यह गैस धरती के वायुमंडल में 15 से 20 किलोमीटर की ऊँचाई तक पाई जाती है।

यह ओजोन गैस बाह्य अंतरिक्ष से आने वाली पराबैंगनी किरणों को अवशोषित करके उन्हें धरती पर आने से रोकती है। यदि ये किरणें धरती की सतह तक चली आएँ तो एक ओर तो धरती के तापमान में वृद्धि होगी, दूसरी ओर त्वचा संबंधी अनेकानेक व्याधियाँ फैलेंगी। वायुमंडल में स्थित ओजोन की परत हमें इन घातक किरणों से बचाती है।

विकास की दौड़ का हिस्सा बनकर हमने सभी संसाधनों का अंधाधुंध इस्तेमाल किया है। जिसके कारण प्राकृतिक संतुलन चरमरा गया है। दैनिक जीवन में कीटनाशक, प्रसाधन सामग्री, दवाएँ, रंग-रोगन, फ्रिज तथा एयरकंडिशनिंग में प्रशीतन का अहम स्थान है। सन 1930 से पहले प्रशीतन के लिए अमोनिया और सल्फर डाइऑक्साइड गैसों का इस्तेमाल किया जाता था, जो अत्यंत तीक्ष्ण होने के कारण मानव स्वास्थ्य के लिए हानिकारक थीं।

तीस के दशक में क्लोरो फ्लोरो कार्बन (सी एफ सी) नामक यौगिक की खोज हुई। रंगहीन, गंधहीन, अक्रियाशील और अज्वलनशील होने के कारण बड़े पैमाने पर सी एफ सी यौगिकों का उत्पादन होने लगा और घरेलू कीटनाशक, प्रसाधन सामग्री, दवाएँ, रंग-रोगन, यहाँ तक कि रेफ्रिजिरेटर और एयरकंडिशनर में इनका खूब इस्तेमाल होने लगा। 1974 में एक अमेरिकी वैज्ञानिक एफ एस रोलैंड ने बताया कि सी एफ सी यौगिक धरती की ओजोन परत को नष्ट कर चुके हैं। क्योंकि सी एफ सी यौगिक इस्तेमाल में आने के बाद वायुमंडल में पराबैंगनी किरणों के संपर्क में आते हैं।

ओजोन विघटन का संकट Summary in Hindi

ओजोन विघटन संकट पर विचार करने के लिए अनेक देशों की पहली बैठक 1985 में विएना में हुई। बाद में सितंबर 1987 में कनाडा के मांट्रियल शहर में बैठक हुई, जिसमें दुनिया के 48 देशों ने भाग लिया था। इसके तहत यह प्रावधान रखा गया कि 1995 तक सभी देश सी एफ सी की खपत में 50 प्रतिशत की कटौती तथा 1997 तक 85 प्रतिशत की कटौती करेंगे। सन 2010 तक सभी देश सी एफ सी का इस्तेमाल एकदम बंद कर देंगे। इस दौरान विकसित देश नए प्रशीतकों की खोज में विकासशील देशों की आर्थिक मदद करेंगे।

चुनिंदा शेर Summary in Hindi

चुनिंदा शेर Summary in Hindi

चुनिंदा शेर” वे शेर हैं जो अपने भाव, विचार और भाषा के कारण विशेष रूप से उल्लेखनीय होते हैं। ये शेर अक्सर एक विचार को संक्षेप में और प्रभावी ढंग से व्यक्त करते हैं। वे हमें जीवन के बारे में सोचने और अपनी राय बनाने के लिए प्रेरित कर सकते हैं।

चुनिंदा शेर Summary in Hindi

चुनिंदा शेर कवि का परिचय

चुनिंदा शेर कवि का नाम : कैलाश सेंगरय। (जन्म 16 फरवरी, 1954.)

चुनिंदा शेर प्रमुख कृतियाँ : सूरज तुम्हारा है (गजल संग्रह), यहाँ आदमी नहीं, जूते भी चलते हैं, सुबह होने का इंतजार (कहानी संग्रह), अभी रात बाकी है (अनूदित साहित्य) आदि।

चुनिंदा शेर विशेषता : कैलाश सेंगर जी की कविताएँ सहज-सरल भाषा में लिखी गई हैं, जिनमें आम आदमी की जिंदगी में व्याप्त वेदना, भावना आदि की अभिव्यक्ति है। गजल, गीत, कविता, कहानी, नाटक और पत्रकारिता के क्षेत्र में आपका योगदान उल्लेखनीय है। कथानक के तीखेपन और मौलिक प्रयोगों के कारण कैलाश सेंगर अत्यंत लोकप्रिय हैं। विधा उर्दू कविता का लोकप्रिय प्रकार गजल है। इस विधा की लोकप्रियता के फलस्वरूप हिंदी साहित्य में भी इसने अपनी जगह बना ली है और प्रेम की भावभूमि से हटकर यथार्थ की जमीन पर खड़ी है।

चुनिंदा शेर विषय प्रवेश : प्रस्तुत गजलों में सामाजिक विषमता, अव्यवस्था, आम आदमी की विवशताओं को विभिन्न चित्र शब्दों के माध्यम से अभिव्यक्त किया गया है।

चुनिंदा शेर कविता का सरल अर्थ

(1) गजलों से खुशबू …………………………………………. हुनर देता है।

कैलाश जी का यह मानना है कि कवि अपनी गजलों से, अपनी कविताओं से खुशबू फैलाने में सक्षम होता है। वह अपनी कृतियों से चट्टानों पर भी फूल खिला सकता है अर्थात असंभव कार्य को संभव करके दिखा सकता है, क्रांति ला सकता है।

परिंदे ईश्वर से शिकायत कर रहे हैं कि हे मालिक कभी तो हमारी बात भी सुनो। ऐसा प्रतीत होता है कि जो दाना आपकी कृपा से हमें प्राप्त होता है, उसमें भी कीड़े लगे हैं। अर्थात आपकी कृपा भी अब प्रदूषित हो गई है।

चुनिंदा शेर Summary in Hindi 1

कवि जिंदगी में आई परेशानियों से अप्रभावित हुए बिना उनका इस प्रकार सामना करते रहे कि वहीं से मानो उजाले फूट पड़े। सारी परेशानियाँ इस प्रकार समाप्त हो गईं मानो कभी थी ही नहीं।

कवि कहते हैं कि ऐसा प्रतीत होता है कि हर सुबह हमारे लिए एक नया संदेश लेकर आती है। रात्रि के घोर अंधकार में जुगनू है द्वारा फैलाए गए हल्के से प्रकाश में भी आशा की एक किरण छिपी होती है।

कवि नित्य नए सपने देखता था, जागती आँखों के सपने। वह नहीं जानता था कि उसके सपनों में, उसके विचारों में क्रांति का बीज छिपा है। उसके द्वारा आसमान पर लिखे गए सपने एक दिन क्रांति का रूप ले लेंगे।

हँसी और आँसू मनुष्य के जीवन के दो अंग हैं। परंतु आज है हर मनुष्य अपने जीवन की विसंगतियों से इस कदर त्रस्त है कि वह नहीं चाहता कि दूसरा कोई भी अपने आँसुओं से उसका कंधा भिगोए। अतः अच्छा यही रहेगा कि अपने चेहरे पर एक मुखौटा लगाया जाए और अपने आँसुओं को हँसी से छिपा लिया जाए।

कवि त्याग और तपस्या के महत्त्व पर प्रकाश डालते हुए कहते हैं कि ईश्वर फकीरों, साधुओं और समाज की भलाई की इच्छा रखने वाले लोगों को ऐसी शक्ति प्रदान करता है कि उनके मुख से निकले आशीर्वाद सच होने लगते हैं। ऐसे लोगों की आँखें मानो करुणा और स्नेह बरसाती रहती हैं।

(2) इसमें लाशें भी मिला करती हैं …………………………………………. इक किताब लिखता था।

कवि कहते हैं कि हमारी संस्कृति में नदी को माता के रूप में पूजा जाता है। नदी मानव सभ्यता के लिए जीवन दायिनी का काम करती है। इस नदी रूपी माता के लिए हमारा भी कुछ उत्तरदायित्व है। इसमें लोग लाशें तक बहा देते हैं। हमें नदी को स्वच्छ रखना चाहिए। कूड़ा-कचरा, रसायन आदि नदी में नहीं डालने चाहिए।

चुनिंदा शेर Summary in Hindi 2

कवि कहते हैं कि हर मनुष्य की सहन शक्ति की एक सीमा होती है। प्रतिकूल परिस्थितियों, असफलताओं और अन्याय को सहन करने की शक्ति जिस दिन समाप्त हो जाएगी, उस व्यक्ति का विवेक उसका साथ छोड़ देगा, वह दिन बस विद्रोह का दिन होगा।

कवि कहते हैं कि जीवन में निरंतर मिलती निराशाओं के कारण आँखों से आँसू इस प्रकार बहते रहते हैं मानो बाढ़ आ गई हो। कभी-कभी तो ऐसा प्रतीत होता है कि यह जीवन नहीं, बल्कि अषाढ़ का महीना है और निरंतर बादल बरस रहे हैं।

एक मेहनतकश इन्सान का वर्णन करते हुए कवि कहते हैं कि वह जेठ मास की कड़कती हुई धूप में नंगे पाँव डामर की जलती सड़क पर चला जा रहा है। उसके पैरों की उँगलियाँ जल रही हैं। साथ ही दिलोदिमाग में निराशा और हताशा की आँधियाँ चल रही हैं, बिजलियाँ घुमड़ रही हैं।

कवि कहते हैं कि मनुष्य की साँसें निश्चित हैं अर्थात प्रत्येक मनुष्य अपने जीवन में कितना आयुष्य पाएगा, कितनी साँसें ले पाएगा, यह पूर्वनिश्चित है। कवि को ऐसा महसूस होता है मानो उनकी साँसें उनकी अपनी नहीं हैं। अपनी साँसों की संख्या पर उनका कोई अधिकार नहीं है। ठीक उसी प्रकार जैसे किसी दूसरे की धन-संपत्ति पर हमारा अधिकार नहीं होता। या जैसे हम आवश्यकता पड़ने पर अपने कंगन या अन्य कोई आभूषण किसी महाजन के पास गिरवी रख देते हैं। उसी प्रकार हमारी साँसें भी हमारी अपनी नहीं है।

कवि सृष्टि को बनाने वाले जीवनदाता से कहता है कि इस संसार में अनगिनत लोग ऐसे हैं, जिनमें किसी का सिर खुला है, तो किसी के पैर चादर से बाहर हैं। ये लोग अपनी आवश्यकताओं की पूर्ति भी नहीं कर पाते। हे ईश्वर ऐसा कुछ करो कि सभी लोगों को आवश्यकता की हर चीज मिले। सभी अपना भरण-पोषण उचित ढंग से कर सकें।

चुनिंदा शेर Summary in Hindi 3

कवि कहते हैं कि कल भूख और बीमारी के कारण जिस मजदूर की साँसें बंद हो गईं, जो इस निर्मोही दुनिया को छोड़कर चला गया, वह अनपढ़ था, निरक्षर था। परंतु उसके भी अनगिनत सपने थे। सपने देखने के लिए किसी भी प्रकार की साक्षरता की आवश्यकता नहीं होती। वह रोज अपनी इच्छाओं, आकांक्षाओं को मानो किताब में लिखता रहता था।

Conclusion

चुनिंदा शेर हमारी भाषा और संस्कृति का एक महत्वपूर्ण हिस्सा हैं। वे हमें हमारे आसपास की दुनिया को बेहतर ढंग से समझने में मदद कर सकते हैं। वे हमें प्रेरित कर सकते हैं और हमें बेहतर इंसान बनने के लिए प्रोत्साहित कर सकते हैं।

सुनो किशोरी Summary in Hindi

सुनो किशोरी” जयशंकर प्रसाद की एक प्रसिद्ध कविता है। यह कविता एक किशोरी को संबोधित करते हुए लिखी गई है। कवि किशोरी को यह समझाने की कोशिश कर रहे हैं कि जीवन में सुख और दुख दोनों होते हैं। हमें सुख और दुख दोनों का सामना धैर्य और साहस के साथ करना चाहिए।

सुनो किशोरी Summary in Hindi

सुनो किशोरी लेखक का परिचय

सुनो किशोरी लेखक का नाम : आशारानी व्होरा। (जन्म 7 अप्रैल, 1921; निधन 2009.)

सुनो किशोरी प्रमुख कृतियाँ : भारत की प्रथम महिलाएँ, स्वतंत्रता सेनानी लेखिकाएँ, क्रांतिकारी किशोरी, स्वाधीनता सेनानी, लेखक-पत्रकार आदि।

सुनो किशोरी विशेषता : आपने आधुनिक हिंदी साहित्य में नारी विषयक लेखन को समृद्ध किया। लेखन में नई धारा को जन्म। विभिन्न क्षेत्रों में अग्रणी रही. महिलाओं के जीवन संघर्ष को चित्रित किया और वर्तमान नारी वर्ग के सम्मुख उनके आदर्श प्रस्तुत किए।

सुनो किशोरी विधा : पत्र शैली में लिखा गया निबंध।

सुनो किशोरी विषय प्रवेश : प्रस्तुत पाठ पत्र शैली में लिखा गया है। लेखिका अपनी पुत्री को रूढ़ि और परंपरा का अंतर बताते हुए कह रही है कि हमें जीवन में ऊँचा उठने का प्रयास अवश्य करना चाहिए परंतु अपनी संस्कृति, अपनी सभ्यता से कटकर नहीं। साथ ही लेखिका का यह भी कहना है कि किशोरियों की शंकाओं, परेशानियों, प्रश्नों, दुश्चिंताओं आदि के समाधान के लिए एक माँ या एक अच्छी सखी को मार्गदर्शिका के रूप में कार्य करना चाहिए।

सुनो किशोरी Summary in Hindi 1

सुनो किशोरी पाठ का सार

लेखिका की पुत्री सुगंधा की किशोरी सखी रचना ने अभी कॉलेज में प्रवेश लिया है। वहाँ वह एक सहपाठी की ओर आकर्षित हो जाती है। अभी लड़का और लड़की दोनों की आयु कम है। लेखिका अपनी पुत्री को उसे उचित मार्गदर्शन देने की प्रेरणा दे रही है। साथ ही सखी का साथ न छोड़ने का भी परामर्श देती है। किशोर अवस्था। में बच्चे अपने साथियों पर कहीं अधिक विश्वास करते हैं।

Conclusion

कविता के अंत में, कवि किशोरी को यह आश्वासन देते हैं कि अगर वह सुख और दुख दोनों का सामना धैर्य और साहस के साथ करेगी, तो वह एक बेहतर इंसान बनेगी।

पेड़ होने का अर्थ Summary in Hindi

पेड़ होने का अर्थ Summary in Hindi

कन्हैयालाल मिश्र ‘प्रभाकर’ की रचित रचना “पाप के चार हथियार” एक व्यंग्यात्मक निबंध है। इस निबंध में लेखक ने संसार में व्याप्त पाप, अत्याचार और अन्याय के कारणों पर विचार किया है। उन्होंने पाप को एक ऐसी शक्ति के रूप में चित्रित किया है जो लोगों को अपने वश में कर लेती है और उन्हें अन्याय और अत्याचार करने के लिए प्रेरित करती है।

पेड़ होने का अर्थ Summary in Hindi

पेड़ होने का अर्थ कवि का परिचय

कवि का नाम : डॉ. मुकेश गौतम। (जन्म 1 जुलाई, 1970.)

पेड़ होने का अर्थ कवि परिचय : डॉ. मुकेश गौतम ने आधुनिक कवियों में अपनी विशिष्ट पहचान बनाई है। आज के मनुष्य की समस्याएँ और प्रकृति के साथ होने वाला क्रूर अत्याचार आपकी कविता में प्रखरता से उभरता है। सामाजिक सरोकार की भावना आपके काव्य का मुख्य स्वर है।

प्रमुख कृतियाँ : अपनों के बीच, सतह और शिखर, सच्चाइयों के रू-ब-रू, वृक्षों के हक में, लगातार कविता, प्रेम समर्थक हैं पेड़, इसकी क्या जरूरत थी (कविता संग्रह) आदि।

विशेषता : आधुनिक भावबोध की सहज-सीधे रूप में अभिव्यक्ति। हास्य-व्यंग्य का सफल मंचन। भावों और विचारों का प्रभावशाली ढंग से संप्रेषण।

विधा : नई कविता

पेड़ होने का अर्थ टिप्पणियाँ

दधीचि : दधीचि एक महान ऋषि थे। कहा जाता है कि एक बार वृत्रासुर नामक राक्षस देवलोक पर अधिकार करने के लिए सभी देवताओं को तरह-तरह से परेशान कर रहा था। उसके अत्याचार बढ़ते ही जाते थे। ब्रह्मा जी ने देवताओं को बताया कि वृत्रासुर को मारने का एक ही उपाय है। वह है पृथ्वीवासी आत्म-त्यागी महर्षि दधीचि की अस्थियों से बना वज्र। देवराज इंद्र के कहने पर महर्षि ने बिना किसी हिचकिचाहट के उसी समय समाधि लगाई और अपनी देह त्याग दी।

विषय प्रवेश : पेड़ और मनुष्य का नाता आदि काल से रहा है। पेड़ मनुष्ये का बहुत बड़ा शिक्षक है। पेड़ मनुष्य का हौसला बढ़ाता है, समाज के प्रति जिम्मेदारी का निर्वाह करना सिखाता है। पेड़ ने भारतीय संस्कृति को जीवित रखा है और मानव को संस्कारशील बनाया है।

पेड़ होने का अर्थ कविता का सरल अर्थ

(1) आदमी पेड़ नहीं हो सकता ………………………………………….. हालात से लड़ता है।

प्रस्तुत कविता में कवि पेड़ के माध्यम से मनुष्य को मानवता, परोपकार आदि मानवोचित गुणों की प्रेरणा दे रहा है। कवि अपने कमरे में खिड़की के पास बैठा है। वह बाहर खड़े पेड़ को देखता है तो पेड़ का हौसला, उसकी दान की प्रवृत्ति कवि को सोचने पर विवश कर देती है। अनगिनत विचार उसके मस्तिष्क में उठने लगते हैं। कवि कहते हैं, मनुष्य कितना भी बड़ा क्यों हो जाए, वह पेड़ जैसा कभी नहीं बन सकता।

पेड़ होने का अर्थ Summary in Hindi 1

पेड़ के हौसले से मनुष्य को सीख लेनी चाहिए। पेड़ जबसे जन्म लेता है अर्थात जब वह कोमल-सा अंकुर होता है, तब से जीवनपर्यंत किसी का आश्रय वह नहीं लेता। कैसा भी आँधी-तूफान आए या सामने कोई कैसा भी बड़े-से-बड़ा, प्रतापी राजा आ जाए, पेड़ कभी किसी के सामने नहीं झुकता।

जब तक पेड़ जीवित रहता है, जैसी भी परिस्थिति हो, एक ही स्थान पर खड़े-खड़े उसका डटकर सामना करता है। जबकि मनुष्य का स्वभाव है कि शक्तिशाली व्यक्ति या स्वार्थपूर्ति करने वाले के पैरों में नाक रगड़ने से भी वह नहीं कतराता। साथ ही जरा-सी प्रतिकूल परिस्थिति आने पर या किसी कार्य में मनचाही सफलता न मिलने पर हौसला खो बैठता है।

(2) जहाँ भी खड़ा है ………………………………………….. पेड़ बहुत बड़ा हौसला है।

कवि कहते हैं, पेड़ जहाँ भी खड़ा हो, चाहे सड़क पर हो, किसी झील के किनारे हो या फिर पहाड़ के ऊपर हो, उसकी मनोस्थिति एक जैसी रहती है। पेड़ के सामने भेड़िया, बाघ जैसे हिंसक पशु आ जाएँ या शेर दहाड़ने लगे, पेड़ किसी से नहीं डरता। जबकि मनुष्य हिंसक पशु के सामने आने पर डर से ही मर जाता है। पेड़ मनुष्य के समान न कभी किसी की हत्या करता है, न ही आत्महत्या।

पेड़ होने का अर्थ Summary in Hindi 2

इसके विपरीत पेड़ थके हुए यात्रियों को ठंडी हवा देता है, शीतल छाया देता है। यही नहीं पेड़, राहगीरों के समक्ष पुष्प वर्षा करके मानो उन्हें अपनी राह पर आगे बढ़ते रहने की प्रेरणा देता है। पेड़ के समीप जो भी आता है, पेड़ सभी का स्वागत करता है। यात्री जब थकान उतरने के बाद पेड़ के नीचे से उठकर चल देते हैं, तो पेड़ सभी को विदा भी करता है। कवि कहते हैं कि गाँव के रास्ते में मुस्कुराता पेड़ जाने कबसे टेढ़ा खड़ा है।

पहले वह पेड़ टेढ़ा नहीं था। वह पूरी रात तेज तूफान का सामना करता रहा। पेड़ घायल हो गया, इसी के कारण टेढ़ा भी हो गया, परंतु उसने अपना हौसला नहीं छोड़ा। पेड़ की शाखों में एक घोंसले में चिड़िया के चहचहाते छोटे-छोटे बच्चे थे। सारी रात भयंकर तूफान चलते रहने के बाद भी पेड़ के हौसले के कारण वह छोटा-सा घोंसला सुरक्षित है। सचमुच पेड़ का हौसला बहुत बड़ा है।

(3) दाता है पेड़ ………………………………………….. पेड़ संत है, दधीचि है।

पेड़ बहुत बड़ा दाता है। पेड़ के फलों के गुणों से तो सभी परिचित हैं, परंतु इसके साथ ही पेड़ की जड़, तना, शाखाएँ हों या पत्ते, फूल और बीज, पेड़ का कोई भी भाग अनुपयोगी नहीं होता। मानव समाज में ऐसे भी लोग हैं, जो पेड़ को पूजते हैं। दूसरी ओर अपने स्वार्थ के लिए पेड़ पर कुल्हाड़ी चलाने वाले, उसे काटने वालों की भी कमी नहीं है। लेकिन पेड़ मनुष्य के किसी भी दुर्व्यवहार पर कभी भी आँसू नहीं गिराता।

मानव पेड़ पर कैसा भी अत्याचार क्यों न करे, पेड़ उससे कभी बदला लेने का नहीं सोचता। वह तो जीवन भर देता ही रहता है। हम श्वासोच्छ्वास के माध्यम से जो विषैली वायु बाहर छोड़ते हैं, पेड़ उसे स्वच्छ करके हमें स्वास्थ्यवर्धक वायु प्रदान करता है। पेड़ रोगों के लिए विभिन्न प्रकार की औषधियाँ देता है।

पेड़ होने का अर्थ Summary in Hindi 3

मनुष्य समाज में किसी की शवयात्रा हो या कोई शुभ कार्य, या फिर किसी की बारात, पेड़ सभी को सजावट के लिए पुष्पों की सौगात देता है। जब से सृष्टि का आरंभ हुआ है, अनादि काल से पेड़ हमेशा मनुष्य को देता ही आया है। पेड़ कवि को कागज, कलम तथा स्याही प्रदान करता है।

पेड़ वैद्य और हकीम को विभिन्न रोगों के लिए दवाएँ देता है। पेड़ शासन और प्रशासन के लोगों को कुरसी, मेज और आसन देता है। वास्तव में देखा जाए तो पेड़ की ऐसी कोई भी वस्तु नहीं है, जो मनुष्य के काम न आती हो। पेड़ संत के समान है, जो दूसरों को देते ही हैं, किसी से कुछ भी अपेक्षा नहीं रखते।

वास्तविकता तो यह है कि पेड़ दधीचि है। जिस प्रकार दधीचि ने देवताओं की रक्षा के लिए वज्रास्त्र बनाने के लिए जीते-जी अपनी अस्थियाँ भी दान कर दी थीं, उसी प्रकार पेड़ बिना किसी स्वार्थ के जीवन भर देता ही रहता है।

Kayalarikathu Summary in Malayalam

Kayalarikathu Summary in Malayalam

Kayalarikathu is a short story written by P. Bhaskaran, a renowned Malayalam writer. It was first published in 1972 and has since been translated into several languages. The Summary is set in a small village in Kerala, India, and revolves around the lives of a group of people who live on the banks of a backwater.

The story begins with the narrator, a young boy, describing the beauty of the backwaters and the people who live there. He introduces us to the main characters of the story, including the old fisherman, the young girl, and the stranger. The old fisherman is a kind and gentle soul who loves the backwaters and the people who live there. He is always willing to help others and is always there for the narrator and the other children in the village.

Kayalarikathu Summary in Malayalam

നീലക്കുയിലിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത് ആഴ്ചകളെടു ത്താണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അതൊരു വെല്ലുവിളി ആയിരുന്നല്ലോ. ആലുവയിൽ ഒരു വീടെടുത്ത് ആഘോഷപൂർവ്വമായാണ് കമ്പോസിങ്ങ്. രാമു കാര്യാട്ടും ഭാസ്കരനും സിറ്റുവേഷൻ വിവരിച്ച് തരും. ഭാസ്കരൻ പാട്ടെഴുതും. രാഘവൻ മാസ്റ്ററുടെ ഹാർമോണിയത്തിൽ ഈണങ്ങൾ മാറി മാറി വരും.

Kayalarikathu Summary in Malayalam 1

കായലരികത്ത് പാട്ട് വന്ന വഴി
– രാഘവൻ മാഷുടെ ഓർമ്മകളിലൂടെ

രാമുവിനിഷ്ടപ്പെട്ടാൽ ഭാസ്കരനും പിടിക്കില്ല. ഭാസ്ക രനിഷ്ടപ്പെട്ടാൽ രാമുവിനും. ഇരുവരും ഓക്കെ ചെയ്താൽ അടുത്ത മുറുമുറുപ്പ് ശോഭനാ പരമേശ്വരൻ നായരുടെ വകയാ യിരിക്കും. എങ്കിലും രാമുവിനു മറക്കാവാത്ത അനുഭവമായി രുന്നു ആ ഗാനങ്ങളുടെ സൃഷ്ടി. ഇരുന്നു മടുത്താൽ ഞങ്ങ ളെല്ലാവരും കൂടി ആലുവാപ്പുഴയിൽ കുളിക്കാൻ പോകും. കര യ്ക്കിരുന്ന് സോപ്പ് തേക്കുമ്പോഴാകും ഭാസ്കരന്

കവിത വരു ന്നത്. ഒന്നു രണ്ടു തവണ മുങ്ങാംകുഴിയിട്ട് തിരിച്ചു വരുമ്പോ ഴേക്കും ഞാനതിനൊരീണം കണ്ടെത്തിയിട്ടുണ്ടാകും. പിന്നെയെ ല്ലാവരും കൂടി ഒരുമിച്ചുള്ള സംഗീതസദിരാണ്. മറ്റൊരു സിനിമയ്ക്ക് വേണ്ടിയും അത്രയും ആസ്വദിച്ച് പാട്ട് ചെയ്തിട്ടില്ല. എല്ലാം തികഞ്ഞ ഗാനങ്ങൾ ഉണ്ടാകുന്ന വഴിയാണിത്. ലാളിത്യം, നാടോടിതനിമ, ഭാവഗാംഭീര്യം എന്നി മനോഹരമായി ഈ പാട്ടുകളിൽ ചേർന്നിരിക്കുന്നു.

തമിഴിൽ നിന്നും കടം കൊണ്ട് ശൈലികളിൽ നിന്നും മലയാള സിനിമാസംഗീതത്തെ മുക്തമാ ക്കിയ ആദ്യ സിനിമയാണ് നീലക്കുയിൽ. കേരളത്തിന്റെ നാടോടി പാരമ്പര്യം അനർഗളമായി ഒഴുകുന്ന നീലക്കുയിലിലെ പാട്ടുക ളുടെ മാർഗ്ഗമാണ് പിൽക്കാല മലയാള സിനിമകൾ തുടർന്നത്. കായലരികത്ത് വലയെറിഞ്ഞപ്പോൾ, എങ്ങനെ നീ മറക്കും കുയിലേ, എല്ലാരും ചൊല്ലണ്, കുയിലിനെത്തേടി, മാനെന്നും വിളി ക്കില്ല എന്നിവയാണ് നീലക്കുയിലിലെ പാട്ടുകൾ, രാഘവൻ മാസ്റ്ററുടെ ആത്മകഥയായ ‘മധുരമീ ജീവിത’ ത്തിൽ പറയുന്നു: “ഞാൻ വലയെറിഞ്ഞത് കായലിലേക്കല്ല; കടലിലേക്കാണ്.

സംഗീതത്തിന്റെ കടലിലേക്ക്. കുറെ ചെറിയ മത്സ്യങ്ങൾ കിട്ടി…. ഞാൻ ധന്യനാണ്. ആ ധന്യത എല്ലാവരുമായും പങ്കു വെയ്ക്കട്ടെ. നന്ദി.

നീലക്കുയിൽ (1954)

നീലക്കുയിൽ സിനിമയിൽ ആമുഖമായി പ്രദർശിപ്പിച്ച് വരികൾ താഴെ കൊടുക്കുന്നു. ‘മുകളിൽ മദ്ധ്യകേരളത്തിലെ വിശാലമായ നീലാകാശം. താഴെ കണ്ണെത്താത്ത നീണ്ടുകിടക്കുന്ന കന്നിവയലുകൾ, അവക്കിട യിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന കുറെ മനുഷ്യജീവിതങ്ങൾ.

വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ അവരുടെ ജീവിതത്തിൽ നിന്ന് നെയ്തെടുത്ത ഒരു കഥയാണ് നീലക്കുയിൽ സിനിമ ആരംഭിക്കുന്നത് പാട്ടിലൂടെയാണ്. ചെണ്ട അകമ്പടിയായി വരുന്നു. ഒരു നാട്ടിൻ പുറത്തുള്ള സംഗീത നൃത്തത്തിലൂടെ സിനിമ തുടങ്ങുന്നു.

“പുഞ്ചവയൽ കൊയ്തല്ലോ
കൊഞ്ചാടി കൊഞ്ചടി തത്തമ്മേ’ എന്നു തുടങ്ങുന്ന
വായ്
ത്താരിയുടെ ഗാനമാണിത്.

നീലക്കുയിൽ കഥാസംഗ്രഹം

ഇബിന്റെ തിരക്കഥയിൽ രാമുകാര്യാട്ടും പി.ഭാസ്കരനും സംവി ധാനം ചെയ്ത സിനിമയാണ് നീലക്കുയിൽ. മിസ് കുമാരി എന്ന നടിയാണ് ഈ സിനിമയിൽ നീലി എന്ന നായിക കഥാപാത്രമായി അഭിനിയിച്ചിരിക്കുന്നത്. നീലി ഒരു ദളിത് യുവതി യാണ്. ഗ്രാമത്തിലെ മാന്യനും ഏവർക്കും പ്രിയങ്കരനുമായ ശ്രീധരൻ മാസ്റ്ററുമായി അവിചാരിതമായി വഴ ബന്ധം അവൾക്കുണ്ടായി.

പിന്നീട് ആ ബന്ധം പ്രണയമായി. പക്ഷേ നീലി ഗർഭിണിയായതോടുകൂടി സവർണ്ണജാതിയിൽപ്പെട്ട മാസ്റ്റർ അവളെ തള്ളിപ്പറഞ്ഞു. മറ്റൊരു കുടുംബത്തിലെ പെൺകുട്ടിയെ ശ്രീധരൻ മാസ്റ്റർ വിവാഹം കഴിക്കുകയും ചെയ്തു. നീലിയെ സ്വന്തം കുടും ബക്കാർ പുറത്താക്കി.

അവൾ അനാഥയായി മാറി. നിസ്സഹയായ അവർ റെയിൽവേ പാളത്തിൽ സ്വന്തം ജീവിതം അവസാനിപ്പിച്ചു. അവളുടെ കുഞ്ഞിനെ സ്ഥലത്തെ പോസ്റ്റുമാൻ രക്ഷിച്ച് സംര ക്ഷിച്ചു. ശ്രീധരൻ മാസ്റ്റർക്ക് വിവാഹശേഷം സന്താനസൗഭാഗ്യം ഉണ്ടായില്ല. കുറ്റബോധം അയാളെ വേട്ടയാടാൻ തുടങ്ങി. നീലി യുടെ

കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ കണ്ടതോടുകൂടി ആ കുറ്റ ബോധം ഏറിവന്നു. കഥാന്ത്യത്തിൽ മാസ്റ്റർ ആ കുട്ടിയുടെ സംര ക്ഷണം ഏറ്റെടുക്കുന്നു…

Conclusion:

Kayalarikathu is a heartwarming story about the beauty of nature and the importance of human relationships. The story teaches us that we should be kind and compassionate to others, regardless of their background or social status.

The story ends with the narrator reflecting on the time he spent with the old fisherman and the young girl. He realizes that he has learned a lot from them about life and friendship.

पाप के चार हथियार Summary in Hindi

पाप के चार हथियार Summary in Hindi

कन्हैयालाल मिश्र ‘प्रभाकर’ की रचित रचना “पाप के चार हथियार” एक व्यंग्यात्मक निबंध है। इस निबंध में लेखक ने संसार में व्याप्त पाप, अत्याचार और अन्याय के कारणों पर विचार किया है। उन्होंने पाप को एक ऐसी शक्ति के रूप में चित्रित किया है जो लोगों को अपने वश में कर लेती है और उन्हें अन्याय और अत्याचार करने के लिए प्रेरित करती है।

पाप के चार हथियार Summary in Hindi

पाप के चार हथियार लेखक का परिचय

पाप के चार हथियार Summary in Hindi 1

पाप के चार हथियार लेखक का नाम : कन्हैयालाल मिश्र ‘प्रभाकर’। (जन्म : 26 सितंबर, 1906; निधन : 1995.)

प्रमुख कृतियाँ : ‘धरती के फूल’ (कहानी संग्रह)। ‘जिंदगी मुस्कुराई’, ‘बाजे पायलिया के घूघरू’, ‘जिंदगी लहलहाई’, ‘महके आँगन – चहके द्वार’ (निबंध संग्रह), ‘दीप जले शंख बजे’, ‘माटी हो गई सोना’ (संस्मरण एवं रेखाचित्र) आदि।

पाप के चार हथियार विशेषता : कथाकार, निबंधकार, पत्रकार तथा स्वतंत्रता सेनानी। आपने पत्रकारिता में स्वतंत्रता के स्वर को ऊँचा उठाया। आपका संपूर्ण साहित्य मूलतः सामाजिक सरोकारों का शब्दांकन है। आप पद्मश्री सम्मान से विभूषित हैं।

पाप के चार हथियार विधा : निबंध। निबंध का अर्थ है विचारों को भाषा में व्यवस्थित रूप से बाँधना। इसमें वैचारिकता का अधिक महत्त्व होता है तथा विषय को सहजता से रखने का सामर्थ्य होता है।

पाप के चार हथियार विषय प्रवेश : संसार भर के अनेक संतों, महात्माओं, महापुरुषों, विचारकों, दार्शनिकों तथा समाज सुधारकों ने मनुष्य जाति को पाप, अपराध तथा दुष्कर्मों से मुक्त कराने के लिए अथक प्रयास किया है, पर आज तक संसार में अन्याय, अत्याचार, भ्रष्टाचार, पाप और दुष्कर्मों का अंत नहीं हो पाया है। इसका कारण यह है कि लोगों को इन संतों, महात्माओं और समाज सुधारकों के प्रति श्रद्धा तो होती है, पर वे उनके द्वारा व्यक्त विचारों को अपने आचरण में गंभीरतापूर्वक नहीं उतारते। ऐसा क्यों होता है? लेखक ने प्रस्तुत निबंध में यही बताने का प्रयास किया है।

पाप के चार हथियार पाठ का सार

संसार में सदा से पाप, अपराध, अन्याय, अत्याचार, दुष्कर्म एवं भ्रष्टाचार का बोलबाला रहा है। संसार के कई महापुरुषों, विचारकों, सुधारकों एवं संतों ने मानव जाति को इनसे मुक्ति दिलाने के लिए अथक प्रयास किए हैं, पर यह समस्या आज भी पहले जैसे सर्वत्र व्याप्त है। इसका मुख्य कारण रहा है विचारकों तथा सुधारकों को लोगों का सहयोग न मिलना। इनकी कही गई बातों पर ध्यान न देना। उनके विचारों को आचरण में न उतारना। यही कारण है कि सुधारक अपने उद्देश्य में सफल नहीं हो पाते।

लेखक कहते हैं कि बुराइयों के विरुद्ध सुधारक की बातें लोगों को किसी पागल व्यक्ति की बकवास लगती हैं, जिन्हें वे सुनना ही नहीं चाहते। यदि कभी एकाध बात सुन लेते हैं, तो उसकी निंदा करते नहीं थकते और उस पर लोगों को बेवकूफ बनाने का आरोप लगाने लगते हैं। लेखक कहते हैं कि जब सुधारक का स्वर कुछ प्रखर हो जाता है, तो सामाजिक बुराइयों के लिए यह स्थिति कठिन हो जाती है और ऐसे में सुधारक की हत्या भी हो जाती है। वे कहते हैं कि सुकरात, ईसा और दयानंद की हत्या इसी तरह हुई थी।

लेकिन इसके बाद स्थिति में एकदम बदलाव आ जाता है। सुधारक के विचारों का विरोध करने वाले लोगों के मन में उसके प्रति श्रद्धा उमड़ पड़ती है। इसके बाद उसे भगवान, तीर्थकर, अवतार, पैगंबर और संत, महाप्रभु की संज्ञा दी जाने लगती है। अब वह लोगों के लिए सामान्य सुधारक न रहकर विशिष्ट व्यक्ति हो जाता है। उसके स्मारक और मंदिर बनने लगते हैं।

उसकी प्रशंसा होने लगती है। लेखक कहते हैं कि यहीं सुधारक और उसके सिद्धांत की पराजय हो जाती है। यही कारण है कि अनेक महापुरुषों, विचारकों, सुधारकों एवं संतों द्वारा इन सामाजिक बुराइयों को दूर करने के लिए किए गए प्रयास सफल न हो पाए।

Conclusion

लेखक के अनुसार, पाप से मुक्ति पाने के लिए अज्ञान, लालच, क्रोध और मोह से मुक्त होना आवश्यक है। इसके लिए हमें अपने अंदर सद्ज्ञान, सदाचार, सदभाव और सदाशयता को विकसित करना चाहिए।

लेखक ने इस निबंध के माध्यम से यह संदेश दिया है कि पाप एक ऐसी शक्ति है जो लोगों को अपने वश में कर लेती है और उन्हें अन्याय और अत्याचार करने के लिए प्रेरित करती है। पाप से मुक्ति पाने के लिए हमें अपने अंदर सद्गुणों को विकसित करना चाहिए।

Matsyam Summary in Malayalam

Matsyam Summary in Malayalam

Matsyam is a 2015 Malayalam neo-noir crime film directed by M. Mohanan and written by S. Hareesh. The film stars Prithviraj Sukumaran, Indrajith Sukumaran, Baby Anikha, Lena, and Anoop Menon. The Summary tells the story of three siblings who are caught up in a web of crime and corruption.

The film is a dark and gritty crime thriller that explores the themes of family, loyalty, and betrayal. It is a well-made film with strong performances from the cast.

Matsyam Summary in Malayalam

Matsyam Summary in Malayalam 1

ജീവിത രേഖ : 1959 – ൽ കോഴിക്കോട് ജില്ലയിലെ പലേരിയിൽ ജനിച്ചു. ഒറ്റപ്പാലം എൻ.എസ്സ്.എസ്സ്. കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ നേടി. കുറച്ചുകാലം ഡൽഹിയിൽ പത് പ്രവർത്തകനായി. ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ. ഉത്തരാധുനികതയുടെ സർവ്വകലാപരിസരം എന്ന ലേഖനവും കുറുക്കൻ എന്ന കവിതയും ടി.പി. രാജീവനെ സി.പി.എം.

അനുഭാവി കളുടെ അനഭിമതനാക്കി. വിദ്യാർത്ഥി ജീവിത കാലത്തുതന്നെ കവിത എഴുതിത്തുടങ്ങി. യുവ കവികൾക്ക് നൽകുന്ന വി.ടി. കുമാരൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച് പലേരി മാണിക്ക്യം’ എന്ന നോവൽ സിനിമയാക്കിയിട്ടുണ്ട്. കവിതാച്ചുരുക്കം: ചെറുതായിരിക്കുന്നതിന്റെ അതിജീവനമാണ് മത്സ്യം കവിത പറയുന്നത്. ഉത്തരാധുനിക കവിയായ ടി.പി.രാ ജീവൻ ഈ കവിതയിൽ ആവിഷ്ക്കരിക്കുന്ന ആഖ്യാന

രീതിയും ഭാവവും പുതുതാണ്. . മത്സ്യം മണൽത്തരിയോളം ചെറുതാണ്. അത് കടലിലെ തിരക ളോട് ഒറ്റക്ക് നിന്ന് പൊരുതി ജീവിക്കുകയാണ്. വേലിയേറ്റം വരുമ്പോൾ കടലിലെ എല്ലാ വിജയങ്ങൾക്കും മേലെ അത് ഉയർന്നു നിൽക്കുന്നു. വേലിയിറക്കത്തിൽ അത് കടലിന്റെ ആഴങ്ങളിലെ രഹസ്യങ്ങൾക്കു താഴെ കഴിയുന്നു.

ഈ മത്സ്യത്തിനെ പിടിക്കാൻ വലക്ക ചൂണ്ടയ്ക്കും മറ്റു മത്സ്യങ്ങളുടെ വായ്ത്തലക്കും കഴിയുന്നില്ല. പരുന്തുകൾ അവനെ പിടിച്ചില്ല. ഉപ്പളങ്ങളിൽ അവൻ അകപ്പെ ട്ടില്ല. ധ്രുവങ്ങളിൽ അവൻ മരവിച്ചില്ല. നക്ഷത്രങ്ങളും അവതാ രങ്ങളും അവന്റെ തലയ്ക്ക് മീതേയോ വാലിനു മീതേയോ കട ന്നുപോയി.

കടലിന്റെ ഭ്രാന്തമായ രക്ത ത്തിലൂ ടെ ഒരു ചുട്ടുപഴുത്ത സൂചിപ്പൊട്ടു പോലെ ഓടിക്കൊണ്ടിരുന്നു. ഈ സമയമത്രയും മത്സ്യത്തെക്കാൾ വേഗത്തിൽ കടൽ അതിന്റെ പിന്നിൽ ദഹിച്ചു ദഹിച്ചു വരുന്നത് അത് അറിയുന്നില്ല. ചെറുതിന്റെ അതിജീവനവും അതിലെ സാഹസികമായ ഇച്ഛാശക്തിയുമാണ് ഈ കവിതയുടെ അന്തസ്സാരം.

അവതാരലക്ഷ്യം അറിയാത്ത മത്സ്യം 
മത്സ്യം കഥയെക്കുറിച്ചുള്ള പഠനം 
– ഡോ. പി. കെ. തിലക്

ജീവിവർഗത്തിന്റെ പരിണാമത്തെക്കുറിച്ച് അന്വേഷിച്ചിറങ്ങിയ ചാൾസ് ഡാർവിൻ എത്തിച്ചേർന്ന നിഗമനങ്ങളിലൊന്ന് ‘അർഹ തയുള്ളവ അതിജീവിക്കുന്നു’ എന്നാണ്. ‘അതിജീവനത്തിൽ, അതീവതത്പരരായവർ അർഹതയ്ക്ക് കരുത്ത്, മെയ്വഴക്കം, ശാലിത്വം, തന്ത്രം തുടങ്ങിയ അർത്ഥങ്ങൾ കല്പ്പിച്ചു. അതിജീ വനത്തിന്റെ പ്രകൃതിരഹസ്യം ആർക്കും നിഷേധിക്കാവതല്ലല്ലോ.

അവതാര കഥ യുടെ ഇതിഹാസ സാഗ രം താണ്ടി ‘മത്സ്യം’ ഡാർവിന്റെ പരീക്ഷണശാലയിലെത്തി. അവതാരലക്ഷ്യം സൗക ര്യപൂർവ്വം വിസ്മരിക്കാൻ കഴിഞ്ഞതിനാൽ ബ്രഹ്മാവിനോട് ഹയ ഗ്രീവൻ ചെയ്ത ചതിയെക്കുറിച്ച് അതിനു വ്യസനിക്കേണ്ടി വന്നില്ല. കൃതമാലാനദിയിൽ ഊളിയിടാനോ വൈവസ്വതമനുവിന്റെ കൈക്കുമ്പിളിൽ വീർപ്പുമുട്ടാനോ മൺകുടത്തിലും കൽക്കുള ത്തിലും ഗംഗാനദിയിലുമായി നീന്തിത്തുടിക്കാനോ അതിനെ ആരും നിർബന്ധിച്ചില്ല. അതിജീവനത്തിനുള്ള മെയ്വഴക്കം മാത്രം അത് പരിശീലിച്ചു.

തന്റെ ചെറുപ്പം മറന്ന് കടൽത്തിരയോടു പൊരുതിനിൽക്കാൻ മത്സ്യത്തിനു കഴിഞ്ഞത് പുതിയ കാലത്തിന്റെ മെയ്വഴക്കം ശീലിച്ചതു കൊണ്ടാണ്. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ചൂണ്ടകളേയും തളർത്തിയില്ല. വലക്കണ്ണികളേയും ചൂണ്ടകളേയും അത് അതിജീവിച്ചു.

ഒരു കഥയിലും പിടികൊടുക്കാതെ, ഒരു കണ്ണാടിയിലും പതിയാതെ, ഒരു ചന്തയിലും നാണംകെടാതെ, വ്യവസ്ഥാപിതത്വത്തിന്റെ ഭാഗമായി തലയുയർത്തിനിന്ന് മത്സ്യത്തെക്കുറിച്ചാണ് ടി. പി.രാജീവന് പറയാനുള്ളത്.

കടലിന്റെ ഭ്രാന്തുപിടിച്ച് രക്തത്തിലൂടെ ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ ഓടിക്കൊണ്ടിരുന്ന ബുദ്ധിശാലിയായ മത്സ്യത്തിനു പിന്നിൽ അതിനേക്കാൾ വേഗത്തിൽ ദഹിച്ചുവരുന്ന കടൽ, കവി നൽകുന്ന മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പ് പലരും പണ്ട് നൽകിക്കഴിഞ്ഞതാണ്. ആധ്യാത്മികമായ സൗമ്യതയോടെ എഴു ത്തച്ഛനും, പൂന്താനവും അതു പറഞ്ഞുതന്നു. പരുഷമായ ഭാഷ യിൽ പറഞ്ഞവരും ഗൗരവത്തോടെ താക്കീതു നൽകിയവരുമുണ്ട്.

എന്നിട്ടും ടി.പി.രാജീവന് അത് ആവർത്തിക്കേണ്ടിവരുന്നു. വിമർശനാത്മകത, തത്ത്വചിന്ത, പ്രവചനാത്മകത എന്നിവ സമ്മേ ളിക്കുന്നിടത്താണ് മികച്ച കവിത ജനിക്കുന്നത്. ‘മത്സ്യം’ എന്ന കവി തയിൽ ഇവ മൂന്നും കാണാം.

ഇതിലെ വിമർശനാത്മകത ആക്ഷേ പഹാസ്യത്തിന്റെ ഛായ യ സ്വീകരിച്ചിരിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു കരുതി താലോലിക്കുന്ന ഒന്ന് ദയനീയമായി ചാളിഞ്ഞു വീഴാൻ തുടങ്ങുന്നിടത്താണ് ആക്ഷേപഹാസ്യത്തിന്റെ മുൾമുന തെളിയുന്നത്. സ്വാർത്ഥത്തിനായുള്ള പരിഭ്രാന്തി അതിന് ആക്കം കൂട്ടുന്നു.

കവിതയിലെ തത്ത്വചിന്ത ആരംഭിക്കുന്നത് അവസാന ഖണ്ഡ ത്തിലാണ്. ആദ്യഭാഗങ്ങളിലെ ഉത്സാഹം കണ്ട് ആവേശംകൊണ്ട അനുവാചകൻ ഇവിടെയെത്തുമ്പോൾ തെല്ല് പരിഭ്രമിക്കുന്നു. പിന്നീട് ഓരോ ഖണ്ഡത്തിലേക്കും മടങ്ങിച്ചെന്ന് കാര്യകാരണ ങ്ങൾ തുലനം ചെയ്യാൻ തുടങ്ങുകയായി. അപ്പോൾ നിർവേദ ഭാവം കൈക്കൊള്ളുന്നു. പ്രവചനാത്മകത രൂപംകൊള്ളുന്നത്, ഒഴിഞ്ഞുമാറിയും തിരിഞ്ഞതിർത്തും കീഴടങ്ങിയും കീഴടക്കിയും മത്സ്യം പ്രതിസന്ധികളെ തരണം ചെയ്യുന്നു.

പരാജയ പ്പെട്ടവരേയോ പതറിപ്പോയവരേയോ തിരിഞ്ഞുനോക്കാൻ അതു കൂട്ടാക്കുന്നില്ല. അതിജീവനം മാത്രമേ അതിനു മുന്നിലുള്ളൂ. ഓരോ നിമിഷവും അത് ജീവിതത്തിനു വേഗം കൂട്ടുകയാണ്. അങ്ങനെ അത് ചുട്ടുപഴുത്ത സൂചിപോലെ കടലിന്റെ രക്ത ത്തിലൂടെ പ്രവഹിക്കാൻ തുടങ്ങി.

കാലത്തിനൊത്ത് കോലം കെട്ടിയും ചേര തിന്നുന്ന നാട്ടിൽ നടുക്കണ്ടം തിന്നും അതി ജീവിത വിജയം നേടി. ഇതിനെയാണ് പ്രായോഗികബുദ്ധി എന്നു പറയുന്നത്. ഏതുകാലത്തും ജീവിക്കാൻ ഇതുവേണമത്.

പ്രായോഗികബുദ്ധി കുറച്ചുകൂടെ പരുവപ്പെടുമ്പോൾ അതിബു ഡി യായി മാറുന്നു. അ ങ്ങ നെ എ ന്തും നേരിടാനുള്ള മെയ്വഴക്കം നേടാം. ഇത്തരം വിജയങ്ങൾ എത്രത്തോളം ശാശ്വാ തമാണെന്നിടത്താണ് യഥാർത്ഥ പ്രശ്നം ഉടലെടുക്കുന്നത്. അതു നിരിച്ചറിയാൻ ചില തിരിഞ്ഞുനോട്ടങ്ങൾ ആവശ്യമാണ്.

മണൽ തരിയോളം പോന്നൊരു മത്സ്യം കടൽത്തരിയോട് ഒറ്റത്ത് പൊരുതിനിന്നു. എന്നിടത്താണ് കവിത ആരംഭിക്കുന്നത്. ഇത് ഭൗമമണ്ഡലത്തിലെ എല്ലാ ജീവികളേയും

സംബന്ധിക്കുന്ന സമസ്യയാണ്. പ്രപഞ്ചത്തിന്റെ അപാരതയ്ക്കു മുന്നിൽ അവ നിരന്തരം പോരാടി നിൽക്കുന്നു. നിലനിൽപ്പിനുവേണ്ടിയുള്ള സമരമായിട്ടാണ് പരി ാമശാസ്ത്രം ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. നില നിൽപ്പിനു വേണ്ടിയാണെങ്കിൽ പോലും സ്ഥലപ്രപഞ്ചത്തോ ടുള്ള ആരതിയും അതിന്റെ ഭാഗമായ പോരാട്ടവും പരിമിത ഷടുത്തേണ്ടതുണ്ട നിലപാടാണ് വേദാന്തികൾക്കുള്ളത്.

വേലിയേറ്റങ്ങളുടെ വൈകുന്നേരങ്ങളിൽ അവൻ എല്ലാ കൊടി കൾക്കും മുകളിൽ ഒഴുക്കുകൾ ഉൾവലിയുമ്പോൾ എല്ലാ രഹ സ്യങ്ങൾക്കും അടിയിൽ എന്ന് രണ്ടാം ഖണ്ഡത്തിൽ അതിജീവ നത്തിന്റെ അടുത്തതലം കവി ആഖ്യാനം ചെയ്യുന്നു. ഇവിടെ അതി ജീവനത്ത ആഘോഷമാക്കി മാറ്റുന്നതാണ് നാം കാണുന്നത്.

കൃതികമായ അതിജീവനതന്ത്രങ്ങളേക്കാൾ തന്ത്രശാലിത്വവും മെയ് വഴക്കവും ഇവിടെ പ്രധാനമായിത്തീരുന്നു. ഏതു പ്രപഞ്ച ശക്തിയെയും കീഴ്പ്പെടുത്താനുള്ള കരുത്തുണ്ടെന്ന അഹന്ത ഇതിനു പിന്നിലുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വേദാന്തികൾ നൽകുന്ന അനുഭവസാക്ഷ്യം ഭോഗങ്ങളെല്ലാം ക്ഷണപ്രഭാച

തലം/ വേഗേന നഷ്ടമായുസ്സുമോർക്ക നീ 
(എഴുത്തച്ഛൻ – അധ}} ആത്മരാമായണം).

പക്ഷേ, ഇതു ചെവിക്കൊള്ളാൻ അധികമാരും കൂട്ടാക്കാറില്ല. ജ്ഞാനപ്പാന’ കൊണ്ട് പൂന്താനം ചെയ്ത പരിശ്രമവും വേണ്ടത ഫലം കണ്ടുവെന്നും പറയാനാവില്ല. തത്വചിന്തയെയും ജീവിത യാഥാർത്ഥ്യങ്ങളെയും ഭിന്നമായി കാണാൻ നാം പരിശീലിച്ചു കഴിഞ്ഞിരിക്കുന്നു. “നന്നല്ല ദേഹം നിമിത്തം മഹാമോഹം വേദാന്തികൾ താക്കീതു ചെയ്തേക്കാം. സമ്പത്തും അധികാ രവും ജനസമ്മതിയുമുണ്ടെങ്കിൽ ‘മഹാമോഹം’ ആകാമെന്നു തന്നെ ചരിത്രം പഠിപ്പിക്കുന്നു.

അത്തരക്കാരുടെ വിജയഗാഥ കവി തുടരുന്നു. അവന് പരുന്തിൻ കണ്ണുകൾക്ക് കോർത്തെടുക്കാനോ ഉപ്പു (വയലുകൾക്ക് ഉണക്കിവെക്കാനോ ധ്രുവങ്ങൾക്ക് മരവിപ്പി ക്കാനോ കഴിഞ്ഞില്ല.തിപാലകന്മാർ അവന്റെ നീതിയാണ് നടപ്പിലാക്കുന്നത്. അവ രുടെ പരുന്തിൻ കണ്ണുകൾ അവനുമേൽ നീളുകയില്ല. നിയമ സംഹിതയുടെ വിലക്കുകൾ അവനെ ബാധിക്കുന്നില്ല. അവന്റെ നീക്കങ്ങൾക്കും തടയിടാൻ ചട്ടങ്ങളിൽ പഴുതുകളില്ല. അതിജീ

വ(11ർതിന്റെ ഉദാത്ത മാതൃകകൾ ഇങ്ങനെ
നമ്മുടെ മുന്നിൽ തെളി – യുന്നു.

ഏത് ഊരാക്കുടുക്കുകളിൽ നിന്നു രക്ഷപ്പെടാനും ലളിത സമ വാക്യങ്ങൾ ഇന്നു ലഭ്യമാണ്. കൈക്കൂലി, ശരീരമടക്കമുള്ള കാഴ്ചദ്രവ്യങ്ങൾ, ആൾബലം, ജാതിമത പിന്തുണകൾ എന്നിങ്ങനെ നിണ്ടുപോകുന്ന പട്ടികയിൽ നിന്ന് തരാതരം പോലെ വിഭവങ്ങൾ നിരത്തി ജീവിതം ഭേദമാക്കാൻ കഴിയും. അതിനാൽ അഹിംസ, നിതിബോധം, സഹാനുഭൂതി ആത്മാഭിമാനം, പരിസ്ഥിതിബോധം തുടങ്ങിയവ പാഴ്വസ്തുക്കളായി മാറുന്നു.

ഏതു നിലയ്ക്കും കൈയൂക്കുള്ളവൻ തന്നെയാണ് കാര്യക്കാ രൻ, നക്ഷത്രങ്ങളും അവതാരങ്ങളും/ അവന്റെ തലയ്ക്കോ വാലിനോ മുകളിലൂടെ കടന്നുപോയി അന്തിമവിധി എപ്പോഴും അവന് അനു കൂലമായിരുന്നുവെന്ന് കവി ചൂണ്ടിക്കാട്ടുന്നു.

മഗ്ദലനമറിയത്തൊടി വക്കാൻ അഭിനവശീമോന് ഒരിക്കലും ബുദ്ധിമുട്ടുണ്ടായില്ല. തിരുപ്പിറവി ആഘോഷങ്ങളും പെരുന്നാൾ നൊയമ്പുകളും അവന്റെ ചെലവിലാണ് കൊണ്ടാടപ്പെട്ടത്. ഗുണഗണങ്ങൾ മാത്രം വാഴ്ത്തപ്പെട്ടു.

അവൻ ഒരു കഥയിലും പിടികൊടുത്തില്ല ഒരു കണ്ണാടിയിലും ഴ്ച്ചയായില്ല ഒരു ചന്തയിലും നാണംകെട്ടില്ല. വൻ കൈവരിച്ച മഹത്വത്തിന്റെ സാക്ഷ്യങ്ങൾ ഇവയാണ്.

നേട്ട ങ്ങളുടെ മാത്രം യശോധാവള്യത്തിൽ നിലയുറപ്പിക്കാനും ആന്തര ലോകങ്ങൾ ഗോപനം ചെയ്യാനും കഴിയുന്നവരാണ് ഉത്തമമാതൃകകൾ. അവരെ ഒരു കളങ്കവും ഏശുകയില്ല. സ്വന്തം സത്യസന്ധത തെളിയിക്കാൻ അവർക്ക് സാമൂഹികനീതിയുടെ ചന്ത യിൽ വില പേശേണ്ടി വരുന്നില്ല. അവർക്കുവേണ്ടി വിലനിശ്ചയിക്കാനുള്ള ഇടനിലക്കാരെ അവർ തന്നെ സജ്ജരാക്കിക്കഴിഞ്ഞു.

സമൂഹത്തിൽ വിലയും നിലയും നേടുന്ന ജീവിതവിജയ കളെ ക്കുറിച്ചുള്ള ബ്രഹദാഖ്യാനമാണ് കവി ഇവിടെ നടത്തിയിരിക്കുന്ന ത്. അവർ നമുക്കുചുറ്റും തലയുയർത്തി നിൽക്കുന്നു. എല്ലാ നിയമങ്ങളും അവർക്കുവേണ്ടി നിർമ്മിക്കപ്പെട്ടവയാണ്. മാറിമാറി വരുന്ന ഭരണകർത്താക്കൾ അവരുടെ സംരക്ഷകരായിത്തീരുന്നു. അവരായിത്തീരാനാണ് നാം ഓരോരുത്തരും ശ്രമിക്കുന്നത്. അവർ പ്രകൃതിയെ കീഴടക്കിയവരാണ്. ഭൂമിയിലെ എല്ലാ വിഭവങ്ങളും തങ്ങൾക്കുവേണ്ടി

സൃഷ്ടിക്കപ്പെട്ടതാണെന്നും കരുത്താണ് അതി 
ജീവനത്തിന്റെ താക്കോലെന്നും അവർ 
വിളംബരം ചെയ്യുന്നു.

അതിനെതിരായ ദുർബലശബ്ദങ്ങൾ അവരുടെ വിജയാരവ ങ്ങൾക്കിടയിൽ മുങ്ങിപ്പോവുകയാണു ചെയ്യുന്നത്. ഇത്തരം പ്രലോഭനങ്ങൾക്കൊന്നും അവരുടെ വിജയഗാഥയെ ദുർബലപ്പെടുത്താനാവില്ല. “പത്തുകിട്ടിയാൽ നൂറുമതിയെന്നും ശതമാകിൽ സഹസം മതിയെന്നും” പൂന്താനം അവരെ കളിയാ ക്കിയിട്ടുണ്ട്.

പത്തുകൊടുത്തു നൂറു വാങ്ങാനും ശതം ചെലവ ഴിച്ച് സഹസം നേടാനും വേണ്ട ജാലവിദ്യ അവർ അഭ്യസിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാൽ സഹസം കൊടുത്തു നേടുന്ന സൗഭാഗ്യങ്ങൾക്കു പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന വെടിമരുന്ന് സ്വന്തം പരമ്പരകൾക്കുള്ള ബലിച്ചോറാണെന്ന് അവർ അറിയുന്നില്ല.

(രാ ഷ്ട്രീയഭരണകേന്ദ്രങ്ങൾ വഴി പിരിച്ചെടുക്കുന്ന കോഴപ്പണത്തിൽ ബഹുഭൂരിപക്ഷവും തീവ്രവാദപ്രവർത്തനങ്ങൾക്കുള്ള ഫണ്ടിലാണ് ചെന്നുചേരുന്നതെന്ന് അനുമാനിക്കപ്പെടുന്നു). അവർ പങ്കുവെക്കുന്ന സുഖഭോഗങ്ങളിലൂടെ

മാറാവ്യാധികൾ തലമുറ കളിൽ കുടിയിരിപ്പുനേടുന്നു. മത്സ്യാവതാര കഥയിൽ സ്വതമനുവിന് പ്രളയത്തിൽ നിന്നും രക്ഷനേടാൻ മഹാവിഷ്ണു ഒരു വള്ളം നൽകിയിരുന്നു. മഹാപ്രള യത്തിൽ നോഹയ്ക്ക് യഹോവ സുരക്ഷിതമായ പേടകം നൽകി.

സുഖാസക്തികൊണ്ട് ലോകത്തിന് ഭീഷണിയുയർത്തുന്ന നരാധമ ന്മാർക്ക് ദഹിച്ചുവരുന്ന കടൽ ഉന്മൂലനാശമാണ് വിതയ്ക്കാൻ പോകു ന്നത്. മാനവരാശിയെ ഒന്നടങ്കം നശിപ്പിച്ചശേഷം അനുഗ്രഹങ്ങളിൽ പാർപ്പുറപ്പിക്കാമെന്ന വ്യാമോഹം അവിടെ നിൽക്കട്ടെ. നിയമവ്യവസ്ഥയേയും ജനതയുടെ സഹവർത്തിത്വത്തെയും തകർത്തെറിഞ്ഞ് കെട്ടിയുയർത്താൻ ശ്രമിക്കുന്ന ശീട്ടുകൊട്ടാരങ്ങൾ കോടങ്കാറ്റിൽ തകർന്നടിയുമെന്നെങ്കിലുമെന്ന് മനസ്സിലാക്കുന്നതു നന്ന്.

കല്പാന്ത പ്രളയത്തോളം അതിനായി 
കാത്തിരിക്കേണ്ടതില്ല. ഉറുമ്പ്, ആമ, പുഴു, കാക്ക,
പൂച്ച തുടങ്ങിയവയെക്കുറിച്ചെല്ലാം
ടി.പി.രാജീവൻ കവിത എഴുതിയിട്ടുണ്ട്. 
നടക്കാത്ത കാര്യങ്ങളെ ക്കുറിച്ച്
ഉത്കണ്ഠപ്പെടുന്നതിനുപകരം അടുത്തുള്ളതിനെ 
ആവിഷ്ക്കരിക്കാനുള്ള ശ്രമത്തിന്റെ

ഭാഗമാണിതെന്ന് കവി അഭിപ്രായ പ്പെട്ടിട്ടുണ്ട്. (വയൽക്കര ഇപ്പോഴില്ലാത്ത എന്ന സമാഹാരത്തിന് അനുബന്ധമായി ചേർത്ത് അഭിമുഖം). കവിത കൂടുതൽ മൂർച്ച് യുള്ളതാകുന്നത് രൂപങ്ങൾക്കു മേലുള്ള ധ്വന്യാത്മകതകൊണ്ടാ ണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കണം.

‘കാക്ക’ എന്ന കവിത അത് ഉറപ്പിക്കുന്നു. അതിലെ ഒരു ഭാഗം ചുവടെ ചേർക്കാം. ദാഹിച്ചുവലഞ്ഞ പഴയ നാടോടിക്കഥയിലെ കാക്ക തന്നെയാണ് ഇവിടത്തെ കഥാപാത്രം. കൊച്ചുകൊച്ചു വാക്കുകൾ കൊത്തിക്കൊത്തിയിട്ടു ചോരപൊ തിവന്നു കാക്ക ദാഹം തീരുവോളം കുടിച്ചു.

കവിതയെക്കുറിച്ചുള്ള രാജീവന്റെ സങ്കൽപ്പം കാണുക. “ഹിറ്റ് റുടെ ഭരണ കാലത്ത് നാസികാ സി ല ക പ്പെട്ട ഭൂരിപക്ഷം ജർമൻകാരും എഴുതിയത് കവിതകളാണ്. അവരാരും തന്നെ നേരത്തെ കവികളായിരുന്നില്ല.

അപ്പോഴത്തെ ദുരിതങ്ങളിൽ കവി തയല്ലാതെ അവർക്കു മറ്റൊന്നും അഭയമില്ല. കുറ്റവാളികൾ, ശിക്ഷിക്കപ്പെട്ടവർ, അധകൃതർ – ഇങ്ങനെ ജീവിതത്തിൽ അവഗണിക്കപ്പെടുന്നവരുടേയും പീഡിപ്പിക്കപ്പെടുന്നവരുടേയും മീഡിയാണ്

കവിത. പരാജിതരുടെ മീഡിയം. ‘മത്സ്യം’ എന്ന 
കവി തയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ 
കവിയുടെ ഈ നില . പാടുകളെക്കൂടി ആശ്രയിക്കാവുന്നതാണ്.

Conclusion:

Matsyam is a well-made and engaging crime thriller. The film is well-paced and the story is interesting. The performances from the cast are all good, with Prithviraj Sukumaran and Indrajith Sukumaran standing out in particular.

वृंद के दोहे Summary in Hindi

वृंद के दोहे Summary in Hindi

वृन्द के दोहे हिंदी साहित्य की एक महत्वपूर्ण विधा है। वृन्द 17वीं शताब्दी के एक प्रसिद्ध हिंदी कवि थे, जिन्हें उनकी नीति-कविता के लिए जाना जाता है। उनके दोहे सरल और सुगम भाषा में लिखे गए हैं, और उनमें जीवन के विभिन्न पहलुओं पर नीतिपरक उपदेश दिए गए हैं।

वृन्द के दोहे का सारांश

वृन्द के दोहों में जीवन के विभिन्न पहलुओं पर नीतिपरक उपदेश दिए गए हैं। इन दोहों में, वृन्द हमें जीवन में सफल होने के लिए मार्गदर्शन देते हैं। वे हमें अच्छे कर्म करने, दूसरों की मदद करने, और अपने जीवन में संतुलन बनाए रखने के लिए प्रोत्साहित करते हैं।

वृंद के दोहे Summary in Hindi

वृंद के दोहे कवि का परिचय

वृंद के दोहे कवि का नाम : वृंद। पूरा नाम : वृंदावनदास। (जन्म 1643; निधन 1723.)

वृंद के दोहे प्रमुख कृतियाँ : वृंद सतसई, समेत शिखर छंद, भाव पंचाशिका, पवन पचीसी, हितोपदेश संधि, यमक सतसई, वचनिका, सत्यस्वरूप, बारहमासा आदि।

वृंद के दोहे विशेषता : रीतिकालीन परंपरा के अंतर्गत आपका नाम आदर के साथ लिया जाता है। आपकी रचनाएँ रीतिबद्ध परंपरा में महत्त्वपूर्ण स्थान रखती हैं। आपने काव्य के विविध प्रकारों में रचनाएँ रची हैं। आपके नीतिपरक दोहे जनसाधारण में बहुत प्रसिद्ध हैं। विधा दोहा छंद। रीतिकालीन काव्य परंपरा में दोहा छंद का विशेष स्थान रहा है। दोहा अर्ध सम मात्रिक छंद है। इसके प्रत्येक चरण के अंत में लघुवर्ण आता है। इसके चार चरण होते हैं, प्रथम और तृतीय चरण में 13 – 13 मात्राएँ होती हैं तथा द्वितीय और चतुर्थ चरण में 11 – 11 मात्राएँ होती हैं।

वृंद के दोहे विषय प्रवेश : कवि वृंद अपने दोहों के माध्यम से अपनी सरल-सुबोध भाषा में अत्यंत उपयोगी एवं व्यावहारिक बातों से परिचित करते हैं। प्रस्तुत दोहों में उन्होंने विद्या की विशेषता, आँखों की पहचानने की शक्ति, अपनी क्षमता के अनुरूप काम करने, व्यापार करने के सही ढंग, गुण के अनुसार आदर पाने, नीच को न छेड़ने तथा पालने में ही बच्चे के लक्षण दिख जाने आदि नीतिपरक बातें बताई हैं।

वृंद के दोहे दोहों का सरल अर्थ

  1. कवि वृंद कहते हैं कि माँ सरस्वती के ज्ञान की बात बहुत अनूठी और अपूर्व है। इस ज्ञान के भंडार को जितना खर्च किया जाए अर्थात जितना बाँटा जाए उतना ही बढ़ता है। यदि ज्ञान को बाँटा न जाए, तो इसमें कमी आती जाती है। कवि वृंद कहते हैं कि आँखें हित और अहित की सारी बातें उसी तरह बता देती हैं, जैसे निर्मल आईने से अच्छी और बुरी दोनों तरह की बातों का पता चल जाता है।
  2. कवि कहते हैं कि हमारी जितनी क्षमता हो, उसी के अनुसार हमें अपने कार्य का फैलाव करना चाहिए। कवि उदाहरण देते हुए कहते हैं कि हमारी चादर की लंबाई जितनी हो, हमें उतने ही पाँव फैलाने चाहिए। यदि हम ऐसा नहीं करते, तो हम अपना कार्य पूरा नहीं कर सकते।
  3. कवि कहते हैं कि व्यापार यानी लेन-देन में हमें छल-कपट का सहारा नहीं लेना चाहिए। यदि हम एक बार छल-कपट से काम लेते हैं, तो दूसरी बार हम व्यापारी अथवा ग्राहक से लेन-देन नहीं कर सकते। कवि काठ की हाँडी का उदाहरण देते हुए कहते हैं कि जिस प्रकार काठ की हाँडी एक बार ही आग पर चढ़ाई जा सकती है, दूसरी बार वह काम में नहीं आ सकती, उसी प्रकार छल-कपट से व्यापार में एक ही बार किसी को धोखा दिया जा सकता है, दूसरी बार यह तरीका काम में नहीं लाया जा सकता।
  4. कवि कहते हैं कि बिना गुण के किसी व्यक्ति को उच्च स्थान पर बैठने मात्र से बड़प्पन नहीं मिलता। वे कहते हैं कि जिस प्रकार मंदिर के ऊँचे शिखर पर बैठने मात्र से कौआ गरुड़ नहीं हो जाता, उसी प्रकार गुणों से रहित कोई व्यक्ति बड़प्पन का अधिकारी नहीं हो सकता।
  5. कवि कहते हैं कि मनुष्य को किसी के सहारे की आशा में खुद प्रयत्न करना छोड़ नहीं देना चाहिए। क्या बादल घिर जाने पर उससे मिलने वाले विपुल जल की उम्मीद में कोई पानी रखने का अपना जलपात्र यानी गगरी फोड़कर फेंक देता है?
  6. कवि कहते हैं कि नीच अर्थात बुरे आदमी को कभी कुछ (बुरा भला) कहकर छेड़ना नहीं चाहिए। क्योंकि जैसे कीचड़ में पत्थर फेंकने पर कीचड़ की गंदगी अपने ही ऊपर आती है, उसी तरह बुरे आदमी को कही गई बातों के बदले उसके द्वारा कहे गए अपशब्द हमें सुनने पड़ते हैं।
  7. जिस व्यक्ति को उच्च पद प्राप्त होता है, उसका भी एक-नएक दिन पतन होना निश्चित है। जिस प्रकार मध्याह्न का सूर्य उस समय बहुत तपता है, पर उसे भी एक समय अस्त हो जाना पड़ता है।
  8. जिस व्यक्ति को जिस चीज के गुणों के बारे में जानकारी होती है वह उसे ही सम्मान देता है। जैसे कोयल आम का स्वाद लेती है और कौआ निबौरियाँ ही खाता है।
  9. कवि कहते हैं कि अविवेक के साथ किया गया कार्य स्वयं के लिए हानिकारक सिद्ध होता है। ठीक उसी तरह जैसे कोई मूर्ख अपनी अविवेकता से कोई कार्य कर अपने पाँव पर अपने हाथ से कुल्हाड़ी मार लेता है।
  10. कवि कहते हैं कि पालने में बच्चे के शरीर के लक्षण देखकर उसके अच्छे-बुरे होने का पता चल जाता है। जैसे किसी पौधे के चिकने और स्वस्थ पत्ते देखकर उसके होनहार होने के लक्षण दिखाई देते हैं।

Conclusion

वृन्द के दोहे हिंदी साहित्य की एक अमूल्य धरोहर हैं। ये दोहे हमें जीवन में सफल होने के लिए मार्गदर्शन देते हैं। वृन्द की नीतिपरक शिक्षाएं आज भी उतनी ही प्रासंगिक हैं जितनी कि उनके समय में थीं।

गुरुबानी Summary in Hindi

गुरुबानी सिख धर्म के नौ गुरुओं द्वारा रचित भजनों और पवित्र ग्रंथों का संग्रह है। यह सिख धर्म का केंद्रीय पवित्र ग्रंथ है और सिखों के लिए जीवित गुरु माना जाता है।

सारांश

गुरुबानी एक विशाल और जटिल कार्य है, लेकिन इसका केंद्रीय संदेश प्रेम, करुणा और समानता का है। यह सिखाता है कि सभी मनुष्य ईश्वर की छवि में समान रूप से बनाए गए हैं, और हमें सभी को सत्य, धार्मिकता और दूसरों की सेवा करने के लिए एक जीवन जीने का प्रयास करना चाहिए।

गुरुबानी में आध्यात्मिक विकास, नैतिकता, नैतिकता और सामाजिक न्याय सहित एक विस्तृत श्रृंखला के विषयों पर ज्ञान और मार्गदर्शन का खजाना भी है। यह एक समृद्ध और गहन संसाधन है जिसे जीवन के सभी पहलुओं में प्रेरणा, मार्गदर्शन और आराम के लिए आकर्षित किया जा सकता है।

गुरुबानी Summary in Hindi

गुरुबानी कवि का परिचय

गुरुबानी Summary in Hindi 1

कवि का नाम : गुरु नानक। (जन्म 15 अप्रैल, 1469; निधन 1539.)

प्रमुख कृतियाँ : गुरुग्रंथसाहिब आदि।

विशेषता : आप सर्वेश्वरवादी हैं और सभी धर्मों को समान दृष्टि से देखते हैं। आपके भावुक व कोमल हृदय ने प्रकृति से एकात्म होकर अनूठी अभिव्यक्ति की है। आप सहज-सरल भाषा द्वारा अपनी बात कहने में सिद्धहस्त हैं।

विधा : दोहे, पद। पदकाव्य रचना की एक गेय शैली है। इसके विकास का मूल स्रोत लोकगीतों की परंपरा रही है। हिंदी साहित्य में ‘पद शैली’ की दो परंपराएँ मिलती हैं – एक संतों की ‘शबद’ और दूसरी ‘कृष्ण भक्तों की परंपरा’।

विषय प्रवेश : मनुष्य के जीवन को उत्तम और सदाचार से परिपूर्ण बनाने के लिए गुरु का मार्गदर्शन अत्यंत आवश्यक होता है। इसी से शिक्षा प्राप्त कर मनुष्य उत्तम कार्य करता है। प्रस्तुत दोहों और पदों में गुरु नानक ने गुरु की महिमा, कर्म की महानता तथा सच्ची शिक्षा आदि के बारे में अपने अमूल्य विचारों से परिचित कराया है। वे गुरु द्वारा दिए गए ज्ञान को शिष्य की सबसे बड़ी पूँजी मानते हैं। उन्होंने प्रभु की महिमा का वर्णन करते हुए नाम स्मरण को प्रभु प्राप्ति का मार्ग बताया है और कर्मकांड और बाह्याडंबर का घोर विरोध किया है।

गुरुबानी कविता (पदों) का सरल अर्थ

(1) नानक गुरु न चेतनी …………………………………….. तन बिच स्वाह।

गुरु नानक कहते हैं कि जो लोग गुरु का चिंतन नहीं करते, गुरु से लापरवाही बरतते हैं और अपने आप को ही ज्ञानी समझते हैं, वे व्यर्थ ही उगने वाली तिल की उन झाड़ियों के समान होते हैं, जिनकी देखभाल करने वाला कोई नहीं होता। वे ऊपर से फलतीफूलती दिखाई देती है, पर उन फलियों के अंदर गंदगी और मैल भरा होता है। लोग ऐसे लोगों से किनारा कर लेते हैं।

(2) जलि मोह धसि …………………………………….. अंत न पारावार।

गुरु नानक कहते हैं कि मोह को जलाकर और घिसकर स्याही बनाओ। अपनी बुद्धि को श्रेष्ठ कागज समझो। प्रेम-भाव की कलम बनाओ। चित को लेखक समझो और गुरु से पूछकर लिखो – नाम की स्तुति। साथ ही यह सच्चाई भी लिखो कि प्रभु का न कोई आदि है और न कोई अंत।

(3) मन रे अहिनिसि …………………………………….. मेले गरु संजोग।

हे मन! तू दिन-रात भगवान के गुणों का स्मरण कर। जिन्हें एक क्षण के लिए भी ईश्वर का नाम नहीं भूलता, संसार में ऐसे लोग विरले ही होते हैं। अपना ध्यान उसी ईश्वर में लगाओ और उसकी ज्योति से तुम भी प्रकाशित हो जाओ। जब तक तुझमें अहंभाव रहेगा, तब तक तुझे प्रभु के दर्शन नहीं हो सकते। जिसने अपने हृदय में भगवान के नाम की माला पहन ली है, उसे ही प्रभु के दर्शन होते हैं।

(4) तेरी गति मिति …………………………………….. दजा और न कोई।

हे प्रभो! अपनी शक्ति के सब रहस्यों को केवल तुम्हीं जानते हो। उनकी व्याख्या कोई दूसरा नहीं कर सकता है। तुम ही अप्रकट रूप भी हो और तुम ही प्रकट रूप भी हो। तुम्हारे अनेक रंग हैं। अनगिनत भक्त, सिद्ध, गुरु और शिष्य तुम्हें ढूँढ़ते फिरते हैं। हे प्रभु! जिन्होंने नाम स्मरण किया उन्हें प्रसाद (भिक्षा) में तुम्हारे दर्शन की प्राप्ति हुई है। प्रभु! तुम्हारे इस संसार के खेल को केवल कोई गुरुमुख ही समझ सकता है। प्रभु! अपने इस संसार में युग-युग से तुम्हीं बिराजमान रहते हो, कोई दूसरा नहीं।।

(5) गगन में थाल …………………………………….. शबद बाजत भेरी। (संसार में दिन-रात महान आरती हो रही है।)

आकाश की थाल में सूर्य और चंद्रमा के दीपक जल रहे हैं। हजारों तारे-सितारे – मोती बने हैं। मलय की खुशबूदार हवा वाला धूप (गुग्गुल) महक रहा है। वायु हवा से चँवर कर रही है। जंगल की सभी वनस्पतियाँ फूल चढ़ा रही हैं। हृदय में अनहद नाद का वाद्य बज रहा है। हे मनुष्य! इस महान आरती के होते हुए तेरी आरती का क्या महत्त्व है। अर्थात भगवान की असली आरती तो मन में उतारी जाती है। श्रद्धा ही भक्त की सबसे बड़ी भेंट है।

Conclusion

गुरुबानी एक पवित्र ग्रंथ है जिसे दुनिया भर के सिखों द्वारा सम्मानित किया जाता है। यह सिखों के जीवन के सभी पहलुओं में ज्ञान, प्रेरणा और मार्गदर्शन का एक स्रोत है। गुरुबानी का केंद्रीय संदेश प्रेम, करुणा और समानता का है। यह सिखाता है कि सभी मनुष्य ईश्वर की छवि में समान रूप से बनाए गए हैं, और हमें सभी को सत्य, धार्मिकता और दूसरों की सेवा करने के लिए एक जीवन जीने का प्रयास करना चाहिए।

Verukal Nashtapedunnavar Summary in Malayalam

Verukal Nashtapedunnavar is a 1973 Malayalam film directed by K. G. George. The film stars Jayaram, Shobhana, and K. P. Ummer. The Summary tells the story of a young man who is forced to live in a slum after his family is evicted from their home. He meets a young woman who is also living in the slum, and they fall in love. However, their love is forbidden, and they must face many challenges in order to be together.

The film is a powerful and moving story about love, loss, and the struggle to survive in a harsh world. It is a film that will stay with you long after you have seen it.

Verukal Nashtapedunnavar Summary in Malayalam

Verukal Nashtapedunnavar Summary in Malayalam (1)

കാട് കരടിയുടേ യും മറ്റ് വന്യമൃഗങ്ങളുടേയും വീടാണ്. അച്ചടക്കവും മില്ലാതെ കാട്ടിൽ നടക്കുമ്പോൾ, ചിലപ്പോൾ മൃഗങ്ങൾക്ക് ഭീഷണിയാകാം. ബഹളം വയ്ക്കു കയോ മൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്താൽ അന്തരീക്ഷം മാറും. കാട്ടുയാത്രയെ ക്കുറിച്ച് തനിക്ക് അറിയാവുന്ന പാഠം ഇതാണ്. മൃഗങ്ങളെ ശല്യപ്പെടുത്തിയാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായേക്കാം. കാടിനെ സ്നേഹിച്ച് നിശ്ശബ്ദനായി പ്രകൃതി സൗന്ദര്യം ആസ്വദിച്ചാൽ അത് വിഭിന്നമായൊരു അനുഭവമായിരിക്കും.

Verukal Nashtapedunnavar Summary in Malayalam 2

എൻ. എ. നസീറിന്റെ മുമ്പിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന കൊമ്പനാന നസീറിനെക്കുറിച്ച് ഇന്റർനെറ്റിൽ തിരയാം

1. http://www.sigurnt.org/wildlife.html
1.2. http://en.wikipedia.org/wiki/N.A.Naseer.
2. http://www.mathrubhumi.com/travel/photogallery/destination/pagel/6366/2/#photogallery
3. http://blog.manojkmohan.com/archives/571.
4. http://121clicks.com/inspirations/100- wildlifephotographers-you-should-follo
5. http://www.thehindu.com/sci-tech/energy- andenvironment/tiger-sighting-in-new-reserve/article109900.ece

ഈ സൈറ്റുകളിൽ നിങ്ങൾക്കും എൻ. എ. നസീറിനെ തിരയാം. നസീർ ഓർമ്മിച്ചു. ഒരിക്കൽ ചാറ്റൽ മഴ പെയ്തപ്പോഴാണ് കരടിയെ കണ്ടത്. ചെറിയ ചിതൽപ്പുറ്റുകൾ ഇളക്കി കരടി തിന്നുന്നു. കരടിയുടെ അടുത്ത് നസീർ നിശ്ശബ്ദനായിരുന്നു. ചിതൽ തിന്നു കൊണ്ട് തന്നെ തലയുയർത്തി നോക്കി. രോമക്കെട്ടു പോലുള്ള ശരീരം കുടഞ്ഞു. മഴത്തുള്ളികൾ പോലെ വെള്ളം നസൂരിന്റെ ദേഹത്തും വീണു. കുറച്ച് കഴിഞ്ഞ് തീറ്റ മതിയാക്കി. കരടി കാട്ടിലേക്ക് വലിഞ്ഞു.

Verukal Nashtapedunnavar Summary in Malayalam 3

1962- ൽ എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു. ർ വിദ്യാഭ്യാസത്തോടൊപ്പം ആയോധന കലകളായ തായ്ലി, ചികോങ്ങ്, കരാട്ടെ തുടങ്ങിയവയിലും യോഗ, തെഡോ, പാസ്വ് മെഡിറ്റേഷൻ എന്നിവയിലും പ്രാവീണ്യം നേടി. 35 വർഷമായി കേരളത്തിലെ വനമേഖലകളിൽ നിരന്തരം യാത്രചെയ്യുന്നു.

മുംബൈ നാച്റൽ ഹിസ്റ്ററി അസോസിയേഷന്റെ ആജീവനാന്ത അംഗം. നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ്ഫോ ട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻസ് ആന്റ് മാർഷ്യൽ ആർട്ട്സ് എന്നീ സംഘടനകളുടെ സ്ഥാപകൻ. പിതാവ് അബ്ദുൾ കരീം. മാതാവ് ബീവി ടീച്ചർ. കാടും ഫോട്ടോഗ്രാഫറും (2011 – ൽ),കാടിനെത്തൊടുമ്പോൾ എന്നിവ കൃതികളാണ്.

“കാടിന്റെ ഘനഗംഭീരമായ ആത്മാവിന്റെ 
പ്രതിരൂപമാണ് കാട്ടുപോത്തുകൾ “
എൻ. എ. നസീർ ആരാണ്?

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ, എഴുത്തുകാരൻ, പ്രകൃതി സ്നേഹി, പരിസ്ഥിതി പ്രവർത്തകൻ. കേരളത്തിലെ പ്രമുഖ മാസി കകളിൽ എഴുതുന്നു. സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ എന്നീ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു.

1962 ജൂൺ 10ന് എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടൊപ്പം തായചി, കരാ ട്ടേ, ചിറോങ്, യോഗ, തൈഡോ, ഉപാസ്വമെഡിറ്റേഷൻ എന്നിവയിലും എക്സ്പേർട്ട് ആയി. മുംബൈ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി യുടെ ആജീവനാംഗമാണ്.

നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻ ആന്റ് മാർഷ്യൽ ആർട്സ് എന്നീ സംഘടനകളുടെ സ്ഥാപകൻ. കാടും ഫോട്ടാഗ്രാഫറും (മാതൃഭൂമി പ്രസിദ്ധീകരണം) കാടിനെ ചെന്നു തൊടുമ്പോൾ (ഡി.സി.ബുക്ക് പ്രസിദ്ധീകരണം) എന്നിവ പുസ്ത കങ്ങളാണ്. കഴിഞ്ഞ 35 കൊല്ലങ്ങളായി കേരളത്തിലെ കാടുക ളിൽ നിത്യ സഞ്ചാരിയാണ്. നസീറിനെക്കുറിച്ച് നസീറിന്റെ കൂടെ കാടു കയറിയവർ പറ യുന്ന ഒരു ഫലിതമുണ്ട് : കാടും

ഫോട്ടോഗ്രാഫറും എന്ന പുസ്ത കത്തിൽ ഗിരീഷ് എഴുതുന്നതിങ്ങനെയാണ്. കാട് അയാൾക്ക് ഒരു സ്റ്റുഡിയോ ഫ്ളോർ പോലെയാണ്. അവിടെ മൃഗങ്ങൾ മനുഷ്യരെപ്പോലെ

അണിഞ്ഞൊരുങ്ങിവന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. കാട്ടിലും മേട്ടിലും കൊമ്പു കുത്തിക്കളിക്കുന്ന വമ്പൻമാരെ പിന്തുടർന്ന് ഒരു ഫോട്ടോഗ്രാഫറുടെ അനുഭവങ്ങൾ:

ഭയപ്പെടുത്തുന്ന കൊടുങ്കാറ്റിന്റെ അ നുഭവം. ആനയുടെ ചിഹ്നംവിളി കൊലവിളി പോലെ തോന്നി. വാൽ ചുരുട്ടി, തീ പാറുന്ന നോട്ടത്തോടെ കൊമ്പൻ മുന്നോട്ടാഞ്ഞു… സുഹൃത്തുക്കൾ പലവഴിക്ക് ചിതറിയോടി. ചിലരുടെ നിലവിളി കേട്ടു. പക്ഷേ ഫോട്ടോഗ്രാഫർ വഴിയിലിരുന്നു. ശ്വാസം വിടാതെ.

കൊമ്പൻ കാട്ടാനയ്ക്ക് ചിന്താക്കുഴപ്പമായ്. ആന തുമ്പിക്കെ ഉയർത്തി നിവർന്നു നിന്നു.പലരും പേടിച്ചോടിയപ്പോഴും ഒരാൾ മാത്രം വഴിയിൽ മാറാതെ ഇരുന്നത് കാട്ടാനയ്ക്ക് അസാധാരണമായ

അനുഭവമായിരുന്നു. കാട്ടാന അൽപ്പനേരം നിശ്ചലനനായി നിന്നു.പിന്നീട് തല വെട്ടിച്ച് തിരിഞ്ഞു നടന്നു. തിരിഞ്ഞു നോക്കിയില്ല. – കൊടുങ്കാറ്റ് അകന്നു പോയ അനുഭവം!

“വൃക്ഷം കവിയോടു പറഞ്ഞു
നിനക്ക് പേരേ ഉള്ളൂ. എനിക്ക് പേരില്ലെങ്കിലും 
വേരുണ്ട്.
വൃക്ഷം തുടർന്നു.
‘നിനക്കേറിയാൽ ഒരു നല്ല മനുഷ്യനാകാം’ 
കവി ചോദിച്ചു.
“ഇപ്പോൾ ഞാൻ മനുഷ്യനല്ലേ 
വൃക്ഷം പറഞ്ഞു.
“അല്ല നീ വെറുമൊരു മരം. ഒന്നിനെപ്പറ്റിയും 
ബോധമില്ലാത്ത ഒരു മരം
കവി ചോദിച്ചു.
‘അപ്പോൾ നീയോ? നീയും ഒരു മരമല്ലേ?
വൃക്ഷം മൊഴിഞ്ഞു:
‘അല്ല. ഭൂമിക്കടിയിൽ വരാമല്ലേ?
നക്ഷത്രങ്ങളെത്താടുന്ന ചില്ലകളുമുള്ള ഞാനാണ് 
യഥാർത്ഥത്തിൽ കവി, കലാകാരൻ അതു പറഞ്ഞ് 
വൃക്ഷം കുലുങ്ങിച്ചിരിച്ചു. അപ്പോൾ കവിയുടെ 
ദേഹം മുഴുവൻ പൂക്കൾ മൂടി”
(വൃക്ഷവും കവിയും – പി. കെ. പാറക്കടവ്)

ആമുഖം

“കാടിന്റെ ഏകാന്തതകളിലേക്ക് ഏറെ 
സൂക്ഷ്മതയോടെയും, ആദരവോടെയുമാണ് 
കടന്നുചെല്ലേണ്ടതെന്ന്” – എൻ. എ നസീർ 
എഴുതിയിട്ടുണ്ട്. ഒരു വന്യജീവി

ഫോട്ടോഗ്രാഫറും, പരി സ്ഥിതി പ്രവർത്തകനും ഒക്കെയാണെങ്കിലും, ലേഖകൻ കാടിന്റെ കാമുകനാണ് എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ഒരു കാമുകൻ ഒരിക്കലും തന്റെ പ്രണയിനിയെ പിണക്കാൻ മടിക്കു ന്നവനായിരിക്കും.

എത്രതന്നെ കണ്ടാലും മതിവരാതെ, മടുക്കാതെ വീണ്ടും ആ കാടിന്റെ ഉള്ളറകളിലേക്ക്, മനുഷ്യജീവന്റെ ആ ആദിമ ഗർഭഗൃഹത്തിലേക്ക് തിരിച്ചുപോകാൻ നിരന്തരം നസ് റിനെ പ്രേരിപ്പിക്കുന്നത് ഈ പ്രണയം തന്നെയായിരിക്കാം. പണ യത്തിന് യുക്തി ഒരിക്കലും ഉണ്ടാ വില്ല. അതു കൊണ്ടുതന്നെ ഭ്രാന്തമായ ആവേശത്തിൽ അദ്ദേഹം ഓരോ തവ ണയും കയറിക്കൊണ്ടിരിക്കുന്നത്.

മലയാളത്തിലെ ഒരു യുവകവിയുടെ വരികൾ കടമെടുത്താൽ “എത്രതന്നെ അകറ്റി നട്ടാലും വൃക്ഷങ്ങൾ മണ്ണിനടിയിലൂടെ വേരു കൾ കൊണ്ട് പരസ്പരം പുണരുകയാണ്” – മണ്ണിനടിയിൽ നട ക്കുന്ന പവിത്രമായ ഈ അനുരാഗം തന്നെയാണ് നില നില്പിന് ആധാരവും. എന്നിട്ടും മുകളിലേക്ക് ജീവന്റെ നാം ഈ ആധാരശിലയെ തകർക്കാൻ ശ്രമിക്കുകയാണ്. വേരുകൾ നഷ്ടപ്പെടുത്തുന്നവ

രാണ് നാം മനുഷ്യർ. വേരുകൾ വഹിക്കുന്നത് എന്താണ് ? ഈ ആധുനിക കാലത്ത് ഏറ്റവും പ്രസക്തമായ ചോദ്യമാണത്. വേരുകൾ വഹിക്കുന്നത് വെള്ളവും വളവും മാത്രമല്ല; ഒരു മഹത്തായ പാരമ്പര്യം കൂടി യാണ്. നമ്മളിന്ന്, ഈ വർത്തമാന കാലത്ത്, നിസ്സാര ലാഭ ങ്ങൾക്കുവേണ്ടി തുലയ്ക്കുന്നത് നമ്മുടെ പൈതൃകങ്ങൾ മഹത്തായ, പഴക്കമുള്ള

വേരുകൾ, ആചാരങ്ങളും, വിശ്വാസങ്ങളുമാണ്. വേരുകൾ മാത്രമാണ് മനുഷ്യനെയും ഈ മണ്ണിൽ പിടിച്ചു നിർത്തുന്നത്. പക്ഷേ ഒന്നിൽ നിന്നും ഒന്നും പഠിക്കാത്ത ഈ സമകാലീന തലമുറ വേരുകൾ അരിയുകയാണ്. ആദിയും, അവസാനവുമില്ലാത്ത, ലാഭക്കൊതിയുടെ മറ്റൊ രുവശം മാത്രമാണീ നാശം. ആദ്യം നാം വൃക്ഷത്തിന്റെ തന്നെയും… വേരറുക്കുന്നു… പിന്നെ നമ്മുടെ

പാഠാരംഭത്തിൽ ഏറ്റവും വികാരനിർഭരമായി തന്നെയാണ് ലേഖ കൻ വൃക്ഷത്തിന്റെ നാശം വിവരിക്കുന്നത്. അതൊരു വ്യക്തി യുടേതിന് സമാനമാണ്. ഭൂമിയുടെ നെഞ്ചിലേക്ക് അള്ളിപിടിച്ച് അ ണച്ചു വെച്ച വയെല്ലാം നാം

വലിച്ചു പുറത്തിടുകയാണ്. കൊത്തിപ്പറിച്ചു, അമ്മയിൽ നിന്ന്, വിശുദ്ധമായ മണ്ണിൽ നിന്ന്, മാറ്റിയിടുകയാണ്. ആലംബമില്ലാതെ ഒന്നു വിറച്ച്, പിന്നെ ഒരു ക്ഷണം, അവസാനമായി പരിചയിച്ച കാഴ്ചകൾ ഒന്നുകൂടി നോക്കി വൃക്ഷങ്ങൾ മറിഞ്ഞു വീഴുന്നു. ആ വീഴ്ച, ഒരു നൂറ്റാണ്ടിന്റെ വീഴ്ചയായിരിക്കാം. അല്ലെങ്കിൽ അതിനുമപ്പുറം. 

ജീവിത സായാഹ്നത്തിൽ ചുമതലകളെ നിർവ്വഹിച്ചു കഴിഞ്ഞ ഒരു കാരണവരെപ്പോലെ, ഊർദ്ധ്വൻ വലിച്ചുവലിച്ച് ഒടുവിൽ ശ്വാസം ഒരു ക്ഷണം, നിശ്ചലമാകുന്നു. ലേഖകൻ വൃക്ഷാവസ്ഥയെ മനുഷ്യഭാവങ്ങളോടു ചേർത്തുകൊ ണ്ടുതന്നെയാണ് വിവരിക്കുന്നത്. അല്ലെങ്കിൽ പ്രകൃതിയിൽനിന്ന് വേറിട്ടുകൊണ്ട് ഒരു ഭാവം നമുക്ക് നേടിയെടുക്കാൻ കഴിയുന്ന തെങ്ങനെ? ഈ ഒരു ചിന്ത കൈമോശം വന്ന അന്നു മുതൽ മനുഷ്യന്റെ ആർത്തിയും, ഒപ്പം നാശവും തുടങ്ങി.

ആദിമകാല മനുഷ്യന് പ്രകൃതിയെ ഭയമായിരുന്നു. അജ്ഞാതമായ പ്രകൃതിയുടെ രഹസ്യങ്ങൾ അവനെ നടുക്കം കൊള്ളിച്ചു. തീർച്ചയായും ഈ ഭയം ഒരുതരം ആരാധനയിൽ അവനെ കൊണ്ടുചെ ന്നെത്തിച്ചിട്ടുണ്ടാകാം. അജ്ഞാതമായതും, രഹസ്യങ്ങൾ കണ്ട് ത്താൻ കഴിയാത്തതുമായ

കാര്യങ്ങൾ പിന്നീട് ഭയഭക്തി ബഹുമാന ങ്ങൾക്ക് പാത്രമാകുമല്ലോ? എന്തായാലും ഈ ആരാധന അവനെ ഒരു പ്രകൃതി ഉപാസകനാക്കി മാറ്റി. അന്നൊന്നും അവൻ പ്രകൃതിയെ തന്നിൽ നിന്നുള്ള ഒരു വേർതിരിവായി കണ്ടിരുന്നില്ല. തന്റെ സ്വത്വം അവൻ പ്രകൃതിയിലും ആരോപിച്ചു.

അഥവാ പ്രകൃതിയിൽ ലയിച്ചു ചേർന്നുകൊണ്ടുള്ള ഒരു ജീവിത ശൈലിയും, സാഹചര്യവും, സംസ്കാരവും ഉടലെടുത്തു. അവൻ ആ സംസ്കാരത്തിന്റെ – ഭാഗമായി. പിന്നീട് ഗോത്രവർഗ്ഗസംസ്കാരത്തിൽ നിന്ന്, പ്രകൃതി യുടെ മടിത്തട്ടിൽ നിന്ന് നാഗരികതയിലേക്കുള്ള പറിച്ചുനടലും, കണ്ടു പിടുത്തങ്ങളും, അവനിൽ വേറിട്ട കാഴ്ചപ്പാടുകൾ സൃഷ്ടിച്ചു. അജ്ഞാതമായ ഒന്നിനെ – അതിന്റെ രഹസ്യങ്ങളെ ഉൾക്കൊള്ളാ നുള്ള ശാസ്ത്രബോധം അവൻ വളർത്തിയെടുത്തു.

അന്നുമുതൽ അവനിലെ പ്രകൃതിയോടുള്ള ആരാധന അസ്തമിക്കാൻ തുടങ്ങു കയും, യുക്തിചിന്തയും, ശാസ്ത്ര ബോധവും തൽസ്ഥാനത്തു വളർന്നു വരികയും ചെയ്തു. പ്രകൃതിയോട് ഉപാസന മൂർത്തിയോടെന്നപോലെ ആരാധന വെച്ചുപുലർത്തിയിരുന്ന ആദിമകാലത്തു നിന്ന് പ്രകൃതിയെ കീഴ

ടക്കാമെന്നും, വൃഥാ മൽസരിക്കാമെന്നുമുള്ള അതിമോഹങ്ങൾ ഉടലെടുത്തതോടുകൂടി, അവനിലെ ദുരാഗ്രഹി ഉയർത്തെഴുന്നേറ്റു. എത്രയൊക്കെ മനസ്സിലാക്കിയിട്ടും, എങ്ങനെയൊക്കെ ചിക ഞെഞ്ഞെടുത്തിട്ടും, അറിയാനും കീഴടക്കാനും സാധിക്കാത്തവണ്ണം അത്രമാത്രം ഗഹനവും, ഉജ്ജ്വലവുമാണ് തനിക്കു ചുറ്റുമുള്ള തെന്നുള്ള തിരിച്ചറിവിന്റെ ഇച്ഛാഭംഗമാണ്, തോൽപ്പിക്കാൻ കഴിയാത്തതിനെ നശിപ്പിക്കുക എന്ന ഹീന രീതിയിലേക്ക് തിരിയാൻ അവനെ പ്രേരിപ്പിച്ചത്.

എന്തുതന്നെ ആയാലും, അന്നു തുട ങ്ങിയ ആ നശീകരണ പ്രക്രിയ ഇന്നതിന്റെ രൂപത്തിൽ എത്തിച്ചേർന്നിരിക്കുന്നു. കുന്നുകൾ അപ്രത്യക്ഷമാവുകയും, പുഴകൾ മരിക്കുകയും ചെയ്യുന്നു. വൃക്ഷങ്ങൾ ഭയരഹിതമായി വെട്ടിവീഴ്ത്തപ്പെടുകയും, കാടിന്റെ നിഗൂഢമായ ഉള്ളറകൾപോലും തുരന്നെടുക്കപ്പെടുകയും ചെയ്യുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റവും രൂക്ഷ മായി, ഓരോ മേഖലയിലും ബാധിക്കുന്നു. കുടിവെള്ളം സ്വപ്നം മാത്രമാകുന്നു. കാലാവസ്ഥാവ്യതിയാനങ്ങൾ, മഴയുടെ അനു പാതത്തിലുണ്ടാകുന്ന മാറ്റങ്ങൾ, കാറുകളുടെ ദിശാവ്യതിയാന ങ്ങൾ കൂടികൂടി വരുന്ന

അന്തരീക്ഷ ഊഷ്മാവ്… ഒടുവിലിതാ
സൂര്യാഘാതം പോലും താങ്ങാൻ പറ്റാതെ നമ്മൾ 
വാടിവീഴുന്നു….

കൊടും ചൂടിന്റെ ഇന്നിന്റെ നരകഭൂമിയിൽ നിന്നു കൊണ്ട് നസീറിന്റെ ഈ ലേഖനത്തിലേക്ക് കടക്കുമ്പോൾ, ഒരുപിടി കുളിർ ഒന്നാകെ തഴുകുന്ന അനുഭവം ഉണ്ടാകുന്നു. ജീവിത ത്തിലൊരിക്കലെങ്കിലും, കാടിനെ പ്രണയിച്ച്, അതിൽ അലിഞ്ഞു ചേരുവാൻ ഓരോ മനസ്സുകളും കൊതിക്കുന്നുണ്ട്. 

ഇനിയും മരിച്ചു വീണ മാഹിക്കുന്നുണ്ട്. നശിച്ച് അമർന്നു പോയിട്ടില്ലാത്ത മഴക്കാടുകൾ മാടിവിളിക്കുന്നതുപോലെ തോന്നും. അങ്ങനെയാണ് ലേഖകൻ പ്രകൃതിക്കു നേരെ തിരിച്ച് ഒരു കണ്ണാടിയെന്നപോലെ ഈ ലേഖ നത്തെ അവതരിപ്പിക്കുന്നത്. മഴക്കാടുകളിൽ ഇലകളുടെ അടരുകൾക്കുള്ളിൽ ഒരു വലിയ ആവാസ വ്യവസ്ഥതന്നെ നിലനിൽക്കുന്നുണ്ട്.

വളരെ കൗതു കകരവും, ഒപ്പം 
വിജ്ഞാനപ്രദവുമാണ് ഈ കാട്ടറിവുകൾ. 
എന്നാൽ ലേഖകൻ കാവ്യാത്മകമായാണ് ഈ 
ഇലകളുടെ മെത്തയെ നോക്കിക്കാണുന്നത്.

പൊടിഞ്ഞും, ചീത്തും അവ മണ്ണിൽ ലയിക്കാൻ മത്സരിക്കുകയാണ്. വേരുകൾ തേടി എന്നിട്ട് വേരുകളിലൂടെ വൃക്ഷത്തിലെത്തി വീണ്ടും ജീവന്റെ ഒരു ആവൃത്തി പൂർത്തിയാക്കാൻ, അല്ലെങ്കിൽ അവയുടെ ജീവിത ചക്രത്തിന്റെ ഏറ്റവും സമ്മോഹനഘട്ടം ആരംഭിക്കാൻ.

ഒരു തര ത്തിൽ മനുഷ്യസംസ്കാരത്തിൽ അന്തർലീനമായി കിടക്കുന്ന പുനർജന്മമെന്ന വിശ്വാസത്തെ ഇവിടെ പരോക്ട്ടെങ്കിലും ലേഖകൻ സൂചിപ്പിക്കുന്നുണ്ട്. വേരുകൾ തന്നെയാണ് പ്രധാനം. വേരുകളെപ്പറ്റി പറഞ്ഞുകൊണ്ടുതന്നെയാണ് എല്ലാം ആരംഭിക്കുന്നതും. മഴക്കാടിന്റെ ആത്മാവ് തന്നെ വേരുകളാണ്. പലപ്പോഴും ആത്മാവിന്റെ അരൂപിസ്ഥാനം വിട്ട് ദേഹി (ആത്മാവ്) സ്വയം ദേഹമാകുന്ന കാഴ്ചയും വിരളമല്ല.

വയനാട്ടിലെ കുറുവ ദ്വീപ് വേരുകളുടെ ജീവനുള്ള വേരുകളുടെ ഒരു കാഴ്ചസ്ഥലമാണ്. പുഴയോ രത്തെ ഒരു തടപോലെ ബലപ്പെടുത്തുന്ന വേരുകളുടെ കാഴ്ച, നമ്മെ വേരുകളുടെ അനന്തമായ ശക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തും. ‘അണ്’ കെട്ടിയപോലെ പാറകളെ പോലും കെട്ടു പിണഞ്ഞു വരിഞ്ഞു മുറുക്കി പലപ്പോഴും പുഴയെപോലും വരു തിയിലാക്കുന്ന ഒന്നായി

അവ മാറുന്നു. വേര് പുഴയെ തൊടുക യാണോ? അതോ വേരുകളിലൂടെ പുഴ മണ്ണിനെ (ഭൂമിയെ തേടു കയാണോ, എന്നു സംശയം തോന്നും. ഏതായാലും മണ്ണും, വെള്ളവും (ജലവും) വേരിലൂടെ നടത്തുന്ന ഈ കാൽപനിക ചങ്ങാത്തത്തിനു കുറുവ ദ്വീപ് പറ്റിയ ഉദാഹരണമാണ്.

പ്രണയ പൂർവ്വം പരസ്പരം വികാരങ്ങൾ പങ്കുവെയ്ക്കുകയാകാം. തൊട്ടറിയുകയാകാം….. ചെമ്പനോടും കുമാരനോടും ഒപ്പം ഷോളയാർ കാടുകളിൽ തേൻ മരങ്ങൾ തേടി നടന്ന ഓർമ്മകളിൽ നിറയുന്നത് കാടിന്റെ വിവര ണാതീതമായ വലിയ രൂപമാണ്. പലപ്പോഴും കാട് നമ്മെ അത്ഭു തപ്പെടുത്തുന്നത് അതിന്റെ ഒരിക്കലും കയറിച്ചെല്ലാൻ കഴിയാത്ത ഉയരങ്ങൾ കൊണ്ടാണ്. അമ്പരപ്പോടെ നോക്കി നിന്നാലും ദൃഷ്ട്ടിക്കു ചെന്നെത്താൻ കഴിയാത്ത രീതിയിൽ അവ നമ്മ നോക്കി വെല്ലുവിളിക്കും.

– ആ വ്യക്ഷ ഭീമന്മാർ – അതിനും മുക ളിലാണ് തേനീച്ചകൾ കൂടുകൂട്ടുന്നത്. ആ കൂടു തേടിയാണ് പലപ്പോഴും കാടിന്റെ  ഉൾക്കാടുകയറുന്നത്. സൗന്ദര്യ ത്തിനും അപ്പുറം അത് ഉപജീവനത്തിന്റെ കൂടി ചിത്രമായി മാറു ന്നു. ഒപ്പം സാഹസികതയുടേയും, വലിയ

പ്രായോഗികതയുടേ യും. കാടിന്റെ നന്മകളോടൊപ്പം നമ്മെ അത്ഭുതപ്പെടുത്തുന്ന അ വ രുടെ അന്തമില്ലാത്ത പ്രായോഗിക അനുഭവങ്ങൾ. അവർക്കത് ജീവിതത്തിൽ നിത്യസാധാരണമായ ഒന്നാണ്. ആ കാട്ടറിവുകളുടെ ഒരു വകഭേദമാണ് വേരുകൾക്കിടയിൽ കിടക്ക ഒരുക്കുന്ന ചെമ്പന്റേയും, കുമാരന്റെയും വൈ സുരക്ഷി തമായ താവളം.

കാട് എല്ലാം നൽകുന്നു. തിരിച്ചറിഞ്ഞ്, തരംതി രിച്ച് അതുപയോഗിക്കണമെന്നു മാത്രം. ആ അർത്ഥത്തിൽ കാടൊരു അക്ഷയപാത്രം തന്നെയാണ്. അത്യാർത്തിയില്ലാതെ ചൂഷണം ചെയ്യാതെ ഗിക്കുകയാണെങ്കിൽ കാട് മനുഷ്യ നൊരു കൂടാണ്. വീണ്ടും വേരുകളിലേക്ക് തന്നെയാണ്. വേരു കളിവിടെ അഭയവും, സുരക്ഷിത താവളവും ആയിത്തീരുന്നു.

കാടിനുള്ളിലൊരു അഭയസ്ഥാനം. ഒരു രണ്ടാം വീട്… ഒപ്പം മരം മനുഷ്യന് ഒരു പാഠവും പകർന്നു നൽകുന്നു. വേരു കൾക്കൊപ്പം താഴ്ത്താല അതിന്റെ യഥാർത്ഥ മഹത്വവും ഉയർച്ചയും തിരിച്ചറിയാൻ സാധിക്കു… ഉയരങ്ങൾ പലപ്പോഴും കീഴടക്കാൻ കഴിയുന്നത് ബലമുള്ള വേരുകളുടെ പിന്തുണകൊണ്ട് മാത്രമാണ്.

ആകാശം തൊടു മ്പോഴും, ആഴങ്ങളെ മറക്കരുത് എന്ന് പാഠഭേദം, വേരുകൾ ഔഷധവാഹികൾ കൂടിയാണ്. ഔഷധം വ്യാധിയിൽ നിന്ന് സാന്ത്വനം നൽകുന്നു. അപ്പോൾ വേരുകൾ അമൃതവാഹികൾ തന്നെയാണ്. ജീവരക്ഷാമാർഗ്ഗങ്ങൾ തന്നെയായ ആയിരക്കണക്കിന് വേരുകൾ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന അരുണാചലത്തെ ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട്.

വേരുകൾ അപ്പോൾ യഥാർത്ഥത്തിൽ ജീവൻ ഉള്ളിൽ വഹിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തെ ചില അത്യാസന്ന ഘട്ടങ്ങളിൽ തിരിച്ചു പിടിക്കാൻ ആദിവാസികൾക്ക് കൂട്ട്; ഈ വേരുകൾ നൽകുന്ന മൃതസഞ്ജീവനികൾ മാത്രം. ഇങ്ങനെയുള്ള വേരുകൾ തഴുകിവരുന്ന വെള്ളം, എത്രമാത്രം ഔഷധമൂല്യമുള്ളതായിരിക്കും.

കാടിന്റെ ഉള്ളറകളിൽ നിന്നുള്ള ഉറവകൾ, നീലക്കൊടുവേലിയുടെ സാന്നിധ്യത്തിൽ, അവയുടെ സാമീപ്യത്തിൽ ഉറഞ്ഞാഴുകിവരുമ്പോൾ, അവയുടെ സ്പർശ നത്തിൽ കൊടിയ വിഷദംശനങ്ങൾപോലും നിർവ്വീര്യമായി പോകുന്നതായി കേൾക്കുന്ന കഥകൾ വെറും കഥകളല്ല എന്നു തിരുത്തേണ്ടിവരും. ഈ കന്യാവനങ്ങളിൽ നിന്നുള്ള അമൃതപ് വാഹങ്ങൾ ആധുനിക

മനുഷ്യന് അന്യമായി പോകുന്നല്ലോ എന്നൊരു ദുഃഖം എഴുത്തുകാരൻ പങ്കുവെയ്ക്കുന്നുണ്ട്. അത് സത്യവുമാണ്. ‘മിനറൽ വാട്ടറിന്റെ പളപളപ്പിൽ മലയാളി മുക്കിക്കളയുന്നത് ഈ തരത്തിലുള്ള നൈസർഗ്ഗികമായ, പ്രകൃതിദത്ത മായ ജീവനമന്ത്രങ്ങളെയാണ്.

പുച്ഛിച്ചുകൊണ്ട് മുഖംതിരിക്കുന്നതിനു മുമ്പ് ജീവനില്ലാത്ത ജലത്തെ അകത്താക്കുന്നതിനുമുമ്പ് ‘ഈ ജീവന്റെ ഉറവയെ തേടേണ്ടതുണ്ടെന്ന വ്യക്തമായ സന്ദേശം ലേഖകൻ തരുന്നുണ്ട്. എപ്പോഴും വേരുകൾ ചവച്ചുകൊണ്ടിരിക്കുന്ന കാട്ടിലെ ഉടുമ്പുമാരിക്ക് വയസ്സാകുന്നേയില്ല. പ്രപഞ്ച ത്തിന്റെ നിത്യസത്യമായ ജീർണ്ണത് പോലും അകറ്റാൻ കഴിയുന്ന, അമരത്വം പ്രദാനം ചെയ്യാൻ കഴിയുന്ന ഒന്നായി വേരുകൾ മാറു കയാണ്.

ഈ ദൈവിക ഭാവം മാത്രമല്ല വേരുകൾക്കുള്ളത്. സർവ്വതിനേയും തകർക്കാൻ കെല്പ്പുള്ള ആസുരഭാവം അണി യാനും വേരുകൾക്ക് അണിയാനും കഴിയും. ചിന്നാറിലെ മുൾക്കാടുകളിലെ പാറകളെപ്പോലും പിളർത്താൻ തക്ക വീര്യവും ശക്തിയുമുള്ള വേരുകൾ തന്നെ ഉദാഹരണം. ലേഖകൻ കാവുകളെ കുറിച്ചെഴുതുമ്പോൾ ഈ തലമുറയെ സംബന്ധിച്ചിടത്തോളം അത്രത

പരിചിതമാകാൻ സാധ്യതയില്ല. നാട്ടിമ്പുറങ്ങളും, നഗരങ്ങളും ഒരുപോലെ പേറുന്ന കാടിന്റെ മിനിയേച്ചർ (ചെറുപതിപ്പുകൾ) ആണ് കാവുകൾ. തീർച്ചയായും ഭൂമി യുടെ ശ്വാസ കോശ ങ്ങ ളാകുന്ന കാടു കൾക്ക്. ഒരു കൈത്താങ്ങ്…. അതാണീ കാവുകൾ. എന്തുകൊണ്ട് കാവു കൾ സംരക്ഷിക്കപ്പെട്ടുപോന്നു? വളരെ രസകരമാണതിന്റെ ഉത്ത രം.

കാവുകൾ സംരക്ഷിക്കപ്പെട്ടുപോന്നതിന് അടിസ്ഥാന കാരണം വിശ്വാസം മാത്രമാണ്. വിശ്വാസവും, ഭക്തിയും അതിൽ നിന്നുടലെടുത്ത ഭയവും തന്നെയാണിന്നും കാവുകളെ നില നിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്. (കൂടുതൽ വായനയ്ക്ക് കാവു തീണ്ടല്ലേ. സുഗതകുമാരി കാവുകൾ ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ ജലസംഭരണി കൾ തന്നെയാണ്.

അതുതന്നെയാണ് “കാവുതീണ്ടല്ലേ കുടി വെള്ളം മുട്ടും” – എന്ന പ്രയോഗത്തിന്റെ പ്രസക്തിയും, ദൈവ കോപമോ, മറ്റ് അനിഷ്ടങ്ങളോ ഉണ്ടാകുന്നതിനും അപ്പുറമായി മനുഷ്യന്റെ ജീവസന്ധാരണ മാർഗ്ഗങ്ങളിൽ ഒന്ന് അടയും. എത്ര ദീർഘവീക്ഷണത്തോടെയാണ് നമ്മുടെ പൂർവ്വികർ ആ ചെറു കാടുകളെ വിശ്വാസത്തിന്റെ ചങ്ങലകളിൽ ബന്ധിച്ചു നിർത്തിയ ത്. ഭീഷണികൾ

ഇല്ലാതില്ല. റിയൽ എസ്റ്റേറ്റ്, ഭൂമാഫിയ സംഘ ങ്ങൾ കഴുകന്മാരെപ്പോലെ റാഞ്ചാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവശേഷിക്കുന്ന കാവുകൾ വിശ്വാസത്തിന്റെ പേരിലെങ്കിലും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. വ്യക്ഷങ്ങളുടെ വേരുകൾ മാത്രമല്ല ആധുനിക മനുഷ്യൻ നശി പ്പിക്കുന്നത്; സ്വന്തം വേരുകൾ കൂടിയാണ്.

പലായനങ്ങളും, കുടിയേറ്റങ്ങളും വർദ്ധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതൽ പ്രവാസ ജീവിതത്തിൽ മുഴുകുന്നവരുടെ ശതമാന കണക്കെടുപ്പിൽ മുന്നിൽ തന്നെയാണ് മലയാളികൾ. പ്രവാസവും, പിന്നെ കുടിയേറ്റവും.. ഈ പലായനങ്ങളിൽ ബാക്കിയാകുന്നത് മുറിഞ്ഞ ബന്ധ ങ്ങ ൾ മാത്രമാണ്. വേരുകൾ നഷ്ടപ്പെടു ത്തിയതൊന്നും, കാലത്തെ അതിജീവിച്ചിട്ടില്ല. വളരെ പെട്ടെന്നു തന്നെ വാടിക്കൊഴിയാനും, ഉണങ്ങി നശിക്കാനുമാണ് അവ യുടെ വിധി.

ആ വിധിയുടെ അനിവാര്യതയിലേക്കാണ് മലയാളി കൾ ഈയാംപാറ്റകളെപോലെ കുതിക്കുന്നത്. സാമ്പത്തിക സുര ക്ഷിതത്വം മാത്രമല്ല ജീവിതം എന്നു തിരിച്ചറിയുമ്പോഴേക്കും, ഇനിയൊരു തിരിച്ചുവരവിനു പറ്റാത്തവിധം, ജീർണ്ണിച്ചുപോകും ഭൂതകാലവും ആ ബന്ധങ്ങളും

എല്ലാം….. പണ്ടത്തെ ഭരണാധികാരികളെക്കുറിച്ച് പഠിക്കുന്ന ചരിത്രത്തിന്റെ ഏടുകളിൽ മാത്രമാണ്; തെരുവോരത്തെ ഫലവൃക്ഷങ്ങളെ വെച്ചുപിടിപ്പിക്കുന്ന രീതികൾ അവശേഷിക്കുന്നത്. ആധുനിക മനുഷ്യന് നിറങ്ങളും, വ്യത്യസ്തമാർന്ന രൂപങ്ങളും മാത്രം മതി. ഗുണം വേണ്ട്.

അല്ലെങ്കിൽ തന്നെ അവനവനു ഗുണം കിട്ടാത്ത ഒന്നിനുവേണ്ടി, നിസ്വാർത്ഥമായി സേവനം ചെയ്യാൻ മുമ്പോട്ടു വരുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം.. സർക്കാരുകൾക്ക് മുൻകൈ എടുക്കാം. പണ്ടത്തെ യാത്രകളിൽ തെരുവോരങ്ങൾ ഫലവൃക്ഷ സമൃദ്ധമായിരുന്നു. തണൽ മാത്രമല്ല വിശപ്പും മാറ്റാം… പ്രകൃതിയുടെ വരദാനങ്ങൾ നുകർന്നുകൊണ്ടുള്ള ആ യാത്രയുടെ മാധുര്യമൊക്കെ പൊയ്പോയി.

ഒരു പുതിയ കാഴ്ചപ്പാട് വന്നേ തീരൂ…. അല്ലെങ്കിൽ പിഴുതെറിയപ്പെടുന്ന വൃക്ഷ ങ്ങളുടേയും, അറുത്തെറിയപ്പെടുന്ന വേരുകളുടേയും ശവപ്പറ പായി മാറും നമ്മുടെ നാട്. ആ ദുരവസ്ഥയ്ക്ക് വരും തലമുറ കൾപോലും മാപ്പ് തരില്ല. ഒരു പുനർജ്ജനി ആവശ്യമായിരുന്നു. വൃക്ഷത്തിന്റെ

മനസ്സുമായി… ഈ പ്രതിസന്ധികളെയൊക്കെ തരണം ചെയ്യാവുന്ന ഒരു പുനർജ്ജനി… കാഴ്ചപ്പാടുകളാണ് ആദ്യം മാറേണ്ടത്. ആധുനിക സെബർ മാധ്യമ സഹായത്തോ ടെ പ്രതികരണത്തിന്റെ പെട്ടെന്നുള്ള കുത്തൊഴുക്ക് സൃഷ്ടിക്കു. ന്നതോടൊപ്പം, മണ്ണിലേക്കിറങ്ങി അതിന്റെ പ്രായോഗികത കൂടി പരീക്ഷിക്കാൻ പുതിയ തലമുറ ശ്രമിച്ചാൽ നമ്മുടെ നാടും ദൈവ  ത്തിന്റെ സ്വന്തമാകും…..

നസീറിന്റെ കാടിനെ ചെന്നു തൊടുമ്പോൾ എന്ന കൃതിയിലെ ഏതാനും ഭാഗം:

നമ്മുടെ പാദങ്ങൾ സ്പർശിക്കുമ്പോൾ പോലും പാടില്ലാത്ത ചില വാസസ്ഥലങ്ങൾ ഉണ്ട്. ഗവേഷണത്തിന്റെയോ ഫോട്ടോഗ്രാഫിയു ടേയോ ടൂറിസത്തിന്റേയോ പേരിൽ നമ്മുടെ കാൽപ്പാദങ്ങൾ ചവിട്ടി അശുദ്ധമാക്കാൻ പാടില്ലാത്ത വിശുദ്ധ ഇടങ്ങൾ… ആ പാറയിൽ ഇരുന്നു കൊണ്ട് ഞാൻ മുന്നിൽ കാണുന്ന ഷോലക്കാടിന്റെ ഹരി തസമൃദ്ധിയിലേക്ക് നോക്കി. വർഷക്കാലത്ത് നനഞ്ഞു കുതിർന്ന് ഒരു ഭിത്തിയിൽ പൂപ്പൽ പിടിച്ചതുപോലെയാണ് വന്തറാവുമുടിയിലെ ആ ഷോലക്കാട്. വൃക്ഷങ്ങൾ പരസ്പരം പുണർന്നോ കുടിക്കുഴഞ്ഞാ ഒരിഞ്ചുസ്ഥലം പോലും വെറുതെ വിടാതെ പറ്റിപ്പിടിച്ചിരിക്കുന്നതായി തോന്നിച്ചു.

വന്തറാവുമുടിയുടെ പടിഞ്ഞാറെ ചരിവ് അങ്ങനെയാണ്. വലിയൊരു ഭിത്തിപോലെ. ഹരിതത്തിന്റെ ഒരാ യിരം വകഭേദങ്ങൾ! പ്രകൃതിയിൽ ഇത്രമാത്രം വർണ്ണഭേദങ്ങൾ ഒരേ നിറത്തെ തൊട്ടുകാണില്ല. ഒരു വൃക്ഷത്തെത്തന്നെ എടുത്താൽ പ് യുടെ വ്യത്യസ്തതയാർന്ന എത്ര ഇലകൾ! സ്ഥായിയായ നിറം പച്ച തന്നെ.

തളിരിലയുടെ പച്ചയല്ല പൊഴിയുവാൻ തുടങ്ങുന്ന ഇലയിലെ മറയുന്ന പച്ച. വെയിൽ ഏൽക്കുന്ന ഇലയുടെ പച്ചയും വെയിൽ ഏൽക്കാത്ത ഇലയുടെ പച്ചയും വ്യത്യസ്തമാണ്. ‘ഏറലാമാ?’ (കയറിയാലോ?) മനോഹ ‘വേണ്ട മനോ… തിരിച്ചുപോകാം… എന്റെ കണ്ണുകളെ ആ കാഴ്ചയിൽ നിന്ന് പിൻവലിക്കാതെ ഞാൻ പറഞ്ഞു. മനോ അപ്പോൾ ചിരിച്ചു കാണും.

എത്ര വർഷമായി ഇവിടെ എത്തുമ്പോൾ എന്നിൽ നിന്ന് ഇതേ മറുപടി അയാൾ കേട്ടുകൊ ണ്ടിരിക്കുന്നു. ടോപ് സ്റ്റേഷനിലെ ലൂക്കയുടെ കടയിൽ നിന്ന് ഉച്ചയ്ക്ക് കഴിയ്ക്കാനുള്ള ഇഡ്ഡലി പൊതിഞ്ഞു വാങ്ങുമ്പോഴും രണ്ടു ദിവസത്തേക്ക് ആവശ്യമായ അവലും ശർക്കരയും റൊട്ടി യുമൊക്കെ ബാഗിൽ വെക്കുമ്പോഴും വ്യക്തമായ ഉദ്ദേശ്യമുണ്ടാ യിരുന്നു. ഈ ഷോലയുടെ ഹരിതസാഗരത്തിൽ ഊളിയിട്ട് വന്ത

റവുമുടിയുടെ നിറുകയിലെത്തണമെന്നും രണ്ടുനാൾ അവിടെ കഴിയണമെന്നുമായിരുന്നു അത്. ഇപ്പോൾ മണിക്കുറുകൾ എത്ര കടന്നുപോയിരിക്കുന്നു. പുൽപ്പരപ്പിനു നടുവിലെ ഈ പാറയിൽ ഇരുന്ന് കണ്ണുകൾ ഷോലയിലേക്കു തുറന്നുവച്ചൊരു ധ്യാനം.

നസീറിന്റെ ‘കാടും ഫോട്ടോഗ്രാഫറും’ എന്ന പുസ്തകത്തെക്കു റിച്ച് യുവകഥാകൃ സുസ്മേഷ് ചന്ദ്രോത്ത് പറയുന്നു:

ഈ പുസ്തകത്തിലെ ഓരോ അധ്യായവും വായിച്ചു കഴിഞ്ഞാൽ ഞാൻ കുറേ നേരം അന്തംവിട്ട് എങ്ങോട്ടെങ്കിലും നോക്കിയിരിക്കും. “ഒരു കൂട്ടം കാട്ടാനകൾ നമ്മൾക്കരികിലൂടെ പോയാൽ നമ്മൾ തിരിച്ചറിയില്ല. പക്ഷേ ഒരു മനുഷ്യൻ കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാ ജീവികളും അതറിയുന്നു.”

ഇത് വായിക്കു മ്പോൾ നാം കാട്ടിൽ കയറിച്ചെല്ലുന്ന അവസ്ഥ വിവരിക്കാൻ പ്രയാസമാണ്. ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കാട്ടിൽപ്പോണോ, ഫോട്ടോയെടുക്കണോ, പെയിന്റിംഗ് തുടരണോ, യോഗ പഠിക്കണോ, കരാട്ടെ പഠിക്കണോ, ഉള്ള സ്ഥലം കാട് പിടിപ്പിക്കണോ എന്നൊന്നും തോന്നിയില്ല. ഒരിക്കലെങ്കിലും ഒരു മയിൽപ്പീലി

വിരിയുന്നത് കാണണം, കാട്ടാനക്കൂട്ടം നിറനിലാവിൽ ആറാടി മദിക്കുന്നത് കാണണം, അതുമല്ലെങ്കിൽ ആകാശസ്പർശിയായ ഒരു മലയുടെ മുകളിൽ മൂടൽമഞ്ഞ് മൂടുപടം മാറ്റുന്നത് കാണണം എന്നാണ്.

അഞ്ചരക്കുള്ള പോത്ത്
കാട്ടുപോത്തുകളെ തേടിയുള്ള യാത്രകളെക്കുറിച്ച്
എൻ.എ. നസീർ പറയുന്നത്

ഏറ്റവും വലിയ കാട്ടുപോത്തുകളെ ഞാൻ കണ്ടിട്ടുള്ളത് മൂന്നാർ കൊടെ ക്ക് നാൽ റൂട്ടിലാ ണ്. അവിടെ അ ഞ്ച രിക്കുള്ള പോത്തന്ന് വിളിക്കുന്ന ഒരു കുനനുണ്ടായിരുന്നു. അഞ്ചര ക്കുള്ള ബസ് പോയിക്കഴിയുമ്പം അവൻ കൃത്യമായി റോഡിലിറ ങ്ങും. ആ വഴി പോകുന്നവർക്ക് അവൻ സുപരിചിതനായി മാറി. പിന്നെപ്പോഴോ അവൻ വേട്ടക്കാരുടെ തോക്കിനിരയായി. ഇറ – ച്ചിയായി മാറിക്കഴിഞ്ഞിരിക്കും.

നെല്ലിയാമ്പതിയിലെ കാടുകളിൽ വാച്ചർ മണികണ്ഠന്റെ കൂടെ കാട്ടുപോത്തുകളെ തേടി നടന്ന ഓർമ്മകൾ നസീർ പങ്കുവെയ്ക്കുന്നു. മണികണ്ഠനെ കണ്ടാൽ പോത്തിന് ഹാലിളകുമെന്ന് കേട്ടിട്ടുണ്ട്. കാട്ടുപോത്തിനെ കണ്ടതും മണികണ്ഠൻ ടെൻഷൻ തുടങ്ങി. ‘സാറേ അതിപ്പോ വരും. നമുക്ക് ജീപ്പില് കയറാം’ മണി

കണ്ഠൻ പറഞ്ഞു. ‘നിങ്ങ മിണ്ടാതിരി. അതൊന്നും ചെയ്യില്ല.” “അല്ല. സാർ അതിപ്പോ വരും” എന്ന് പറഞ്ഞു തീർന്നില്ല പോത്താന്ന് ചീറി. പിന്നെ കുതിപ്പായി. കൊടുങ്കാറ്റ് പോലെ അതിങ്ങ് എത്തി. മണികണ്ഠൻ ഓടി തൊട്ടടുത്തത്തിയതും

ഒഴിഞ്ഞു വെട്ടിച്ചു. ഡ്രൈവർ ജീപ്പ് സ്റ്റാർട്ട് ചെയ്തു. ജീപ്പിന്റെ മുരൾച്ച കേട്ട് അത് നിന്നു. പിന്നെ മടങ്ങി. ഒരു ചുഴലി ഒഴിഞ്ഞ പോലെയായിരുന്നു ഇതെന്ന് എൻ.എ.നസീർ പറയുന്നു. മണികണ്ഠന് കാട്ടിനകത്ത് കൃഷിയുണ്ടായിരുന്നു. മൃഗങ്ങളെ ഓടിക്കാൻ മണികണ്ഠൻ കൂട്ടുകയും ചെയ്തിരുന്നു.

ഇതിന്റെ പകയാവാം പോത്തിന്. ചില മണങ്ങളും ശബ്ദങ്ങളും പോത്തുകൾ ഒരിക്കലും മറക്കില്ല. കാട്ടുപോത്ത് കാഴ്ചയിൽ ഭീകരനാണ്. കൊടുംഭീകരൻ. പക്ഷേ ഉപദ്രവകാരിയല്ലെന്നാണ് നസീറിന്റെ അനുഭവം. ആനകളെ പ്പോലെ പോത്തുകളിലും ഒറ്റയാൻ ഉണ്ട്. പക്ഷേ അതും ഉപദ വിക്കാറില്ല. അകന്ന് ഒഴിയുകയാണ് ചെയ്യുക. പറമ്പിക്കുളത്തെ കാട്ടുപോത്തുകൾ ജീപ്പിനെ കണ്ടാലും വഴി മാറില്ലത്രെ. തുറിച്ചുനോക്കി അല്പനേരം നിൽക്കും.

രാത്രിയിൽ കാട്ടുപോത്തുകളെ കാണുവാൻ ജീപ്പിൽ സഞ്ചരിക്കുന്നതിന്റെ ത്രില്ല് നസീർ പറയുന്നു.

അതൊരു അനുഭവം തന്നെയാണ്. ദൂരെ നിന്ന് ലൈറ്റ് കാണുമ്പ ത്തന്നെ അവ തലയുയർത്തും. കണ്ണുകൾ തീക്കട്ട പോലെ തിളങ്ങും. പരിചയസമ്പന്നരായ ഡ്രൈവർമാരാണെങ്കിൽ കാട്ടു പോത്തിനടുത്തുവരെ ജീപ്പുമായി ചെല്ലും. അപ്പോഴും പരിഭവമില്ലാതെ അവൻ നിൽക്കും. പിന്നെ, നിശ്ശബ്ദം വനത്തിനുള്ളിലേക്ക് കയറിപ്പോകും.

തന്റെ സുദീർഘമായ കരിയറിൽ പശ്ചിമഘട്ടത്തിലെമ്പാടും നസീർ കാട്ടുപോത്തുകളെത്തേടി അലഞ്ഞിട്ടുണ്ട്. വയനാട്ടിലും പറമ്പിക്കുളത്തും തേക്കടിയിലും ചിന്നാറിലും ഇരവിക്കുളത്തും അവയെ പിന്തുടർന്നിട്ടുണ്ട്. ഇരവിക്കുളത്ത് ഇവയെ കണ്ടുകിട്ടാൻ ഏറ്റവും ബുദ്ധിമുട്ടാണ്.

എൻ. എ. നസീറിന്റെ കവി ഹൃദയം

എൻ.എ. നസീർ നേരിട്ട് കണ്ട കാഴ്ചകൾ നമ്മുടെ കവികളും സൂചിപ്പിച്ചിട്ടുണ്ട്. നസീറിന്റെ ഹൃദയം വേരുകളുടെ പ്രണയകാമനകളെ പകർത്തിയപ്പോൾ കവികൾ ചെടികളും പുഷ്പങ്ങളും ഋതുക്കളും കാലവും തമ്മിലുള്ള

പാരസ്പര്യത്തിന്റെ ആഗ്രഹങ്ങളും സാഫല്യവും കണ്ടറിഞ്ഞിട്ടുണ്ട്. അയ്യപ് പണിക്കർ രചിച്ച ‘പൂക്കാതിരിക്കാനെനിക്കാവതില്ലേ’ കണിക്കൊന്നപ്പൂവിന് വിഷുക്കാലമായാൽ പൂക്കാതിരിക്കാനാവില്ലെന്ന് അയ്യ പ്പപ്പണിക്കർ കാണുന്നു.

“കണിക്കൊന്നയല്ലേ? 
വിഷുക്കാലമായല്ലേ?
പൂക്കാതിരിക്കാൻ എനിക്കാവതില്ലേ
ഞരമ്പിന്റെയുള്ളിൽത്തിരക്കാ
ലുക്കിട്ട മേനിപ്പുളപ്പിച്ചു പൂവൊക്കെ 
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച് കൊമ്പിൻ 
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ 
ഒരു നിറം മാത്രമേ തന്നതുള്ള വിധി 
എനിക്കാവതില്ലേ പല വർണമാകാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.

കണിക്കൊന്നയുടെ ആത്മഗതമാണീ കവിത. വിഷുക്കാലമായാൽ ഞരമ്പിന്റെയുള്ളിൽ തിരക്കാണ്. അലുക്കിട്ട മേനിപ്പുളപ്പിന്ന് പൂവുകളെ എത്തിച്ച് ഒരുക്കിക്കൊടുക്കുവാൻ

തിടുക്കമാണ്. കണിക്കൊന്നയുടെ മനസ്സ് വിഷുക്കാലമായാൽ തുടിക്കുന്നത് നാം കാണുന്നു. കവിയുടെ ആർദ്രമായ മനസ്സ് കണിക്കൊന്ന യുടെ ആത്മസന്തോഷം ഏറ്റെടുത്തപ്പോൾ ഇത് വായനക്കാ രന്റെ ഹൃദയത്തോട് ഒട്ടി നിൽക്കുന്ന അനുഭവമായി മാറുന്നു.

പി.ഭാസ്കരന്റെ ‘ഞാറ്റുവേലപ്പൂക്കൾ’ കവിതയിലെ വരികൾ:

“ഞാറ്റുവേലയിൽക്കുളിച്ചീറനും നാട്ടിലേക്കിറങ്ങിയ പുഷ്പകന്യകമാരേ പുഷ്പകന്യകമാരെ കാണുന്ന കവിയുടെ മനസ്സും പ്രകൃതി യിലെ വിലാസഭംഗിയിൽ വിലോലമാണ്. പി. കുഞ്ഞിരാമൻനാ യരുടെ സൗന്ദര്യപൂജയിൽ കേരളത്തിന്റെ വാഴ്ത്തുന്നത്. വിവിധ ഋതുഭംഗിക ളെയാണ്

“പറന്നുപോയ് പഞ്ചവർണ്ണ 
ക്കിളിക്കൂട്ടങ്ങൾ പോലവേ 
കുന്നിൻ ചെരുവിലാണ 
കുമ്പിളേന്തിയ സന്ധ്യകൾ

സന്ധ്യയുടെ സൗന്ദര്യം വാഴ്ത്തുന്ന പി.കുഞ്ഞിരാമൻ നായരും പ്രകൃതപാസകനാണ്. എൻ.എ. നസീറിനും ഇതേ കാവ്യഹൃദയത്തോടെയാണ് തന്റെ

വനാന്തരങ്ങളിലെ യാത്രയും അന്വേഷണവും ജീവിത സാഫ ല്യമാക്കുവാൻ കഴിയുന്നത്. നസീർ കവി ഹൃദയത്തോടെ കാടു കാണുന്ന പ്രകൃതപാസകനാണ്. വേരുകളുടെ പടലങ്ങൾ പുഴ കളിലേക്കിറങ്ങിച്ചെല്ലുന്നതും അവ കാട് ചുറ്റിവരുന്ന പുഴയുടെ കഥകൾ വേരുകൾ വഴി മരങ്ങളെ അറിയിക്കുന്നതും എൻ.എ. നസീറിലെ പ്രകൃത്യുപാസകനെയാണ്, കവിയെയാണ് നമുക്കു മുമ്പിൽ നിർത്തുന്നത്.

വേരുകൾക്കിടയിൽ ഇലകളുടെ മെത്തയിൽ ശയിക്കുന്നതും, വേരുകളോളം താഴ്ന്ന് ആകാശം തൊടുന്ന മരങ്ങളെ കാണു ന്നതും പ്രകൃതിയെ ഉൾക്കണ്ണിലൂടെ കാണുന്ന ഒരു ഉപാസകനേ കഴിയു. പ്രകൃതിയെ ജീവനുള്ളവയായി കാണുവാൻ പ്രകൃതപാസന ആവശ്യമാണ്.

പണവും സുഖസൗകര്യങ്ങളും പുരോഗതിയും മാത്രം ലക്ഷ്യമായി കാണുന്ന നാഗരിക മനുഷ്യന് ഈ ഉൾക്കണ്ണ് ഒരിക്കലും തെളിയുകയില്ല. നാഗരികന്റെ മുമ്പിൽ കാടുകൾ ടൂറിസ്റ്റ് സെന്ററുകളോ ധനസമ്പാദനത്തിന്റെ ചൂഷണസാമഗ്രിയോ മാത്ര മാണ്. മരത്തിനും വിയർപ്പും ദയനീയതയും വേരറ്റ് വീഴും മുമ്പ് മറ്റ് മരങ്ങളെ നോക്കിക്കൊണ്ടുള്ള ഒടുക്കത്തെ ഒരു കാഴ്ചയും ഉണ്ടെന്ന് അറിയുവാൻ

എൻ.എ.നസീറിന്റെ അനുഭവം വായിക്ക ണം. ഈ പാഠഭാഗത്തിന്റെ ആരംഭത്തിൽ അവതരിപ്പിക്കുമ്പോൾ എൻ.എ.നസീർ ആ വേരുകളറ്റുവീഴുന്ന ഒരു മരത്തിന്റെ ദയനീയത മരങ്ങളുടെ മകനാണ്; കാടിന്റെ പുത്രനാണ്. ഒരു മനുഷ്യനാണ്. സഹജീവിയുടെ മരണത്തിൽ ദുഃഖിക്കുന്ന ഒറ്റപ്പെട്ട

നസീർ എഴു തുന്നതിതാണ്: “വേരുകളൊക്കെയും നാം കൊത്തിയകറ്റുമ്പോഴും ഭൂമി തുരന്ന് അവ പുറത്തിടുമ്പോഴും വീഴുന്നതിനു തൊട്ടുമുമ്പ് ആ വൃക്ഷത്തിന് ദയനീയമായ ഒരു നിൽപ്പുണ്ട്. ഏതാനും നിമിഷ ത്തേക്കു മാത്രം.തന്റെ ചുറ്റിനും വളർന്നു വന്ന കൂട്ടുകാരെയല്ലാം അവസാനമായി ഒരു നോക്കു കാണുന്നതിന്. പിന്നീട് വേരും അറ്റ് ആർത്തലച്ച് അത് മണ്ണിലേക്ക് പതിക്കുന്നു.

വേരുകളാൽ പ്രണയിച്ചു പോകുന്ന ഒരു പാറയെ നസീർ കാട്ടി ത്തരുന്നു. വേരുകൾ അതിനെ വല്ലാതെ ആലിംഗനം ചെയ്തിരിക്കുന്നു. കാട്ടിലെ മരങ്ങളും വേരുകളും പാറക്കൂട്ടങ്ങൾ പോലും പാരസ്പര്യത്തിൽ കൊതിതീരെ ജീവിക്കുന്ന ദൃശ്യങ്ങൾ നസ് റിന്റെ സഹൃദയത്വമുള്ള മനസ്സും ക്യാമറയും വായക്കാരന്റേയും കാഴ്ചക്കാരന്റേയും ഹൃദയത്തിലാണ് പതിക്കുന്നത്.

Conclusion:

Verukal Nashtapedunnavar is a classic Malayalam film that is still relevant today. It is a film that explores the themes of love, loss, and the struggle to survive in a harsh world. The film is a powerful and moving story that will stay with you long after you have seen it.