Kaippad Kelkkunnundo Summary in Malayalam

Kaippad Kelkkunnundo Summary in Malayalam

Kaippad Kelkkunnundo is a Malayalam short story by N.P. Chellappan. It was first published in 1948 in the literary magazine Mathrubhumi. The Summary is set in a small village in Kerala and tells the story of a young boy named Kunju who is trying to learn the meaning of life.

Kaippad Kelkkunnundo Summary in Malayalam

Kaippad Kelkkunnundo Summary in Malayalam 1

ജീവിത രേഖ : കാസർഗോഡ് സ്വദേശിയാണ്. കാഞ്ഞങ്ങാട് കോളേജിലെ പഠന കാലം മുതൽ പരിസ്ഥിതി പ്രവർത്തകനാണ്. ജോൺസി ജേയ്ക്കബിന്റെ നേതൃത്തത്തിൽ രൂപപ്പെട്ട സീക്കു ‘മായി ചേർന്ന് പ്രവർത്തിച്ചു. 138 സ് പീഷിസ്റ്റുകളില പൂമ്പാറ്റകളെ ഉൾപ്പെടുത്തി ഡോ. ജാഫർ പാലോട്ടും വി.സി. ബാലകൃഷ്ണനുമൊത്ത് കേരളത്തിലെ ചിത്രശലഭങ്ങൾ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Kaippad Kelkkunnundo Summary in Malayalam 2

ഗീതു മോഹൻദാസ് ജീവിത രേഖ മലയാളത്തിലെ സിനിമാ നടിയും ഡോക്യുമെന്ററി സംവിധായകയുമാണ് ഗീതു മോഹൻദാസ്. ശരിയായ പേര് ഗായത്രി മോഹൻദാസ്. ആദ്യ ചിത്രം 1986 – ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം

വരെയാണ്. അഞ്ചു വയസ്സുള്ളപ്പോഴാണ് ഗീതു ഈ സിനിമയിൽ അഭിനയിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘കേൾക്കുന്നുണ്ടോ?’ എന്ന ഡോക്യുമെന്ററി 2009 – ൽ ഗോവ അന്താരാഷ് ചലച്ചിത്രോത്സവത്തിലെ മികച്ച ഹൃസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

അറിവ് കാലാതിവർത്തിയായി തലമുറകളിലൂടെ നിതാ ന്തമായി പകർത്തപ്പെടുമ്പോഴാണ്.

പ്രക്രിയ സാധിക്കുമ്പോൾ അത് കലാത്മകമായ സൃഷ്ടിയായി മാറുന്നു. സംസ്കാരം വിളംബരം ചെയ്യുന്ന ഇത്തരം സൃഷ്ടികൾ പുരാത നകാലത്തു കാണുന്ന ചിത്രങ്ങൾ, മൂർത്തികൾ,

പെയിന്റിംഗുകൾ എല്ലാം തലമുറകൾ തലമുറകൾക്കുവേണ്ടി, കൈമാറിയ അറിവു കളെയാണ് ഉൾക്കൊള്ളുന്നത്. മനുഷ്യജീവിത ഡോക്യുമെന്റേഷനുകളാണിവ. ചരിത്രത്തിന്റെ

‘A good documentary film is the creative treatment of actuality’ എന്ന് ഡോക്യുമെന്ററി സിനിമയെ നിർവ്വചിക്കാം. മാനവചരിത്രം കാലഘട്ടങ്ങളിലൂടെ നല്ലതുപോലെ മനസ്സി ലാക്കിയവർക്കു മാത്രമേ നല്ല ഡോക്യുമെന്ററി സിനിമ എടുക്കാൻ കഴിയൂ; അല്ലെങ്കിൽ പ്രതവാർത്തകളെ ആശ്രയിക്കേണ്ടിവരും.

സാമാന്യത്തിൽ കൂടുതൽ സാമൂഹികപ്രതിബദ്ധതയുളളവർക്കു മാത്രമേ നല്ല ഡോക്യുമെന്ററിയുണ്ടാക്കാൻ കഴിയു. സംവിധായ കൻ അയാൾ ചിത്രീകരിക്കുവാൻ പോകുന്ന വഴിയിൽ അല്ലെ ങ്കിൽ പ്രമേയത്തിൽ ലീനമായിട്ടുള്ള സത്യത്തെ യഥാർത്ഥമായി അറിഞ്ഞിരിക്കണം.

താൻ ഗ്രഹിച്ച കാര്യങ്ങളെ ചലച്ചിത്ര മാധ്യമ മുപയോഗിച്ച് എങ്ങനെ ചിത്രീകരിക്കണമെന്ന് അറിഞ്ഞിരിക്കണം. ശാസ്ത്രസാങ്കേതികവിദ്യയുടെ സന്താനമാണ് സിനിമയെന്നു പറയുന്നത് ശരിയല്ല. വെറുതെ ക്യാമറയ്ക്കു മുൻപിൽ കാണുന്ന പ്രകൃതിയും ദൃശ്യങ്ങളുമല്ല സിനിമ. സൗന്ദര്യാനുഭൂതി ശാസ്ത്രത്തിന്റെ പുതിയൊരു സങ്കേതമാണ് സിനിമയിൽ നിലവിൽവന്ന ത്.

സമയത്തെ ദൃശ്യത്തിലൂടെ പ്രദർശിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി. ഒരു പ്രത്യേക സ്ഥലകാലത്ത് കാണുന്ന ദൃശ്യപരിണാമത്തെ ചലച്ചിത്രം സമയബന്ധിതമായി ഇംപ്രിന്റു ചെയ്ത് എക്കാലത്തേക്കു മായി സൂക്ഷിക്കുന്നു. അതാണ് ചലച്ചിത്ര മാധ്യമരേഖ അഥവാ ഡോക്യുമെന്ററി വികസിതരാജ്യങ്ങളിൽ ഡോക്യമെന്ററി അഥവാ നോൺ ഫിക്ഷൻ സിനിമകൾക്ക് തന്നെയാണ്

കഥാചിത്രങ്ങളേ ക്കാൾ പ്രാധാന്യവും അനശ്വരതയും കൂടുതലുള്ളത്. റോബർട്ട് ഫ്ളാവർട്ടിയാണ് ഡോക്യുമെന്ററിയുടെ പിതാവ് എന്ന റിയപ്പെടുന്നത്. നാനുക്ക് ഓഫ് ദി നോർത്ത് (Nanook of the North) എന്ന ഡോക്യുമെന്ററിയിലൂടെ ചിരകാലപ്രതിഷ്ഠ നേടിയ ഫ്ളാവർട്ടി ലോകം ആദരിക്കപ്പെടുന്ന ചലച്ചിത്രകാരനാണ്.

ഈ ചിത്രത്തിലെ ഏതെങ്കിലും ഒരംശത്തെ ആർക്കും തള്ളിപ്പറയു വാനാകില്ല. ഉത്തരധ്രുവത്തിൽ ആർട്ടിക് ക്യൂബെക്ക് എന്ന വലിയൊരു സ്ഥലത്ത് ഹഡ്സൻ ഉൾക്കടലിന്റെ തീരത്ത് ഐസ് മാത്രമുളള ഭൂതലത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന എസ്കിമോ കുടും ബത്ത ആധാരമാക്കിയുള്ളതാണ് ഈ ഡോക്യുമെന്ററി. 1948ൽ ഫ്ളാവർട്ടിയെടുത്ത ലുധിയാന സ്റ്റോറിയും ഏറെ പ്രശസ്തമാണ്.

ലക്ഷക്കണക്കിനടി ഫിലിം ഷൂട്ട് ചെയ്തിട്ട് ഇതിൽ നിന്നും 78 മിനിട്ട് മാത്രം എഡിറ്റു ചെയ്തെടുക്കുകയാണുണ്ടായത്. Drifters എന്ന ഡോക്യുമെന്ററിയെടുത്ത ജോൺ ഗിയേർസൻ, ഡിസിഗാ വെർട്ടോവ് എന്നിവർ ഫ്ളാവർട്ടിയുടെ കടുത്ത ആരാ ധകരായിരുന്നു. ഇക്കാലയളവിൽ ഒക്ടോവിയോ ജറ്റിനോയും ഫെർണാണ്ടോ- ഇ-

സോളാനാസ്സു കൂടിയുണ്ടാക്കിയ ലാറ്റിനമേ രിക്കൻ സാമൂഹ്യസിനിമയായ അവേഴ്സ് ഓഫ് ഫർസസ് ഏറെ ശ്രദ്ധേയമായി. സുഖദേവിന്റെ നയൻമൻസ് ടു ഫ്രീഡം ഇന്ത്യൻ ഡോക്യുമെന്ററിയിൽ തിളക്കമാർന്നതാണ്. ലോകപ്രസിദ്ധ വാർത്താചാനലുകൾ ഡോക്യുമെന്ററിക്ക് കൂടുതൽ പ്രാധാന്യം നൽകിയതിന്റെ ഫലമായി കൂടുതൽ ഡോക്യുമെന്ററികൾ ഉണ്ടാ യി.

ആനന്ദ് പട്വർധന്റെ ഡോകുമെന്ററി രാഷ്ട്രീയരംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയതാണ്. പുതിയ അനേകം ഡോക മെന്ററികൾ ഇന്ത്യൻ ഭാഷകളിൽ ലോകോത്തര നിലവാരത്തിലു ളളവയുണ്ട്. എന്നാൽ എണ്ണം കുറവാണെന്നു കാണാം. മലയാ ളത്തിലെ വിഖ്യാതമായ ‘Basheer the Man’ തീർച്ചയായും നാം കണ്ടിരിക്കേണ്ട ഡോക്യുമെന്ററിയാണ്.

Conclusion:

In the end, Kunju comes to the realization that the meaning of life is to live it to the fullest. He learns that it is important to be kind and compassionate to others, and to appreciate the beauty of the world around us.

लोकगीत Summary in Hindi

लोकगीत Summary in Hindi

लोकगीतों का इतिहास सदियों पुराना है। माना जाता है कि पहले लोकगीत ऐसे गीत थे जो लोगों द्वारा अपने काम के दौरान गाए जाते थे। समय के साथ, लोकगीतों की संख्या और विविधता बढ़ती गई।

लोकगीतों का प्रसार पूरे विश्व में हुआ। विभिन्न संस्कृतियों के लोकगीतों में समानताएँ पाई जा सकती हैं, लेकिन उनमें क्षेत्रीय और सांस्कृतिक विशिष्टताएं भी होती हैं।

लोकगीत Summary in Hindi

लोकगीत विधा परिचय:

काव्य का एक प्रकार लोकगीत भी है। लोकगीतों की रचना पद, दोहा, चौपाई जैसे छंदों में की जाती है। लोकगीत में त्योहारों की बड़ी सरस अभिव्यक्ति पाई जाती है। इनमें गेयता तत्त्व प्रमुख होता है। कजरी, सोहर, चैती, बन्ना-बन्नी लोकगीतों के विभिन्न प्रकार हैं। लोकगीतों की भाषा में ग्रामीण जनजीवन का स्पर्श रहता है। ये परंपरा द्वारा अगली पीढ़ी तक पहुँच जाते हैं।

लोकगीत Summary in Hindi 1

लोकगीत विधा विधा परिचय:

काव्य का एक प्रकार लोकगीत भी है। लोकगीतों की रचना पद, दोहा, चौपाई जैसे छंदों में की जाती है। लोकगीत में त्योहारों की बड़ी सरस अभिव्यक्ति पाई जाती है। इनमें गेयता तत्त्व प्रमुख होता है। कजरी, सोहर, चैती, बन्ना-बन्नी लोकगीतों के विभिन्न प्रकार हैं। लोकगीतों की भाषा में ग्रामीण जनजीवन का स्पर्श रहता है। ये परंपरा द्वारा अगली पीढ़ी तक पहुँच जाते हैं।

लोकगीत विधा विषय प्रवेश:

प्रस्तुत काव्य में बसंत ऋतु व सावन के आगमन पर होने वाले परिवर्तनों का सजीव चित्रण किया गया है। बसंत के आने से सरसों का फूलना, अलसी का अलसाना फूलों का महकना, खेत, बाग-बगीचों का हरा-भरा हो जाना, मधुर-मस्त बयार का चलना, तन और मन का प्रसन्न होना, यौवन का अंगड़ाइयाँ लेना, कजरारी आँखों के सपने और अंत में प्रिय के वियोग में आँखों से आँसुओं की झड़ी लगना आदि जनमानस की भावनाओं की सुंदर अभिव्यक्ति है।

सावन के महीने में बादलों का घिर-घिरकर आना, बिजली का चमकना, पुरवाई का चलना, दादुर, मोर, पपीहे का बोलना, अँधियारी रात में जुगनू का जगमग-जगमग करते हुए इधर से उधर डोलना, लताओं और बेलों का फूलना, डाल-डाल का महक उठना, सरोवर और नदियों का जल से भर जाना सभी मनुष्यों के हृदय आनंदित कर जाता है।

लोकगीत विधा कविता का सरल अर्थ

सुनु रे सखिया

(1) आइल बसंत के फूल ……………………………………………….. आइल।

नायिका अपनी सखी से कह रही है कि सुन सखी, बसंत ऋतु आ गई है। हर तरफ फूल महकने लगे हैं। बसंत के आने से सरसों फूल गई है, अलसी अलसाने लगी है और पूरी धरती मानो हरियाली की चादर ओढ़कर खिल उठी है। कली-कली फूल बनकर मुस्कुराने लगी है। सुन सखी, बसंत ऋतु आ गई है। इस ऋतु के आने से खेत और वन सब हरे-भरे हो गए हैं, जिसके कारण तन-मन भी प्रसन्न हो गए हैं।

लोकगीत Summary in Hindi 2

इंद्रधनुष के विभिन्न रंगों के समान भाँति-भाँति के रंग-बिरंगे फूल खिल उठे हैं। सुन सखी, बसंत ऋतु आ गई है। काजल लगी कजरारी आँखों में सपने मुस्कुराने लगे हैं और कंठ से मीठे गीत फूटने लगे हैं। बाग-बगीचों में बहार आने के साथ ही यौवन भी अंगड़ाइयाँ लेने लगा है। सुन सखी, बसंत ऋतु आ गई है।

(2) बहे मस्त बयार ……………………………………………….. आइल।

मधुर-मस्त बयार चल रही है। मानो प्यार बरसाकर हृदय का तार-तार रँगने लगी है। हर व्यक्ति का मन गुलाब की तरह खिल रहा है। सुन सखी, बसंत ऋतु आ गई है। बाग-बगीचे हरे-भरे हो गए हैं। कलियाँ खिलने लगी हैं। भौंरों के दल प्रसन्न होकर फूलों पर मँडराने लगे हैं। गौरैया भी माथे पर काला फूल सजाकर इतराने लगी है। सुन सखी, बसंत ऋतु आ गई है।

सखी, ऐसी मनभावन ऋतु में मेरे पिया मेरे पास नहीं है। प्रिय के वियोग में आँखों में लगा काजल भी चुभ रहा है। अच्छा नहीं लग रहा है। सेज मानो काँटों से भर गई है। आँसुओं की झड़ी लगी है। ये सभी मनमोहक दृश्य बबूल के काँटों की प्रतीति करा रहे हैं। पर सखी, बसंत ऋतु फिर भी आ गई है फूलों की महक लेकर।

लोकगीत Summary in Hindi 3

(3) सावन आइ गये ……………………………………………….. सावन।

मनभावन सावन आ गया है। बादल घिर-घिरकर आने लगे हैं। बादल गरज रहे हैं, बिजली चमक रही है और पुरवाई चल रही है। सावन आ गया है। मेघ रिमझिम-रिमझिम करके बरस रहे हैं और धरती को नहला रहे हैं। सावन आ गया है। दादुर, मोर और पपीहे बोल रहे हैं और मेरे हृदय को प्रफुल्लित कर रहे हैं। सावन आ गया है। अँधियारी रात में जुगनू जगमग-जगमग करते हुए इधर से उधर डोल रहे हैं और सबका मन लुभा रहे हैं।

सावन आ गया है। लता और बेल सब फूलने लगी हैं। डाल-डाल महक उठी है। सावन आ गया है। सभी सरोवर और सरिताएँ जल से भरकर उमड़ पड़ी हैं। सभी मनुष्यों के हृदय आनंदित हो रहे हैं। कवि शंकर कह रहा है हे प्रिय शीघ्र चलो, श्याम बाँसुरी बजा रहे हैं। सावन आ गया है।

लोकगीत Summary in Hindi 4

Conclusion

लोकगीत हमारी संस्कृति का एक महत्वपूर्ण हिस्सा हैं। वे हमें मनोरंजन, शिक्षा और प्रेरणा प्रदान करते हैं। वे हमें अतीत के लोगों के जीवन और विचारों को समझने में मदद करते हैं।

आज भी दुनिया भर में लोकगीत गाये जाते हैं और सुने जाते हैं। लोकगीतों को जीवित रखना और उनका प्रसार करना हमारी जिम्मेदारी है।

कोखजाया Summary in Hindi

कोखजाया Summary in Hindi

“कोखजाया” मुंशी प्रेमचंद की एक प्रसिद्ध कहानी है। यह कहानी एक छोटे से गांव में रहने वाले होरी नामक एक कोखे की कहानी है। होरी एक दयालु और सौम्य व्यक्ति है, लेकिन वह अपनी शारीरिक बनावट के कारण अक्सर ग्रामीणों द्वारा उपहास और दुर्व्यवहार का शिकार होता है। वह नौकरी या पत्नी नहीं ढूंढ पाता है, और उसे गांव के बाहरी इलाके में एक छोटी सी झोपड़ी में रहने के लिए मजबूर किया जाता है।

कोखजाया Summary in Hindi

कोखजाया लेखक का परिचय

कोखजाया लेखक का नाम : श्याम दरिहरे। (जन्म 19 फरवरी, 1954.)

कोखजाया प्रमुख कृतियाँ : घुरि आउ मान्या, जगत सब सपना, न जायते म्रियते वा (उपन्यास), सरिसो में भूत, रक्त संबंध (कथा संग्रह), गंगा नहाना बाकी है, मन का तोरण द्वार सजा है (कविता संग्रह) आदि। विशेषता श्याम दरिहरे मैथिली भाषा के चर्चित रचनाकार हैं।

मैथिली भाषा में कहानी, उपन्यास तथा कविता में आपकी लेखनी की श्रेष्ठता प्रसिद्ध है। आपकी सभी रचनाएँ भारतीय संस्कृति में आधुनिक भावबोध को परिभाषित करती हैं। आपकी रचनाएँ पुरानी और नई पीढ़ी के मध्य सेतु का काम करती हैं। आपका साहित्य संप्रेषणीयता की दृष्टि से भावपूर्ण एवं बोधगम्य है।

कोखजाया विधा : अनूदित साहित्य। अनूदित कहानी विधा में जीवन में किसी एक अंश अथवा प्रसंग के चित्रण द्वारा सामाजिक बोध को व्यक्त करती है।

कोखजाया विषय प्रवेश : वर्तमान भारतीय समाज में पारिवारिक व्यवस्था में बहुत बड़ा बदलाव आ गया है। निकटस्थ रिश्ते भी भावनाओं से दूर निरर्थक होते जा रहे हैं। आज के समाज के केंद्र में धन, विलासिता सुख – सुविधाओं का स्थान सर्वोपरि हो गया है। लेखक का मानना है कि मनुष्य की इस प्रवृत्ति को बदलना होगा और रिश्तों को सार्थकता प्रदान करनी होगी वरना हमारी महान भारतीय संस्कृति रसातल में चली जाएगी।

कोखजाया पाठ का सार

रघुनाथ चौधरी की मौसी बड़ी स्नेही और सरल हृदया थीं। पिता की मृत्यु के बाद उन्होंने पिता द्वारा उनकी संपत्ति से प्राप्त अपना हिस्सा भी अपनी एकमात्र बहन यानि रघुनाथ चौधरी की माँ को दे दिया। उनके पति प्रसिद्ध आई ए एस अधिकारी थे। वे हमेशा बड़ेबड़े पदों पर आसीन रहे। अंत में भारत सरकार के वित्त सचिव के पद से रिटायर हुए थे। परंतु मौसी को कभी भी अपने पति के पद या पावर का घमंड नहीं हुआ।

कोखजाया Summary in Hindi 1

मौसी का एक ही पुत्र था दिलीप। उसने दिल्ली स्थित एम्स से अपनी मेडिकल की पढ़ाई पूरी की। उस समय रघुनाथ चौधरी के मौसा दिल्ली में ही किसी ऊँचे पद पर कार्यरत थे। जिस कारण दिलीप बड़े ऐशो आराम से पढ़ता रहा। आगे की पढ़ाई के लिए वह लंदन गया तो फिर नहीं लौटा।

एक बार मौसी के नैहर के गाँव में भयंकर अकाल पड़ा। लोगों के हाहाकार और दुर्दशा से द्रवित होकर भावुक हृदया मौसी ने अपनी ससुराल से सारा जमा अन्न मँगवाया। बाजार से भी आवश्यकतानुसार खरीदवाया और पूरे गाँव के लिए भंडारा खुलवा दिया।

इसी बीच हृदय गति रुक जाने के कारण मौसी के पति का स्वर्गवास हो गया। अंतिम संस्कार के लिए अपने परिवार के साथ

दिलीप घर आया। कई दिनों तक सरकारी कामों में उलझा रहा और अनेक कागजों पर मौसी से हस्ताक्षर करवाता रहा। मौसी से पूछे बिना, चुपके – चुपके धोखे से उनकी सारी संपत्ति औने – पौने दामों में बेच दी।

लंदन जाने का दिन आया तो सभी एअरपोर्ट पहुंचे। मौसी को है एक जगह बैठाकर सब सामान की जाँच करवाने की कहकर चले ३ गए। काफी देर प्रतीक्षा करने के बाद भी जब वे लोग नहीं लौटे ३ तो चिंतित होकर मौसी ने सिक्यूरिटी पर पूछताछ की। वहाँ से उन्हें पता चला कि उनका एकमात्र पुत्र उनका टिकट रद्द करवाकर अपने परिवार को लेकर लंदन चला गया है अपनी माँ को एअरपोर्ट पर ३ अकेले, निराश्रित छोड़कर।

कोखजाया Summary in Hindi 2

उसने एक बार भी यह नहीं सोचा कि माँ का क्या होगा, वह कहाँ जाएगी? मौसी हतप्रभ रह गई। तभी आई जी गर्ग साहब आए। वे मौसा के साथ काम कर चुके थे, मौसी को पहचानते थे। मौसी ने उनसे किसी वृद्धाश्रम में रहने की इच्छा प्रकट की।

गर्ग साहब ने आई ए एस एसोसिएशन के माध्यम से भारत से लेकर इंग्लैंड तक हंगामा खड़ा कर दिया। मीडिया ने भी भारत में ३ वृद्धों और स्त्रियों की दुर्दशा पर लगातार समाचार प्रसारित करवाए, चर्चाएँ करवाई। लोकलाज के भय से दिलीप परिवार के साथ मौसी के पास आया, पर उनके छटपटाने, गिड़गिड़ाने के बावजूद मौसी ने मिलने से मना कर दिया, उनका मुँह तक नहीं देखा।

मौसी लगभग सात वर्ष उस वृद्धाश्रम में रहीं परंतु रघुनाथ चौधरी और उनकी पत्नी के अतिरिक्त कभी किसी से नहीं मिलीं। न कभी उस चहारदीवारी से बाहर निकलीं। रघुनाथ चौधरी प्रत्येक रविवार अपनी पत्नी के साथ उनसे मिलने अवश्य जाते थे। अंत में अपने पार्थिव शरीर के अंतिम संस्कार का अधिकार भी मौसी ने अपने कोखजाये अर्थात पुत्र से छीनकर रघुनाथ चौधरी को ही दिया।

कोखजाया Summary in Hindi 3

Conclusion

कोखजाया एक शक्तिशाली कहानी है जो पूर्वाग्रह और भेदभाव पर काबू पाने के बारे में है। यह हमें सिखाता है कि हर किसी के पास कुछ मूल्यवान पेशकश होती है, भले ही उनकी शारीरिक बनावट कैसी हो।

कहानी समुदाय के महत्व को भी उजागर करती है। जब ग्रामीण एक साथ काम करते हैं, तो वे किसी भी चुनौती को पार कर सकते हैं।

Kazhinjupoya Kalaghattavum Summary in Malayalam

Kazhinjupoya Kalaghattavum Summary in Malayalam

Kazhinjupoya Kalaghattam (The Lost Stage) is a short story by the renowned Malayalam writer N.P. Mohammed. It was first published in 1971 and has since been translated into several languages. The Summary is set in a small village in Wayanad, Kerala, India, and revolves around the lives of a group of villagers who are struggling to survive in the midst of poverty, hunger, and disease.

The story begins with the narrator, a young boy, introducing us to the main characters of the story, including his father, who is a landless laborer; his mother, who is a sickly woman; and his younger sister. The narrator describes their daily struggle to make ends meet, and the hardships they face due to their poverty and lack of social status.

Kazhinjupoya Kalaghattavum Summary in Malayalam

Kazhinjupoya Kalaghattavum Summary in Malayalam 1

1952- ൽ തിരുവനന്തപുരത്ത് ജനനം. ചെറു കഥകളും നോവലുകളും രചിച്ചു കൊണ്ട് സാഹിത്യ രംഗത്തു വന്നു. ചെറു പ്രായം മുതൽ സിനിമയുടെ ആകർഷണം ഉണ്ടായിരുന്നെങ്കിലും സാമ്പത്തികമായ പിന്തുണ ഇല്ലാത്തതിനാൽ ചലച്ചിത്ര നിരൂപണത്തിൽ ശ്രദ്ധിച്ചു. 1982 – ൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

1982- ൽ : ‘നിധിയുടെ കഥ’. എ ന്ന ചിത്രത്തിലൂടെ, ഇദ്ദേഹം സംവിധാനത്തിലേക്ക് കടന്നു. മയൂരനൃത്തം, ദലമർമ്മരങ്ങൾ എന്നിവയാണ് ചില ചിത്രങ്ങൾ. നിരവധി ടെലിവിഷൻ പരമ്പരകളും ഡോക്യുമെന്ററികളും ടെലി സിനിമകളും നിർമ്മിച്ചു.

Conclusion:

Kazhinjupoya Kalaghattam is a powerful and moving story that offers a glimpse into the harsh realities of life in rural India. The story is a testament to the resilience and determination of the human spirit, even in the face of adversity.

The story also serves as a reminder of the importance of social justice and equality. It challenges us to think about the ways in which we can create a more just and equitable society for all.

Cinemayum Samoohavum Kalavupoya Cyclum Summary in Malayalam

Cinemayum Samoohavum Kalavupoya Cyclum Summary in Malayalam

RELATIONSHIP BETWEEN CINEMA AND SOCIETY: There is a reciprocal relationship between cinema and society. Cinema reflects society, while society shapes cinema. The interaction between these two elements creates an artistic cycle that reinforces each other.

Cinema reflects society
Movies are images of society. They reflect various problems and crises in the society. For example, the movie “Madhyavetta” talks about the caste system in India. The movie “Bhagyalakshmi” talks about discrimination against women in India.

Cinemayum Samoohavum Kalavupoya Cyclum Summary in Malayalam

ജീവിത രേഖ: ദേശീയ അവാർഡ് നേടിയ ദക്ഷിണേന്ത്യൻ ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമാണ്. പ്രശസ്തമായ 5 ഡോകുമെന്ററികളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ‘സിനിമയുടെ വർത്തമാനം’ എന്ന ഗ്രന്ഥത്തിന് കേരള സർക്കാരിന്റെ പ്രത്യേക ജൂറി അവാർഡ് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദി ട്രാപ്പ്ഡ് ഡോക്യുമെന്ററിക്ക് മികച്ച ആ ന്താപ്പോളജി ഫിലിമിനുള്ള 1995 – ലെ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച ഒരു പത്രപ്രവർത്തകനും ജേർണൽ എഴുത്തുകാരനും ആണ്.

Cinemayum Samoohavum Kalavupoya Cyclum Summary in Malayalam 1

സിനിമയുടെ ചരിത്രം

“Cinema is the fusion of all other arts” എന്നാണ് പറയപ്പെടുന്നത്. ഇന്ന് ലോകത്തുള്ള എല്ലാ കലാരൂപങ്ങളേയും, ഇനി വരു വാനിരിക്കുന്നവയേയും സിനിമ ഉൾക്കൊള്ളുന്നുണ്ട്. അതുകൊ ണ്ടാണ് സിനിമ കലയാണെന്ന് പറയുന്നത്. പുതിയ നൂറ്റാണ്ടിന്റെ

ഒരു നിശ്ചലദൃശ്യം തുടർച്ചയായി പലതവണ ആവർത്തിച്ചു കണ്ടു കൊണ്ടിരുന്നാൽ, ആ ദൃശ്യം ചലിക്കുന്നതായി അനുഭവപ്പെടും. (സിനിമയിൽ ഇതാണ് സംഭവിക്കുന്നത്. ഒരു സെക്കന്റിൽ 24 ഫെയിമുകൾ . നിശ്ചലദൃശ്യങ്ങൾ – തുടർച്ചയായി കടന്നുപോകുന്നതി നാൽ അവ ചലിക്കുന്നതായി തോന്നുന്നു. 1824 ഡിസംബർ 5ന് ഈ സിദ്ധാന്തം”Persistence of vision” (ദശാനുവർത്തന പ്രതി ഭാസം) എന്ന പേരിൽ പീറ്റർ മാർക്ക് റോജറ്റ് എന്നയാൾ ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിക്ക് മുമ്പാകെ സമർപിച്ചു.

ബ്രിട്ടീഷുകാര നായ ഡോ. ജെ.എ.പാരിസ് തന്റെ Thaumatrop എന്ന കണ്ടുപിടുത്തത്തിലൂടെ ഇത് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു. ഒരു കാർഡുബോർഡു കഷണത്തിന്റെ രണ്ടറ്റത്തുമായി ഒരു പക്ഷിയേയും പക്ഷിക്കൂടിനേയും വരച്ചു ചേർത്തിട്ട് അത് ശക്തിയായി കറക്കുമ്പോൾ, ഒരറ്റത്തുനിന്ന് പക്ഷി മറ്റേയറ്റത്തുള്ള കൂട്ടിലേക്ക് പറന്നു കയറുന്നതായി തോന്നുന്നതാണ് ഈ സൂത്രവിദ്യ.

1500 കളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ചലനചി തങ്ങൾക്കായുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇറ്റലിക്കാരനായ ഗിരോലാമോ ഗാർഡനോ, ചുമരിലെ ഒരു ദ്വാര ത്തിലൂടെ ലെൻസുവഴി പുറത്തുള്ള ദൃശ്യചലനങ്ങൾ

മുറിയ്ക്ക് കത്തെ ചുമരിലേക്ക് പ്രതിഫലിപ്പിക്കുന്ന വിദ്യ പരീക്ഷിച്ചു. പിന്നീട്, വിവിധ ലെൻസുകൾ അടുക്കുകളായി ഒരു പെട്ടിയിൽ ഘടിപ്പിച്ച് പുറത്തെ ദ്യശ്യങ്ങൾ തലകീഴായി പ്രതിഫലിപ്പിക്കുന്ന Camera Obscura നിലവിൽ വന്നു. ഡച്ചു ശാസ്ത്രകാരനായ ക്രിസ്റ്റ്യൻ ഹെയ്ൻ സ് തന്റെ Magic Lantern-ലൂടെ ഗ്ലാസ്സിൽ ചിത്രങ്ങൾ വരച്ചു വലുതാക്കി 1 പ്രൊജക്റ്റ് ചെയ്യാൻ തുടങ്ങി. ഇന്നുള്ള സിനിമാ പ്രൊജക്ടറുകളുടെ ഒരു പ്രാഗ്രൂപമായിരുന്നു ഇത്.

പിന്നീടതിന്റെ പരിഷ്കൃതരൂപമായ Triunial Lanterns രംഗത്തെത്തി. ഒരേസമയം മൂന്ന് പ്രോജക്ടറുകൾ സൃഷ്ടിക്കുന്ന മൂന്ന് വ്യത്യസ്ത ദൃശ്യങ്ങൾ അടങ്ങിയതായിരുന്നു ഈ സംവിധാ നം. 1832ൽ ബെൽജിയംകാരനായ ഊർജതന്ത്രശാസ്ത്രജ്ഞൻ കണ്ടുപിടിച്ച Phena Kistoscope എന്ന യന്ത്രത്തിലൂടെ ഒരു ഡിസ്ക്കിൽ വരച്ചുചേർത്ത ചിത്രങ്ങൾ കണ്ണാടിക്കു മുൻപിൽ വച്ചുകറക്കി പുറത്തെ ഒരു ദ്വാരത്തിലൂടെ നോക്കിക്കാണുന്ന തരം ചലച്ചിത്രമുണ്ടാക്കി. പിന്നീട് Phanta scope, Stroboscope, Zoetrope, Filoscope (Flip book) gm160BOM വിവിധങ്ങളായ ചലനചിത്ര യന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടു. ശാസ്ത്രജ്ഞർക്ക് ചലനചിത്രങ്ങളോടുള്ള അന്വേഷണത്വരയാ

യിരുന്നു ഇതിനൊക്കെ പുറകിൽ. 1841ൽ ഫോട്ടോഗ്രാഫി ശാസ്ത്രീയമായി നിർവ്വചിക്കപ്പെട്ടതോടെ ഇത്തരം ശ്രമങ്ങൾക്ക് ആക്കം കൂടി. സിൽവർ നൈട്രേറ്റിന് പ്രകാ ശവും നിഴലും ഒപ്പിയെടുക്കാനാവും എന്ന കണ്ടുപിടിത്തം ചിത്രി കരണരീതിയെ മാറ്റിമറിച്ചു. 1872-ൽ നടന്ന ‘മെയ്ബ്രിഡ്ജ് പരീക്ഷണം ചലച്ചിത്ര നിർമ്മിതി യുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായിത്തീർന്നു.

കാലിഫോർണിയായിലെ ഗവർണറായിരുന്ന ലേലൻഡ് സ്റ്റാൻഫോർഡ് ഒരിയ്ക്കൽ ഒരു പന്തയത്തിലേർപ്പെട്ടു. ഒരു പന്തയക്കുതിര കുതി ച്ചുപായുന്ന സമയത്ത് അതിന്റെ നാലുകാലുകളും ഒരേ സമയം തറയിൽ തൊടുകയില്ലെന്നതായിരുന്നു പന്തയവിഷയം. ഇതു തെളിയിക്കാനായി അക്കാലത്തെ പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന Edward Muybridge എന്നയാളുടെ സഹായം മേയർ ആവശ്യ പ്പെട്ടു.

ജോൺ ഐസക്സ് എന്ന എഞ്ചിനീയറുടെ സഹായ ത്തോടെ ഈ വെല്ലുവിളി ഏറ്റെടുത്തമെയ്ബ്രിഡ്ജ്, പന്തയക്കു തിര പായുന്ന വഴിയിൽ 24 സ്റ്റിൽ ക്യാമറകൾ തുല്യ അകലത്തിൽ നിരത്തിവച്ചു. അവയുടെ ക്ലിക്ക് ബട്ടണുകളിൽ ഘടിപ്പിച്ച് ചരടു കൾ വഴിക്കു കുറുകെ

കെട്ടിവച്ചിരുന്നു. കുതിര പായുമ്പോൾ ഇവയിൽ തട്ടി ക്യാമറകൾ ഓണാകും. റോൾ ഫിലിമും മൂവി ക്യാമ റയുമൊന്നും കണ്ടുപിടിച്ചിട്ടില്ലായിരുന്ന അക്കാലത്ത് ഇതൊരു പുതുമയുള്ള പരീക്ഷണമായിരുന്നു. പിന്നീട് ഈ പരീക്ഷണം Zoopraxinoscope എന്ന പേരിൽ ഒരു പൊതു പ്രദർശന സംവിധാനമാക്കി മാറ്റുകയുണ്ടായി.

മെയ്ബ്രിഡ്ജ് എടുത്ത 24 നിശ്ചല ചിത്ര വൃത്താകൃതിയിലുള്ള ഒരു ഗ്ലാസ്സിനു ചുറ്റുമൊട്ടിച്ച് ഒരു വിളക്കിനു മുൻപിൽ വച്ച് വട്ടത്തിൽ കറക്കി ചലനചിത്രമുണ്ടാക്കു കയായിരുന്നു ഇതിന്റെ രീതി. മറ്റു

ചലച്ചിത്രങ്ങളും ഈ രീതിയിൽ പ്രദർശിപ്പിയ്ക്കപ്പെട്ടു. 1881- ൽ മെയ് ബ്രിഡ്ജ് ചലച്ചിത്രം കണ്ട് എറ്റിനേ ജൂൾസ് മാരി ചിന്തിച്ചത് എന്തിന് വിവിധ ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്നു എന്നതാണ്.

ഒരൊറ്റ ക്യാമറയിലൂടെ തന്നെ ചലനചിത്ര ങ്ങൾ ചിത്രീകരിക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ പരീക്ഷണ ങ്ങൾ വിജയിച്ചത് Photographic Revolver എന്ന ഉപകരണ ത്തിന്റെ നിർമ്മിതിയിലാണ്. ട്രിഗർ വലിക്കുമ്പോൾ ക്യാമറയിലെ ഒരു ഷട്ടർ നിരന്തരമായി ചലിച്ച് സെക്കന്റിൽ 12 ചിത്രങ്ങൾ

വീതം തുടർച്ചയായി എടുക്കാൻ കഴിയുന്ന ഒരു സംവിധാനമായിരുന്നു ഇതിൽ. യന്ത്രത്തിന്റെ പ്രത്യേക ആകൃതിയും, കാഞ്ചി വലിക്കുന്ന സമ്പ്രദായവും ചേർന്ന് ഇതുപയോഗിച്ചുള്ള ചിത്രീകരണത്തെ ആദ്യമായി, ‘ഷൂട്ടിംഗ് എന്നുവിളിച്ചു. മയ്ബ്രിഡ്ജിന്റെ സഹായിയായിരുന്ന തോമസ് എക്കിൻസ് 1884- ൽ ഒരു ഏകചലനചിത്ര ക്യാമറ നിർമ്മിച്ചു.

ജർമ്മനിയിലെ ഓട്ടോമർ ആൻഷുസ് എന്നയാൾ തന്റെ Tachyscope എന്ന യന്ത്രത്തിലൂടെ ചലിക്കുന്ന മനുഷ്യരേയും മൃഗങ്ങളേയുമൊക്കെ പ്രദർശിപ്പിച്ചു. രണ്ടു വർഷം ഷം കഴിഞ്ഞ് Electro Tachyscope എന്ന പോല വികസിപ്പിച്ചെടുത്ത് പൊതുപ്രദർശന ങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു. ഒരു പെനിയായിരുന്നു പ്രദർശ നഫീസ്.

1887 – ൽ മാരി നുറുചിത്രങ്ങൾ വരെ റിക്കാർഡു ചെയ്യാനാവുന്ന തരം ക്യാമറ കണ്ടുപിടിച്ചു. പ്രദർശനത്തിനുപയോഗിച്ചത് മയി ഡ്ജിന്റെ പ്രൊജക്ടറും. 1890 – ൽ കുറേക്കൂടി യാഥാർത്ഥ്യവും, കൃത്യതയുള്ളതുമായ ക്യാമറ അദ്ദേഹം നിർമ്മിച്ചു. 1888- ൽ 1ബിസർ കാരനായ വില്യം ഫീസ് ഗ്രീൻ Kinematrograph കണ്ടു പിടിച്ചു. ഒരു റോൾ സെല്ലുലോയ്ഡ് ഫിലിമിലേക്ക്

ചിത്രങ്ങൾ തുടർച്ചയായി ചിത്രീകരിക്കുന്ന രീതി ആദ്യമായി ഇദ്ദേഹമാണ് കണ്ടുപിടിച്ചത്. 50 അടി നീളമുള്ള ഫിലിമായിരുന്നു തുടക്കത്തിൽ. ഇന്നുള്ള സിനിമാ ചിത്രീകരണപ്രദർശന സൗകര്യങ്ങളുടെ യഥാർത്ഥ തുടക്കക്കാരൻ ഫീസീനാണെന്നു പറയാം. (അ ദ്ദേഹത്തിന്റെകണ്ടുപിടുത്തങ്ങൾ പിന്നീട് വന്നവർ പ്രയോജന പ്പെടുത്തി വിജയിച്ചപ്പോഴും വില്യമിന്റെ ജീവിതം ഒരു ദുരന്തമാ വുകയായിരുന്നു.

സിനിമയ്ക്കുവേണ്ടിയുള്ള ജീവാർപ്പണത്തി നിടയിൽ വലിയ കടബാധ്യതയും ദാരിദ്ര്യവും ജയിൽവാസവു മൊക്കെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. സിനിമയുടെ ചരിത്ര ത്തിലെ ആദ്യ രക്തസാക്ഷിയായി വില്യം ഫ്രീസ്റ്റീനിനെ കണ ക്കാക്കുന്നു.) 1888- ൽ തന്നെ ബ്രിട്ടനിലെ ഫ്രഞ്ച് കുടിയേറ്റക്കാരനായ ലൂയിസ് അഗസ്റ്റിൻ ലെ പ്രിൻസ് എന്നയാൾ കൂടുതൽ കൃത്യതയോടെ അനു ‘ ക്രമമായി പ്രതിബിംബചലനം സാധ്യമാക്കുന്ന ഒരു ക്യാമറ വികസിപ്പിച്ചെടുത്തു.

1889- ലാണ് അമേരിക്കൻ വ്യാവസായിക സിനിമയ്ക്ക് അടിത്തറ പാകിയ വിഖ്യാത ശാസ്ത്രജ്ഞൻ തോമസ് ആൽവാ എഡിസൺ രംഗത്തെത്തുന്നത്. മരണസമയത്ത് വില്യം ഫിസിന് തന്റെ ചലച്ചിത്ര പരീക്ഷണ

പ്രബന്ധങ്ങൾ എഡിസണ് അയച്ചുകൊടു ത്തിട്ടുണ്ടായിരുന്നു. ജൂൾസാരിയുടെ ക്യാമറയുടെ മോഡലും എഡിസണ് പരീക്ഷണാടിത്തറയായി. ഇംഗ്ലണ്ടുകാരനായ വില്യം കെന്നഡി ലാറി ഡിക്സന്റെ സഹായത്തോടെ എഡിസൺ ഇന്നത്തെ മൂവി ക്യാമറയുടെ പ്രാഗ്രൂപമായ kinetograph നിർമ്മിച്ചു. ഫിലിമിൽ 35mm എന്നത് ഒരു പൊതുഅളവുമായി.

ആ വർഷം തന്നെയാണ് അമേരിക്കക്കാരായ ജോർജ്ജ് ഈസ്റ്റ്മാൻ സംവേദന ക്ഷമത കൂടിയ പ്രത്യേകതരം സെല്ലുലോയ്ഡ് റോൾ ഫിലിം രംഗത്തവതരിപ്പിച്ചതും. അതിനു മുൻപു തന്നെ അനവധി നടന്നിരുന്നു. ഫിലിമിൽ പരീക്ഷണങ്ങൾ സെല്ലുലോയ്ഡ് 1869- ൽ ).W. ഹയർ ഫിലിം ഉണ്ടാ ക്കി. 1888- ൽ ആദ്യത്തെ റോൾഫിലിം ഫ്രഞ്ചുകാരനായ ലൂയിസ് ലി പിയറെ കണ്ടുപിടിച്ചു.

1922- ൽ 9.5mm ഫിലിമും, 1923-ൽ 16mm ഫിലിമും 1930- ൽ 18mm എന്ന ഫിലിമും കണ്ടുപിടിക്കതപ്പെട്ടു. ഡിക്സൺ ഫിലിമിന്റെ വശങ്ങളിൽ sproket holes (ക്യാമറയിലേയും പ്രൊജക്ടറിലേയും പൽചക്രങ്ങളിൽ ഫിലിം കൃത്യ മായി കറങ്ങുന്നതിനുള്ള എളുപ്പത്തിനായി നിർമ്മിച്ചു. 1891- ൽ കൈനറ്റോസ്കോപ്പ് ചിത്രങ്ങൾക്കൊപ്പം

“ഫോണോ ഗ്രാഫ് ” യന്ത ത്തിന്റെ സഹായത്തോടെ ശബ്ദവും കൂടി കേൾപ്പിച്ച് പ്രദർശിപ്പിക്കുന്ന Peep parlours നിലവിൽ വന്നു. മരംകൊണ്ടു നിർമ്മിച്ച ഒരു പെട്ടിയുടെ ഒരു വശത്തുണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ ഒറ്റക്കണ്ണുകൊണ്ട് ‘ഒളിഞ്ഞുനോക്കി കാണുന്ന ചിത്രപ്രദർശന രീതിയായിരുന്നു ഇത്. നമ്മുടെ ഇന്നത്തെ സിനിമാ തിയ്യേറ്ററുകളുടെ ഒരു ആദ്യകലാരൂപം.

എങ്കിലും നിയതമായ അർത്ഥ ത്തിലുള്ള ചരിത്ര ത്തിലെ ആദ്യത്തെ സിനിമാക്കൊട്ടക എഡിസന്റെ Black Maria ആയി രുന്നു. അമേരിക്കയിലെ സാജർസിയിൽ വെസ് ഓറഞ്ച് എന്ന എഡിസന്റെ പരീക്ഷണശാലയോടു ചേർന്ന് 1893 ൽ ആണ് ഇതിന്റെ ആരംഭം. എഡിസന്റെ കോമാളിയായ അസിസ്റ്റന്റ് ഫ്രഡ് (Red Ot’s Sneeze) ളുമായിരുന്നു ഈ ഒറ്ററിൽ – ഒറ്റദ്യശ്യ ചലച്ചിത്രത്തിൽ.

അക്കാലത്ത് എല്ലാം 50 അടി ദൈർഘ്യം മാത്രമുള്ള ഒറ്ററിൽ ചിത്ര ങ്ങളായിരുന്നു. തുടർന്ന് ക്യാമറയിലും ഫിലിമിലുമൊക്കെ ഒരു പാട് പരീക്ഷണനിരീക്ഷണങ്ങൾ ലോകത്തിന്റെ നാനാഭാഗത്തു മുണ്ടാ യി. അമേരിക്കക്കാരനായ ഹെർമൻ കാ റുടെ Mutoscope-ഉം, ജെങ്കിൻസ് – ആർമതിന്റെ Vitascope-ഉം, ബ്രിട്ടനിലെ റോബർ

ഡബ്ലൂ. പോളും ബർട്ട് എക്കേഴ്സ്റ്റും ചേർന്നു കണ്ടുപിടിച്ച് പുതിയ മോഷൻ പിക്ചർ ക്യാമറയും, Biograph projector-ഉം മറ്റും ഇത്തരത്തിലുള്ള ശ്രമങ്ങളായിരുന്നു. 1892- ൽ ജി. ബൗളി എന്നയാൾ ഫ്രാൻസിൽ ‘Cinematography’ എന്ന പദത്തിന് പേറ്റന്റ് നേടി. ക്യാമറകൾക്കും ചലച്ചിത്ര പ്രദർശന ങ്ങൾക്കുമൊക്കെ അപ്പോഴേക്കും ലോകം മുഴുവൻ സാധ്യത കളും ആവശ്യക്കാരും വർദ്ധിച്ചുവന്നു.

ഒപ്പം ഇവയിൽ പുതിയ പത് കണ്ടുപിടിത്തങ്ങളും. ഇത്തരുണത്തിലാണ് സൗന്ദര്യശാസ്ത്രപരമായി വിശ്വസിനിമയുടെ “അവതാരകരായി ത്തീർന്ന ലൂമിയർ സഹോദ ര ന്മാരുടെ’ (Lumiere Brothers) രംഗപ്രവേശം.

ലിയോണിലെ ലൂമിയർ ഫാക്ടറി ഉടമയായിരുന്ന ആന്റണി ലുമിയറുടെ മക്കളായ ലൂയി ലൂമിയറും അഗസ് ലുമിയറും (Louis and Auguste Lumiere) praxinoscopeഉം എഡിസന്റെ കൈനെറ്റോസ്കോപ്പും അടിസ്ഥാനമാക്കി കനം കുറഞ്ഞ ഒരുതരം ക്യാമറ നിർമ്മിച്ച് ഈസ്റ്റ്മാൻ ഫിലിം റോളുക ളുപയോഗിച്ച്, ആദ്യമായി മനുഷ്യരൂപങ്ങളെ അവരുടെ യഥാർത്ഥ ദൃശ്യവലുപ്പത്തിലും ഔട്ട്ഡോർ ദൃശ്യങ്ങളിലും ചിത്രീകരിക്കാനും പ്രദർശിപ്പിക്കാനും തുടങ്ങി.

1895 ഡിസംബർ 28- ന് പാരീസിലെ ‘ഗ്രാന്റ് കഫേ’യിലെ മുപ്പത്തഞ്ചുപേരുടെ സദസ്സിനു മുൻപിൽ അവതരിപ്പിയ്ക്കപ്പെട്ട ആദ്യപ്രദർശനത്തിലൂടെ സിനിമയെന്ന സാങ്കേതിക കലയുടെ പിറവി ലോകം അത്ഭുതത്തോടെ കണ്ടു mlang. ‘The Baby’s meal, Arrival of the Train, Scenes from the Board of Leons, The Girl Watching the Garden, Workers Exiting the Lumiere Factory’ ngm ഒറ്ററിൽ ചിത്രങ്ങളായിരുന്നു ഇhiere നിർമ്മാണ- പ്രദർശന സഞ്ചയത്തിൽ.

സിനിമ എന്ന കലയുടെ വിപണി സാധ്യത കണ്ട റിഞ്ഞ ലൂമിയർ സഹോദരർ തങ്ങൾ നിർമ്മിച്ച സിനിമകളുമായി ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചു. 1895 ജൂലായ് 7- ന് അവർ ഇന്ത്യയിലുമെത്തി. ബോംബെയിലെ വാട്സൺ ഹോട്ടലിലായി രുന്നു ആദ്യപ്രദർശനം. പിന്നീടുള്ള കാലം ലോകസിനിമയിൽ പരീക്ഷണങ്ങളുടേതാ യിരുന്നു.

സീനിൽ തീവണ്ടി പാഞ്ഞുവരുന്നതും മറ്റും ആദ്യ മായി കണ്ടപ്പോൾ അമ്പരന്ന് തിയേറ്ററിൽ നിന്നിറങ്ങി ഓടുകയും മറ്റും ചെയ്ത ആദ്യകാല പ്രേക്ഷകരുടെ കൗതുകങ്ങളും കാഴ്ച യുടെ ശീലങ്ങളും മുന്നോട്ടുപോയി. ഒറ്ററീൽ ചിത്രങ്ങൾ അപ്പോ ഴേക്കും കാണികളിൽ വിരസത

നിറച്ചുതുടങ്ങിയിരുന്നു. അവർ പുതുമയ്ക്കും പ്രതിഭയ്ക്കും വേണ്ടിയുള്ള അന്വേഷണങ്ങൾ തുടങ്ങി. 1896 – ൽ ലോകത്തിലെ ആദ്യ കഥാചിത്രമായ The Soldiers of courtship നിർമ്മിക്കപ്പെട്ടു. 1902 – ൽ ഫാൻസിൽ, ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയായ A Trip to the Moon ജോർജ്ജ് മെലീസ് നിർമ്മിച്ചു.

1903ൽ സൗന്ദര്യ ശാസ്താന ദണ് ഡങ്ങൾ മുഴുവനായും പാലിയ്ക്കപ്പെട്ട ആദ്യത്തെ സമ്പൂർണ്ണ ഫീച്ചർ സിനിമയായ The Great Train Robbery നിർമ്മിക്കപ്പെട്ടു. എഡ്വിൻ എസ്. പോർട്ടർ ആയി രുന്നു 12 മിനിറ്റ് ദൈർഘ്യമുളള ഈ ചിത്രത്തിന്റെ സംവിധായ കൻ. ആദിമദ്ധ്യാന്തപ്പൊരുത്തവും നിയതമായ ഒരു കഥാഘട നയുമുള്ള ലക്ഷണയുക്തമായ ആദ്യ ചലച്ചിത്രം.

കുതിരപ്പുറത്തെത്തുന്ന ഒരു കൂട്ടം കൊള്ളക്കാർ സ്റ്റേഷൻ മാസ്റ്ററെ കെട്ടി യിട്ട് ട്രെയിൻ കൊള്ളയടിയ്ക്കുന്നതും, മകളുടെ തന്ത്രപരമായ ഇടപെടലിലൂടെ പോലീസെത്തി ഏറ്റുമുട്ടൽ നടത്തുന്നതും മറ്റുമാണ് കഥാതന്തു. വൈൽഡ്/വെസ്റ്റേൺ സിനിമകളുടെ തുടക്കവും ഇവിടെയാണ്. 1913ൽ ലോകത്തെ ആദ്യ

സൂപ്പർഹിറ്റ് സിനിമയുണ്ടായി. അമേരിക്കൻ വേശ്യാവൃത്തിയെക്കുറിച്ചുള്ള ജോർജ്ജ് ലോണി ടക്കുടെ Traffic in Dolls. പിന്നീട് ലെവ് കുളക്കോവ്, ഗ്രിഫിത്ത്, ഐസൻസ്റ്റീൻ, പുദേവ്കിൻ തുടങ്ങിയ ചലച്ചിത്ര വൈയാകരണന്മാരിലൂടെ സിനിമ അതിന്റെ സൗന്ദര്യശാസ്ത്ര മാനദണ്ഡങ്ങൾ പടുത്തുയർത്തി. ചാപ്ലിന്റേയും ഹിച്ച്കോക്കിന്റേയും മറ്റും നിശ്ശബ്ദ സിനിമകൾ | നിത്യവിസ്മയങ ലോകസിനിമയിലെ ളായി മാറി.

Birth of a Nation, Intolerance, Benhur, Battleship Potemkin, The Mother, Bicycle Thieves, Rashamon, Seventh Seal കാവ്യങ്ങൾ സിനിമയെന്ന കലയുടെ ശക്തി സൗന്ദര്യങ്ങളായി. ചാപ്ലിൻ, വാൾട്ട് ഡിസ്നി, ജോൺ ഫോർഡ്, വിക്ടോറിയ ഡിസി, അകിരാ കുറോസോവ, ഇൻമർ ബർമൻ, ഡേവിഡ് ലീൻ, റോബർട്ട് ഫ്ളാവർട്ടി, ജോൺ ഗ്രിയേഴ്സൺ തുടങ്ങി പല പ്രഗത്ഭ സംവിധായകരും ലോക സിനിമയെ സമ്പന്നമാക്കി. സിനിമയാകട്ടെ നിശ്ശബ്ദതയിൽ നിന്ന് ശബ്ദത്തിന്റെ ലേക്കും, ബ്ലാക്ക് ആന്റ് ധാരാളിത്തത്തി വൈറ്റിൽ നിന്ന് വർണ്ണചിത്രങ്ങളിലേക്കും വഴിമാറി.

ശബ്ദസിനിമ

ചലച്ചിത്ര ചരിത്രവികാസങ്ങൾക്കിടെ ഇതുവരെയും സിനിമ നിർ

ബദ്യശ്യങ്ങളിലൂടെയായിരുന്നു ജനങ്ങളോട് സംവദിച്ചുകൊ ണ്ടിരുന്നത്. ആദ്യകാലങ്ങളിൽ വ്യാഖ്യാതാക്കളും പിന്നണി സംഗീതജ്ഞരും തിരശ്ശീലക്കു പുറകിലിരുന്ന സിനിമയ്ക്ക് ശബ്ദം നൽകിക്കൊണ്ടിരുന്നു, നാടകത്തിലേതെന്നപോലെ. പ്രധാന സംഭാഷണങ്ങളൊക്കെ എഴുതി കാണിക്കും – Sub titles).

നിശ്ശബ്ദസിനിമയുടെ കാലത്ത് ഈ സംഗീതം വളരെ പ്രധാന വുമായിരുന്നു. എന്നിട്ടും ചാപ്ലിനടക്കമുള്ള പല പ്രഗത്ഭ ചലച്ചി ത്രകാരന്മാരും സിനിമയിൽ ശബ്ദം വരുന്നതിനെ വല്ലാതെ എതിർത്തിരുന്നു. ദൃശ്യങ്ങളുടെ ശക്തി സൗന്ദര്യങ്ങളെ ശബ്ദ ത്തിന്റെ കടന്നുവരവ് നശിപ്പിക്കുമെന്നായിരുന്നു അവരുടെ ഭയം. എങ്കിലും ലോകത്തിന്റെ പല കോണുകളിലും സിനിമ യിലെ ശബ്ദവിന്യാസത്തിനായുള്ള പരീക്ഷണങ്ങൾ നിർബാധം തുടരുകയുണ്ടായി.

എഡിസൺ തന്റെ ചിത്രങ്ങളോടൊപ്പം ശബ്ദപഥം പ്രത്യേകം ഡിസ്കകൾ ഉപയോഗിച്ച് ഫോണോഗ്രാ ഫിലൂടെ കേൾപ്പിച്ചു. പിന്നീടത് ‘ഗ്രാമഫോൺ ആയി. ഫിലിമി നോടൊപ്പം കറങ്ങി ശബ്ദമുണ്ടാക്കുന്ന ‘ബെർലിനർ ഗ്രാമ, ഫോൺ’ 1896 – ൽ ചാൾസ് പാത്തേ നിർമ്മിച്ചു. ഫ്രാൻസിലേ ലിയോൺ ഗോമണ്ട് തന്റെ ‘ഗോമണ്ട്

കാണാഫോണി ലൂടെ ദൃശ്യങ്ങൾക്കൊപ്പം പ്രത്യേക ശബ്ദപഥവും ചലിപ്പിച്ചു. 1907ൽ ദേ ഫോറസ്റ്റ് എന്നയാൾ ‘ഓഡിയോൺ ട്യൂബിലൂടെയുള്ള ശബ്ദം സ്പീക്കറുകളിലൂടെ കേൾപ്പിച്ചു. ഫിലിമിൽ തന്നെ ശബ്ദം രേഖപ്പെടുത്താനുള്ള വിവിധ പരീക്ഷ ണങ്ങൾക്കായി പലരും ശ്രമിച്ചു. ഓർലാന്റോ കെല്ലം, യൂജിൻ ലോസ്റ്റ്, സെൻ ബെർഗ്ലാ തുടങ്ങി നിരവധിപേർ ഇതിനുള്ള പരീ ക്ഷണങ്ങളിൽ

പിന്നീട് ശാസ്ത്രീയമായി ഇതു തെളിയിച്ചത് തോമസ് ബി ലാബർട്ട് എന്ന ശാസ്ത്രജ്ഞനാണ്. ലീ ഫോറസ്റ്റ് കണ്ടുപിടിച്ച ഫോണോ ഫിലി മിലാണിത് റെക്കോർഡ് ചെയ് ത്. ഇത്തരത്തിൽ ഫിലിമിൽ ശബ്ദം രേഖപ്പെടുത്തിയ ആദ്യ ചലച്ചിത്രമെന്ന് ഖ്യാതി 1926- ൽ നിർമ്മിക്കപ്പെട്ട ‘ഡോ ജുവാൻ എന്ന സിനിമയ്ക്കാണ്.

ദൃശ്യത്തോടൊപ്പം ശബ്ദപഥവും ഫിലിമിൽ രേഖ പ്പെടുത്തിയ ലോകത്തെ ആദ്യസിനിമ Jazz Singer (1927) ആണ്, സിനിമയിലെ നായക കഥാപാത്രമായ അൽ ജോൺസൺ പറയുന്നു ‘ഒരു മിനിറ്റ്, ടു – ടു ആട് ടുട്സി എന്ന ഗാനം കേൾക്കണോ – ഇതാ കേട്ടോളൂ’ എന്ന വിധമുള്ള ആദ്യ ശബ്ദ പഥം 1927 ഒക്ടോബർ 6ന് സിനിമയുടെ ചരിത്രത്തിന്റെ ഭാഗ

മായി മാറി. മൂന്ന് പാട്ടുകളും ഈ ചിത്രത്തിലുണ്ടായിരുന്നു. 1928 – ൽ നിർമ്മിക്കപ്പെട്ട യൂണിവേഴ്സൽ പിക്ച്ചേഴ്സിന്റെ Lights of New York ആണ് ആദ്യ മുഴുനീള സംസാര ചിത്രം. ബോക്സോഫീസ് വിജയമായിരുന്നു ചിത്രത്തിന്.

ആ വർഷം തന്നെ വാൾട്ട് ഡിസ്നി തന്റെ “Steamboat Willie’ എന്ന ആദ്യ മിക്കിമൗസ് കാർട്ടൂൺ ശബ്ദചിത്രം അവതരിപ്പിച്ചു. 1929 – ൽ ഇന്ത്യയിലെ ആദ്യശബ്ദ ചിത്രപ്രദർശനം നടന്നു. Melody of Love. 1931- ൽ ഹിന്ദി- ഉറുദു ഭാഷകളിൽ ഇന്ത്യ യിലെ ആദ്യ ശബ്ദചിത്രം ‘ആലം ആര് നിർമ്മിക്കപ്പെട്ടു.

ആർദേശിർ ഇറാൻ ശബ്ദ സംവിധായകൻ. മലയാളത്തിലെ ആദ ശബ്ദചിത്രം ‘ബാലൻ’ (1936) എസ്. നെട്ടാണിയായിരുന്നു ചലച്ചിത്രകാരൻ.

വർണസിനിമ

സിനിമയിൽ ശബ്ദം രേഖപ്പെടുത്തപ്പെട്ട കാലം മുതൽക്കേ തന്നെ കളർ സിനിമയ്ക്കായുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഒരുപക്ഷേ. Kinema Colour, Prismo Colour തുടങ്ങി പലവിധ സംവിധാനങ്ങൾ ആദ്യകാലങ്ങളിൽ പരീക്ഷി വൈറ്റ് ഫിലിമിൽ തന്നെ യ്ക്കപ്പെട്ടിരുന്നു. ബ്ലാക്ക് മുമ്പിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ട് അവയ്ക്കു വിവിധ വർണ്ണങ്ങളിലുളള കളർച്ചില്ലുകൾ (filtes)

വച്ച് പ്രൊജക്ഷൻ നടത്തുന്ന വിദ്യയായി രുന്നു ആദ്യകാലങ്ങളിൽ. പിന്നീട് ടെക്നിക്കുളർ (3 strip techni colour) പ്രാഥമിക നിറങ്ങളായ നീല, ചുവപ്പ്, പച്ച എന്നിവ) സമ്പ്ര ദായം ഉടലെടുത്തു. ഹോളിവുഡ് സിനിമകളിലും മറ്റും അതിനു മുൻപുതന്നെ 2 strip technicolour ഉപയോഗിച്ചിരുന്നു. പിന്നീട് വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ ചിത്രങ്ങളിലായിരുന്നു വർണ്ണ സങ്കലനം സർഗാത്മകമായി ഉപയോഗിക്കപ്പെട്ട

നൂതനമായ അവരതിനായി വിനിയോഗിച്ചു. Flowers of Trees (1932), The Three Little Pigs (1933) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ മായ വർണ്ണചിത്രം win mozos Silly Symphonies (Flowes and Trees) ആണ്.

ആദ്യത്തെ 3- സിപ് ടെക്നികളർ’ മുഴു Becky Sharp 8mm, 16mm, 35mm, സിനിമാസ്കോപ്പ്, 70mm, 3D, സൂപ്പർസ്കോപ്പ്, റിയൽസ്കോപ്പ്, വിസ്താവിഷൻ, പാനാവിഷൻ എന്നിങ്ങനേയും, ക്യാമറയിലും പ്രൊജക്ഷനിലും കൈനെറ്റോസ്കോപ്പിൽ തുടങ്ങി ഡിജിറ്റൽ സിസ്റ്റം വരെയും സിനിമയുടെ സാങ്കേതികത വളർന്നു.

ഇന്ത്യൻ സിനിമ

ലൂമിയർ സഹോദരങ്ങളുടെ ബോംബെ വാട്സൺ ഹോട്ടലിലെ ആദ്യ സിനിമാപ്രദർശനത്തോടെ (1896) ഇന്ത്യൻ ചലച്ചിത്രനിർമ്മാതാക്കളുടേയും ആവിർഭാവമായി. എവിടെയുമെന്നതുപോലെ ലഘുചിത്രങ്ങളുടെ നിർമ്മാണമായിരുന്നു തുടക്കം.

ഹരിശ്ചന്ദ്ര സഖാരാമ ജഡ്വഡേക്കർ എന്നയാൾ ലണ്ടനിൽ നിന്നുള്ള ക്യാമറ യുപയോഗിച്ച് അക്കാലത്ത് ബോംബെയിൽ നടന്ന ഒരു ഗുസ്തി മത്സരം ചിത്രീകരിച്ചതാവണം ആദ്യശ്രമം.

ആദ്യ ഇന്ത്യൻ നിയതമായ സിനിമ 1912-ൽ ആർ.ജെ.തോർ നിർമ്മിച്ച “പുണ്ഡലിക് ആണ്. 1913- ൽ “രാജാ ഹരിശ്ചന്ദ് എന്ന 5-റീൽ സിനിമ നിർമ്മിച്ചുകൊണ്ട് ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെ രംഗത്തെത്തി. തദ്ദേ ശീയമായി നിർമ്മിക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമയാണിത്.

സിനിമ – സംസ്കാരവാഹിയോ? 
സംസ്കാര സംഹാരിയാ
ആധുനികകാലത്തെ ഏറ്റവും പ്രചാരമുളള
ദൃശ്യകലയെന്ന നിലയ്ക്ക് സിനിമ
മനുഷ്യസംസ്ക്കാരത്തിൽ ചെലുത്തുന്ന സ്വാധീനം

വ്യാപകമാണ്. സിനിമയ്ക്ക് വിഷയീഭവിക്കാവുന്ന വിഭ വങ്ങളില്ല. മനുഷ്യന്റെ ചിന്തയെയും ചെയ്തികളേയും സിനിമ ചിലപ്പോഴെല്ലാം ശക്തമായി സ്വാധീനിക്കാറുണ്ട്. മനുഷ്യജീവിത ത്തിൽ അസാമാന്യമെന്നും അത്ഭുതകരമെന്നും വിളിക്കപ്പെടുന്ന പലതിനെയും സിനിമ ആവിഷ്ക്കരിക്കുന്നു.

ഒരു ദൃശ്യകലാരു പമെന്ന നിലയിൽ സിനിമ നിർവഹിക്കുന്ന വൻപഷക ശ്രദ്ധ തന്നെയാണ്; സംസ്കാരത്തെ വളർത്താനും ഇകഴ്ത്താനും കാരണമാകുന്നത്. 70കളിൽ അമേരിക്കയിൽ പ്രബലമായിരുന്നരതിക്രീഡാകേന്ദ്രീകൃതമായിരുന് ന സിനിമാ വ്യവസായം അമേരിക്കൻ സംസ്കാരത്തിൽ ദുഷ്പ്രേരണകൾക്ക് കാരണമായി.

ഇത് യൂറോപ്യൻ സിനിമാലോകത്തും, പിൽക്കാലത്ത് ലാറ്റിനമേരിക്കയിലും തുടർന്ന് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും നീണ്ടു. പാശ്ചാത്യരാജ്യങ്ങളിൽ അശ്ലീലസിനിമകൾ കാണുന്നതി നുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെട്ട നിലയിലാണ്. അതു കൊണ്ടുതന്നെ ഇത്തരം സിനിമകൾക്കുളള പ്രേക്ഷകർ ചെറുപാ യത്തിൽ തന്നെ

എളുപ്പത്തിൽ അകപ്പെടുന്നു. ഇത് അവരുടെ യൗവ്വനത്തിലും മദ്ധ്യവയസ്സിലും സാന്മാർഗ്ഗിക കാഴ്ചപ്പാടുകളിൽ പ്രതിഫലിക്കും. 1982ൽ ഓസ്കാർ പുരസ്കാരം നേടിയ ഗാന്ധി യെന്ന സിനിമ ഗാന്ധിയെന്ന് സാത്വികരൂപത്തെ ലോകത്തിനു മുൻപിൽ അടുത്തറിയുന്നതിനും ആദരണീയനാക്കുന്നതിനും കാരണമായി.

മലയാളഭാഷയിലും മറ്റു പ്രാദേശിക ഭാഷകളിലും സംവേദനം ചെയ്യപ്പെടുന്ന സിനിമയ്ക്ക് പത്തിന്റെ പ്രദേശത്തിന്റെ സാംസ്കാരിക മ പ്രതിഫലനങ്ങൾ തന്നെയാണ്. വേഷവിധാനങ്ങ ളിൽ വരുത്തുന്ന സ്വാധീനങ്ങളെ ശ്രദ്ധിക്കുക. സിനിമകൾ സൂചി കങ്ങളാകുന്ന എത്രയിനം വസ്ത്രധാരണ രീതികളും വസ്ത്രഡി സൈനുകളുമാണുള്ളത്.

മലയാളത്തിൽ ഇറങ്ങിയ ഒരു സിനിമ കഞ്ചാവിന്റെ ഉപയോഗത്തെ ത്വരിതമാക്കിയെന്ന ആരോപണ മേൽക്കുകയുണ്ടായി. അനിയത്തിപ്രാവ് സിനിമയിലൂടെ കേരളീ യർക്കിടയിൽ ഒരു ചുരിദാർ ഡിസൈൻ പ്രചരിച്ചത് നമ്മൾ മറന്നിട്ടില്ല. നരസിംഹം സിനിമയിലൂടെ കേരളീയരിൽ പ്രചരിച്ച ‘മോനേ ദിനാശാ പ്രയോഗവും, രാജമാണിക്യം സിനിമയിലൂടെ പ്രചരിച്ച ‘യവൻ പുലിയാണ്

കേട്ടോ’ മലയാളി സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെയാണ് കാണിക്കുന്നത്. സമൂഹത്തിലുണ്ടാകുന്ന വളർച്ചയും തളർച്ചയും ഉന്മാദവും ഉത്സാഹവും ഭീഷണിയും സംസ്കാരിക ശോഷണവും എല്ലാം തന്നെ സിനിമയെ ബാധിക്കുന്നു. നന്മയെ ചൂണ്ടുപലകയാക്കുന്ന സാന്മാർഗിക സങ്കൽപ്പങ്ങൾക്ക് ഊർജ്ജം പകരുന്നു.

മൂല്യവത്തായ സിനിമകൾ തന്നെ. മനുഷ്യരാശിക്ക് അതിന്റെഗുണ പരമായ വളർച്ചയ്ക്കും വളമാകുന്നത്. അല്ലാത്തപക്ഷം വികല മനസ്സുകളുടെ അപകടം നിറഞ്ഞ ഒരു മുൾക്കാടായിരിക്കും സിനിമയ്ക്ക് സൃഷ്ടിക്കാനാവുക.

അധികവായന

സിനിമ ഒരു ഉത്പന്നമാണ്. എല്ലാ ഉത്പന്നങ്ങളേയും പോലെ അതും കമ്പോളടിസ്ഥാനത്തിൽ മൂല്യം നിർണ്ണയിക്കുന്നുണ്ട്. നാം ജീവിക്കുന്ന സാമ്പത്തിക സാമൂഹിക വ്യവസ്ഥയിലെ സ്വാധീനങ്ങളുടെ ജയാപജയത്തോടെയാണ് അതിന്റെ വിജയം നിലനിൽക്കുന്നത്. വസ്തുക്കൾ മാത്രമല്ല വിനിമയം ചെയ്യപ്പെടുന്നത്. ആശയങ്ങളും – ഭാഷയും സാംസ്കാരിക ഉത്പന്നങ്ങളുമെല്ലാം

വിനിമയം ചെയ്യു ന്നുണ്ട്. സംഗീതം, നാടകം, സ്വരം, സാഹിത്യം, ചിത്രകല എന്നിവ യെല്ലാം ഇങ്ങനെ വിനിമയം ചെയ്യുന്നതിൽപ്പെടുന്നു. സംഗീതം, നം, വസ്ത്രം എന്നിവയെല്ലാം ചില സംസ്ക്കാരത്തിൽ കൂടു തൽ വിജയസാധ്യത നേടുമ്പോൾ മറ്റു ചിലയിടത്ത് പരാജയപ്പെടാറുണ്ട്. എന്നാൽ അവ വിലയിരുത്തപ്പെടുന്നത് അവയുടെ ഉള്ള ടക്കത്തിന്റെ അടിസ്ഥാനത്തിലാണ്.

നിരന്തരം രൂപാന്തരം പ്രാപിക്കുന്ന കമ്പോളം ഒരുപക്ഷെ സിനിമയുടേതായിരിക്കും. അതിനാൽ പരിണാമ പ്രക്രിയക്ക് പൂർണ്ണ മായും വിധേയമാക്കപ്പെട്ട സാംസ്കാരിക ഉൽപ്പന്നമാണ് സിനിമ. ഇതിനെ മറികടക്കുന്ന സിനിമകൾ അതിന്റെ അവതരണശൈലി യിൽ കൃത്യത പാലിക്കുന്ന ആസ്വാദകതലങ്ങളെ മറികടക്കുന്ന അത്ഭുതങ്ങളാണ്.

പലതരം സിനിമകൾ നിലനിൽക്കുന്നതിനാൽ അവ തീവ്രമായി സംസ്കാരത്തോട് വർഗ്ഗസമരം നടത്തുക യാണ്. അതിനാൽ സമൂഹത്തിന്റെ മൂല്യങ്ങളെ നിർണ്ണയിക്കു കയും നവീകരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രകിയ യാണ് സിനിമ. ജനപ്രിയ സിനിമകൾ ഒന്നുംതന്നെ അംഗീകൃത സാമൂഹികമ ര്യാദകളെ മറികടക്കാൻ ധൈര്യപ്പെടുന്നവയല്ല. മാത്രമല്ല അതിലെ

യാഥാർത്ഥ്യങ്ങൾ ഒരുപക്ഷേ ജീവിത യാഥാർത്ഥ്യങ്ങ ളാകണമെന്നില്ല. സൂക്ഷ്മമായി പറഞ്ഞാൽ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ സംബന്ധിച്ച് സിനിമ നൽകുന്നുവെന്നു പറയുന്ന ആസ്വാദനം വിപരീത ഫലങ്ങളിലേയ്ക്കായിരിക്കും കടന്നു പോവുക. അത് സ്വപ്നത്തിൽ നില നിൽക്കുന്നതും യഥാർത്ഥത്തിൽ സംഭവിക്കാത്തതും

ആസ്വാദകർ നിലവിലുള്ള സാംസം അടയാളങ്ങളെ അറിയണം. സിനി മാറ്റിമറിക്കുന്ന യാഥാർത്ഥ്യങ്ങളെ അതിന്റെ തലത്തിൽ തന്നെ അംഗീകരിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ അയഥാർത്ഥ വസ്തുക്കളെ യാഥാർത്ഥ്യവൽക്കരിക്കുന്നതിൽ സംതൃപ്തി നേടേ ണ്ടതായി വരും.

മാത്രമല്ല സംസ്കാരത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത മൂല്യങ്ങളെ ഉയർത്തിക്കാണിച്ചു തൃപ്തിപ്പെടുന്ന അത് എത്രത്തോളം സിനിമയെന്ന ഉത്പന്നത്തെ പരിപോഷിപ്പിക്കും എന്നത് ചിന്തിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് റെഡ് ചില്ലീ സിലെ മോഹൻലാൽ, മോഹൻലാൽ എന്ന കഥാപാത്രത്തിനു വേണ്ടി ബാക്കി കഥാപാത്രങ്ങൾ വഴങ്ങിനിൽക്കുന്നു. അസ്വാ ഭാവികമായ സന്ദർഭങ്ങൾ ഈ നായകന്റെ പേരിൽ

കാണികൾക്ക് വിശ്വസിക്കേണ്ടി വരുന്നു. ലാലിന്റെ ഓർമ്മ നഷ്ടപ്പെടൽ അഭി നയം അസഹ്യപ്പെടുത്തുന്ന ഒന്നാണ്. പടയപ്പയിൽ രജനീകാന്ത് കാൽവിരൽകൊണ്ട് കാളയുടെ കയറ് ചവിട്ടിപ്പിടിക്കുന്നതും ഇവിടെ ആൾദൈവത്തിന്റെ സാംസ്കാരിക പ്രവണതയെ കാണിക്കുന്നു.

നല്ല ആശയത്തെ നല്ല സിനിമയാക്കുക എന്ന ഉയർന്ന തലത്തിലേയ്ക്ക് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന പ്രതിബന്ധ ങ്ങളായിരിക്കും ഒരുപക്ഷെ ജനപ്രിയ സിനിമകൾ ഉത്തമസിനിമ കൾ എന്ന വേർതിരിവ് രൂപപ്പെടുത്തുന്നത്.

ഇതൊക്കെയാണ് ങ്കിലും ഈ ലോകത്ത് വ്യത്യസ്തമായി ജീവിക്കുന്ന മനുഷ്യൻ സാധാരണക്കാരെപ്പോലെ പെരുമാറാൻ ശക്തിനേടിയവരാണ്. എന്നാൽ അവരുടെ ജീവിത പ്രശ്നങ്ങൾ സിനിമയാകുമ്പോൾ എന്തുകൊണ്ടാണ് ജനപ്രിയത്തിൽ നിന്ന് മാറിപ്പോകുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും നാം മാറിപ്പോകുന്ന ഇടങ്ങൾ ജനപ്രിയത്തിൽ നിന്നുള്ള അകൽച്ചയാണെന്ന്.

Conclusion: 

The relationship between cinema and society is a complex and comprehensive one. However, it is clear that this relationship creates an artistic cycle. This cycle reinforces each other, enriching both cinema and society.

ओजोन विघटन का संकट Summary in Hindi

ओजोन विघटन का संकट Summary in Hindi (1)

ओजोन पृथ्वी के वायुमंडल की एक परत है जो सूर्य से आने वाली हानिकारक पराबैंगनी (UV) विकिरण से पृथ्वी को बचाती है। ओजोन विघटन वह प्रक्रिया है जिसमें ओजोन परत क्षतिग्रस्त हो जाती है और इसकी सुरक्षात्मक क्षमता कम हो जाती है।

ओजोन विघटन का संकट एक गंभीर पर्यावरणीय मुद्दा है जो मानव स्वास्थ्य और पर्यावरण दोनों के लिए खतरा है। ओजोन परत में क्षति के परिणामस्वरूप त्वचा कैंसर, मोतियाबिंद और अन्य स्वास्थ्य समस्याओं का खतरा बढ़ सकता है। इसके अलावा, ओजोन परत में क्षति पौधों और जानवरों को भी नुकसान पहुंचा सकती है।

ओजोन विघटन का संकट Summary in Hindi

ओजोन विघटन का संकट लेखक का परिचय

ओजोन विघटन का संकट लेखक का नाम : डॉ कृष्ण कुमार मिश्र। (जन्म 15 मार्च, 1966.)

ओजोन विघटन का संकट प्रमुख कृतियाँ : लोक विज्ञान, समकालीन रचनाएँ, विज्ञान-मानव की यशोगाथा, जल-जीवन का आधार आदि।

ओजोन विघटन का संकट विशेषता : हिंदी साहित्य में विज्ञान संबंधी लेखन कार्य में विशेष पहचान। आपने विज्ञान को लोकप्रिय बनाने और जनमानस तक पहुँचाने का उल्लेखनीय कार्य किया है। लोक विज्ञान के अनेक विषयों पर हिंदी में व्यापक लेखन किया है। विज्ञान से संबंधित आपकी अनेक मौलिक एवं अनूदित पुस्तकें प्रकाशित हुई हैं। डॉ कृष्ण कुमार मिश्र विज्ञान लेखन की समकालीन पीढ़ी के सशक्त लेखक हैं।

ओजोन विघटन का संकट विधा : विज्ञान संबंधी लेख।

ओजोन विघटन का संकट विषय प्रवेश : प्रस्तुत निबंध में लेखक बता रहे हैं कि मनुष्य अपनी सुविधाओं के लिए, जीवन को आरामदायक बनाने के लिए दिन-रात नए-नए आविष्कार करता रहता है। इन नवीन खोजों के कारण पर्यावरण दिन-ब-दिन प्रदूषित होता जा रहा है। हमारी स्वार्थी प्रवृत्ति के चलते सूर्य से आने वाली हानिकारक पराबैंगनी किरणों को रोकने के लिए पर्यावरण में विद्यमान ओजोन परत को क्षति पहुँच रही है। आज हालात की यह माँग है कि ओजोन को होने वाली क्षति को हम रोकें ताकि इस सृष्टि को विनाश से बचाया जा सके।

ओजोन विघटन का संकट पाठ का सार

आज का युग विज्ञान और प्रौद्योगिकी का युग है। पूरी दुनिया में भौतिक विकास की होड़ लगी हुई है। विकास की इस दौड़ ने जिन समस्याओं को जन्म दिया है, इनमें प्रदूषण की समस्या चिंतनीय है। हवा, पानी, मिट्टी सभी प्रदूषण की गिरफ्त में आ चुके हैं। इनमें भी पर्यावरणीय प्रदूषण बहुत बड़े संकट का रूप ले चुका है।

ओजोन विघटन का संकट Summary in Hindi 1

पर्यावरण में विद्यमान अनेक गैसों में एक गैस है ओजोन। यह गैस मानव स्वास्थ्य के लिए तो हानिकारक है, परंतु वायुमंडल में मौजूद यही गैस हमारी रक्षा भी करती है। यह गैस धरती के वायुमंडल में 15 से 20 किलोमीटर की ऊँचाई तक पाई जाती है।

यह ओजोन गैस बाह्य अंतरिक्ष से आने वाली पराबैंगनी किरणों को अवशोषित करके उन्हें धरती पर आने से रोकती है। यदि ये किरणें धरती की सतह तक चली आएँ तो एक ओर तो धरती के तापमान में वृद्धि होगी, दूसरी ओर त्वचा संबंधी अनेकानेक व्याधियाँ फैलेंगी। वायुमंडल में स्थित ओजोन की परत हमें इन घातक किरणों से बचाती है।

विकास की दौड़ का हिस्सा बनकर हमने सभी संसाधनों का अंधाधुंध इस्तेमाल किया है। जिसके कारण प्राकृतिक संतुलन चरमरा गया है। दैनिक जीवन में कीटनाशक, प्रसाधन सामग्री, दवाएँ, रंग-रोगन, फ्रिज तथा एयरकंडिशनिंग में प्रशीतन का अहम स्थान है। सन 1930 से पहले प्रशीतन के लिए अमोनिया और सल्फर डाइऑक्साइड गैसों का इस्तेमाल किया जाता था, जो अत्यंत तीक्ष्ण होने के कारण मानव स्वास्थ्य के लिए हानिकारक थीं।

तीस के दशक में क्लोरो फ्लोरो कार्बन (सी एफ सी) नामक यौगिक की खोज हुई। रंगहीन, गंधहीन, अक्रियाशील और अज्वलनशील होने के कारण बड़े पैमाने पर सी एफ सी यौगिकों का उत्पादन होने लगा और घरेलू कीटनाशक, प्रसाधन सामग्री, दवाएँ, रंग-रोगन, यहाँ तक कि रेफ्रिजिरेटर और एयरकंडिशनर में इनका खूब इस्तेमाल होने लगा। 1974 में एक अमेरिकी वैज्ञानिक एफ एस रोलैंड ने बताया कि सी एफ सी यौगिक धरती की ओजोन परत को नष्ट कर चुके हैं। क्योंकि सी एफ सी यौगिक इस्तेमाल में आने के बाद वायुमंडल में पराबैंगनी किरणों के संपर्क में आते हैं।

ओजोन विघटन का संकट Summary in Hindi

ओजोन विघटन संकट पर विचार करने के लिए अनेक देशों की पहली बैठक 1985 में विएना में हुई। बाद में सितंबर 1987 में कनाडा के मांट्रियल शहर में बैठक हुई, जिसमें दुनिया के 48 देशों ने भाग लिया था। इसके तहत यह प्रावधान रखा गया कि 1995 तक सभी देश सी एफ सी की खपत में 50 प्रतिशत की कटौती तथा 1997 तक 85 प्रतिशत की कटौती करेंगे। सन 2010 तक सभी देश सी एफ सी का इस्तेमाल एकदम बंद कर देंगे। इस दौरान विकसित देश नए प्रशीतकों की खोज में विकासशील देशों की आर्थिक मदद करेंगे।

चुनिंदा शेर Summary in Hindi

चुनिंदा शेर Summary in Hindi

चुनिंदा शेर” वे शेर हैं जो अपने भाव, विचार और भाषा के कारण विशेष रूप से उल्लेखनीय होते हैं। ये शेर अक्सर एक विचार को संक्षेप में और प्रभावी ढंग से व्यक्त करते हैं। वे हमें जीवन के बारे में सोचने और अपनी राय बनाने के लिए प्रेरित कर सकते हैं।

चुनिंदा शेर Summary in Hindi

चुनिंदा शेर कवि का परिचय

चुनिंदा शेर कवि का नाम : कैलाश सेंगरय। (जन्म 16 फरवरी, 1954.)

चुनिंदा शेर प्रमुख कृतियाँ : सूरज तुम्हारा है (गजल संग्रह), यहाँ आदमी नहीं, जूते भी चलते हैं, सुबह होने का इंतजार (कहानी संग्रह), अभी रात बाकी है (अनूदित साहित्य) आदि।

चुनिंदा शेर विशेषता : कैलाश सेंगर जी की कविताएँ सहज-सरल भाषा में लिखी गई हैं, जिनमें आम आदमी की जिंदगी में व्याप्त वेदना, भावना आदि की अभिव्यक्ति है। गजल, गीत, कविता, कहानी, नाटक और पत्रकारिता के क्षेत्र में आपका योगदान उल्लेखनीय है। कथानक के तीखेपन और मौलिक प्रयोगों के कारण कैलाश सेंगर अत्यंत लोकप्रिय हैं। विधा उर्दू कविता का लोकप्रिय प्रकार गजल है। इस विधा की लोकप्रियता के फलस्वरूप हिंदी साहित्य में भी इसने अपनी जगह बना ली है और प्रेम की भावभूमि से हटकर यथार्थ की जमीन पर खड़ी है।

चुनिंदा शेर विषय प्रवेश : प्रस्तुत गजलों में सामाजिक विषमता, अव्यवस्था, आम आदमी की विवशताओं को विभिन्न चित्र शब्दों के माध्यम से अभिव्यक्त किया गया है।

चुनिंदा शेर कविता का सरल अर्थ

(1) गजलों से खुशबू …………………………………………. हुनर देता है।

कैलाश जी का यह मानना है कि कवि अपनी गजलों से, अपनी कविताओं से खुशबू फैलाने में सक्षम होता है। वह अपनी कृतियों से चट्टानों पर भी फूल खिला सकता है अर्थात असंभव कार्य को संभव करके दिखा सकता है, क्रांति ला सकता है।

परिंदे ईश्वर से शिकायत कर रहे हैं कि हे मालिक कभी तो हमारी बात भी सुनो। ऐसा प्रतीत होता है कि जो दाना आपकी कृपा से हमें प्राप्त होता है, उसमें भी कीड़े लगे हैं। अर्थात आपकी कृपा भी अब प्रदूषित हो गई है।

चुनिंदा शेर Summary in Hindi 1

कवि जिंदगी में आई परेशानियों से अप्रभावित हुए बिना उनका इस प्रकार सामना करते रहे कि वहीं से मानो उजाले फूट पड़े। सारी परेशानियाँ इस प्रकार समाप्त हो गईं मानो कभी थी ही नहीं।

कवि कहते हैं कि ऐसा प्रतीत होता है कि हर सुबह हमारे लिए एक नया संदेश लेकर आती है। रात्रि के घोर अंधकार में जुगनू है द्वारा फैलाए गए हल्के से प्रकाश में भी आशा की एक किरण छिपी होती है।

कवि नित्य नए सपने देखता था, जागती आँखों के सपने। वह नहीं जानता था कि उसके सपनों में, उसके विचारों में क्रांति का बीज छिपा है। उसके द्वारा आसमान पर लिखे गए सपने एक दिन क्रांति का रूप ले लेंगे।

हँसी और आँसू मनुष्य के जीवन के दो अंग हैं। परंतु आज है हर मनुष्य अपने जीवन की विसंगतियों से इस कदर त्रस्त है कि वह नहीं चाहता कि दूसरा कोई भी अपने आँसुओं से उसका कंधा भिगोए। अतः अच्छा यही रहेगा कि अपने चेहरे पर एक मुखौटा लगाया जाए और अपने आँसुओं को हँसी से छिपा लिया जाए।

कवि त्याग और तपस्या के महत्त्व पर प्रकाश डालते हुए कहते हैं कि ईश्वर फकीरों, साधुओं और समाज की भलाई की इच्छा रखने वाले लोगों को ऐसी शक्ति प्रदान करता है कि उनके मुख से निकले आशीर्वाद सच होने लगते हैं। ऐसे लोगों की आँखें मानो करुणा और स्नेह बरसाती रहती हैं।

(2) इसमें लाशें भी मिला करती हैं …………………………………………. इक किताब लिखता था।

कवि कहते हैं कि हमारी संस्कृति में नदी को माता के रूप में पूजा जाता है। नदी मानव सभ्यता के लिए जीवन दायिनी का काम करती है। इस नदी रूपी माता के लिए हमारा भी कुछ उत्तरदायित्व है। इसमें लोग लाशें तक बहा देते हैं। हमें नदी को स्वच्छ रखना चाहिए। कूड़ा-कचरा, रसायन आदि नदी में नहीं डालने चाहिए।

चुनिंदा शेर Summary in Hindi 2

कवि कहते हैं कि हर मनुष्य की सहन शक्ति की एक सीमा होती है। प्रतिकूल परिस्थितियों, असफलताओं और अन्याय को सहन करने की शक्ति जिस दिन समाप्त हो जाएगी, उस व्यक्ति का विवेक उसका साथ छोड़ देगा, वह दिन बस विद्रोह का दिन होगा।

कवि कहते हैं कि जीवन में निरंतर मिलती निराशाओं के कारण आँखों से आँसू इस प्रकार बहते रहते हैं मानो बाढ़ आ गई हो। कभी-कभी तो ऐसा प्रतीत होता है कि यह जीवन नहीं, बल्कि अषाढ़ का महीना है और निरंतर बादल बरस रहे हैं।

एक मेहनतकश इन्सान का वर्णन करते हुए कवि कहते हैं कि वह जेठ मास की कड़कती हुई धूप में नंगे पाँव डामर की जलती सड़क पर चला जा रहा है। उसके पैरों की उँगलियाँ जल रही हैं। साथ ही दिलोदिमाग में निराशा और हताशा की आँधियाँ चल रही हैं, बिजलियाँ घुमड़ रही हैं।

कवि कहते हैं कि मनुष्य की साँसें निश्चित हैं अर्थात प्रत्येक मनुष्य अपने जीवन में कितना आयुष्य पाएगा, कितनी साँसें ले पाएगा, यह पूर्वनिश्चित है। कवि को ऐसा महसूस होता है मानो उनकी साँसें उनकी अपनी नहीं हैं। अपनी साँसों की संख्या पर उनका कोई अधिकार नहीं है। ठीक उसी प्रकार जैसे किसी दूसरे की धन-संपत्ति पर हमारा अधिकार नहीं होता। या जैसे हम आवश्यकता पड़ने पर अपने कंगन या अन्य कोई आभूषण किसी महाजन के पास गिरवी रख देते हैं। उसी प्रकार हमारी साँसें भी हमारी अपनी नहीं है।

कवि सृष्टि को बनाने वाले जीवनदाता से कहता है कि इस संसार में अनगिनत लोग ऐसे हैं, जिनमें किसी का सिर खुला है, तो किसी के पैर चादर से बाहर हैं। ये लोग अपनी आवश्यकताओं की पूर्ति भी नहीं कर पाते। हे ईश्वर ऐसा कुछ करो कि सभी लोगों को आवश्यकता की हर चीज मिले। सभी अपना भरण-पोषण उचित ढंग से कर सकें।

चुनिंदा शेर Summary in Hindi 3

कवि कहते हैं कि कल भूख और बीमारी के कारण जिस मजदूर की साँसें बंद हो गईं, जो इस निर्मोही दुनिया को छोड़कर चला गया, वह अनपढ़ था, निरक्षर था। परंतु उसके भी अनगिनत सपने थे। सपने देखने के लिए किसी भी प्रकार की साक्षरता की आवश्यकता नहीं होती। वह रोज अपनी इच्छाओं, आकांक्षाओं को मानो किताब में लिखता रहता था।

Conclusion

चुनिंदा शेर हमारी भाषा और संस्कृति का एक महत्वपूर्ण हिस्सा हैं। वे हमें हमारे आसपास की दुनिया को बेहतर ढंग से समझने में मदद कर सकते हैं। वे हमें प्रेरित कर सकते हैं और हमें बेहतर इंसान बनने के लिए प्रोत्साहित कर सकते हैं।

सुनो किशोरी Summary in Hindi

सुनो किशोरी” जयशंकर प्रसाद की एक प्रसिद्ध कविता है। यह कविता एक किशोरी को संबोधित करते हुए लिखी गई है। कवि किशोरी को यह समझाने की कोशिश कर रहे हैं कि जीवन में सुख और दुख दोनों होते हैं। हमें सुख और दुख दोनों का सामना धैर्य और साहस के साथ करना चाहिए।

सुनो किशोरी Summary in Hindi

सुनो किशोरी लेखक का परिचय

सुनो किशोरी लेखक का नाम : आशारानी व्होरा। (जन्म 7 अप्रैल, 1921; निधन 2009.)

सुनो किशोरी प्रमुख कृतियाँ : भारत की प्रथम महिलाएँ, स्वतंत्रता सेनानी लेखिकाएँ, क्रांतिकारी किशोरी, स्वाधीनता सेनानी, लेखक-पत्रकार आदि।

सुनो किशोरी विशेषता : आपने आधुनिक हिंदी साहित्य में नारी विषयक लेखन को समृद्ध किया। लेखन में नई धारा को जन्म। विभिन्न क्षेत्रों में अग्रणी रही. महिलाओं के जीवन संघर्ष को चित्रित किया और वर्तमान नारी वर्ग के सम्मुख उनके आदर्श प्रस्तुत किए।

सुनो किशोरी विधा : पत्र शैली में लिखा गया निबंध।

सुनो किशोरी विषय प्रवेश : प्रस्तुत पाठ पत्र शैली में लिखा गया है। लेखिका अपनी पुत्री को रूढ़ि और परंपरा का अंतर बताते हुए कह रही है कि हमें जीवन में ऊँचा उठने का प्रयास अवश्य करना चाहिए परंतु अपनी संस्कृति, अपनी सभ्यता से कटकर नहीं। साथ ही लेखिका का यह भी कहना है कि किशोरियों की शंकाओं, परेशानियों, प्रश्नों, दुश्चिंताओं आदि के समाधान के लिए एक माँ या एक अच्छी सखी को मार्गदर्शिका के रूप में कार्य करना चाहिए।

सुनो किशोरी Summary in Hindi 1

सुनो किशोरी पाठ का सार

लेखिका की पुत्री सुगंधा की किशोरी सखी रचना ने अभी कॉलेज में प्रवेश लिया है। वहाँ वह एक सहपाठी की ओर आकर्षित हो जाती है। अभी लड़का और लड़की दोनों की आयु कम है। लेखिका अपनी पुत्री को उसे उचित मार्गदर्शन देने की प्रेरणा दे रही है। साथ ही सखी का साथ न छोड़ने का भी परामर्श देती है। किशोर अवस्था। में बच्चे अपने साथियों पर कहीं अधिक विश्वास करते हैं।

Conclusion

कविता के अंत में, कवि किशोरी को यह आश्वासन देते हैं कि अगर वह सुख और दुख दोनों का सामना धैर्य और साहस के साथ करेगी, तो वह एक बेहतर इंसान बनेगी।

पेड़ होने का अर्थ Summary in Hindi

पेड़ होने का अर्थ Summary in Hindi

कन्हैयालाल मिश्र ‘प्रभाकर’ की रचित रचना “पाप के चार हथियार” एक व्यंग्यात्मक निबंध है। इस निबंध में लेखक ने संसार में व्याप्त पाप, अत्याचार और अन्याय के कारणों पर विचार किया है। उन्होंने पाप को एक ऐसी शक्ति के रूप में चित्रित किया है जो लोगों को अपने वश में कर लेती है और उन्हें अन्याय और अत्याचार करने के लिए प्रेरित करती है।

पेड़ होने का अर्थ Summary in Hindi

पेड़ होने का अर्थ कवि का परिचय

कवि का नाम : डॉ. मुकेश गौतम। (जन्म 1 जुलाई, 1970.)

पेड़ होने का अर्थ कवि परिचय : डॉ. मुकेश गौतम ने आधुनिक कवियों में अपनी विशिष्ट पहचान बनाई है। आज के मनुष्य की समस्याएँ और प्रकृति के साथ होने वाला क्रूर अत्याचार आपकी कविता में प्रखरता से उभरता है। सामाजिक सरोकार की भावना आपके काव्य का मुख्य स्वर है।

प्रमुख कृतियाँ : अपनों के बीच, सतह और शिखर, सच्चाइयों के रू-ब-रू, वृक्षों के हक में, लगातार कविता, प्रेम समर्थक हैं पेड़, इसकी क्या जरूरत थी (कविता संग्रह) आदि।

विशेषता : आधुनिक भावबोध की सहज-सीधे रूप में अभिव्यक्ति। हास्य-व्यंग्य का सफल मंचन। भावों और विचारों का प्रभावशाली ढंग से संप्रेषण।

विधा : नई कविता

पेड़ होने का अर्थ टिप्पणियाँ

दधीचि : दधीचि एक महान ऋषि थे। कहा जाता है कि एक बार वृत्रासुर नामक राक्षस देवलोक पर अधिकार करने के लिए सभी देवताओं को तरह-तरह से परेशान कर रहा था। उसके अत्याचार बढ़ते ही जाते थे। ब्रह्मा जी ने देवताओं को बताया कि वृत्रासुर को मारने का एक ही उपाय है। वह है पृथ्वीवासी आत्म-त्यागी महर्षि दधीचि की अस्थियों से बना वज्र। देवराज इंद्र के कहने पर महर्षि ने बिना किसी हिचकिचाहट के उसी समय समाधि लगाई और अपनी देह त्याग दी।

विषय प्रवेश : पेड़ और मनुष्य का नाता आदि काल से रहा है। पेड़ मनुष्ये का बहुत बड़ा शिक्षक है। पेड़ मनुष्य का हौसला बढ़ाता है, समाज के प्रति जिम्मेदारी का निर्वाह करना सिखाता है। पेड़ ने भारतीय संस्कृति को जीवित रखा है और मानव को संस्कारशील बनाया है।

पेड़ होने का अर्थ कविता का सरल अर्थ

(1) आदमी पेड़ नहीं हो सकता ………………………………………….. हालात से लड़ता है।

प्रस्तुत कविता में कवि पेड़ के माध्यम से मनुष्य को मानवता, परोपकार आदि मानवोचित गुणों की प्रेरणा दे रहा है। कवि अपने कमरे में खिड़की के पास बैठा है। वह बाहर खड़े पेड़ को देखता है तो पेड़ का हौसला, उसकी दान की प्रवृत्ति कवि को सोचने पर विवश कर देती है। अनगिनत विचार उसके मस्तिष्क में उठने लगते हैं। कवि कहते हैं, मनुष्य कितना भी बड़ा क्यों हो जाए, वह पेड़ जैसा कभी नहीं बन सकता।

पेड़ होने का अर्थ Summary in Hindi 1

पेड़ के हौसले से मनुष्य को सीख लेनी चाहिए। पेड़ जबसे जन्म लेता है अर्थात जब वह कोमल-सा अंकुर होता है, तब से जीवनपर्यंत किसी का आश्रय वह नहीं लेता। कैसा भी आँधी-तूफान आए या सामने कोई कैसा भी बड़े-से-बड़ा, प्रतापी राजा आ जाए, पेड़ कभी किसी के सामने नहीं झुकता।

जब तक पेड़ जीवित रहता है, जैसी भी परिस्थिति हो, एक ही स्थान पर खड़े-खड़े उसका डटकर सामना करता है। जबकि मनुष्य का स्वभाव है कि शक्तिशाली व्यक्ति या स्वार्थपूर्ति करने वाले के पैरों में नाक रगड़ने से भी वह नहीं कतराता। साथ ही जरा-सी प्रतिकूल परिस्थिति आने पर या किसी कार्य में मनचाही सफलता न मिलने पर हौसला खो बैठता है।

(2) जहाँ भी खड़ा है ………………………………………….. पेड़ बहुत बड़ा हौसला है।

कवि कहते हैं, पेड़ जहाँ भी खड़ा हो, चाहे सड़क पर हो, किसी झील के किनारे हो या फिर पहाड़ के ऊपर हो, उसकी मनोस्थिति एक जैसी रहती है। पेड़ के सामने भेड़िया, बाघ जैसे हिंसक पशु आ जाएँ या शेर दहाड़ने लगे, पेड़ किसी से नहीं डरता। जबकि मनुष्य हिंसक पशु के सामने आने पर डर से ही मर जाता है। पेड़ मनुष्य के समान न कभी किसी की हत्या करता है, न ही आत्महत्या।

पेड़ होने का अर्थ Summary in Hindi 2

इसके विपरीत पेड़ थके हुए यात्रियों को ठंडी हवा देता है, शीतल छाया देता है। यही नहीं पेड़, राहगीरों के समक्ष पुष्प वर्षा करके मानो उन्हें अपनी राह पर आगे बढ़ते रहने की प्रेरणा देता है। पेड़ के समीप जो भी आता है, पेड़ सभी का स्वागत करता है। यात्री जब थकान उतरने के बाद पेड़ के नीचे से उठकर चल देते हैं, तो पेड़ सभी को विदा भी करता है। कवि कहते हैं कि गाँव के रास्ते में मुस्कुराता पेड़ जाने कबसे टेढ़ा खड़ा है।

पहले वह पेड़ टेढ़ा नहीं था। वह पूरी रात तेज तूफान का सामना करता रहा। पेड़ घायल हो गया, इसी के कारण टेढ़ा भी हो गया, परंतु उसने अपना हौसला नहीं छोड़ा। पेड़ की शाखों में एक घोंसले में चिड़िया के चहचहाते छोटे-छोटे बच्चे थे। सारी रात भयंकर तूफान चलते रहने के बाद भी पेड़ के हौसले के कारण वह छोटा-सा घोंसला सुरक्षित है। सचमुच पेड़ का हौसला बहुत बड़ा है।

(3) दाता है पेड़ ………………………………………….. पेड़ संत है, दधीचि है।

पेड़ बहुत बड़ा दाता है। पेड़ के फलों के गुणों से तो सभी परिचित हैं, परंतु इसके साथ ही पेड़ की जड़, तना, शाखाएँ हों या पत्ते, फूल और बीज, पेड़ का कोई भी भाग अनुपयोगी नहीं होता। मानव समाज में ऐसे भी लोग हैं, जो पेड़ को पूजते हैं। दूसरी ओर अपने स्वार्थ के लिए पेड़ पर कुल्हाड़ी चलाने वाले, उसे काटने वालों की भी कमी नहीं है। लेकिन पेड़ मनुष्य के किसी भी दुर्व्यवहार पर कभी भी आँसू नहीं गिराता।

मानव पेड़ पर कैसा भी अत्याचार क्यों न करे, पेड़ उससे कभी बदला लेने का नहीं सोचता। वह तो जीवन भर देता ही रहता है। हम श्वासोच्छ्वास के माध्यम से जो विषैली वायु बाहर छोड़ते हैं, पेड़ उसे स्वच्छ करके हमें स्वास्थ्यवर्धक वायु प्रदान करता है। पेड़ रोगों के लिए विभिन्न प्रकार की औषधियाँ देता है।

पेड़ होने का अर्थ Summary in Hindi 3

मनुष्य समाज में किसी की शवयात्रा हो या कोई शुभ कार्य, या फिर किसी की बारात, पेड़ सभी को सजावट के लिए पुष्पों की सौगात देता है। जब से सृष्टि का आरंभ हुआ है, अनादि काल से पेड़ हमेशा मनुष्य को देता ही आया है। पेड़ कवि को कागज, कलम तथा स्याही प्रदान करता है।

पेड़ वैद्य और हकीम को विभिन्न रोगों के लिए दवाएँ देता है। पेड़ शासन और प्रशासन के लोगों को कुरसी, मेज और आसन देता है। वास्तव में देखा जाए तो पेड़ की ऐसी कोई भी वस्तु नहीं है, जो मनुष्य के काम न आती हो। पेड़ संत के समान है, जो दूसरों को देते ही हैं, किसी से कुछ भी अपेक्षा नहीं रखते।

वास्तविकता तो यह है कि पेड़ दधीचि है। जिस प्रकार दधीचि ने देवताओं की रक्षा के लिए वज्रास्त्र बनाने के लिए जीते-जी अपनी अस्थियाँ भी दान कर दी थीं, उसी प्रकार पेड़ बिना किसी स्वार्थ के जीवन भर देता ही रहता है।

Kayalarikathu Summary in Malayalam

Kayalarikathu Summary in Malayalam

Kayalarikathu is a short story written by P. Bhaskaran, a renowned Malayalam writer. It was first published in 1972 and has since been translated into several languages. The Summary is set in a small village in Kerala, India, and revolves around the lives of a group of people who live on the banks of a backwater.

The story begins with the narrator, a young boy, describing the beauty of the backwaters and the people who live there. He introduces us to the main characters of the story, including the old fisherman, the young girl, and the stranger. The old fisherman is a kind and gentle soul who loves the backwaters and the people who live there. He is always willing to help others and is always there for the narrator and the other children in the village.

Kayalarikathu Summary in Malayalam

നീലക്കുയിലിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത് ആഴ്ചകളെടു ത്താണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അതൊരു വെല്ലുവിളി ആയിരുന്നല്ലോ. ആലുവയിൽ ഒരു വീടെടുത്ത് ആഘോഷപൂർവ്വമായാണ് കമ്പോസിങ്ങ്. രാമു കാര്യാട്ടും ഭാസ്കരനും സിറ്റുവേഷൻ വിവരിച്ച് തരും. ഭാസ്കരൻ പാട്ടെഴുതും. രാഘവൻ മാസ്റ്ററുടെ ഹാർമോണിയത്തിൽ ഈണങ്ങൾ മാറി മാറി വരും.

Kayalarikathu Summary in Malayalam 1

കായലരികത്ത് പാട്ട് വന്ന വഴി
– രാഘവൻ മാഷുടെ ഓർമ്മകളിലൂടെ

രാമുവിനിഷ്ടപ്പെട്ടാൽ ഭാസ്കരനും പിടിക്കില്ല. ഭാസ്ക രനിഷ്ടപ്പെട്ടാൽ രാമുവിനും. ഇരുവരും ഓക്കെ ചെയ്താൽ അടുത്ത മുറുമുറുപ്പ് ശോഭനാ പരമേശ്വരൻ നായരുടെ വകയാ യിരിക്കും. എങ്കിലും രാമുവിനു മറക്കാവാത്ത അനുഭവമായി രുന്നു ആ ഗാനങ്ങളുടെ സൃഷ്ടി. ഇരുന്നു മടുത്താൽ ഞങ്ങ ളെല്ലാവരും കൂടി ആലുവാപ്പുഴയിൽ കുളിക്കാൻ പോകും. കര യ്ക്കിരുന്ന് സോപ്പ് തേക്കുമ്പോഴാകും ഭാസ്കരന്

കവിത വരു ന്നത്. ഒന്നു രണ്ടു തവണ മുങ്ങാംകുഴിയിട്ട് തിരിച്ചു വരുമ്പോ ഴേക്കും ഞാനതിനൊരീണം കണ്ടെത്തിയിട്ടുണ്ടാകും. പിന്നെയെ ല്ലാവരും കൂടി ഒരുമിച്ചുള്ള സംഗീതസദിരാണ്. മറ്റൊരു സിനിമയ്ക്ക് വേണ്ടിയും അത്രയും ആസ്വദിച്ച് പാട്ട് ചെയ്തിട്ടില്ല. എല്ലാം തികഞ്ഞ ഗാനങ്ങൾ ഉണ്ടാകുന്ന വഴിയാണിത്. ലാളിത്യം, നാടോടിതനിമ, ഭാവഗാംഭീര്യം എന്നി മനോഹരമായി ഈ പാട്ടുകളിൽ ചേർന്നിരിക്കുന്നു.

തമിഴിൽ നിന്നും കടം കൊണ്ട് ശൈലികളിൽ നിന്നും മലയാള സിനിമാസംഗീതത്തെ മുക്തമാ ക്കിയ ആദ്യ സിനിമയാണ് നീലക്കുയിൽ. കേരളത്തിന്റെ നാടോടി പാരമ്പര്യം അനർഗളമായി ഒഴുകുന്ന നീലക്കുയിലിലെ പാട്ടുക ളുടെ മാർഗ്ഗമാണ് പിൽക്കാല മലയാള സിനിമകൾ തുടർന്നത്. കായലരികത്ത് വലയെറിഞ്ഞപ്പോൾ, എങ്ങനെ നീ മറക്കും കുയിലേ, എല്ലാരും ചൊല്ലണ്, കുയിലിനെത്തേടി, മാനെന്നും വിളി ക്കില്ല എന്നിവയാണ് നീലക്കുയിലിലെ പാട്ടുകൾ, രാഘവൻ മാസ്റ്ററുടെ ആത്മകഥയായ ‘മധുരമീ ജീവിത’ ത്തിൽ പറയുന്നു: “ഞാൻ വലയെറിഞ്ഞത് കായലിലേക്കല്ല; കടലിലേക്കാണ്.

സംഗീതത്തിന്റെ കടലിലേക്ക്. കുറെ ചെറിയ മത്സ്യങ്ങൾ കിട്ടി…. ഞാൻ ധന്യനാണ്. ആ ധന്യത എല്ലാവരുമായും പങ്കു വെയ്ക്കട്ടെ. നന്ദി.

നീലക്കുയിൽ (1954)

നീലക്കുയിൽ സിനിമയിൽ ആമുഖമായി പ്രദർശിപ്പിച്ച് വരികൾ താഴെ കൊടുക്കുന്നു. ‘മുകളിൽ മദ്ധ്യകേരളത്തിലെ വിശാലമായ നീലാകാശം. താഴെ കണ്ണെത്താത്ത നീണ്ടുകിടക്കുന്ന കന്നിവയലുകൾ, അവക്കിട യിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന കുറെ മനുഷ്യജീവിതങ്ങൾ.

വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ അവരുടെ ജീവിതത്തിൽ നിന്ന് നെയ്തെടുത്ത ഒരു കഥയാണ് നീലക്കുയിൽ സിനിമ ആരംഭിക്കുന്നത് പാട്ടിലൂടെയാണ്. ചെണ്ട അകമ്പടിയായി വരുന്നു. ഒരു നാട്ടിൻ പുറത്തുള്ള സംഗീത നൃത്തത്തിലൂടെ സിനിമ തുടങ്ങുന്നു.

“പുഞ്ചവയൽ കൊയ്തല്ലോ
കൊഞ്ചാടി കൊഞ്ചടി തത്തമ്മേ’ എന്നു തുടങ്ങുന്ന
വായ്
ത്താരിയുടെ ഗാനമാണിത്.

നീലക്കുയിൽ കഥാസംഗ്രഹം

ഇബിന്റെ തിരക്കഥയിൽ രാമുകാര്യാട്ടും പി.ഭാസ്കരനും സംവി ധാനം ചെയ്ത സിനിമയാണ് നീലക്കുയിൽ. മിസ് കുമാരി എന്ന നടിയാണ് ഈ സിനിമയിൽ നീലി എന്ന നായിക കഥാപാത്രമായി അഭിനിയിച്ചിരിക്കുന്നത്. നീലി ഒരു ദളിത് യുവതി യാണ്. ഗ്രാമത്തിലെ മാന്യനും ഏവർക്കും പ്രിയങ്കരനുമായ ശ്രീധരൻ മാസ്റ്ററുമായി അവിചാരിതമായി വഴ ബന്ധം അവൾക്കുണ്ടായി.

പിന്നീട് ആ ബന്ധം പ്രണയമായി. പക്ഷേ നീലി ഗർഭിണിയായതോടുകൂടി സവർണ്ണജാതിയിൽപ്പെട്ട മാസ്റ്റർ അവളെ തള്ളിപ്പറഞ്ഞു. മറ്റൊരു കുടുംബത്തിലെ പെൺകുട്ടിയെ ശ്രീധരൻ മാസ്റ്റർ വിവാഹം കഴിക്കുകയും ചെയ്തു. നീലിയെ സ്വന്തം കുടും ബക്കാർ പുറത്താക്കി.

അവൾ അനാഥയായി മാറി. നിസ്സഹയായ അവർ റെയിൽവേ പാളത്തിൽ സ്വന്തം ജീവിതം അവസാനിപ്പിച്ചു. അവളുടെ കുഞ്ഞിനെ സ്ഥലത്തെ പോസ്റ്റുമാൻ രക്ഷിച്ച് സംര ക്ഷിച്ചു. ശ്രീധരൻ മാസ്റ്റർക്ക് വിവാഹശേഷം സന്താനസൗഭാഗ്യം ഉണ്ടായില്ല. കുറ്റബോധം അയാളെ വേട്ടയാടാൻ തുടങ്ങി. നീലി യുടെ

കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ കണ്ടതോടുകൂടി ആ കുറ്റ ബോധം ഏറിവന്നു. കഥാന്ത്യത്തിൽ മാസ്റ്റർ ആ കുട്ടിയുടെ സംര ക്ഷണം ഏറ്റെടുക്കുന്നു…

Conclusion:

Kayalarikathu is a heartwarming story about the beauty of nature and the importance of human relationships. The story teaches us that we should be kind and compassionate to others, regardless of their background or social status.

The story ends with the narrator reflecting on the time he spent with the old fisherman and the young girl. He realizes that he has learned a lot from them about life and friendship.

पाप के चार हथियार Summary in Hindi

पाप के चार हथियार Summary in Hindi

कन्हैयालाल मिश्र ‘प्रभाकर’ की रचित रचना “पाप के चार हथियार” एक व्यंग्यात्मक निबंध है। इस निबंध में लेखक ने संसार में व्याप्त पाप, अत्याचार और अन्याय के कारणों पर विचार किया है। उन्होंने पाप को एक ऐसी शक्ति के रूप में चित्रित किया है जो लोगों को अपने वश में कर लेती है और उन्हें अन्याय और अत्याचार करने के लिए प्रेरित करती है।

पाप के चार हथियार Summary in Hindi

पाप के चार हथियार लेखक का परिचय

पाप के चार हथियार Summary in Hindi 1

पाप के चार हथियार लेखक का नाम : कन्हैयालाल मिश्र ‘प्रभाकर’। (जन्म : 26 सितंबर, 1906; निधन : 1995.)

प्रमुख कृतियाँ : ‘धरती के फूल’ (कहानी संग्रह)। ‘जिंदगी मुस्कुराई’, ‘बाजे पायलिया के घूघरू’, ‘जिंदगी लहलहाई’, ‘महके आँगन – चहके द्वार’ (निबंध संग्रह), ‘दीप जले शंख बजे’, ‘माटी हो गई सोना’ (संस्मरण एवं रेखाचित्र) आदि।

पाप के चार हथियार विशेषता : कथाकार, निबंधकार, पत्रकार तथा स्वतंत्रता सेनानी। आपने पत्रकारिता में स्वतंत्रता के स्वर को ऊँचा उठाया। आपका संपूर्ण साहित्य मूलतः सामाजिक सरोकारों का शब्दांकन है। आप पद्मश्री सम्मान से विभूषित हैं।

पाप के चार हथियार विधा : निबंध। निबंध का अर्थ है विचारों को भाषा में व्यवस्थित रूप से बाँधना। इसमें वैचारिकता का अधिक महत्त्व होता है तथा विषय को सहजता से रखने का सामर्थ्य होता है।

पाप के चार हथियार विषय प्रवेश : संसार भर के अनेक संतों, महात्माओं, महापुरुषों, विचारकों, दार्शनिकों तथा समाज सुधारकों ने मनुष्य जाति को पाप, अपराध तथा दुष्कर्मों से मुक्त कराने के लिए अथक प्रयास किया है, पर आज तक संसार में अन्याय, अत्याचार, भ्रष्टाचार, पाप और दुष्कर्मों का अंत नहीं हो पाया है। इसका कारण यह है कि लोगों को इन संतों, महात्माओं और समाज सुधारकों के प्रति श्रद्धा तो होती है, पर वे उनके द्वारा व्यक्त विचारों को अपने आचरण में गंभीरतापूर्वक नहीं उतारते। ऐसा क्यों होता है? लेखक ने प्रस्तुत निबंध में यही बताने का प्रयास किया है।

पाप के चार हथियार पाठ का सार

संसार में सदा से पाप, अपराध, अन्याय, अत्याचार, दुष्कर्म एवं भ्रष्टाचार का बोलबाला रहा है। संसार के कई महापुरुषों, विचारकों, सुधारकों एवं संतों ने मानव जाति को इनसे मुक्ति दिलाने के लिए अथक प्रयास किए हैं, पर यह समस्या आज भी पहले जैसे सर्वत्र व्याप्त है। इसका मुख्य कारण रहा है विचारकों तथा सुधारकों को लोगों का सहयोग न मिलना। इनकी कही गई बातों पर ध्यान न देना। उनके विचारों को आचरण में न उतारना। यही कारण है कि सुधारक अपने उद्देश्य में सफल नहीं हो पाते।

लेखक कहते हैं कि बुराइयों के विरुद्ध सुधारक की बातें लोगों को किसी पागल व्यक्ति की बकवास लगती हैं, जिन्हें वे सुनना ही नहीं चाहते। यदि कभी एकाध बात सुन लेते हैं, तो उसकी निंदा करते नहीं थकते और उस पर लोगों को बेवकूफ बनाने का आरोप लगाने लगते हैं। लेखक कहते हैं कि जब सुधारक का स्वर कुछ प्रखर हो जाता है, तो सामाजिक बुराइयों के लिए यह स्थिति कठिन हो जाती है और ऐसे में सुधारक की हत्या भी हो जाती है। वे कहते हैं कि सुकरात, ईसा और दयानंद की हत्या इसी तरह हुई थी।

लेकिन इसके बाद स्थिति में एकदम बदलाव आ जाता है। सुधारक के विचारों का विरोध करने वाले लोगों के मन में उसके प्रति श्रद्धा उमड़ पड़ती है। इसके बाद उसे भगवान, तीर्थकर, अवतार, पैगंबर और संत, महाप्रभु की संज्ञा दी जाने लगती है। अब वह लोगों के लिए सामान्य सुधारक न रहकर विशिष्ट व्यक्ति हो जाता है। उसके स्मारक और मंदिर बनने लगते हैं।

उसकी प्रशंसा होने लगती है। लेखक कहते हैं कि यहीं सुधारक और उसके सिद्धांत की पराजय हो जाती है। यही कारण है कि अनेक महापुरुषों, विचारकों, सुधारकों एवं संतों द्वारा इन सामाजिक बुराइयों को दूर करने के लिए किए गए प्रयास सफल न हो पाए।

Conclusion

लेखक के अनुसार, पाप से मुक्ति पाने के लिए अज्ञान, लालच, क्रोध और मोह से मुक्त होना आवश्यक है। इसके लिए हमें अपने अंदर सद्ज्ञान, सदाचार, सदभाव और सदाशयता को विकसित करना चाहिए।

लेखक ने इस निबंध के माध्यम से यह संदेश दिया है कि पाप एक ऐसी शक्ति है जो लोगों को अपने वश में कर लेती है और उन्हें अन्याय और अत्याचार करने के लिए प्रेरित करती है। पाप से मुक्ति पाने के लिए हमें अपने अंदर सद्गुणों को विकसित करना चाहिए।