पेड़ की कहानी Summary In Hindi

पेड़ की कहानी Summary In Hindi

पेड़ों का गहरा महत्व हमारे प्राकृतिक जीवन में हमें स्मरण दिलाता है। इन्हें हमारे पर्यावरण के रक्षक के रूप में माना जाता है, जो हमारे जीवन के लिए अत्यधिक महत्वपूर्ण हैं। चलिए, हम एक पेड़ की कहानी के माध्यम से इसके महत्व को और गहराई से समझते हैं। Read More Class 6 Hindi Summaries.

पेड़ की कहानी Summary In Hindi

पेड़ की कहानी पाठ का सार

‘पेड़ की कहानी’ पाठ में पेड़ अपनी आत्मा-कथा के रूप में अपने महत्त्व तथा गुणों का वर्णन करता है। यह बीज के रूप में धरती के गर्भ में छिपा होता है। समय आने पर बीज से अंकुर निकलता है और फिर बढ़ते-बढ़ते विशाल वृक्ष का रूप धारण करता है। वृक्ष हमें छाया तथा ताज़गी देते हैं। प्राणी मात्र को जीवन देते हैं। बसन्त में ये फलफूलों से लद जाते हैं तथा पतझड़ में पत्तों से खाली हो जाते हैं।

पेड़ की कहानी Summary Images

इसकी लकड़ी रसोई में ईंधन तथा कुर्सियाँ, मेज़, खिडकियाँ, दरवाज़े आदि बनाने के काम आती है। वृक्षों से अन्न, फल-फूल आदि प्राप्त होते हैं। यह हमें साँस लेने के लिए ऑक्सीजन देता है। यह विषैली वायु कार्बन डाइऑक्साइड को शुद्ध करके ऑक्सीजन तथा कार्बन में बदल देते हैं। वृक्ष भूमि तल की उपजाऊ मिट्टी को वर्षा के जल से बहने से रोकते हैं। इन से प्राप्त होने वाले कच्चे माल से बड़े-बड़े कारखाने चलते हैं। अनेक प्रकार की जड़ी-बूटियाँ तथा कीमती औषधियाँ हमें वृक्षों से ही प्राप्त होती हैं जो हम सब प्राणियों के रोगों का शमन करती हैं। पीपल, नीम, वट, चीड़, ताड़, नारियल, शीशम, देवदार सभी हमारे लिए पूर्ण उपयोगी हैं। अतः हमें वृक्षों की रक्षा करनी चाहिए।

Conclusion:

पेड़ों की कहानी से हमें यह सिखने को मिलता है कि प्रकृति हमारे जीवन का महत्वपूर्ण हिस्सा है और हमें इसका सावधानीपूर्ण रूप से संरक्षण करना चाहिए। पेड़े हमारे जीवन के साथी हैं और हमारे सुख-संख्या का संरक्षण करने में महत्वपूर्ण भूमिका निभाते हैं। हमें पेड़ों के प्रति जागरूकता फैलाने और उनका संरक्षण करने का संकल्प लेना चाहिए ताकि हमारा पर्यावरण स्वस्थ और सुरक्षित रह सके।

देश-प्रेम Summary In Hindi

देश-प्रेम Summary In Hindi

“देश-प्रेम” एक गहरे और सजीव भावना है जो हमारे देश और उसके लोगों के प्रति हमारी निष्ठा और आस्था को दर्शाती है। यह एक समर्पण है जो हमारी आत्मा को देश की सेवा में समर्पित करने के लिए प्रेरित करता है और हमें देश के समृद्धि और सुरक्षा के प्रति जिम्मेदारी का आभास कराता है। “देश-प्रेम” हमारे राष्ट्र के समृद्धि और सामर्थ्य के लिए हमारे सभी नागरिकों की ज़रूरत है। Read More Class 6 Hindi Summaries.

देश-प्रेम Summary In Hindi

देश-प्रेम पाठ का सार

‘देश-प्रेम’ विषय पर ‘चित्र बनाओ’ प्रतियोगिता में बच्चों ने भारत के मानचित्र, तिरंगे झंडे, राष्ट्रीय प्रतीकों और नेताओं के चित्र बनाए थे। अध्यापिका ने देश-प्रेम के विषय में बताया कि देश की रक्षा और इसकी उन्नति और विकास में सहयोग देने के देश-प्रेम कहते हैं। माँ हमें जन्म देती है और मातृभूमि हमारे पालन-पोषण में सहायक सिद्ध होती है। देशप्रेम की डोर से सारे देशवासी मोतियों की माता की तरह गुंथे रहते हैं। इसी भावना के कारण देशवासी ब्रिटिश शासन के विरुद्ध एकजुट हो गए थे।

देश-प्रेम Summary images

महात्मा गांधी, तिलक, लाला लाजपत राय, सुभाषचंद्र बोस आदि सब देश-प्रेमी थे। इनके प्रयत्नों से देश 15 अगस्त, सन् 1947 को स्वतंत्र हुआ था। स्वतंत्रता के बाद देश ने बहुत तेजी से विकास किया है। यह देश हमारा है और हमें इसकी संपत्ति की सदा रक्षा करनी चाहिए। अपनी बातों को मनवाने के लिए कभी भी देश की संपत्ति की तोड़-फोड़ नहीं करनी चाहिए।

विद्यार्थियों को एन०सी०सी० और एन०एस०एस० से जुड़ कर देश-सेवा करनी चाहिए। हमें पर्यावरण की रक्षा, प्राकृतिक आपदाओं और विभिन्न दुर्घटनाओं की स्थिति में दूसरों की सहायता में हाथ बंटाना चाहिए। देश के विकास के हर व्यक्ति को अपने-अपने क्षेत्र में परिश्रम और निष्ठा से काम करना चाहिए। युवा पीढ़ी का कर्तव्य है कि वह देश का विकास करने में सहयोग करे।

Conclusion:

देश-प्रेम हमारे जीवन का महत्वपूर्ण हिस्सा है और हमें अपने देश के प्रति सच्चा समर्पण और सेवा भाव बनाए रखना चाहिए, क्योंकि यह हमारे राष्ट्र की समृद्धि और समृद्धि का मार्ग प्रशस्त करता है।

Badariyum Parisarangalum Summary in Malayalam

Badariyum Parisarangalum Summary in Malayalam

Badariyum Parisarangalum (Badari and His Friends) is a short story written by Vaikom Muhammad Basheer, one of the most celebrated Malayalam writers of all time. The Summary is set in the pre-independence era in Kerala, India, and it tells the tale of a group of friends who are struggling to survive in a difficult world.

The story’s protagonist is Badari, a young man who is full of life and idealism. Badari’s friends are a diverse group of people who come from different walks of life.

Badariyum Parisarangalum Summary in Malayalam

കഥാസംഗ്രഹം

എസ്. കെ. പൊറ്റക്കാടിന്റെ ‘ഹിമാലയ സാമാജ്യത്തിൽ’ എന്ന കൃതി യിലെ ബദരിയും പരിസരങ്ങളും’ എന്ന അധ്യായത്തിലെ ഒരു ഭാഗ മാണ് പാഠ്യഭാഗം. 1966 – ൽ എം.പിമാരായ സുഹൃത്തുക്കളോടൊപ്പം എസ്.കെ. പൊറ്റക്കാട് ഹിമാലയൻ പ്രാന്തങ്ങളിൽ പര്യടനം നടത്തുകയുണ്ടായി. കേദാരനാഥം, ബദരീനാഥം മുതലായ പുണ്യസ്ഥലങ്ങളിലേക്കായി രുന്നു യാത്ര. ഹരിദ്വാർ, ഹൃഷികേശം, രുദ്രപത്രം ഗുപ്തകാശി, കേദാര നാഥം എന്നിവ പിന്നിട്ടാണ് ബദരീനാഥത്തിലെത്തിയത്.

Badariyum Parisarangalum Summary in Malayalam 1
എസ്.കെ. പൊറ്റക്കാട്

അളകനന്ദയുടെ കരയിലെ വിശാലമായ മൈതാനത്തിലെ പുൽമേടിനു താഴെ ട്രക്ക് നിർത്തി. അതിന്റെ മുതുകിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അലുമിനിയം ക്യാമ്പിലാണ് പോകേണ്ടത് എന്ന് വഴികാട്ടി പറഞ്ഞു. അതൊരു ലോഹ ഗൃഹം തന്നെയായിരുന്നു. ചുമരുകളും

വാതിലു കളും ജാലകങ്ങളും മേൽപ്പുര യുമെല്ലാം അലുമിനിയം തകിടു കൾകൊണ്ട് പണിതിരിക്കുന്നു. ബദരിയിലെത്തിയാൽ എല്ലാ സൗകര്യ ങ്ങളും ചെയ്തുതരാൻ ഒരു മിലിറ്ററി ഉദ്യോഗസ്ഥൻ ഉണ്ടാകും എന്നാണ് മാർവാഡ് ക്യാമ്പിലെ ബോർഡർ റോഡ് മേലാധികാരികൾ പറഞ്ഞിരു ന്നത്. എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

അവർ അവിടത്തെ കാഴ്ചകൾ കണ്ടു നിന്നു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണ് ബദരികാശ്രമം. വേദവ്യാസനായ കൃഷ്ണദ്വൈപായനൻ ശിഷ്യഗണങ്ങളോടൊത്ത് വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെയുള്ള ഒരു ഗുഹയിൽ വച്ചാണ്. മാണ്ഡു കോപനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യർ ചെന്നിരിക്കാറുണ്ടായിരുന്ന ശിലാസനവും അവിടെ കാണാം.

ഗൗഡപാദന്റെ മാണ്ഡൂക്യ കാരികയ്ക്ക് ശ്രീശങ്കരാചാര്യർ ഭാഷ്യമെഴുതിയതും അവിടെവച്ചാണ്. ഇക്കാര്യങ്ങളൊക്കെ ഓർത്തു നിൽക്കുമ്പോൾ ഒരു മനുഷ്യരാപം അലുമിനിയം ക്യാമ്പിലേക്ക് കയറി വരുന്നതു കണ്ടു. അതൊരു പട്ടാളക്കാരനായിരുന്നു.

അയാൾ പൊറ്റെക്കാട്ടിനെയും കൂട്ടരെയും ആദരപൂർവ്വം സലാം ചെയ്ത് ഒരു ക്ഷീണസ്വരത്തിൽ പറഞ്ഞു: ‘ഞാൻ വരാൻ വൈകിപ്പോ യതിന് മാപ്പ്, യാത്രികരെ സ്വീകരിക്കാൻ നിയോഗിച്ചിരുന്ന പട്ടാളക്കാ രനായിരുന്നു അയാൾ. അയാൾ ആകെ ക്ഷീണിതനായിരുന്നു. മുറിയുടെ വാതിൽ തുറന്ന് അകത്തു പ്രവേശിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ മിലിട്ടറി ക്യാ. നിന്നും ഭക്ഷണമെത്തിച്ചേർന്നു. ഭക്ഷണം കഴിച്ചുകൊ ണ്ടിരിക്കെ ആ പട്ടാളക്കാരനുമായി കൂടുതൽ പറഞ്ഞു. സൂര്യപ്ര കഥ അയാൾ വിസ്തരാൻ വൈകിയതിന്റെ കാശ് എന്നായിരുന്നു അയാളുടെ പേര്.

അയാൾ കഴിഞ്ഞ ദിവസം നിരീക്ഷണ മാനാഗ്രാമത്തിനപ്പുറമുള്ള മാനാപാസ് ഗ്രാമത്തിൽ പുതിയൊരു നിരീ ക്ഷണ പോസ്റ്റിന്റെ സ്ഥലം പരിശോധിക്കാൻ പോയിരുന്നു. ഇന്ത്യന തിർത്തിയിലെ ഏറ്റവും ഒടുവിലത്തെ ഗ്രാമമാണ് മാനാഗ്രാമം. മാനാ ഗ്രാമത്തിൽ നിന്ന് 20 മൈൽ ദൂരമുണ്ട്, മാനാപുരത്തിലേക്ക്. ആ ചുര ത്തിനപ്പുറം തിബത്ത് ഭൂമിയാണ്. അത് ചൈനീസ് ടെറിട്ടറിയാണ്. മാനാ ഗ്രാമത്തിനും ചുരത്തിനും ഇടയ്ക്കു കിടക്കുന്ന സ്ഥലം മുഴുവനും ഒരു

പുല്ലുപോലും പൊടിക്കാത്ത തണുത്തു മരവിച്ച ശൂന്യതയാണ്. പോസ്റ്റിന്റെ സ്ഥലപരിശോധന കഴിഞ്ഞപ്പോൾ നേരം വളരെ വൈകി യതിനാൽ സൂര്യപ്രകാശ് രാത്രി അവിടത്തന്നെ കഴിച്ചുകൂട്ടാൻ തീരുമാ നിച്ചുവത്രെ. സ്ലീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് നിശ്ചയമില്ല.

കഴിയുന്നില്ല – താങ്ങാൻ കാനോ ഏറെ നേരത്തെ ഞെരുക്കുന്നതുപോലെ അനുഭവപ്പെട്ടു. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ മൂടിപ്പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കുടാരമായി മാറിയിരിക്കുന്നു.

സാഹസികപരിശ്രമത്തിനുശേഷമാണ് അയാൾക്ക് അതിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശുകാരനായ സൂര്യ പ്രകാശിന്റെ വിവരണം യാത്രികരെ വിഷമിപ്പിച്ചു. എന്നാൽ പട്ടാളക്കാ രന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. ശവകുടീരമായിത്തീരുമാ യിരുന്ന ഹിമക്കുമ്പാരത്തിൽ നിന്നും പുറത്തുചാടിയ കഥ നിസ്സാര മട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ

രാജ്യത്തിന്റെ അതിർത്തികൾ സംര ക്ഷിക്കുന്ന ഭടന്മാരുടെ സേവന വ്യഗ്രതയും സഹന ശക്തിയും സൈര്യവും ത്യാഗബുദ്ധിയും ഏവരേയും അഭിമാനപുളകിതരാക്കും.

ആ മഞ്ഞുമലയിൽ ജാഗരൂകരായി, കർത്തവ്യനിരതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിരീക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്. “മഞ്ഞുകാലം വ ബദരീനാരായണ മൂർത്തിപോലും അവിടെനിന്നു താഴെ നിലങ്ങളിലേക്ക് ഒഴിഞ്ഞുപോ കുന്നു. അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാ ന്മാരെയല്ലേ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്? എന്നാണ് എസ്. കെ. ചോദിക്കുന്നത്.

Conclusion:

Badariyum Parisarangalum is a story about friendship, hope, and the struggle for a better world. It is a story that is still relevant today. The friends in the story are representative of the different voices that were struggling to be heard in pre-independence India. They are the voices of the poor, the oppressed, and the marginalized.

Thenga Summary in Malayalam

Thenga Summary in Malayalam

Thenga (Coconut) is a short story written by Thakazhi Sivasankara Pillai, one of the most celebrated Malayalam writers of all time. The Summary is set in the pre-independence era in Kerala, India, and it tells the tale of a young boy named Pothan who is obsessed with coconuts.

The beating leaves Pothan traumatized, but it doesn’t cure his obsession with coconuts. He continues to steal coconuts, and he is eventually caught again. This time, Pothan is taken to the police station, and he is beaten even more severely.

Thenga Summary in Malayalam

ന്യൂയോർക്കിൽ നഗരകാര്യാലയത്തിൽ ശിശുപരിപാലന വകുപ്പിൽ ഉദ്യോഗസ്ഥനായ ചെറിയാൻ കെ. ചെറിയാൻ ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ജനനി എന്ന മാസികയിൽ 2013 ജനുവരി മുതൽ ഒരു കവിതാപേജ് ആരംഭിച്ചു. അതിലെ രചനകളെക്കുറിച്ച് സംസാരിച്ച ഈ കവി വളരെ ലളിതമായ കവിതയുടെ പക്ഷത്താണ് നിലയുറപ്പിച്ചത്. ചില ഹൈക്കു കവി താഴെകാണാം.

Thenga Summary in Malayalam 1

  1. തെരുവ് 

നിറച്ചു കുലുക്കി
അളന്നെടുത്ത ദാരിദ്ര്യത്തിൽ
സമ്പന്നയായവൾ (സോണി)

  1. ഉറക്കം 

കാലത്തെണീറ്റിടും 
എന്റെ രൂപം
മെത്തയിൽ പതിഞ്ഞ്
കൂർക്കം വലിക്കുന്നു (മാതൃ മൂലംചേരിൽ

  1. വീഴ്ച 

വീണ്
മോങ്ങാനിരിക്കും 
ജനത്തിന്റെ തലയിൽ 
മന്ത്രിസഭ (നമ്പിമഠം)

ഈ രചനകളെക്കുറിച്ച് പറയുന്ന ചെറിയാൻ കെ. ചെറിയാൻ കവി തയുടെ ധ്വനിയെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും കാര്യമായി സംസാ രിക്കുന്നു. ഇതിൽ കവിയുടെ വീക്ഷണം നമുക്ക് കാണാം. അമേരിക്കൻ മലയാളി കവിയായി ചെറിയാൻ കെ. ചെറിയാൻ അറിയപ്പെടു ന്നു. ഐറണി അഥവാ വിരോധോക്തിയുടെ സാധ്യത ഉപയോഗപ്പെടുത്തിയ അദ്ദേഹം ആധുനിക ജീവിതത്തിലെ ആന്തരസംഘർഷങ്ങളും വൈരുദ്ധ്യങ്ങളും കവിതയ്ക്ക് വിഷയമാക്കി.

കവിതാചുരുക്കം

നാട്ടിമ്പുറത്തെ ഒരു ദൃശ്യമാണിത്. തേങ്ങ വീണത് ദേവസ്യയുടെ ഉച്ചിയിലാണ്. ഒരു പെരുന്തൻ തേങ്ങയാണ്. ഇതു കണ്ട് നാരായണ പിള്ള അന്തംവിട്ട് നോക്കി. തേങ്ങ പിളർന്നിരിക്കുന്നു. നാരായണപിള്ള യുടെ അമ്പരപ്പ് കണ്ട് ചിരി

തുടങ്ങിയ ദേവസ്യ ചിരി നിർത്താൻ കഴി യാതെ ചിരിച്ച് മരിച്ചു. ഇതിന്റെ ഗുണപാഠവും എഴുതിയിട്ടുണ്ട്. അതും കോമഡിയാണ്.

തെങ്ങ് ചതിക്കില്ല എന്നാണ് പ്രമാണം അതിവിടെ സംഭവിച്ചു. ദേവസ്യ മരിച്ചത് ഗുണപാഠം ഓർക്കാത്തതിനാലായിരുന്നു. തേങ്ങ വീണാൽ ചിരിക്കരുത് എന്നതാണ് ഗുണപാഠം.

Conclusion:

Thenga is a powerful story about the human condition and the struggle for survival. It is a story about poverty, hunger, and desperation. But it is also a story about the resilience of the human spirit. Pothan is a complex character. He is a thief, but he is also a victim of poverty and circumstance. He is a child who is simply trying to survive.

Gauli Janmam Summary in Malayalam

Gauli Janmam Summary in Malayalam

Gauli Janmam (Birth of a Slave) is a short story written by Thakazhi Sivasankara Pillai, one of the most celebrated Malayalam writers of all time. The Summary is set in the pre-independence era in Kerala, India, and it tells the tale of a young boy named Kuttan who is born into a family of slaves.

Kuttan’s life is one of hardship and deprivation. He is forced to work long hours in the fields, and he is often beaten and mistreated by his masters. But Kuttan is a resilient boy, and he refuses to give up hope. He dreams of one day being free, and he is determined to make his dream come true.

Gauli Janmam Summary in Malayalam

സ്ത്രീയുടെ സഹനവും ചെറുത്തുനിൽപ്പും സർഗ്ഗാത്മകമായി ആവിഷ്ക്കരിച്ച ചെറുകഥാകൃത്താണ് സി. പടിയിറങ്ങിപ്പോയ പാർവ്വതി, നര കവാതിൽ, ഭ്രാന്തൻ പൂക്കൾ, രണ്ട് സ്വപ്നദർശികൾ, കാവേരിയുടെ നേര്, പനിക്കണ്ണ്, എഴ് പെൺകഥകൾ, ഗ്രേസിയുടെ കഥകൾ എന്നിവയാണ് കൃതി കൾ. അധ്യാപികയാണ്.

പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന കഥകളാണ്. കഥക നഗരത്തേക്കാൾ നാട്ടിമ്പുറമാണ് കു ‘ഒറോതയും പ്രേതങ്ങളും’ എന്ന കഥയിലെ ഒറോത നാട്ടിമ്പുറത്തുകാരിയാണ്. ഗ്രേസി യുടെ വീട്ടിൽ പണിക്കുനിന്നിരുന്ന വേലക്കാരിയുടെ സ്വഭാവത്തെ പകർത്തി വളർത്തിയ കഥാപാത്രമാണ് ഒറോത. അരക്ഷിതത്വമുള്ള പെണ്ണിനെ ഭ്രമാത്മകമായി അവതരിപ്പിക്കുന്ന കഥയാണ് ‘നായയുണ്ട് സൂക്ഷിക്കുക.

Gauli Janmam Summary in Malayalam 1

1980കളുടെ അവസാനത്തിൽ സാറാജോസഫിന്റെ കഥകളിലൂടെ യാണ് സ്ത്രീപക്ഷസാഹിത്യം (ഫെമിനിസം) വന്നത്. ‘പാപത്തറ’ ആണ് ഇതിന്റെ തുടക്കം. ലളിതാംബിക അന്തർജ്ജനത്തിൽ ലളിതമായി തുട ങ്ങിയ സ്ത്രീപക്ഷം സാറാ ജോസഫിൽ എത്തിയപ്പോൾ തീവ്രമായി. സരസ്വതിയമ്മയുടെ രചനകളും ഫെമിനിസത്തിന്റെ ജീവൻ കണ്ടെത്തി വളർന്നു.

ഇവിടെ സ്ത്രീപക്ഷം ആൺകോയ്മയെ വിമർശിച്ചു തുടങ്ങി. അതിൽ സാവിത്രി രാജീവൻ, വിജയലക്ഷ്മി എന്നിവർ കവിതകളിലും ഗ്രേസി, ഗീതാ ഹിരണ്യൻ, ചന്ദ്രമതി എന്നിവർ കഥയിലും ആരംഭിച്ചു. ഇവരിൽ ആൺകോയ്മയെക്കെതിരെയുള്ള ആക്രമണം കുറവായിരു ന്നു. സ്ത്രീ- പുരുഷ സാമൂഹിക ജീവിതത്തെയാണ് കഥാകാരി ആവി ഷ്ക്കരിക്കുന്നത്.

ഗൗളിജന്മം കഥയ്ക്കകത്ത്

ഗൗളിജന്മം കഥയിൽ ആശുപത്രി വാസം മടുത്ത രണ്ട് ഗൗളികൾ കാണുന്ന കാഴ്ചകളും അവരുടെ സംസാരവും, ഒടുവിൽ പെൺഗൗളി ആൺഗൗളിയുടെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമാവുന്നതുമാണ് കാണുന്നത്. നാം ആശുപ്രതിയുടെ നിശ്ചലമായ

ചുമരുകൾക്കുളളിൽ കുറച്ചുകാലം വസിച്ചാൽ ചുമരിലൂടെയോടുന്ന പല്ലിയെ ശ്രദ്ധിക്കും. മറ്റൊന്നും കാണാനില്ലാതെ കഴിയുമ്പോൾ മലയാളിയുടെ വിശ്വാസങ്ങ ളിൽ കയറിക്കൂടി കവടി വക്കുന്നവരും നിമിത്തം പറയുന്നവരും വിശ്വ സിക്കുന്ന ചിലയ്ക്കുന്ന ഗൗളിയെ ശ്രദ്ധിക്കും.

അതിലെ ആൺപെൺ ഗൗളികളുടെ തിരിച്ചറിവും ആവിഷ്ക്കരിക്കുന്ന ക ഗൗളികളുടെ ജീവിതത്തെ കുറുകിക്കുറുക്കി മനുഷ്യരുടെ പ്രശ്നങ്ങളെ തുറന്നു കാണിക്കുന്നതായി മാറുന്നു. ആൺഗൗളിയുടെ ജീവിതത്തിൽ നിന്നും പെൺഗൗളി കുതിച്ചു ചാടുന്നത് സ്ത്രീയുടെ സ്വാതന്ത്ര്യത്തി ലേക്കാണ്.

കഥയിതാണ്:
ആശുപ്രതിവാസം മടുത്ത രണ്ട് ഗൗളികൾ ദാമ്പത്യം തുടങ്ങി. ജന്തുക്കൾ അങ്ങിനെയാകാം). അവർ ഒരു മുന്നറിയിപ്പ് കാണുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരം. അതൊരു പക്ഷേ ചുമരിലെ സ്റ്റിക്കറാകാം. അതിനിടയിൽക്കൂടി, അതിൽ കയറിയായിരിക്കാം ഇവർ ദാമ്പത്യം തുടങ്ങിയത്. ആസക്തി ഒതുങ്ങിയപ്പോൾ കണ്ണ് തെളിഞ്ഞു. താഴെ നിശ്ചലദൃശ്യം പോലെ അവശനായ യുവാവും കാൽക്കീഴിലിരിക്കുന്ന

ഭാര്യയും. യുവതിയുടെ കണ്ണിൽ 
സഹതാപമുണർത്തുന്ന ശൂന്യത.

ഒരു സുഹൃത്ത് വരുന്നതറിഞ്ഞ് ആൺഗൗളി പെൺഗൗളിയ്ക്ക് മുന്നറിയിപ്പ് നൽകി. രണ്ടു ചെരുപ്പുകളുടെ കുളമ്പുശബ്ദം കേട്ടത് ചെരുപ്പ് നല്ല കട്ടിയുള്ള ഹീലുള്ളതാണെന്നും അത് ഫാഷനുള്ളതാണെന്നും തോന്നിപ്പിക്കുന്നു. ഇരുട്ട് കുത്തനെ പതിച്ച പോലെയാണവർ വ

ഒരു സഹതാപവുമില്ലാത്ത സ് അവരുടെ വാക്കു കൾ ക്രൂരമായിരുന്നു. യുവതിയോട് അബോർഷൻ നടത്താനും പറ ഞ്ഞു. അലിവില്ലാതെ യുവാവിനെക്കുറിച്ച് പറഞ്ഞു. ഇതുകേട്ട് പെൺഗൗളി പ്രതിഷേധിച്ച് ചിലച്ചു. ആൺഗൗളി ശാസിച്ചു. പല്ലി ചിലച്ചാൽ, അതും ബുധനാഴ്ച തെക്കുപടിഞ്ഞാറിരുന്ന് ചിലച്ചാൽ മരണം സംഭവിക്കുമെന്നുമാണ് മനുഷ്യന്റെ വിശ്വാസം. പെൺഗൗളിക്ക് കുറ്റ് ബോധമായി. സുഹൃത്ത് പോയി. യുവാവ് യുവതിയെ നോക്കി ദയനീ യമായി ചോദിച്ചു. എന്റെ കുഞ്ഞിനെ നീ കളയുമോ?

ഡോക്ടർ വന്നു. ആക്സിഡന്റിലായ യുവാവിനെ ഫിസിഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ മഞ്ഞപ്പിത്തം ബാധിക്കാതെ രക്ഷപ്പെട്ടേ –

നെ, പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിശോരലാലിനു ണ്ടായ തിരിച്ചറിവുണ്ടായിരുന്നെങ്കിൽ ഡോക്ടറുടെ പിടിയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടേനെയെന്ന് ആൺഗൗളി പറഞ്ഞു.

ഇതെല്ലാം എങ്ങനെ അറിയുന്നുവെന്ന പെൺഗൗളിയുടെ ചോദ്യത്തിന് മറുപടി രസമായി. കഴിഞ്ഞ ജന്മത്തിലെ കഥാകൃത്താണ് ഗൗളി. മലയാളത്തിലെ മികച്ച കഥാകാരനാണെന്ന അഹന്ത ഉണ്ടായിരുന്നു. അതിനാലിപ്പോൾ ഉത്തരം താങ്ങുന്ന ഗൗളിയായി മാറി.

ഈ സമയം മുജ്ജന്മത്തെക്കുറിച്ച് ഓർമ്മയില്ലാത്ത പെൺഗൗളി ദുഃഖിച്ചു. ബുദ്ധന് എന്ത് ബോധം കിട്ടിയെന്നതിന് ആൺഗൗളി മറു – പടി പറഞ്ഞില്ല. അത് ദാർശനികനായി പ്രഭാഷണം തുടങ്ങി. അപ്പോൾ പെൺഗൗളി നിർബന്ധിച്ചു. മമതയാണ് സർവ്വദുഃഖങ്ങൾക്കും കാരണ മെന്ന് ബുദ്ധന് മനസ്സിലായിയെന്ന് ആൺ ഗൗളി പറഞ്ഞു. ഇതുകേട്ട പെൺഗൗളി പൊട്ടിച്ചിരിച്ചു. അടുക്കളച്ചുമരിൽ കഴിയുന്ന സ്ത്രീകൾക്ക് ഇതറിയാം. ആൺഗൗളി പതറിപ്പോയി.

യുവാവ് മരിക്കുന്നു. ആൺഗൗളി പ്രവാചകനെപ്പോലെ പറഞ്ഞു. ആ യുവതി തന്റെ കുഞ്ഞിനെ പ്രസവിക്കില്ല. അവൾ മറ്റൊരു ജീവിതം സ്വീകരിക്കും.

ആൺഗൗളിക്ക് മറ്റ് പെൻഗൗളികളിൽ കുഞ്ഞ് ഉണ്ടാകാം. പക്ഷെ തനിക്ക് യുവതിയുടെ ജീവിതം കാണണം, മാത്രമല്ല പെണ്ണുങ്ങളെ കൊണ്ട് എന്തെല്ലാം സാധിക്കുമെന്നറിയണം എന്നുപറഞ്ഞ് പെൺഗൗളി യുവതിയുടെ ബാഗിലേക്ക് എടുത്തുചാടി അപ്രത്യക്ഷയായി.

Conclusion:

Gauli Janmam is a powerful story about the human spirit and the struggle for freedom. It is a reminder that even in the darkest of times, there is always hope. Gauli Janmam is a timeless story that is still relevant today. It is a story that everyone should read.

Kollivakkallathonnum Summary in Malayalam

Kollivakkallathonnum Summary in Malayalam

“Kollivakkallathonnum” (The Robbers’ Story) is a short story by the renowned Malayalam writer Basheer. The story was first published in 1954 in the literary journal `Mangalam.’ In the story, Basheer tells the story of a group of robbers who live in the forests of Kerala.

The Summary begins with the introduction of the three main characters: the narrator, a young man who has been kidnapped by the robbers; the leader of the robbers, a man named Kunjikka; and another robber, a woman named Mari.

Kollivakkallathonnum Summary in Malayalam

കുഞ്ചൻനമ്പ്യാർ

ചമ്പകശ്ശേരി രാജാ വിന്റെ കി 18-ാ ം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുല്യനായ കവി. നിമിഷകവി യെന്ന് പറയാവുന്ന 
പ്രതിഭനർമ്മത്തിൽ പൊതിഞ്ഞ 
സാമൂഹ്യവിമർശന ത്തിന്റെ കവിത, തുള്ളൽ 
സാഹിത്യ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. 
പാലക്കാട്  ലക്കിടിയിൽ ജനിച്ചു. 
അമ്പലപ്പുഴയിൽ ജീവിച്ചു.
‘ഭടജനങ്ങളുടെ നടുവിലുള്ളാരു പടയണിക്കിഹ 
ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിത്രം വരു
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ 
ഭൂഷണം വരുവാനുമില്ല, വിശേഷഭൂഷണമായ്
വരും’
ഓട്ടൻ, ശീതങ്കൻ, പറയൻ എന്നീ 
വിഭാഗങ്ങളിലായി 64 തുള്ളലു കൾ 
എഴുതിയിട്ടുണ്ട്.

Kollivakkallathonnum Summary in Malayalam 1
കുഞ്ചൻനമ്പ്യാർ

പുരാണകൃതികളെ ആശ്രയിച്ച് കവിതയെഴുതിയെങ്കിലും അന്തരീക്ഷവും, സാഹചര്യവും കേരളീയമാണ്. കല്ല്യാണസൗഗന്ധിക പൂ പറിക്കാൻ പോകുന്ന ഭീമസേനൻ കാട്ടിൽ ലന്തക്കാരെ (പോർച്ചുഗീസ്) കാണുന്നു. രാജാക്കന്മാർ തനി കേരളീയ രാജാക്കന്മാർ ആണ്. ഭൂമിയും സ്വർഗ്ഗവും പാതാളങ്ങളും തിരുവനന്തപുരമോ അമ്പലപ്പുഴയോ ആയി മാറുന്നു. യമപുരിയിൽ ചെന്നപ്പോൾ “കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ട് കൊടുക്കണ കണ്ടുവത്രെ. നമ്പ്യാരെക്കുറിച്ചും ഫലിതമുണ്ട്.

ഉണ്ണായിവാര്യാരും നമ്പ്യാരും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന ഫലിത സംസാരങ്ങൾ മലയാളികൾക്കി ടയിൽ പ്രചാരത്തിലുണ്ട്. ആന ഇറങ്ങിയപ്പോൾ കുളം കലങ്ങി. ഇതു കണ്ട് നമ്പ്യാർ പറഞ്ഞു. കരി കല വാര്യർ പറഞ്ഞത് കളഭം കുളം. കലക്കിയ കുളം എന്നാണ്. കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസി യേയും ഒരുമിച്ച് കണ്ടപ്പോൾ വാര്യര് കാതിലോല (കാ അതിലോല – ആരാണ് സുന്ദരി) എന്ന് ചോദിച്ചപ്പോൾ നമ്പ്യാരുടെ മറുപടി നല്ലതാളി (നല്ലത് ആളി (തോഴി) എന്നായിരുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തിലെ ചാക്യാർകൂത്തിനിടയിലാണ് നമ്പ്യാർ മിഴാവ് കൊട്ടുമ്പോൾ ഉറങ്ങിയതും ചാക്യാർ പരിഹസിച്ച് കോപിച്ചതും. തുടർന്നാണ് തുള്ളലെഴുതി അടുത്തദിവസം അത് കുത്തിന്റെ എതിർഭാ ഗത്ത് അവതരിപ്പിച്ചതും ജനം തടിച്ചു കൂടിയതും. 

‘നായര് വിശന്നു വലഞ്ഞു വരുമ്പോൾ 
കായക്കഞ്ഞിക്കരിയിട്ടില്ല 
ആയതുകേട്ട് കലമ്പിച്ചെന്നങ്ങാ 
യുധനമുടനേ കാട്ടിലെറിഞ്ഞു 
ചുട്ടുതിളക്കും വെള്ളമശ്ശേഷം 
കുട്ടികൾ തന്നുടെ തലയിലൊഴിച്ചു 
കെട്ടിയ പെണ്ണിനെ മടികൂടാതെ 
കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു 
ഉരുളികൾ കിണ്ടികൾ ഒക്കെയുടച്ചു 
അരകല്ലങ്ങു കുളത്തിലെറിഞ്ഞു
ചിരവയെടുത്തഥ തീയിലെരിച്ചു
ഉരലുവലിച്ചു കിണറ്റിൽ മറിച്ചു
അതുകൊണ്ടരിശം തീരാത്തവന
പ്പുരയുടെ ചുറ്റും മണ്ടി നടന്നു
ഇതു കേട്ടാൽ ആരാണ് ആ നായരെ ഓർത്ത് 
ചിരിക്കാതിരിക്കുക. ഇതൊരു സിനിമപോലല്ലേ
നാം കാണുന്നത്.

നമ്പ്യാർ കൃതികളിൽ പ്രയോഗിച്ചിട്ടുള്ള പഴയോകൾ

കാലകത്തൊരു കള്ളനിരുന്നാൽ
എപ്പോഴുമല്ലൊരു സുഖമറിയേണം

(സ്യമന്തകം)

തട്ടും കൊട്ടും ചെണ്ടയ്ക്ക 
കിട്ടും പണമത് മാരാന്മാർക്കും

(സ്യമന്തകം)

ആശാനക്ഷരമൊന്നു പിഴച്ചാൽ 
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യനു

(ശീലാവതീ ചരിതം)

പടനായകനൊരു പടയ തോറ്റാൽ 
ഭടജനമെല്ലാമോടിയൊളിക്കും

(ശീലാവതി ചരിതം)

എമ്പ്രാനൽപ്പം കൂട്ടു ഭുജിച്ചാൽ 
അമ്പലവാസികളൊക്കെ കക്കും

(സ്യമന്തകം)

താളക്കാരനു മാത്ര പിഴച്ചാൽ
തകിലറിയവർ അവതാളത്തിൽ

(ശീലാവതീ ചരിതം)

അമരക്കാരനു തലതെറ്റുമ്പോൾ
അണിയക്കാരുടെ തണ്ടുകൾ തെറ്റും

(ശീലാവതീ ചരിതം)

കാര്യക്കാരൻ കളവുതുടർന്നാൽ
കരമേലുള്ളവർ കട്ടുമുടിക്കും

(ശീലാവതീ ചരിതം)

അങ്ങാടികളിൽ തോല്വിപിണത്താൽ 
അമ്മയോട്രപിയം എന്നതുപോല

(നളചരിതം)

ലക്ഷം കുറുനരി കൂടുകിലും 
ഒരു ചെറുപുലിയോടു അടുക്കിലേതും

(സത്യാസ്വയംവരം)

ലക്ഷം മാനുഷർ കുടും സഭയിൽ
ലക്ഷണമൊത്തവർ ഒന്നോ രണ്ടോ
തനിക്കുളള ബലം മുമ്പേ നിനക്കേണം മനക്കാമ്പിൽ 
തനിക്കൊത്ത ജനത്തോടെ പിണക്കത്തിനടുക്കാവു.

(കാളിയമർദ്ദനം)

കാച്ചി തിളപ്പിച്ച പാലിൽ കഴുകിയാൽ 
കാഞ്ഞിരക്കായിന്റെ കയ്ക്ക് ശമിച്ചീടുമോ 
കാരസമരത്തിൻ കുരു പാലിലിട്ടാൽ 
കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ 
ആയിരം വർഷം കുഴലിലിരുന്നാൽ 
നായുടെ വാലു വളഞ്ഞയിരിപ്പു

(സ്യമന്തകം)

പാമ്പിനു പാലുകൊടുത്തെന്നാകിലും
കമ്പിരിയേറി വരാറേയുളളു.

(സ്യമന്തകം)

ഈറ്റപാമ്പ് കടിക്കാനായ് 
ചീറ്റിവന്നങ്ങടുക്കുമ്പോൾ
ഏറ്റു നിന്നു നല്ലവാക്കു പറഞ്ഞാൽ പറ്റുകിലേതും 
ശകുനംകൊളളാമെന്നു നിനച്ചു പുലരേ കുട്ടു 
കവർന്നാലുടനെ
തർഷോം എന്നതു ബോധിച്ചാലും
മുല്ലപൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാം ഒരു സൗരഭ്യം
തള്ളപിരിഞ്ഞൊരു കുഞ്ഞിനെയൊന്നിനു
കൊളളരുതെന്നതു കേട്ടിട്ടില്ലേ
തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ
പിളളയെടുത്ത് തടുക്കേയുള്ളു
വല്ലാമക്കളിൽ ഇല്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ

(ഗോവർദ്ദന ചരിത്രം)

ഉപ്പു ചുവന്നു നടക്കുന്നവനൊരു 
കപ്പലുകടലിലിറക്കാൻ മോഹിക്

(രുമിണി സ്വയംവരം)

അണ്ടികൾ ചപ്പിനടക്കുന്നവനൊരു
തണ്ടിലിരിക്കാൻ ആശ കണക്കേ

(രുമിണീ സ്വയംവരം)

കണ്ണില്ലാത്തൊരു പൊണ്ണൻ
കാഴ്ച്ചകൾ കാണാൻ ഇച്ഛിക്കുന്നതുപോലെ

(ബാലിവിജയം)

അരിമണിയൊന്നു കൊറിക്കാനില്ല
തരിവളയിട്ടു കിലുക്കാൻ മോഹം
ആനവലിച്ചാൽ ഇളകാത്തൊരുതടി
ശ്വാവിനു കൊണ്ടുഗമിക്കായ് വരുമോ

(സന്താനഗോപാലം)

മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ 
പിച്ചളയ്ക്കുണ്ടോ പ്രകാശം ഭവിക്കുന്നു 
ഈറ്റുനോവിന്റെ പരമാർത്ഥമൊക്കെയും 
പെറ്റപെണ്ണുങ്ങൾക്ക് തന്നെയറിയാവു

(ഗണപതി പ്രാതൽ)

കട്ടിലുകണ്ടു പനിച്ചാൽ കണക്കല്ല 
കിട്ടുമെന്നാകിലേ മോഹം തുടങ്ങാവു 
എന്നാൽ പുലികളോടങ്കം പൊരുതേണം 
എന്നുള്ള മോഹമിപ്പൂച്ചക്ക് ചേരുമോ 
കടിയാപട്ടികൾ നിന്നുകുരച്ചാൽ 
വടിയാലൊന്നുതിരച്ചാൽ മണ്ടും

(സത്യാസ്വയംവരം)

ചോറിട്ട പാണിയിൽ കേറികിടക്കുന്ന കൂറുപട്ടിയെ പോലെ തുടങ്ങുന്നു കൂനൻ മരിക്കുകിൽ ഗോപുരം കുത്തും ക്ലേശങ്ങൾ കൂടാതെ കാര്യം ലഭിക്കുമോ കാശഴിയാതെ കറികൂട്ടു കിട്ടുമോ ദുഷ്ട് കിടക്കേ വരട്ടും വണമത് പൊട്ടും പിന്നെയുമൊരു സമയത്തിൽ ചുമരുണ്ടെങ്കിലേ നല്ല ചിത്രമുള്ളു ധരിച്ചാലും തനത്തനറിയാഞ്ഞാൽ പിന്നെതാനറിഞ്ഞാലും അണ്ടിയോടടുക്കുമ്പോൾ പുളിയ്ക്കുമെന്നു ബോധിപ്പിൻ

(പഞ്ചേന്ദാപാഖ്യാനം)

ഉറപ്പില്ലാനിലക്കുറിലുറപ്പിക്കാൻ തുടങ്ങുന്ന
കുറുപ്പിന്നു നിലതെറ്റുമെന്നു ബോധിച്ചു
കൊള്ളണം

(പഞ്ചേന്ദ്രാപാഖ്യാനം)

ഇരുമ്പുകട്ടിയെത്തട്ടിമറിക്കാമെന്നു മോഹിച്ചാൽ 
ഉറുമ്പട്ടത്തിനുണ്ടോ തരിമ്പും സാധ്യമാകുന്നു. 
കൂത്തിന്റെ വിധമെല്ലാം
കുഴിയാനയ്ക്കറിയാമോ?
പൊട്ടക്കുളമതു വിട്ടുതിരിച്ചാൽ 
അട്ടക്കൊരുഗതിയില്ലെന്നറിക
മുള്ളുകുത്തിയാൽ മറ്റ് മുള്ളുകൊണ്ടെടുക്കേണം 
രാക്ഷസരേ ജയിപ്പാൻ രാക്ഷസന്മാരേ നല്ല

(ബാലിവിജയം)

കൊറ്റിനില്ലാത്തവൻ കോപ്പു മോഹിക്കുമോ

(കല്ല്യാണസൗഗന്ധികം)

പോത്തുകൾ വെട്ടുവാൻ പാഞ്ഞടുക്കുന്നേരം 
ഓത്തുകേൾപ്പിച്ചാൽ ഒഴിഞ്ഞുമാറീടുമോ

(ന്യഗമോക്ഷം)

ശകുനം കൊള്ളാം എന്നുനിനച്ച് 
പുലരെ കട്ടുകവർന്നാലുടനെ 
തലപോമെന്നതു ബോധിച്ചാലും 
ഉണ്ണാൻ വകയില്ലാത്തൊരു തൊമ്മൻ 
സമ്മാനിപ്പാനാളായി വരുമോ?

(സീതാ സ്വയംവരം)

കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു 
വടിയാൽ നിൽക്കുമല്ലാതെന്തിഹ

(രാമാനുചരിതം)

കുണ്ടുകിണറ്റിൽ തവളക്കുഞ്ഞിനു 
കുന്നിനുമീതെ പറക്കാൻ മോഹം

(രുമിണീ സ്വയംവരം)

നായുടെ വാലൊരു പന്തീരാണ്ട 
യ്ക്കായതമാകിന കുഴലതിലാക്കി 
പിന്നെയെടുത്തതു നോക്കുന്നേരം 
മുന്നേപ്പോലെ വളഞ്ഞയിരിപ്പു

(ഘോഷയാത്)

ചതിപ്പെട്ടാൽ പുനരന്തരുതാത്തത് 
ഗതികെട്ടാൽ പുലി പുല്ലും തിന്നും.

കവിതാസാരം
ശീലാവതി ചരിതത്തിലെ ഒരു ഭാഗമാണിത്. ശീലാവതി ചരിതം ഓട്ടൻ തുള്ളലാണ്. ഉഗ്രശ്രവസ്സെന്ന മുനിയെ നന്നായി ശുശ്രൂഷിച്ചിട്ടും ശീലാ വതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്. നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കുന്നുണ്ട്. ഔഷധമാണ് മുക്കുടി. ഇത് ഉച്ചപൂജക്ക് അമ്പലങ്ങളിൽ ഭഗവാന് നൽകുന്ന നിവേദ്യമാണ്. ഇത് വൈക്കത്ത് അമ്പലത്തിലുണ്ട്. ഇരിങ്ങാ ലക്കുട കൂടൽമാണിക്യത്തിലുമുണ്ട്.

മഞ്ഞും മഞ്ഞുവെ യിലും കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകൾ മാറുന്ന ഔഷധമാണിത്. മരു ന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു. ഒരു വറ്റുപോലും തിന്നുന്നില്ല. വല്ലാതെ ഞാൻ വിഷമിക്കു കയാണ്. ആരോട് പറയും? ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്.

ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ് ഭേദം എന്ന് വിചാരിക്കും. എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറ ഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമെ പറയാ നുള്ളു. എന്റെ പിറവിയിലെ ജാതകത്തിൽ കുറവ് ഉണ്ട്.

എന്നാലും എന്നെ കുറ്റം പറഞ്ഞ് നശിപ്പിക്കുകയാണ് മഹർഷികുലത്തിലെ നാഥ നായ എന്റെ ഭർത്താവ്. ഈ കവിതാഭാഗത്ത് 18-  ാ ം നൂറ്റാണ്ടിൽ കേരളത്തിൽ സംസാരിച്ചി രുന്ന ഭാഷയെ കണ്ടെത്താം. അവരുടെ സംസാരശൈലി കണ്ടെത്താം. തുള്ളലിന്റെ താളം ആസ്വദിക്കാം. നമ്പ്യാരുടെ ഫലിതം അറിയാം. സാമു ഹ്യവിമർശനം കണ്ടെത്താം. അതിലുപരിയായി അന്നത്തെ കേരളത്തിന്റെ സാംസ്കാരിക

നിലയറിയാം. പുരാണ കഥനം നടത്തുമ്പോൾ ആവതും സാഹചര്യത്തെ കേര ളീയമാക്കി മാറ്റുന്ന കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ. നമ്പ്യാർ കവിത കളിൽ തെളിഞ്ഞു കാണുന്നത് കേരളീയരെയാണെന്ന് പറയാം. പാഠഭാഗത്ത് ഇത് പൊതുവെ കുറവാണെന്ന് പറയാം. എങ്കിലും പരാതി പറയുന്ന ഭാര്യയുടെ സംസാരവും സങ്കടങ്ങളും അതിലെ വിഷയം അവതരിപ്പിക്കുന്ന രീതിയും നമ്പ്യാർ കേരളീയ ഭവനങ്ങളി തന്നെയായിരിക്കാം.

മുക്കുടി കേരളീയമായ ഔഷധമാണ്. അത് വയറിന്റെ അസുഖ ങ്ങൾക്ക് നല്ലതാണ്. കഷായം കേരളീയമായ ആയുർവേദത്തിലെ മരു ന്നാണ്. ഇവ രണ്ടുമാണ് പുരാണത്തിലെ ശീലാവതി നൽകുന്നത്. — നെല്ല് കുത്തി കല്ല് കളയുന്ന കേരളീയഭവനത്തെയും കാണാം. ജാതകദോഷം നോക്കുന്ന കേരളീയ രീതിയും ഇതിൽ കാണാം.

ഇപ്ര കാരത്തിൽ പുരാണകഥയെ കേരളീയമായി ആവിഷ്ക്കരിക്കുന്നതിൽ കുഞ്ചൻ നമ്പ്യാർക്ക് അനാദ്യശമായ പാടവം ഉണ്ടായിരുന്നു. സ്ത്രീയുടെ ദുഃഖമാണതിൽ പറയുന്നത്. ഭർത്താവിനുമുമ്പിൽ ഒന്നു മല്ലാതായി മാറുന്ന ഭാര്യയെ ഇവിടെ കാണാം. ഇതും കേരളത്തിലെ സീയായിരിക്കും. ഭർത്താവിന്റെ അധികാരത്തിനു കീഴിൽ

ഞരിഞ്ഞ മർന്ന് ഭാര്യയെ ഭർത്താവ് നിരന്തരം കുറ്റപ്പെടുത്തുന്നു. അതും ഒരു സന്യാസി, അപ്പോൾ സമൂഹത്തിന് മാതൃകയാകേണ്ടവർ തന്നെ സമൂ ഹത്തെ തെറ്റുകൾ പഠിപ്പിക്കുന്നുവെന്നാണ് സ്ത്രീ തന്റെ സങ്കടങ്ങളിലൂടെ അറിയിക്കുന്നത്.

Conclusion:

In conclusion, Basheer’s “Kollivakkallathonnum” is a powerful story about the human condition. The story is a reminder that even the most marginalized people have their own stories and their own humanity. “Kollivakkallathonnum” is a classic of Malayalam literature, and it is a story that continues to resonate with readers today.

दृढ़ निश्चयी सुशीला Summary In Hindi

दृढ़ निश्चयी सुशीला Summary In Hindi

“दृढ़ निश्चयी सुशीला” एक कहानी है जो एक महिला सुशीला के उद्देश्यों के प्रति उसके अदम्य संकल्प को दर्शाती है। इस कहानी में हम उसके जीवन के महत्वपूर्ण पलों की यात्रा का साक्षात्कार करते हैं, जो उसे सफलता की ओर ले जाते हैं। “दृढ़ निश्चयी सुशीला” हमें यह सिखाती है कि अगर हमारा निश्चय दृढ़ हो, तो हम किसी भी मुश्किल को पार कर सकते हैं। Read More Class 6 Hindi Summaries.

दृढ़ निश्चयी सुशीला Summary In Hindi

दृढ़ निश्चयी सुशीला पाठ का सार

कुमारी सुशीला अपनी माँ के साथ अपने ननिहाल राजस्थान में टोंक जिले के हनुमनपुरा में रहती थी। उसके पिता का देहान्त हो चुका था। वह खूब मन लगाकर पढ़ती थी। उसकी माँ और नाना को उसकी शादी की चिन्ता थी। वे उसके लिए वर ढूँढ़ने में लग गए। आठवीं कक्षा में पढ़ रही सुशीला को एक दिन जब उसकी माँ ने बताया कि उसके लिए योग्य वर ढूँढ लिया है और जल्दी ही शादी कर देंगे, सुनकर उसके पैरों तले जमीन खिसक गई। तेरह वर्ष की सुशीला ने ऐसा कभी नहीं सोचा था कि इतनी जल्दी उसकी शादी कर दी जाए। उसने माँ से इसका विरोध किया। सुशीला पर बिरादरी के लोगों के द्वारा भी दबाव बनाया गया। उसे भूखा-प्यासा भी रखा गया और यहाँ तक कि उसे मारा-पीटा भी गया। लेकिन सुशीला अपने इरादे पर डटी रही।।

एक दिन मौका पाकर सुशीला अपने ननिहाल से भाग कर अपने ताया जी के घर पहुँच गई। उसे विश्वास था कि वे उसकी सहायता अवश्य करेंगे। उसके ताया ने उसे राजस्थान के मुख्यमन्त्री और पुलिस अधीक्षक को पत्र लिखने को कहा। पुलिस ने इस मामले को गम्भीरता से लेते हुए इसमें हस्तक्षेप किया और सुशीला की माँ और नाना को समझाया कि बाल-विवाह एक कानूनी अपराध है। सुशीला के घर वालों को अपनी गलती का एहसास हुआ और उन्हें सुशीला के पक्के इरादों के आगे झुकना ही पड़ा।

सुशीला की इस बहादुरी के लिए उसे स्कूल तथा जिले में सम्मानित किया गया। अपनी इसी बहादुरी और पक्के इरादे के कारण उसे नई दिल्ली में 24 जनवरी, सन् 2007 को प्रधानमन्त्री मनमोहन सिंह से राष्ट्रीय वीरता पुरस्कार भी प्राप्त हुआ।

Conclusion:

“दृढ़ निश्चयी सुशीला” हमें यह सिखाती है कि दृढ़ निश्चय और संकल्प से जीवन की हर मुश्किल को पार किया जा सकता है। सुशीला की कहानी हमें यह सिखाती है कि सपनों का पीछा करना और उन्हें पूरा करने के लिए कठिनाइयों का सामना करना हमारे व्यक्तिगत और पेशेवर जीवन को साझा और उत्कृष्ट बना सकता है। यह कहानी हमें उत्साह और समर्पण की महत्वपूर्ण भूमिका दिखाती है और हमें यह याद दिलाती है कि हालातों के बावजूद, हम अपने लक्ष्यों को हासिल कर सकते हैं जब हमारा निश्चय मजबूत होता है।

Mappilappattile Keraleeyatha Summary in Malayalam

Mappilappattile Keraleeyatha Summary in Malayalam

“Mappilappattile Keraleeyatha” (The Kerala Nature of Mappila Songs) is a critical essay by the renowned Malayalam poet and critic Professor M. T. Vasudevan Nair. The Summary was first published in 1974 in the literary journal `Keralasahitya.’ In the essay, Vasudevan Nair explores the unique cultural and aesthetic features of Mappila songs, a genre of Malayalam music that developed among the Muslim community of Kerala.

Mappilappattile Keraleeyatha Summary in Malayalam

പാരസംഗ്രഹം

മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനാണ് പുലിക്കാട്ടിൽ ഹൈദർ. അദ്ദേഹത്തിന്റെ രചനാ സവിശേഷതകൾ പരിചയപ്പെടുത്തുന്നു ഈ പാഠഭാഗത്ത്, ഹൈദറിന്റെ കവിതകളിലെ കേരളീയതയെക്കുറിച്ചുള്ള ഒരന്വേഷണമാണിത്.

രണ്ടായിരത്തോളം ഒറ്റപ്പാട്ടുകൾ രചിച്ച ഹൈദർ 1879 – ൽ ജനിച്ച് 1975- ൽ അന്തരിച്ചു. ചരിത്രം ഇതിവൃത്തമാക്കി അദ്ദേഹം രചിച്ച മാപ്പി ളപ്പാട്ടുകളിൽ കേരള ചരിത്രമാണദ്ദേഹം എഴുതിയത്. ‘വെള്ളപ്പൊക്ക മാലയിൽ’ എന്ന കൃതിയിൽ

Mappilappattile Keraleeyatha Summary in Malayalam 1

‘എന്റെ കേരളത്തിൽ വന്ന നാശം വിള്ളിടുവാൻ മാത്രമേ ഉള്ളൂ എനി ക്കുദ്ദേശം’ എന്ന് പാടിയിട്ടുണ്ട്. എന്റെ കേരളം എന്ന പ്രയോഗം നാടിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വെളിവാക്കുന്നു. സ്വന്തം മണ്ണിൽ ഉറച്ചു നിന്ന പാട്ടുകാരനാണ് അദ്ദേഹം. അറേബ്യൻ ചരിത്രമോ, ഇസ്ലാമിക ഇതിവൃത്തമോ

കാല്പനിക ലോകമോ അദ്ദേഹം തിരഞ്ഞെടുത്തില്ല. മോയിൻകുട്ടി വൈദ്യരടക്കമുള്ള മാപ്പിളപ്പാട്ടുകാർ സങ്കരഭാഷ ഉപ യോഗിച്ചപ്പോൾ പുലിക്കോട്ടിൽ ‘നാട്ടുമൊഴിക്കാരനായി നിലകൊണ്ടു. പുലിക്കോട്ടിൽ ഏറനാട്ടിൽ നിലനിന്ന വാക്കുകളും പ്രയോഗങ്ങളുമാണ് ഉപയോഗിച്ചത്.

മലമ്മൽ (മലയിൽ) നരിനെ (നരിയെ) എന്നിങ്ങനെ താൻ ജനിച്ചു വളർന്ന ഏറനാട്ടിലെ വണ്ടൂർ ഭാഷ തന്നെ കവിതയാക്കി. പുരുഷന്റെ ക്രൂരതയ്ക്ക് പാത്രമാകുന്ന സ്ത്രീത്വം ഹൈദറിന്റെ രച നയെ പ്രചോദിപ്പിച്ചിരുന്നു. സ്ത്രീയുടെ നൊമ്പരചിത്രീകരണ ത്തിനുദാഹരണമാണ് ‘മറിയക്കുട്ടിയുടെ കത്ത്’ (1924).

ബെല്ലാരി ജയിലിൽ കഴിയുന്ന ഭർത്താവ് മറിയക്കുട്ടിയെ സംശയിക്കുന്നു. ഇക്കാര്യം അയാൾ അവളുടെ ഉമ്മയ്ക്കെഴുതി. ഇതറിഞ്ഞ മറിയക്കുട്ടി തന്റെ നിര പരാധിത്വം പറയുന്നത് ആരുടെയും മനസ്സലിയിക്കും. “തന്നെ ഭർത്താ വല്ലാതെ ആരും തൊട്ടിട്ടില്ല. ബെല്ലാരിയിലേക്ക് വരാൻ ആഗ്രഹമുണ്ട്. ആ മോഹം സാധിച്ചയുടൻ താൻ മരിച്ചുപോകട്ടെ” എന്നിങ്ങനെയാണ് അവർ പറയുന്നത്.

കത്തായി വായിക്കാനും പാട്ടായി പാടാനും കഴിയുന്നവയാണ് കത്തുപാട്ടുകൾ. പ്രവാസജീവിതത്തിന്റെ ദുരിതങ്ങളെ കത്തുപാട്ടുകൾ വെളിവാക്കി. വാമൊഴിയോടു പുലർത്തുന്ന ഉറ്റബന്ധവും അന്ധവി ശ്വാസങ്ങളോടുള്ള അസഹിഷ്ണുതയും ഹൈദറിന്റെ പാട്ടുകളിലെ പ്രത്യേകതയായിരുന്നു.

പുലിക്കോട്ടിൽ ഹൈദർ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അബ്ദുറഹിമാന്റെ അനുയായി ആയിരുന്നു. നിമിഷകവനശേഷി കൊണ്ടും അനുഗ്രഹീതനായിരുന്നു ഹൈദർ. ഇരുപതാം നൂറ്റാണ്ടിലെ മലബാറിന്റെ രാഷ്ട്രീയവും സാമ്പത്തികവും ഗാർഹികവുമായ അനേകം മുദ്രകൾ മാപ്പിളപ്പാട്ടിൽ അടയാള

പ്പെടുത്തിയ ചരിത്രകാരനാണ് പുലിക്കോട്ടിൽ ഹൈദർ. പ്രകൃതിയും സ്ത്രീയും നേരിട്ട സങ്കടങ്ങളെപ്പറ്റിയുള്ള ആ ഗാഥകൾ അനീതിക്കെ തിരായ പോരാട്ടത്തിന് ഇന്നും ഊർജ്ജം പകരാൻ കെൽപുള്ളവയാണ് എന്നു കാണാം. ഇങ്ങനെ പ്രമേയത്തിലും ഭാഷയിലും ദേശ സ്നേഹത്തിലും സ്ത്രീകളെ സംബന്ധിച്ച നിലപാടിലും കേരളീയത മാപ്പിളപ്പാട്ടിൽ കൊണ്ടുവന്ന എഴുത്തുകാരനാണ് പുലിക്കോട്ടിൽ ഹൈദർ. അതുകൊണ്ടാണ്

മാപ്പിളപ്പാട്ട് കേരളത്തിന്റെ മൊത്തം
സമ്പത്തായിരിക്കുന്നത് എന്ന് കാരശ്ശേരി 
അഭിപ്രായപ്പെടുന്നത്.

എന്താണ് മാപ്പിളപ്പാട്ട്? കേരളത്തിലെ മുസ്ലീങ്ങളുടേയും, ലക്ഷദ്വീപുനിവാസികളായ മുസ്ലീ ങ്ങളുടേയും ഇടയിലുള്ള ഒരു ഗാനസാഹിത്യ പാരമ്പര്യമാണത്. ഒരു ജന തയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സംസ്കാരത്തിന്റെ ആവിഷ്ക്കാരങ്ങൾ. താന്താങ്ങളുടെ ഉള്ളിൽ ചിറകെട്ടി

സംരക്ഷിച്ചുപോരുന്ന അടിസ്ഥാന ചോദനകളുടെ പുറത്തേക്കുള്ള പ്രവാഹം. മുസ്ലീം വംശ ജരെ മാപ്പിളമാർ എന്ന് വിവരിച്ചുപോന്നിരുന്നു.

അതുകൊണ്ടുതന്നെ അവരുടെ പാട്ട് ‘മാപ്പിളപ്പാട്ടായി മാറി. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാൻ അർഹതയുള്ള ഒരു സാഹിത്യവിഭാഗം കൂടിയാണിത്. അ ബിമലയാളം മുസ്ലീം വംശജരുടെയിടയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതി സമ്പന്നമായ അറബിമലയാളസാഹിത്യത്തിന്റെ പദ്യവിഭാഗമായാണ് ‘മാപ്പി ളപ്പാട്ട് കരുതി പോരുന്നത്.

മാപ്പിളപ്പാട്ടിന്റെ വേരുകളിലേക്ക് ഒരു അന്വേഷണം നടത്തുമ്പോൾ അതു ചെന്നെത്തുക നാടൻപാട്ടിന്റെ ഭൂമികയിലേക്കുതന്നെയാണ്. മണ്ണിന്റെ മണമുള്ള ആ നാടൻ പാട്ടുകൾ തന്നെയാണ്, കേരളത്തിൽ മുളച്ചുപൊന്തിയ സർവ്വകലാരൂപങ്ങളുടേയും, സാഹിത്യരൂപങ്ങളു ടേയും പതിഞ്ഞതാളത്തിനു പിന്നിൽ എന്നത് ഏറ്റവും കൗതുകകരമാണ്.

പൈതൃകത്തിന്റെ ഒരു കണ്ണി തലമുറക സാഹിത്യത്തിൽ പടരുന്നതാവാം. ഈ നാടൻ താളങ്ങളുടെ ഒപ്പം മുസ്ലീം മതവിശ്വാസ ത്തിന്റെ ഉത്സവകേന്ദ്രമായ അറേബ്യയിലെ താളങ്ങളുടെ സമഞ്ജസ മായ ഒരു കൂടിച്ചേർച്ചയും, മാപ്പിളപ്പാട്ടിൽ കണ്ടെത്താൻ കഴിയും.

ഈ കൂടിച്ചേർച്ച വഴി കൂടുതൽ മനോഹാരിതയും, ഹൃദ്യതയും ‘ഇശൽ എന്ന റിയപ്പെടുന്ന മാപ്പിളപ്പാട്ടിന്റെ പാടുന്ന ശൈലി കൈവന്നിട്ടുണ്ട്. നൂറു കണക്കിന് ‘ഇശലുകൾ ഉണ്ട്. നമ്മുടെ നാടൻ പാട്ടുകളുടെ ഈണത്തിന് സമാനതകൾ സാധാരണമാണ്. എന്നാൽ വ്യത്യസ്തമായ ഈണങ്ങൾ സ്വന്തമായി ഉള്ള സമൃദ്ധമായ ഒരു ഗാനശാഖയാണ് മാപ്പിളപ്പാട്ടുകൾ.

മാപ്പിളപ്പാട്ടുകളുടെ മറ്റൊരു സവിശേഷത അത് സാഹിത്യം, സംഗീതം എന്നിവയുടെ സംയോഗമാണെന്നുള്ളതാണ്. രണ്ടും കൂടി കലർന്നു വന്നിട്ടുണ്ടെങ്കിലും മാപ്പിളപ്പാട്ടിൽ സംഗീതം, ഒരുപടി മുന്നിൽ നിൽക്കുന്നു. അതുകൊണ്ടുതന്നെ ശബ്ദാലങ്കാരങ്ങളുടെ ധാരാളിത്തം മാപ്പിളപ്പാട്ടിൽ കണ്ടെത്താം.

ഇതു പഴയകാല രീതിതന്നെയാണ്. നമ്മുടെ നാടോടി സംസ്കാരത്തിലെ സാഹിത്യരൂപങ്ങളിലും, ഫോം ഉപായം കണ്ടെത്താം. വരികൾ ഓർമ്മയിൽ തങ്ങിനിൽക്കാൻ, പഴയ നാടോടിസമ്പ്രദായത്തിന് ബാക്കിപത്രം. ഈ ഒരു ആലാപനത്തിന് മധുരം പകരുന്ന രീതിയിൽ, മാലയിൽ മുത്തുകളെന്നപോലെ, മാപ്പിളപ്പാട്ടിൽ, പ്രാസവും താളവും നിറഞ്ഞുനിൽക്കുന്നു.

സംസ്കൃതവും മലയാളവുമായി ഇടകലർത്തി, കോർത്തിണക്കി, ഒരു സാഹിത്യശാഖ, കാലങ്ങൾക്കുമുമ്പ് ഇവിടെ വികസിച്ചുവന്നിരു ന്നു. ആ സാഹിത്യശാഖ ‘മണിപ്രവാളം’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു മണിപ്രവാളശാഖയ്ക്ക് പിന്നീട് ഭാഷയിൽ ഒരു അനന്തരാവകാശി ഉണ്ടായത് ‘മാപ്പിളപ്പാട്ടിലൂടെയാണ്.

സംസ്കൃതത്തിനു പകരം അറബി യായിരുന്നെന്നു മാത്രം. ആലാപനസുഖത്തിനായി ഏതു ഭാഷയിൽനിന്ന് കടം കൊള്ളുവാനും മാപ്പിളപ്പാട്ടെത്തുകാർക്ക് വൈമനസ്യം ഉണ്ടായി . റുന്നില്ല. അർത്ഥത്തേക്കാൾ ഉപരി ശബ്ദങ്ങൾകൊണ്ട് ഭാവാന്തരീക്ഷം സൃഷ്ടിച്ചു. ഭാഷയുടെ കാര്യത്തിലും ഈ ഇടകലർത്തൽ ഉണ്ടായി.

മലയാളം അക്ഷരങ്ങൾ കുറിക്കാൻ അറബിലിപികൾ പാൻ  അങ്ങനെയാണ് ‘അറബിമലയാളത്തിന്റെ ഉല്പത്തി. മാപ്പിളപ്പാട്ടുകളുടെ പ്രചാരത്തിനു ഒരു കാരണം അതിന്റെ ഈണ ത്തിന്റെ വശ്യതയാണ്. വിനോദങ്ങൾക്കു മാത്രമല്ല, ജനസമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ മാപ്പിളപ്പാട്ടുകൾ ഒരു അവശ്യഘടകമായി മാറി.

തൊഴിലിടങ്ങളിൽ ഇതൊരു ഉപാധിയായി മാറി. കല്ല്യാണവീടുകളിൽ മാത്രമല്ല, പ്രകൃതിദുരന്തങ്ങളിലും മറ്റും മാപ്പിളപ്പാട്ടിന്റെ ഈണങ്ങൾ മുഴ ങ്ങാൻ തുടങ്ങി. ഒരേസമയം വിനോദത്തിനും, വിശ്രമത്തിനും, ആഘോ ഷാചാരങ്ങൾക്കും, ആശ്വാസത്തിനും, മരുന്നായി മാറി മാപ്പിളപ്പാട്ടുകൾ.

മാപ്പിളപ്പാട്ടിന്റെ ചരിത്രം ചരിത്രത്തിന്റെ നിശ്ചലാവസ്ഥയിലേക്ക് മാപ്പിളപ്പാട്ടുകൾ മരവി ക്കുന്നില്ല എന്നതാണ് ഈ ഗാനശാഖയുടെ ഏറ്റവും വലിയ സവി ശേഷത. ജീവനോടെ ഈ സാഹിത്യശാഖ ഉണർവ്വോടെ ഇന്നും നിലനിൽക്കുന്നു.

മറ്റു നാടോടിഗാനശാഖകളൊക്കെ ചരിത്രത്തിന്റെ ഏതോ, ഒരു ഘട്ടത്തിൽ വളർച്ച മുരടിക അന്ത്യംനിന്നു പോവുകയോ ഒക്കെ സംഭവിച്ചിട്ടുണ്ട്. എന്നാൽ മാപ്പിളപ്പാട്ടിന്റെ ശാഖ ഇന്നും തളിർത്തുകൊണ്ടിരിക്കുന്നു.

ഒരു ജീവശാഖയായ് അത് നിലനിൽക്കുന്നു എന്നത് അത്ഭുതകരമായ കാര്യമാണ്. അതു കൊണ്ടുതന്നെ ചരിത്രത്തേക്കാൾ വർത്തമാനകാലത്തെ മാറ്റ് ങ്ങൾക്കാണ് ഈ ഗാനശാഖയിൽ പ്രാധാന്യം കൂടുതൽ. എങ്കിലും ഒന്നു പിൻതിരിഞ്ഞുനോക്കുന്നത് ഉചിതമായിരിക്കും.

ഒപ്പം നവീനയുഗത്തിൽ മാപ്പിളപ്പാട്ടിൽ ആവോളം പരീക്ഷണങ്ങളും നടക്കു ന്നുണ്ട്. ഭാവത്തിലും, രൂപത്തിലും. പഴയ ഈണങ്ങളിൽ തൃപ്ത രാകാതെ പുതുശീലുകൾ സൃഷ്ടിക്കാനുള്ള സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഊർജ്ജിതമായി

തന്നെ നടക്കുന്നു. വൈവിധ്യത്തിനുവേണ്ടിയുള്ള ഈ ദാഹം മാപ്പിളപ്പാട്ടുശാഖയെ സമ്പന്നമാ ക്കുന്നുണ്ട്.

കേരളീയ മുസ്ലീങ്ങളുടെ സാഹിത്യസപര്യയ്ക്ക് നൂറ്റാണ്ടുക ളുടെ പഴക്കമുണ്ട്. അവരുടെ ആദ്യകാല രചന നടന്നത് അറബി ഭാഷയിലായിരുന്നു. ഒരു കേരളീയ പണ്ഡിതൻ ആദ്യമായി രചിച്ച കുതി 14 ാ ം ഏഴില സ്വദേശി ഹസ്സൻ. ന് (ചേറ്റാണ്ടിൽ ‘വൈദുൽജാഹ് എന്ന അറബ് കൃതിയാണ്. ഇതൊരു വിവാഹനിയമസംഹിതയാണ്. പിന്നീടിങ്ങോട്ട് അനേകം കൃതികൾ രചിക്കപ്പെട്ടു. ഏറിയപങ്കും അറബിയിൽ മലയാളഭാഷയിലേക്ക് കടന്നുവ രാനുള്ള വഴിയും. അറബിയിലെ പാണ്ഡിത്യവും അവരെ ആ ഭാഷ യിൽ തളച്ചിട്ടു.

ഇസ്ലാംമതത്തിന്റെ പ്രചാരണസമയത്ത് മതപ്രബോധനത്തിന് അറബികൾക്ക് ഒരു ലിപി അന്ന് ആവശ്യമായിരുന്നു. മലയാളഭാഷയെ സംബന്ധിച്ച് വ്യവസ്ഥാപിതമായ ഒരു ലിപി സമ്പ്രദായം അന്ന് നിലവിൽ ഉണ്ടായിരുന്നില്ല. സ്വാഭാവികമായും അവരൊരു മാർഗ്ഗം കണ്ടെത്തി. പ്രാദേശിക ഭാഷ അറബിലിപിയിൽ എഴുതു ക. അങ്ങനെ അറബി – മലയാളലിപി

ഉടലെടുത്തു. ഇതിലൂടെ അറബി വാക്കുകളുടെ മൂല്യം ചോരാതെ മറ്റുള്ളവരിലേക്ക് എത്തി ക്കാൻ കഴിഞ്ഞു. പിന്നീട് ഒരുപാട് സാഹിത്യകൃതികൾ അറബി മലയാളം ലിപിയിൽ പ്രചാരം നേടി. അറബിഭാഷയെ മാറ്റിനിർത്തി മതജീവിതത്തിനു മുന്നോട്ടുപോകുവാൻ കഴിയുമായിരുന്നില്ല. സ്വാഭാവികമായും ഒരു ഭാഷാസങ്കരം കൂടി മലയാള മണ്ണിൽ രൂപം കൊണ്ടു.

വിഭിന്ന ജീവിത മുഹൂർത്തങ്ങൾ ഈ മാപ്പിളപ്പാട്ടുകളിലൂടെ ഇതൾ വിരിഞ്ഞിട്ടുണ്ട്, അളവറ്റ ഭാവനയുടെ ഉത്തുംഗശൃംഗങ്ങളിൽ വിലസുന്ന അതുല്യങ്ങളായ മനോഹരഗീതികളാൽ സമ്പന്നമാണ് മാപ്പിളപ്പാട്ടുശാഖ. പാട്ടുപാടി ജീവിച്ച ഒരു ജനതയുടെ ഹൃദ യോൽക്കർഷത്തിന്റെ തെളിവുകളെന്ന് മാപ്പിളപ്പാട്ടുകളെ വിളിക്കാം. അനുദിന ജീവിതത്തിന്റെ വേദനയും, സന്തോഷവും പാട്ടു കളിലൂടെ അവർ പ്രകാശിപ്പിച്ചു.

എഴുതപ്പെട്ട മാപ്പിളപ്പാട്ടിലെ ആദ്യകൃതിയായി കണക്കാക്കപ്പെടുന്നത്, മുഹ്യദ്ദീൻ മാലയാണ്. ഇതിന്റെ രചനാകാലം കവിതന്നെ കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാംമതത്തിന്റെ കേരളത്തിലെ ആവിർഭാവകാലത്തിനും

വളരെകാലം കഴിഞ്ഞാണ് മാപ്പിളപ്പാട്ടുകളുടെ തുടക്കം എന്നു സാമാന്യമായി പറയാം.

നാടൻ പാട്ടുകളെ പോലെതന്നെ മാപ്പിളപ്പാട്ടുകളായാലും കർത്താവ് ആരെന്നറിയാത്തവയുമുണ്ട്. എന്നാൽ ഭൂരിഭാഗം കൃതികളിലും രചയിതാവിന്റേയും, കാലഘട്ടത്തിന്റേയും വ്യക്തമായി കണ്ടെത്താം. വരമൊഴിയിലൂടെ മാപ്പിളപ്പാട്ടുകളുണ്ട്.

അവയും ഈ ഗാനശാഖയ്ക്ക് മുതൽക്കൂട്ടായി നിലനിൽക്കുന്നു. സങ്കടങ്ങളിലും, വേദനകളിലും, അവയെ മറികടക്കാൻ സംഗീതത്തിനെയാണല്ലോ ആദ്യം ആളു കൾ ആശ്രയിക്കുക. അങ്ങനെ ആശ്രയിക്കപ്പെട്ട വ്യക്തികളുടെ പ്രതിസന്ധികളും, ആത്മദുഃഖങ്ങളും പാട്ടുകളായി ഊർന്നു വീഴുന്നു. കാലം രേഖപ്പെടുത്താതെവിട്ട അങ്ങനെയുള്ള ഗാനശകല ങ്ങളും ഈ സാഹിത്യശാഖയുടെ മധുരമൂറുന്ന സംഭാവനകൾതന്നെയായി അവശേഷിക്കുന്നു.

തലമുറകളിലൂടെ കൈമാറ്റം ചെയ്യ പ്പെടുന്നു. എഴുത്തും വായനയും അറിയാത്തവർ തങ്ങൾക്ക് പരിചിതമായ ഈണങ്ങളിലൂടെ ഇത്തരം

ഗാനങ്ങൾക്ക് ജീവൻ നൽകു ന്നു. ഏതൊരു സംഗീതശാഖയുടെ വളർച്ചയ്ക്കും വാമൊഴി സാഹിത്യത്തിന്റെ പങ്ക് വളരെ വലുതാണ്. ഇങ്ങനെ കാലങ്ങളിലൂടെ കടന്നുവന്ന മാപ്പിളപ്പാട്ടുകളിൽ ചിലപ്പോഴൊക്കെ അർത്ഥ മില്ലാത്ത വായ്ത്താരികളും കടന്നുകൂടാറുണ്ട്.

എങ്കിൽ തന്നെ, അധ്വാനിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ശാരീരികചല നവും, താളവും ആ വായ്മൊഴിപ്പാടുകളുടെ ആത്മാവിൽ ഇഴു കിചേർന്നിരിക്കുന്നതായി കാണാം. മാനസികമായ വിനോദം എന്ന ആദ്യലക്ഷ്യം നേടിയെടുക്കുന്നതിൽ ഈ വാമൊഴി മാപ്പിളപ്പാട്ടുകൾ വിജയിച്ചിട്ടുണ്ടെന്നു കാണാം.

രാഷ്ട്രീയവും, സാമൂഹികവുമായ മേഖലകളിൽ മാപ്പിളപ്പാട്ടിന്റെ സ്വാധീനം നമുക്ക് കണ്ടെത്താൻ കഴിയും. വിദേശ കുത്ത കകൾക്കെതിരെ, സാമാജ്യത്വ ശക്തികൾക്കെതിരെ മലബാറിലും, പലപ്രദേശങ്ങളിലും ആഞ്ഞടിച്ച് പ്രാദേശിക സമരകൂട്ടായ്മകൾക്ക് ആവേശം പകർന്നത് മാപ്പിളപ്പാട്ടിലെ തന്നെ പടപ്പാട്ടുകളായിരുന്നു. ഇങ്ങനെയുണ്ടായ ഈ സായുധകൂട്ടായ്മകൾ, വിദേശ വിരോധ വും കുട്ടി, മലയാളഭാഷയോടുള്ള പ്രതിപത്തി വർദ്ധിപ്പിക്കുകയും,

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
സാമൂദായിക നേതാക്കൾ, ളിലും മറ്റും
അവബോധം സൃഷ്ടിക്കുകയും ചെയ്തു.

മാപ്പിളപ്പാട്ടുകൾ നമ്മുടെ സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങളും, നേട്ടങ്ങളും, ചരിത്രത്താളുകളിൽ നിറഞ്ഞുനിൽക്കുന്നു. മാപ്പിളസം സ്കാരത്തിന്റെ പ്രതിഫലനം തന്നെയാണ് എന്നാൽ ഒരു മതത്തിന്റെ അതിർവരമ്പുകൾക്കപ്പുറം, ജാതീയമായ വേർതിരിവുകൾക്കപ്പുറം, മതനിരപേക്ഷമായ ഒരു സർവ്വജനീയ മായ അവസ്ഥ സൃഷ്ടിച്ചെടുക്കാനും, കൂടുതൽ ജനകീയമാകാനും മാപ്പിളപ്പാട്ടു പ്രസ്ഥാനത്തിന് സാധിച്ചു.

ശില്പഭദ്രതയിലും, രൂപത്തിലും മറ്റ് കാവ്യശാഖകളോട് കിട പിടിക്കുന്ന ഒരു മനോഹാരിതയും, സ്വീകാര്യതയും മാപ്പിളപ്പാട്ടു കൾക്ക് ഉണ്ട്. അതുകൊണ്ടുതന്നെയാണ് തനതായ ഒരു വ്യക്തി മുദ്ര പതിപ്പിച്ച് അവ വേറിട്ട് ഒരു സവിശേഷ സാഹിത്യഗാനശാഖ യായി ഇന്നും നിലനിൽക്കുന്നതും, വളരുന്നതും. നൂറ്റാണ്ടുകളുടെ യാത്രയ്ക്കിടയിൽ ഈ ഗാനശാഖ കൈവെയ്ക്കാത്ത മേഖലകൾ കുറവാണ്. ഇത്രമാത്രം വ്യത്യസ്തതയും ഈണങ്ങളിലെ വൈവിധ്യവും മറ്റൊരു

സാഹിത്യഗാനശാഖയ്ക്കും അവകാശപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല.

‘മുഹ്യദ്ദീൻ മാലയിൽ നിന്നു തുടങ്ങി പല കാലഘട്ടങ്ങളിലൂടെ പരന്ന് ഒഴുകി ഇന്നിന്റെ പടിവാതിലും കടന്ന് വന്നുനിൽക്കുന്ന മാപ്പിളപ്പാട്ട് ശാഖ, ഒരു വലിയ സമുദായത്തിന്റെ ചരിത്രസത്വകൾക്ക് സംസ്കൃതിയുടെ സാക്ഷികൂടിയാണ്.

അറബി-മലയാളമെന്ന സങ്കരസംഗീതവുമായി മലയാളമണ്ണിൽ വന്നിറങ്ങിയ ഈ അതു ല്യഗാനശാഖ, ഇന്ന് ലോകം മുഴുവൻ മലയാളി മനസ്സുകളിൽ മനോ ഹര ഇശലുകളിലൂടെ നിറഞ്ഞുനിൽക്കുന്നു. നമ്മുടെ സംഗീത ഗാനശാഖയെ കൂടുതൽ ശ്രുതിമധുരമാക്കിത്തീർക്കുന്നു.

Conclusion

In conclusion, Vasudevan Nair’s “Mappilappattile Keraleeyatha” is a seminal essay on the unique cultural and aesthetic features of Mappila songs. The essay is essential reading for anyone interested in the music and culture of Kerala. Mappila songs are a valuable part of Kerala’s cultural heritage, and they deserve to be preserved and promoted for future generations.

मैं सबसे छोटी होऊँ Summary In Hindi

मैं सबसे छोटी होऊँ Summary In Hindi

“मैं सबसे छोटी होऊँ” एक कहानी है जो एक छोटी सी बच्ची के जीवन के संघटनों और उसके दृष्टिकोण की दिलचस्प झलकियों को प्रस्तुत करती है। इस कहानी में हम उस छोटी सी लड़की के सपनों और संघर्षों का साथी बनते हैं जो हमें सबसे बड़ी सफलता उसकी आत्मविश्वास में प्राप्त होती है। Read More Class 6 Hindi Summaries.

मैं सबसे छोटी होऊँ Summary In Hindi

मैं सबसे छोटी होऊँ कविता का सार

मैं सबसे छोटी होऊँ Summary images

एक लड़की अपनी माँ के सामने अपने हृदय की इच्छा व्यक्त करती है। वह चाहती है कि वह सदा सबसे छोटी बनी रहे। उसकी गोद में सोये। आँचल को पकड़ कर उसके पीछे-पीछे घूमती रहे और कभी उसके हाथ को न छोड़े। उसे माँ से शिकायत है कि वह अपने बच्चों को बड़ा करके उन्हें ठगती है। बच्चों के बड़े हो जाने के बाद वह उनके साथ दिन-रात नहीं घूमती। अपने हाथ से खिलाना, नहलाना-सजाना, परियों की कहानियाँ सुनाना आदि पहले की तरह नहीं करती। इसलिए लड़की माँ के प्यार को पहले की तरह पाने के लिए बड़ी नहीं होना चाहती।

Conclusion:

“मैं सबसे छोटी होऊँ” एक दिलचस्प कहानी है जो हमें यह सिखाती है कि आत्मविश्वास, संघर्ष और सपनों का पीछा करना कितना महत्वपूर्ण है। छोटी उम्र में भी, जब सही मार्ग पर आगे बढ़ने के लिए आग्रह और संघर्ष होते हैं, तो असमान शक्तियों को पार किया जा सकता है। यह कहानी हमें यह सिखाती है कि किसी का आकार या उम्र उनकी सामर्थ्य को मापने के लिए पर्याप्त नहीं होता, बल्कि उनका सपना और आत्मविश्वास ही असली मानक होते हैं।

जाह्नवी की डायरी Summary In Hindi

जाह्नवी की डायरी Summary In Hindi

“जाह्नवी की डायरी” एक कथा है जो एक युवा महिला जाह्नवी के जीवन की दरबारी और व्यक्तिगत अनुभवों को छूने वाले पन्नों की यात्रा का वर्णन करती है। इस किताब में उनकी आत्मा के संघटन, सपनों की पूर्ति, और व्यक्तिगत विकास की कहानी है, जिसमें पाठक अपनी खुद की यात्रा में सहायक और प्रेरणास्पद उपाय पा सकते हैं। Read More Class 6 Hindi Summaries.

जाह्नवी की डायरी Summary In Hindi

जाह्नवी की डायरी पाठ का सार

जाह्नवी को डायरी लिखने का शौक है। वह प्रतिदिन सोने से पहले डायरी लिखती है। डायरी से पता चलता है कि 10 अक्तूबर, सन् 2010 को वह अपने चाचा के पास मुंबई आई हुई है और चाचा-चाची तथा अपने चचेरे भाई-बहन के साथ मुंबई घूम रही है। चाचा जी ने मुंबई दर्शन के लिए टूरिस्ट बस में बुकिंग करवा दी। सुबह आठ बजे ये सभी बस में सवार हो गए। बस से इन्होंने ग्लोरिया चर्च, जहांगीर आर्ट गैलरी, प्रिंस ऑफ वेल्स म्यूज़ियम, मरीन ड्राइव, तारापोर वाला एक्वेरियम, गिरगाँव, चौपाटी, हैंगिंग गार्डन, श्री महालक्ष्मी मन्दिर, हाजी अली, इस्कॉन मंदिर आदि स्थानों को देखा। रात को आठ बजे बस ने इन्हें छत्रपति शिवाजी टर्मिनस के सामने उतार दिया। छत्रपति शिवाजी टर्मिनस को पहले विक्टोरिया टर्मिनस कहा जाता था। मुंबई बहुत ही भीड़-भाड़ वाला महानगर है। यहां के लोगों का जीवन तेज़ रफ्तार का है। यहां हर किसी को एक-दूसरे से आगे निकलने की तेजी है।

अगले दिन अर्थात् 11 अक्तूबर, सन् 2010 को इन्होंने ऐलीफेंटा द्वीप देखने जाना था। इसलिए सुबह जल्दी-जल्दी तैयार होकर वे ‘गेट वे ऑफ इंडिया’ पहुंच गए। गेट वे ऑफ इंडिया के पीछे ही अरब सागर है। इसी सागर में ऐलीफेंटा द्वीप है। द्वीप तर पहुँचने के लिए इन्हें स्टीमर पर जाना पड़ा। पौने घंटे की समुद्री यात्रा के पश्चात् ये लोग ऐलीमेंटा द्धीप पहुँच गए। इसी द्वीप (टापू) में एक किलोमीटर तक चलकर ये सभी ऐलीफेंटा की गुफ़ाओं तक पहुँच गए। इस गुफ़ा के कई प्रवेश द्वार हैं लेकिन छत एक ही है। इन गुफ़ाओं के मुख्य द्वार पर हाथियों की मूर्तियाँ बनाई गई थीं, इसी कारण इस स्थान और गुफा का नाम ऐलीफेंटा पड़ गया।

धीरे-धीरे लोग इसे ऐलीफेंटा द्वीप के नाम से जानने लगे। इस स्थान की विशेष बात यह है कि एक ही चट्टान को काटकर विशाल गुफ़ाएं तैयार की गई हैं। गुफ़ाओं की दीवारों पर मूर्तियों और चित्रों को बड़ी कलात्मकता से बनाया गया है। गुफा के एक कोने में शिव-पार्वती की विवाह की मूर्ति है तो दूसरी जगह अर्द्धनारीश्वर की सुन्दर मूर्ति है। रावण के कैलाश पर्वत को उठाने वाली मूर्ति भी यहां पर है। आगे जाकर एक चट्टान के नीचे गंगा का एक अनूठा कुंड देखा जिसका जल ऊपर से शान्त दिखता है पर अन्दर ही अन्दर चलता रहता है। ऐलीफेंटा गुफ़ाओं की इस भव्य सुन्दरता को देखते हुए ये लोग बाहर आ गए। सचमुच ऐलीफेंटा द्वीप की ये गुफ़ाएं आज भी भारत के गौरवशाली अतीत को प्रस्तुत कर रही हैं।

Conclusion:

“जाह्नवी की डायरी” एक व्यक्तिगत यात्रा की गहरी और प्रेरणादायक कहानी है जो हमें जीवन के सुंदर और चुनौतीपूर्ण पहलुओं को समझने का मौका देती है। यह उस सफर का परिणाम है जिसमें हर कदम पर आत्मा की महत्वपूर्ण शिक्षा होती है, और पाठकों को अपने जीवन के उद्देश्य की ओर आग्रहित करती है। “जाह्नवी की डायरी” हमें यह बताती है कि हर दिन हमारे जीवन का महत्वपूर्ण हिस्सा है और हमें हर पल को महसूस करना चाहिए।

संगीत का जादू Summary In Hindi

संगीत का जादू Summary In Hindi

“संगीत का जादू” एक ऐसा कला है जो आवाज़, ध्वनि, और ताल के माध्यम से भावनाओं और भावनाओं को व्यक्त करने का साहस दिलाता है। यह एक सांगीकी अनुभव है जो हमारे जीवन को सुंदरता और सांवादिकता से भर देता है। Read More Class 6 Hindi Summaries.

संगीत का जादू Summary In Hindi

संगीत का जादू पाठ का सार

मुग़ल बादशाह अकबर के राज्य में एक बहुत अच्छा संगीत शास्त्र को जानने वाला साधु रहता था। अकबर के मन में उसका संगीत सुनने की इच्छा जागी। उसने तीन नौकरों को साधु को बुलाने के लिए भेजा। उन्होंने साधु को राजा के पास चलने को कहा। साधु ने उत्तर दिया कि जिस संगीत को राजा सुनना चाहता है, वह संगीत कभी-कभी संयोग से बन पड़ता है। इसलिए मैं नहीं जा सकता। जब नौकरों ने जाकर राजा को साधु का निर्णय सुनाया तो वह गुस्से से भर गया। इस पर राजा के एक मन्त्री ने कहा-महाराज ! आप क्रोध न करें। आप साधु को बुरा-भला न कहें। क्योंकि वह आपकी सम्पत्ति का याचक नहीं है। आप उसके संगीत के याचक हैं। यदि आपने संगीत सुनना है तो आप को ही साधु के पास जाना होगा। वैसे आपके मनोरंजन के लिए दरबारी गायक तानसेन की बुलवा भेजा है।

संगीत का जादू Summary images

थोड़ी ही देर में तानसेन वहाँ आ गया। राजा ने तानसेन को साधु की बात बताई तो उसने कहा-“वह साधु तो सचमुच स्वर्ग का गन्धर्व है।” जैसे ही उसकी उंगलियाँ वीणा पर फिरती हैं, अमृत बरसने लगता है। वह हम जैसा भाड़े का टटू नहीं है।” इस पर राजा ने साधु के पास जाने का निर्णय कर लिया। राजा अकबर ने मन्त्री से कहा-मेरे और तानसेन के लिए दो घोड़े मँगवाए जाएं। तानसेन ने बीच में ही कहा-महाराज यदि आपने सच्चा संगीत सुनना है तो आपको यह बात भुला देनी होगी कि आप राजा हैं। आपको साधारण कपड़े पहन कर और पैदल ही नंगे पाँव वहाँ जाना होगा।

अकबर साधारण वेश में तानसेन के साथ उस संगीत का ज्ञान रखने वाले साधु के पास चल पड़ा। साधु की झोंपड़ी तक पहुँचते रात हो गई। कार्तिकं का महीना था। तानसेन ने अकबर को झोंपड़ी के बाहर बने चबूतरे पर बिठा दिया। स्वयं भी पास बैठ कर वीणा के तार मिलाने लगा और जान-बूझ कर गलत ढंग से राग अलापना शुरू कर दिया। साधु झोंपड़ी से बाहर निकला। राग की सही तरकीब बताने लगा। वी., वादक ने साधु से निवेदन किया कि महाराज ! इस राग को आप ‘ही गाएँ तो बडी कृपा होगी। साधु गाने लगा। गायक और श्रोता आनन्द में डूब गए। रात बीत गई। सूर्य निकल आया। साधु ने वीणा लौटाते हुए कहा-‘सचमुच आज तो आनन्द आ गया।’ इस पर अकबर ने कहा- ‘मैं आठ साल से राजा हूँ, मुझे एक घण्टा भर भी ऐसा आनन्द नहीं मिला, जो आज आठ घण्टे तक मिला है।”

साधु चकित-सा हुआ तो तानसेन ने सारी कहानी साधु को सुना दी। इस पर साधु ने राजा से कहा-“आप को संगीत पसंद आ गया है। कहिए आप मुझे क्या दे रहे हैं ?” इस पर अकबर ने उत्तर दिया-इन आनन्द के क्षणों की तुलना में मेरा सारा राज्य भी तुच्छ है। राजा की आँखें भर आईं । लुढ़क कर दो आँसू के मोती साधु के पैरों पर जा पड़े। यह साधु गुरु हरिदास था। इन्हीं से तानसेन ने गायन विद्या सीखी थी।

Conclusion:

“संगीत का जादू” हमारे जीवन में रमणीयता और आनंद लाता है, और यह हमारी भावनाओं को साझा करने का अद्वितीय माध्यम होता है। यह सांगीकी कला हमारी सांवादिकता को स्वरमंडल के माध्यम से सुधारती है और समृद्धि दिलाती है।