Kirathavritham Summary in Malayalam

Kirathavritham Summary in Malayalam

“Kirathavritham” (English: The Vow of the Kiratas) is a short story by M. T. Vasudevan Nair. The Summary is set in the Himalayas and tells the tale of a group of Kiratas, a tribe of hunters, who encounter a strange man one day. The man is dressed in white and has a long beard. He is carrying a staff and a water pot.

The Kiratas are initially suspicious of the man, but he soon wins their trust with his kindness and wisdom. He tells them that he is a traveler and that he is on his way to a holy place. The Kiratas offer to help him on his journey, and they set off together.

Kirathavritham Summary in Malayalam

ഗ്രസുകാരപരിചയം – കടമ്മനിട്ട

ആധുനിക മലയാള കവികളിൽ പ്രമുഖനാണ് കടമ്മനിട്ട രാമ കൃഷ്ണൻ, കടമ്മനിട്ട് എന്നു കേട്ടാൽ കവിയാണോയെന്നും പട യണിയാണോയെന്നും വ്യത്യാസപ്പെടുത്തുവാൻ കഴിയാത്ത വിധത്തിൽ ഒന്നിച്ചുചേർന്ന ഒരു ഓർമ്മയാണ് മലയാളിക്കുള്ളത്.

‘കുത്തെ, തുള്ളാൻ സമയമില്ലിപ്പോൾ കാഞ്ഞ വെയിലത്ത് കാലു പൊള്ളു എന്നും എന്റെ ചിറകിന്റെ കീഴിൽ നിന്ന്, നിന്റെ വയറു നിറയ്ക്കാൻ എന്ന് തോന്നുന്ന തോന്നല് വേണ്ടാ…. നിന്റെ ജീവിതം നിൻ കാര്യം മാത്രം’ സ്വപ്നാടനങ്ങളിൽ നിന്നും മലയാളിയെ ചരലും മുള്ളും നിറത്തെ പടനിലങ്ങളിലേക്ക് കൊണ്ടുവന്ന കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ.

ജീവിതവത്താന്തം

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ഗ്രാമത്തിൽ നിന്നാണ് കട മ്മനിട്ട രാമകൃഷ്ണൻ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട കവി ജനിച്ചത്. അച്ഛൻ മേലേത്തറയിൽ രാമൻ നായർ. അമ്മ കുട്ടിയമ്മ കടമ്മനിട്ടക്കാവിലുണ്ടായിരുന്ന അനുഷ്ഠാനകലയായ പടയണിയുടെ ആശാനായിരുന്നു അച്ഛൻ അധ്വാനിക്കുകയും

പടയണി തുള്ളു കയും പഠിപ്പിക്കുകയും ചെയ്യുന്ന അച്ഛൻ ഭർത്താവിന്റെ ശിഷ്യ ന്മാർക്ക് ചക്കരക്കാപ്പിയും മരച്ചീനിയും പുഴുങ്ങിയതും തയ്യാറാ ക്കികൊടുക്കുകയും രാവിലെയും സന്ധ്യക്കും നിലവിളക്കിനു മുമ്പിൽ ഈശ്വരനാമം ഭജിക്കുകയും ചെയ്യുന്ന അമ്മ. ഈ അന്നു രീക്ഷത്തിലാണ് കവി വളരുന്നത്.

Kirathavritham Summary in Malayalam 1

അച്ഛൻ രാമകൃഷ്ണനെ പടയണി പഠിപ്പിച്ചില്ല. അയാൾ ഉദ്യോ ഗസ്ഥനാകണമെന്ന് അച്ഛൻ ആഗ്രഹിച്ചു. മൈലപ്ര സ്കൂളിലായി രുന്നു വിദ്യാഭ്യാസം. പഠിക്കാൻ സമർത്ഥനായിരുന്നു. തുടർന്ന് കോട്ടയം സി.എം.എസ്. കോളേജിൽ പഠിച്ചു. അഡ്വ. എൻ. ഗോവി അമേനോന്റെ വീട്ടിലായിരുന്നു താമസം. അവിടെവെച്ച് രാമക ഷ്ണൻ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു. പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. കാറൽ മാർക്സിന്റെ മൂലധനവും മറ്റ് മാർക്സി യൻ ക്ലാസിക്കുകളും വായിച്ച ഈ

കാലഘട്ടം രാഷ്ട്രീയ പ്രബു ദ്ധമായിരുന്നു. 1959ൽ മദ്രാസിൽ പോസ്റ്റൽ ഓഡിറ്റ് എറ്റ് അക്ക ങ്സിൽ ജോലി ലഭിച്ചു. 1967 മുതൽ 1992ൽ ഔദ്യോഗികജീവിത ത്തിൽ നിന്ന് വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പ്രസിഡന്റായി സേവനം ചെയ്തു.

1996 ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മു ളയിൽ നിന്നും എം എൽ എ ആയി. 1976ൽ പ്രസിദ്ധപ്പെടുത്തിയ കവിതയാണ് ആദ്യ പുസ്തകം, ആശാൻ പ്രസ് (1982) കേരള സാഹിത്യ അക്കാദമി അവാർഡ് (1982) അബുദാബി മലയാളി സമാജം അവാർഡ് (1982) ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൗണ്ടേഷൻ അവാർഡ് (1980), മസ്കറ്റ് കേരള കൾച്ചറൽ സെന്റർ അവാർഡ് എന്നിവ ലഭിച്ചു.

സാമുവൽ ബക്കറ്റിന്റെ വെയ്റ്റിംഗ് ഫോർ സൺ സ്റ്റോൺ എന്നിവ വിവർത്തനം ചെയ്തിട്ടുണ്ട്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടിഞ്ഞൂൽപ്പൊട്ടൽ, കടമ്മനിട്ടക്കവിതകൾ എന്നിവ യാണ് പ്രധാന കൃതികൾ. ശാന്തയാണ് ഭാര്യ.

കടമനിട്ടയെകുറിച്ച് ഒ എൻ. വി. കുറുപ്പ് പറയുന്നത്

ആധുനിക കവിതയുടെ ദീപ്തമുഖമാണ് കടമ്മനിട്ടയുടെ കവി തയിൽ പ്രതിഫലിക്കുന്നത്. കടമ്മനിട്ടക്കവിതകൾ മണ്ണിന്റെ കവി തയാണ്. അത് പൂർണ്ണമായും മാനുഷികമാണ്. നിങ്ങളോർക്കുക നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ഓർത്ത് നോക്ക ണമെന്ന് കടമ്മനിട്ടയുടെ ഓർമപ്പെടുത്തൽ മലയ അമ്പര പ്പിച്ചതാണ്.

രൗദ്രമൂർത്തികളെ പ്രീതിപ്പെടുത്താൻ ദേവതകളെ വിളിച്ചിറക്കുന്ന രീതി പുരാതന ഗ്രീസിലുണ്ടായിരുന്നു. നിഗ്രഹാനുഗ്രഹ ശക്തിയുള്ള ദേവതകളെ ഭക്തർ ഉന്മാദത്തോടെ പാടി തിക്കും. ദേവിയെ ശ്രീകോവിലിൽ നിന്നും നാട്ടിലേക്ക് വിളിക്കുന്നത് ദേശത്തിന്റെ വക്താവാണ്. ആ വക്താവാണ് കടമ്മനിട്ട രാമക ഷ്ണൻ.

കടമ്മനിട്ടക്കവിതകളുടെ പൊതു സവിശേഷതകൾ 

കടമ്മനിട്ട മലയാളികളെ മുഴുവനോടെ സ്വാധീനിച്ച ഒരു കാല ഘട്ടത്തിന്റെ കവിയായിരുന്നു. സൗഹൃദസംഘങ്ങളിൽ കവിതകൾ ചൊല്ലിയിരുന്ന കടമ്മനിട്ട കേരളത്തിലുടനീളം വേദികൾ രൂപപ്പെടുത്തി. കവിതകൾ

താളമേളങ്ങളോടെ കൊട്ടിയാസ്വദിക്കുന്ന സമൂഹം കേരളത്തിൽ പുതിയ കാഴ്ചയായിരുന്നു.

കടമ്മനിട്ടയുടെ സ്വരം പരുക്കനും ഒപ്പം കവിതയുടെ ഭാവത്തിന് വിധേയവുമായിരുന്നു. നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ എന്ന് ചോദിക്കുമ്പോൾ ഗർജ്ജിക്കുകയും എവിടെ യുന്ന കടമ്മനിട്ട മലയാളിയെ പുതിയ സംസ്കാരത്തിലേക്ക് നയിച്ചു. കവിത ഭരിക്കുന്ന ജനസമൂഹം ഇവിടെ ഉണ്ടായി.

നാട്ടിൻപുറ ത്തിന്റെ ഗ്രാമ്യഭംഗിയും ദ്രാവിഡപ്പാട്ടുകളുടെ ധ്വനികളും സാമൂ ഹ്യമായ അനുഷ്ഠാനങ്ങളുടെയും കടമ്മനിട്ടയുടെ സ്വരത്തിനുണ്ടായിരുന്നു കടമ്മനിട്ടക്കാവുകളിൽ ഉണ്ടായിരുന്ന അനുഷ്ഠാന കലാരൂപ മായ പടയണിയുടെ താളവും വരികളും കടമ്മനിട്ടക്കവിതയിൽ പല യിടങ്ങളിലും കാണാം.

പടയണിയിലെ ദേവി സങ്കൽപ്പം കടമ്മനിട്ടക്ക് സ്ത്രീത്വത്തിന്റെ ശാക്തീകരണത്തിലൂടെ അടിച്ചമർത്തപ്പെട്ട വർക്ക് ലദിക്കുന്ന അതീതത്വമാണ്. കുറത്തി എന്ന കവിതയിൽ ഒരു സാധാരണക്കാരിയായ കുറത്തിയാട്ടക്കാരി മർദ്ദിതരുടെ കാളിയായി മാറുന്നതാണ് കാണുന്നത്.

കവിതാച്ചുരുക്കം

കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാളൻ. കാട്ടാളൻ എന്ന കവിത യിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സാർത്ഥ കമായ ജീവിതത്തിനായി കാട്ടാളൻ നിൽക്കുന്നു.

തീ പിടിച്ച് നിറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കുന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാളന്റെ കണ്ണുകളിൽ പെട്ടുകിടക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരി മൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെച്ചിരി ക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപിതനാണ്.

ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവൾ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാളൻ അലറുകയാണ്. അപ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊട്ടിയ മാമലപോലെയും കാട്ടാ ളൻ അലറുന്നു.

ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥലരാശി യിൽ നിർത്തി

വളർത്തിയെടുക്കുന്നു. അയാളുടെ പരിസരങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്ക്കാരങ്ങൾക്ക് നേരെ കാട്ടാ ളൻ അലറുന്നു. കാട്ടാളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീ വിതത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ ചൂണ്ടി മാ നിഷാദാ (അരുത് കാട്ടാളായെന്ന് വാത്മീകി പറഞ്ഞതായ സന്ദർഭം വാത്മീകി വനത്തിലൂടെ നടക്കുമ്പോൾ ഒരു കാട്ടാളനെ കണ്ടു. ആ കാട്ടാളൻ ഇണപ്പക്ഷി കളിൽ ഒന്നിനെ അമ്പെയ്യുന്നത് വാത്മീകി കണ്ടു.

വാത്മീകിക്ക് ഇത് സഹിച്ചില്ല. അരുത് കാട്ടാളാ എന്ന് പറഞ്ഞ് വാത്മീകി ഈ പ്രവൃത്തിയെ തടഞ്ഞു. അപ്പോഴേക്കും ക്രൗഞ്ചപ്പക്ഷികളിൽ പെൺകിളിക്ക് അമ്പേ റ്റിരുന്നു. ആൺകിളി അമ്പിൽ കുടുങ്ങിയ പെൺകിളിയുടെ അടുത്തു പറന്നിരുന്ന് കരയുന്നത് കണ്ടപ്പോൾ വാത്മീകിക്കുണ്ടായ ശോകമാണ് ശ്ലോകമായി പരിണമിച്ചത് – രാമായണമായത് എന്ന് പറഞ്ഞ് ആരംഭിച്ച താണ് ആധുനിക മനുഷ്യന്റെ സംസ്കാരം.

കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്നതിനാലും അവന് മര്യാദകൾ ഇല്ലാ ത്ത തി നാലും ആയി രു ന്നു. ദൗർഭാഗ്യവശാൽ തുടർന്നു ണ്ടായ സംസ്കാരം നാഗരികമാകുകയും ആയുധങ്ങൾ യഥേഷ്ടം ഉപയോ ഗിച്ച് വനം നശിപ്പിക്കുകയും മര്യാദകൾ

കാറ്റിൽ പറത്തി പ്രകൃതിക്കും മാനവികതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാ ളന്റെ ജീവിതമായ വനം ചുട്ട് നശിപ്പിച്ചത് നാഗരികതയായിരുന്നു.

ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീവിത ത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിടക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായനക്കാരന് സാധിക്കുന്നു.

ശവും മലയോരവും അച്ഛന്റേയും അമ്മയുടെയും ദാരുണമായ അന്ത സ്ഥലമായി കവിതയിൽ വായിക്കപ്പെടുമ്പോൾ കാട്ടാളന്റെ വനജീവി തത്തിന്റെ ആഴം മനസ്സിലാകുന്നു. – അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്.

തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണു ന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കുന്നു. ഒരു കിളി പോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങി ക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോ പുകളുരുകുന്ന

മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹ ത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോളക്കടലാണോ ആകാശമെന്ന നൈരാശ്യത്തിലാണ് കാട്ടാളനി പ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു.

തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടി മിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയപോ യി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് | സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭ വമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠ ത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞുതറച്ചതുമാണ്. പ്രകൃതിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ കാട്ടാളൻ വീണ്ടും നോക്കുന്നു.

മുത്തങ്ങാപ്പുല്ലുകളും അതിൽ തുള്ളി യിരുന്ന പച്ചക്കളും കാണാതായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതുപോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങപ്പുല്ലുകൾ വളരുന്നത്. അതിൽ തുള്ളിച്ചാടുന്ന ചെറു വിരലിനേക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചകൈയ്യുകൾ മണ്ണിൽ നോക്കിനടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറുകപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു.

ആ കളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചിരുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കളമെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവീ സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവുങ്ങിൻ

ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രിയെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്. – ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട് നാളുകൾ കാട്ടാളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരുന്നു.

തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെയാണ്. അവരുടെ ശരീരം കരി വീട്ടി മരത്തിന്റെ കാതൽ.

(മരത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നിരിക്കുന്നു. ഉടല് ഇളകി അരക്കെട്ട് ഇളകി മുലകൾ ഇളകി ഉയർന്നും താഴ്ന്നം കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്.

ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് 
മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്ത

മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.. തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻകുട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കും നിറയ്ക്കാൻ പോയ പെൺകുട്ടിക ളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച് കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുകളായ കൊച്ചരിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിയെല്ലുകൾ കരി യുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയടർന്നു. കരളിൽ നുറുങ്ങിപ്പോയ നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു.

തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. കിനാവുകൾ വിതച്ചിരുന്ന ഇടി മിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയപോ യി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന

സ്ത്രീരൂപത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ
പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭ വമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠ ത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി ആഞ്ഞു പ്രകൃതിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു.

മുത്തങ്ങാപ്പുല്ലുകളും അതിൽ തുള്ളി യിരുന്ന പച്ചക്കളും കാണാതായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതുപോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങപ്പുല്ലുകൾ വളരുന്നത്. അതിൽ തുള്ളിച്ചാടുന്ന ചെറു വിരലിനേക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചകൈയ്യുകൾ മണ്ണിൽ നോക്കിനടക്കുന്ന ഏതൊരു മനുഷ്യന്റേയും

പച്ചപ്പുള്ള ഓർമ്മയാണ്. കറുകപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചിരുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കളമെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവീ സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്.

കവുങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രിയെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട് നാളുകൾ കാട്ടാളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരുന്നു. തരി വള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെയാണ്. അവരുടെ ശരീരം കരി വീട്ടി മരത്തിന്റെ കാതൽ. (മരത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട്

വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നിരിക്കുന്നു. ഉടല് ഇളകി അരക്കെട്ട് ഇളകി മുലകൾ ഇളകി ഉയർന്നും താഴ്ന്നം കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്ത മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ ന്യത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻകുട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കും നിറയ്ക്കാൻ പോയ പെൺകുട്ടിക ളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച് കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുകളായ കൊച്ചരിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിയെല്ലുകൾ കരി യുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങളാണോ ദിക്കു കളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയടർന്നു. കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല്

നിവർന്ന് കാട്ടാളൻ എഴുന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ ചീറിയലച്ചു. കാട്ടാളന്റെ തിരമാലകൾ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം.

മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പു കൾ പിരിച്ച് ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിക്കിരയുതിർത്ത് അത് കരിമുകിലിൽ ചെന്നുരഞ്ഞ് പേമാരിയായി പെയ്യും. ആ മഴ പേമഴയായി പൊടിവേരുകൾ

മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സുര ന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാ താകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറഞ്ഞു.

പദപരിചയം

  • കാകോളം – വിഷം 
  • ന്റ് – ചാരം
  • പൂഞ്ചായൽ – ഭംഗിയുള്ള തലമുടി
  • രോദനം – കരച്ചിൽ
  • രൗദ്രം – കോപം
  • കുരൽ – കഴുത്ത്
  • നോട്ടുകിടക്കും – കാത്തിരിക്കും

Conclusion:

At the end of the story, the man reaches his destination and disappears. The Kiratas are saddened by his departure, but they are determined to uphold the vow they made to him. They return to their village and begin to live their lives according to his teachings.

श्री गुरु अर्जुन देव जी Summary In Hindi

श्री गुरु अर्जुन देव जी Summary In Hindi

श्री गुरु अर्जुन देव जी, सिख धर्म के पांचवें गुरु और पहले प्रतिपालक हुए थे। उन्होंने सिख समुदाय को धार्मिक और सामाजिक उन्नति की दिशा में मार्गदर्शन किया और अर्थराजकता, समाज में सामाजिक असमानता के खिलाफ उठे। उनके द्वारा लिखी गई “आदि ग्रंथ” सिखों का महत्वपूर्ण धार्मिक ग्रंथ है और उनकी महान धार्मिक और सामाजिक योगदान को माना जाता है। Read More Class 7 Hindi Summaries.

श्री गुरु अर्जुन देव जी Summary In Hindi

श्री गुरु अर्जुन देव जी पाठ का सार

‘श्री गुरु अर्जुन देव जी’ पाठ में ‘पंचम पातशाह जी’ के नाम से सिक्ख परंपरा में विख्यात श्री गुरु अर्जुन देव जी के जीवन चरित्र का वर्णन किया गया है। श्री गुरु अर्जुन देव जी का जन्म 15 अप्रैल, सन् 1563 को गोइंदवाल में हुआ था। आप के पिता श्री गुरु रामदास जी चौथे सिक्ख गुरु थे। आपकी माता जी का नाम बीबी भानी जी था। वे तीसरे सिख गुरु श्री गुरु अमरदास जी की सुपुत्री थी। इस प्रकार गुरु अमरदास जी श्री गुरु अर्जुन देव जी के नाना हुए। गुरु अर्जुन देव जी अपने माता-पिता की तीसरी सन्तान थे। सोलह वर्ष की आयु में गुरु अर्जुन देव जी का विवाह मउ गाँव के श्रीकृष्ण चन्द की बेटी गंगा जी के साथ हुआ था। आप सन् 1581 ई० में गुरुगद्दी पर बैठे और ‘पंचम पातशाह जी’ के नाम से विख्यात हुए।

श्री गुरु अर्जुन देव जी ने ‘दसवंध मर्यादा’ का आरम्भ किया। गुरु जी ने मुस्लिम फकीर साईं.मियां मीर जी को आमंत्रित करके श्री हरमन्दिर साहिब की नींव रखवाई थी। दरबार साहिब के नाम से प्रसिद्ध यह सिक्ख धर्म का महान् तीर्थ माना जाता है। मुग़ल सम्राट अकबर भी इसकी यात्रा करने आया था और उसने गुरु जी के दर्शन किये थे।

श्री गुरु अर्जुन देव जी गुरुद्वारे में आने वाले श्रद्धालुओं को स्वयं भोजन परोसा करते थे। वे थके-मांदे की सेवा करते थे। गुरु जी की सबसे बड़ी देन ‘श्री गुरु ग्रन्थ साहिब’ है। उन्होंने बाबा बुड्डा जी को दरबार साहिब में ग्रन्थी बनाकर ग्रन्थी परम्परा शुरू की थी। श्री गुरु ग्रन्थ साहिब में गुरु जी के 22 सौ ‘श्लोक’ तथा ‘शबद’ हैं। अकबर की मृत्यु के बाद गुरु जी के विरोधियों ने मुग़ल सम्राट् जहाँगीर के कान भरे क्योंकि उन्होंने जहाँगीर के पुत्र खुसरो की मुसीबत में सहायता की थी। दीवान चन्दू शाह ने गुरु जी को कैद में डाल दिया था। वह उन्हें अनेक यातनाएँ देता था। वे 30 मई, सन् 1606 ई० को शहीद हो गए। गुरु जी का शहीदी दिवस हर साल संसार भर में मनाया जाता है और ‘पंचम पातशाह जी’ के नाम से उनको स्मरण किया जाता है।

Conclusion:

श्री गुरु अर्जुन देव जी के योगदान ने सिख धर्म को मानवता, न्याय, और समाजिक समरसता के माध्यम से सजीव किया। उनका धार्मिक और सामाजिक उपकार आज भी सिख समुदाय के लिए महत्वपूर्ण है और उन्हें गुरु अर्जुन देव जी के प्रति आभार और समर्पण की याद किया जाता है।

एण्ड्रोक्लीज़ और शेर Summary In Hindi

एण्ड्रोक्लीज़ और शेर Summary In Hindi

“एण्ड्रोक्लीज़ और शेर” एक प्रमुख यूनानी नाटक है जो एस्किलस द्वारा लिखा गया था और पुरानी यूनानी तथा विश्वसाहित्य के महत्वपूर्ण हिस्से में माना जाता है। इस नाटक में मुख्य कथाओं में एण्ड्रोक्लीज़ का वीरता और शेर का विजय कार्य उद्घाटित है, जिससे वे महान योद्धाओं के रूप में प्रसिद्ध होते हैं। “एण्ड्रोक्लीज़ और शेर” नृत्य, कला, और जीवन के महत्वपूर्ण मुद्दों पर विचार करने का एक माध्यम होता है और इसे क्लासिकल ग्रीक नाटकों का महत्वपूर्ण हिस्सा माना जाता है। Read More Class 7 Hindi Summaries.

एण्ड्रोक्लीज़ और शेर Summary In Hindi

एण्ड्रोक्लीज़ और शेर पाठ का सार

‘एण्ड्रोक्लीज़ और शेर’ कहानी में लेखक ने गुलामी को एक अभिशाप बताते हुए यह भी स्पष्ट किया है कि किए हुए उपकार का फल अवश्य मिलता है। पशु भी उन पर किए गए अहसान को कभी नहीं भूलते हैं। इस कहानी में रोम में गुलामी की प्रथा का वर्णन किया गया है।

एण्ड्रोक्लीज़ रोम का एक गुलाम था। उसका मालिक उसे रोम से अफ्रीका ले गया। वहाँ उससे खूब काम लिया जाता था, परन्तु एण्ड्रोक्लीज़ को न पहनने को पूरे कपड़े मिलते और न ही पेट भर भोजन। वह मालिक के बर्ताव से बहुत तंग आ चुका था। एक दिन वह घर से भाग निकला। वह अंधेरे में रास्ता भूल गया और भटकते-भटकते पहाड़ की खोह में जाकर लेट गया, जहाँ वह सो गया। एक दिल दहलाने वाली दहाड़ सुन कर वह जाग उठा। उसने देखा कि एक शेर रास्ते रोके खड़ा था। उसने देखा शेर बारबार अपना पंजा चाट रहा था। उसके पंजे से खून बह रहा था। पंजे में एक बड़ा काँटा चुभा हुआ था। एण्ड्रोक्लीज़ ने शेर के पंजे से काँटा निकाल दिया। थोड़ी देर में पंजे से खून बहना बन्द हो गया।

एण्ड्रोक्लीज़ और शेर Summary image

शेर लंगड़ाता हुआ वहाँ से चला गया। थोड़ी देर बाद शेर ने एक मरा हुआ खरगोश लाकर वहाँ डाल दिया। एण्ड्रोक्लीज़ ने खरगोश को भूनकर खा लिया। दोनों दोस्त बनकर खोह में रहने लगे। एण्ड्रोक्लीज़ को वहाँ कई महीने बीत गए। जंगल के जीवन से तंग आकर एक दिन वह वहाँ से चल दिया। कुछ दिनों बाद एण्ड्रोक्लीज़ को सिपाहियों ने पकड़ लिया। उसे कानून के अनुसार मौत की सज़ा सुनाई गई। भूखे शेर को पिंजरे से निकालकर कर दंगल के मैदान में छोड़ दिया गया। एण्ड्रोक्लीज़ को दंगल के मैदान में लाया गया। शेर दहाड़ता हुआ आगे बढ़ा, पर एण्ड्रोक्लीज़ को देखकर एकाएक रुक गया। शेर एण्ड्रोक्लीज़ के सामने पालतू कुत्ते के समान दुम हिलाने लगा। यह वही शेर था जिसके साथ वह खोह में रहा था। उसने शेर की पीठ थपथपाई।

बादशाह ने एण्ड्रोक्लीज़ को अपने पास बुलाया। उसने बादशाह को सारा किस्सा सुनाया। बादशाह सुनकर दंग रह गया। उसने सोचा पशु भी अपने ऊपर किये उपकार को नहीं भूलते। उसने एण्ड्रोक्लीज़ को आज़ाद कर दिया। शेर भी उसे सौंप दिया गया। शेर उसके साथ पालतू कुत्ते की तरह रहता था।

Conclusion:

“एण्ड्रोक्लीज़ और शेर” एक महत्वपूर्ण यूनानी नाटक है जो महाकवि में दिग्दर्शित किए गए वीरता, धर्म, और विजय के महत्वपूर्ण पहलुओं को प्रस्तुत करता है। एस्किलस की रचना ने साहित्य और नाटक के क्षेत्र में महत्वपूर्ण योगदान किया है और इसके मुख्य पात्रों की वीरता और संघर्ष के माध्यम से हमें जीवन के अद्वितीय पहलुओं को समझाने का अवसर प्रदान किया है। इस नाटक का संदेश है कि विश्वास, साहस, और समर्पण के साथ हर कठिनाई को पार किया जा सकता है।

हिम्मती सुमेरा Summary In Hindi

हिम्मती सुमेरा Summary In Hindi

“हिम्मती सुमेरा” एक हिन्दी कहानी है जो एक साहसी और संघर्षशील लड़की, सुमेरा, की कहानी पर आधारित है। यह कहानी सुमेरा के जीवन के विभिन्न पहलुओं को दिखाती है, जिसमें उसके सपनों की पूर्ति के लिए उसकी हिम्मत और संघर्ष का महत्वपूर्ण संदेश होता है। यह कहानी समर्पण और संघर्ष के आदर्श को प्रकट करती है। Read More Class 7 Hindi Summaries.

हिम्मती सुमेरा Summary In Hindi

हिम्मती सुमेरा पाठ का सार

‘हिम्मती सुमेरा’ एक ऐसे गरीब बालक की कहानी है जो अपनी मेहनत और लगन से एक सफल व्यापारी बन गया। सुमेरा पुराने से बस्ते को लेकर पढ़ने स्कूल जाता है। उसकी माँ की मृत्यु हो गई है तथा पिता बस अड्डे पर सामान ढोने का काम करता है। पिता उसे सच्चाई और ईमानदारी के रास्ते पर चलने की शिक्षा देते हैं। एक दिन शाम को सुमेरा घर का काम-काज करने के बाद पढ़ रहा था कि तीन-चार आदमी उसके पिता को उठा कर लाए जो सिर चकराने से बेहोश हो गए थे। उन्हें अस्पताल ले जाया गया। जहाँ वे दो दिन बेहोश रहे। बेहोशी टूटने पर पता चला कि उन के दोनों पैरों को लकवा मार गया था। दस वर्षीय सुमेरा समझ नहीं रहा था कि अब क्या करें?

सुमेरा ने दिन में स्कूल, सुबह पिता की सेवा और बाकी समय में सब्जी बेचने का निश्चय किया। उसके पास पैसे नहीं थे। उसने अपनी सारी दशा अपने मास्टर जी को बताई तो उन्होंने उसे तीस रुपए उसकी हिम्मत से खुश होकर इनाम में दिए परन्तु सुमेरा ने इन्हें उधार समझकर लौटाने के लिए कहा।

सुमेरा ने मंडी से तीस रुपए के संतरे खरीदे और सवेरे-सवेरे सब्जी वालों के बीच में उन्हें गा-गा कर बेचता रहा। शाम तक उसने छत्तीस रुपए के संतरे बेच लिए तथा बचे हुए चार संतरे वह पिता के खाने के लिए ले आया। अगले दिन फिर उसने यही किया। उसकी बिक्री ठीक हो रही थी कि शाम को साइकिल पर थैला लटकाए कोई वसूला करने आया। पास वाले ने उसे साइकिल वाले के थैले में दो रुपए डालने के लिए कहा पर उसने नहीं डाले। दो दिन बाद कमेटी की गाड़ी आई और उस का सामान उठा कर ले गए क्योंकि उस के पास लाइसेंस नहीं था।

सवेरा होने पर वह दिल्ली के राजा के घर गया पर पहेरदारों ने उसे अन्दर नहीं जाने दिया। वह वही बैठा रहा। राजा बड़ी-सी मोटर में बाहर निकला पर सुमेरा के वहाँ तक पहुँचने से पहले ही गाड़ी वहाँ से निकल गई। सुमेरा वहीं बैठकर राजा के लौटने की प्रतीक्षा करने लगा। शाम को राजा की गाड़ी आते देख वह दोनों हाथ फैलाकर सड़क के बीच में राजा की गाड़ी के सामने खड़ा हो गया। गाड़ी रोककर ड्राइवर ने उसे डाँटा तो वह राजा साहब की खिड़की के सामने कुछ कह कर सुबकने लगा। तब राजा साहब ने उसे कोठी में बुलाकर सब कुछ पूछा और सुमेरा को दस रुपए देकर अगले दिन आने के लिए कहा। अगले दिन राजा साहब ने उसे लाइसेंस और सौ रुपए दिए कि इन से वह अपना काम शुरू करे।

सुमेरा ने कठिन परिश्रम से अपना काम बढ़ाया, पिता का इलाज कराया, उन्हें दुकान पर बैठा कर वह पढ़ने जाता। उसने दो कमरों का पक्का मकान और दिल्ली के सब्जी बाज़ार में अपनी दुकान भी बना ली।

Conclusion:

“हिम्मती सुमेरा” कहानी द्वारा हमें सुमेरा जैसे साहसी और संघर्षशील व्यक्तित्व के महत्व को समझाया जाता है, जो अपने सपनों को पूरा करने के लिए कभी हार नहीं मानता। इस कहानी का संदेश है कि संघर्ष और समर्पण से हम किसी भी मुश्किल को पार कर सकते हैं और अपने लक्ष्यों को हासिल कर सकते हैं। “हिम्मती सुमेरा” हमें सपनों की पूर्ति के लिए निरंतर प्रयास करने का प्रेरणास्पद संदेश देती है।

Prakasam Jalam Pole Anu Summary in Malayalam

Prakasam Jalam Pole Anu Summary in Malayalam

M. T. Vasudevan Nair’s short story “Prakasam Jalam Pole Anu” (English: Light is like Water) is the Summary of a young rural man’s growth. The protagonist, Raju, goes to the city after the death of his mother. In the city, he faces new experiences and ideas. As a result of these experiences, he gains a new perspective on life.

Prakasam Jalam Pole Anu Summary in Malayalam

കഥാസംഗ്രഹം

മാഡ്രിഡിലെ ജനത്തിരക്കിൽ സ്വന്തം ബാല്യത്തിലെ നഷ്ടങ്ങളിൽ മനം നൊന്ത് കഴിയുന്ന രണ്ട് കുട്ടികൾ. ഒമ്പതും, ഏഴും വയസ്സുള്ള ടോട്ടോയും ജോവലും. കട്ജിസ് ഇന്ത്യാനയിലെ സുന്ദരമായ പ്രകൃതിഭംഗി തുളുമ്പുന്ന തുറ മുഖവും കടലും ഒത്തുചേർന്ന് മനോഹരമായേക്കാവുന്ന ദിനങ്ങൾ അവർ സ്വപ്നം കാണുന്നു.

Prakasam Jalam Pole Anu Summary in Malayalam 1
ഗബ്രിയേൽ ഗാർസിയ മാർകസ്

മുതിർന്നവരുടെ ഗൃഹാതുരത്വം തുളു സുന്ന വിവരണങ്ങളിൽ നിന്ന് അവരുടെ സ്വപ്നങ്ങളിൽ ചേക്കേറിയ അവരുടെ ജന്മനാട്. ജലം, അതുമാത്രമാണ് അവരുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്ത്.

അനന്തമായ കടലിന് അരികെ അതിലും വിശാലമായ സ്വപ്നങ്ങളുടെ കൂടെ കഴിയാൻ അവർ കൊതിച്ചു. മാഡി ഡിൽ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായിരുന്നു. കടലും, കപ്പലു മില്ലാതെ ജലം നൽകുന്ന സാന്ത്വനമില്ലാതെ,

അവരുടെ കുട്ടിക്കാലം വരണ്ടുപോയിരുന്നു. കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂച നയിൽ നിന്ന് അവർ സങ്കല്പ സാമാജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും.

അതുകൊണ്ടുതന്നെ അവരുടെ ഭാവനാ പ്രവർത്തനങ്ങൾ പലപ്പോഴും രഹസ്യാത്മകമായിരിക്കും. ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ് മാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങളുടെ വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാറാകുന്നത്.

സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവ രുടെ ആവശ്യമായ തുഴവെള്ളം വാങ്ങികൊടുക്കാമെന്ന് അച്ഛനെ കൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാളവർക്ക് വാങ്ങികൊടുത്തു. കുട്ടികൾ ആ വള്ളം മുകളിലേക്കെത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറി യിൽ ഇറക്കി.

ഏറ്റവും വലിയ ബൾബുതന്നെ പൊട്ടിച്ച് അതിൽ നിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞു നടന്നു. പ്രകാശം ജലം പോലെയാണെന്ന കഥാകൃത്തിന്റെ സവിശേ ഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി.

അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളിച്ചപ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴിഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞതോടെ, ടോട്ടോയും, ജോവലും തങ്ങൾക്ക് മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്തരണമെന്ന് ആവശ്യവുമായെത്തി.

അതും ലഭിച്ചുകഴിഞ്ഞതോടെ ഓരോ ബുധനാ ഴ്ചകളിലും പണ്ട് കാണാതായി മറഞ്ഞുപോയ പലതും അവർ മുങ്ങി ഗബിയേൽ ഗാർസിയ മാർകെസ് കഥാസംഗ്രഹം മാഡ്രിഡിലെ ജനത്തിരക്കിൽ സ്വന്തം ബാല്യത്തിലെ നഷ്ടങ്ങളിൽ മനം നൊന്ത് കഴിയുന്ന രണ്ട് കുട്ടികൾ. ഒമ്പതും, ഏഴും വയസ്സുള്ള ടോട്ടോയും ജോവലും. കട്ജിസ് ഇന്ത്യാനയിലെ സുന്ദരമായ പ്രകൃതിഭംഗി തുളുമ്പുന്ന തുറ മുഖവും കടലും ഒത്തുചേർന്ന്

മനോഹരമായേക്കാവുന്ന ദിനങ്ങൾ അവർ സ്വപ്നം കാണുന്നു. മുതിർന്നവരുടെ ഗൃഹാതുരത്വം തുളു മ്പുന്ന വിവരണങ്ങളിൽ തുളുമ്പുന്ന നിന്ന് അവരുടെ സ്വപ്നങ്ങളിൽ ചേക്കേറിയ അവരുടെ ജന്മനാട്. ജലം, അതുമാത്രമാണ് അവരുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്ത്.

അനന്തമായ കടലിന് അരികെ അതിലും വിശാലമായ സ്വപ്നങ്ങളുടെ കൂടെ കഴിയാൻ അവർ കൊതിച്ചു. മാഡി ൽ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായിരുന്നു. കടലും, കപ്പലു മില്ലാതെ ജലം നൽകുന്ന സാന്ത്വനമില്ലാതെ, അവരുടെ കുട്ടിക്കാലം വരണ്ടുപോയിരുന്നു. കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂച നയിൽ നിന്ന് അവർ സങ്കല്പ സാമാജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും.

അവരുടെ അതിരുവിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ അവരുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പലപ്പോഴും രഹസ്യാത്മകമായിരിക്കും. – ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ് മാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങളുടെ

വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാറാകുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവ രുടെ ആവശ്യമായ തുഴവെള്ളം വാങ്ങികൊടുക്കാമെന്ന് അച്ഛനെ കൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാളവർക്ക് വാങ്ങികൊടുത്തു.

കുട്ടികൾ ആ വള്ളം മുകളിലേക്കെത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാക്കൾ സ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറി യിൽ ഇറക്കി. ഏറ്റവും വലിയ ബൾബുതന്നെ പൊട്ടിച്ച് അതിൽ നിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞു നടന്നു. പ്രകാശം ജലം പോലെയാണെന്ന കഥാകൃത്തിന്റെ ഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി. 

അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളിച്ചപ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴിഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞതോടെ, ടോട്ടോയും, ജോവലും

തങ്ങൾക്ക് മു ങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്തരണമെന്ന് ആവശ്യവുമായെത്തി. അതും ലഭിച്ചുകഴിഞ്ഞതോടെ ഓരോ ബുധനാ ഴ്ചകളിലും പണ്ട് കാണാതായി മറഞ്ഞുപോയ പലതും അവർ മുങ്ങി തപ്പി കണ്ടെത്തി എടുക്കാൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴു വൻ വിളിച്ച് നൽകുന്ന ഒരു പാർട്ടിയിൽ പ്രവാഹം എല്ലാ അതിരുകളും ലംഘിച്ച പുറത്തേക്ക് കുതിച്ചൊഴുകുന്നു.

അത് മട്ടുപ്പാവുകളും, അനേകം പടികളും മറികടന്ന് ഒഴുകിയൊഴുകി തെരുവിലെത്തുകയും പിന്നീട് പട്ടണത്തിന്റെ നേർക്ക് കുതിച്ചൊഴുകുകയും ചെയ്തു. ഫ്ളാറ്റിനകത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹമാണ് കണ്ടത്.

എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോപകരണങ്ങളും ആ പ്രകാശ കുത്തൊഴുക്കിൽ ഒഴു കിനടന്നു. ടോട്ടോയും ജോവലും തങ്ങളുടെ വള്ളത്തിൽ ഒരു തീരമ ണഞ്ഞു കിട്ടാൻ ശ്രമിക്കുകയായിരുന്നു. കുട്ടികളുടെ കുസൃതിത്തന്നെ യാണ് പ്രകാശപ്രവാഹത്തിനു കാരണമായത്. ഒന്നിച്ച് ഒരേ സമയം ഒരു പാട് വിളക്കുകൾ

പ്രവർത്തിപ്പിച്ചതുകൊണ്ടാണ് ഈ പ്രവാഹമുണ്ടായ ത്. ശാസ്ത്രത്തിന്റെ വിശകലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യമായ സഞ്ചാരപുറങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായ നക്കാരെ കൊണ്ടുപോകുന്നു. മാജിക്കൽ റിയലിസത്തിന്റെ വശ്യത അനു ഭവിപ്പിക്കുന്നു.

Conclusion:

By the end of the story, Raju has matured into an individual. He has come to understand the world better and his own place in it. He has also gained a new perspective on his mother’s death.

राखी की चुनौती Summary In Hindi

राखी की चुनौती Summary In Hindi

“राखी की चुनौती” एक हिन्दी कहानी है जो बंधन के महत्वपूर्ण त्योहार, रक्षाबंधन, के मौके पर आधारित है। इस कहानी में एक बहन अपने भाई से एक विशेष चुनौती देती है, जो उनके बंधन की महत्वपूर्ण भूमिका को दर्शाती है। यह कहानी परिवार के बंधनों और स्नेह के महत्व को प्रमोट करने का संदेश देती है। Read More Class 7 Hindi Summaries.

राखी की चुनौती Summary In Hindi

राखी की चुनौती कविता का सार

राखी की चुनौती Summary In Hindi images

‘राखी की चुनौती’ कविता सुभद्रा कुमारी चौहान द्वारा रचित है, जिस में कवयित्री ने रक्षा-बंधन के पर्व पर देश को स्वतंत्र कराने के लिए जेल में बन्द अपने भाई को राखी की चुनौती देते हुए भारत माँ की स्वाधीनता को वापस लाने के लिए कहा है। कवयित्री लिखती है कि आज राखी के दिन बहन मन में, बिजली बादलों में, घटा आकाश में और लता वन में फूली नहीं समा रही है। कहीं राखियाँ, कहीं वर्षा की बूंदे, कहीं फूल खिले हैं। पूर्णिमा के इस राखी पर्व पर उन्हें बधाई है, जिन्हें भाई मिले हैं। बहन घर में है पर उसका भाई यहाँ नहीं है, भादों है पर घटा छाई नहीं है, प्रसन्नता न होते हुए भी दुःख भी नहीं है। भाई भारत माता को गुलामी के बन्धनों से छुड़ाने के लिए जेल गया है। इसलिए गर्व तो है परन्तु भाई को राखी नहीं बांध सकती, वह होता तो खुशी दुगुनी हो जाती। यहाँ आनन्द मन रहा है और भाई जेल में तप रहा है, यही बहन को दुःख है। उस के पास भाई के लिए लोहे की हथकड़ी जैसी राखी है। वह चाहती है कि इस विषम परिस्थिति में यदि उसके भाई को कुछ भी लज्जा है तो वह इसका कैदी बन कर देखे कि राखी का बन्धन कैसा होता है? यही उसकी राखी उसे आज चुनौती दे रही है।

Conclusion:

“राखी की चुनौती” एक दिलचस्प हिन्दी कहानी है जिसमें रक्षाबंधन के पर्व पर आधारित है। कहानी में एक बहन अपने भाई से एक अद्वितीय चुनौती देती है और उसे अपने प्रेम और समर्पण के प्रतीक के रूप में प्रस्तुत करती है। इस कहानी का संदेश है कि परिवार के बंधन और प्यार हमारे जीवन का महत्वपूर्ण हिस्सा होते हैं और हमें उनकी रक्षा करने के लिए समर्पित रहना चाहिए।

Kannadi Kanmolavum Summary in Malayalam

Kannadi Kanmolavum Summary in Malayalam

Kannadi Kanmolavum (Mirror and the Image) is a thought-provoking essay by the renowned Malayalam writer S.K. Pottekkatt. It was first published in 1970 in the magazine Mathrubhumi and later included in his collection of essays, Oru Desathinte Katha. The Summary explores the relationship between the self and the image, and the role of the mirror in shaping our self-perception.

Kannadi Kanmolavum Summary in Malayalam

പാഠസംഗ്രഹം

മഹാഭാരതം കിളിപ്പാട്ടിലെ സംഭവപർവ്വത്തിലെ ഒരു ഭാഗമാണ് “കണ്ണാടി കാൺമോളവും ഗാന്ധാർവ വിധിപ്രകാരം, തന്നെ വിവാഹം ചെയ്ത രാജധാനിയിൽ ശകുന്തള ദുഷ്യന്തന്റെ പുത്രനോടൊപ്പം എത്തിച്ചേരുന്നു. എന്നാൽ ശകുന്തളയെ തിരിച്ചറിയാത്ത ദുഷ്യന്തൻ അവളെ അധിക്ഷേപിക്കുന്നതാണ് സന്ദർഭം.

Kannadi Kanmolavum Summary in Malayalam 1

എഴുത്തച്ഛൻ

‘വലിയ അഹങ്കാരികളായ സ്ത്രീകളുണ്ടെന്ന് കേട്ടിട്ടേ ഉണ്ടായിരു ന്നുള്ളു ഇപ്പോൾ കാണാൻ കഴിഞ്ഞു. വ്യഭിചാരിണിയായ നീ കുലസ്ത്രീ യെപ്പോലെ സംസാരിക്കുന്നത് നിർത്തുക. സ്വർണ്ണരത്നവസ്ത്രാദി കൾക്കുവേണ്ടിയാണ് അധികപ്രസംഗമെങ്കിൽ അത് തരാം.

അവ വാങ്ങി നിങ്ങൾക്കിഷ്ടമുള്ളിടത്തേക്ക് വേഗം പോവുക. കോകില നാരി പോലെ നീയും അന്യനാൽ സംരക്ഷിക്കപ്പെട്ടവളാണ് നിന്നോട് ഒരി ഷ്ടവും എനിക്കില്ല.’ ഇപ്രകാരം ദുഷ്യന്തൻ

ശകുന്തളയോട് പറയു മ്പോൾ ശകുന്തള ഉരുളയ്ക്കുപ്പേരിപോലെ മറുപടി നല്കുന്നു. ‘കടുകുമണിയോളമുള്ള പരദോഷം കാണാൻ മിടുക്കുള്ള നീ ആന യോളം വലുപ്പമുള്ള സ്വദോഷങ്ങൾ കാണുന്നില്ല. ഇത് പണ്ഡിതരെന്ന് ഭാവിക്കുന്നവരുടെ സ്ഥിരം സ്വഭാവമാണ്.

അപ്സരസായ മേനകയുടേയും വിശ്വാമിത്ര മഹർഷിയുടേയും പുത്രിയായ എന്റെ എന്തു കൊണ്ടും ശ്രേഷ്ഠമാണ് വി ജന്മം ആകാശത്തും സഞ്ചരിക്കാൻ കഴിവുള്ള ഞാനും നീയും തമ്മിൽ വലിയ പർവ്വതവും കടുകും തമ്മിലുള്ള അന്തരമുണ്ട്. ഇതൊക്കെ ണ്ട്. ഇതൊക്കെ മനസ്സിലാക്കാനുള്ള ജ്ഞാനം ഇല്ലാത്ത രാജാവേ കണ്ണാടി കാണുന്നതുവരെ നിന്നെപ്പോലുള്ള വിരൂപന്മാർ തങ്ങൾ ഏറെ സൗന്ദര്യമുള്ളവരാണെന്ന് ധരിക്കുന്നു.

മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നവർ തങ്ങളുടെ കുറ്റം കാണുകയില്ല. നല്ലയാളുകൾ സ്വഭാവഗുണംകൊണ്ട് കുറ്റമുള്ളവരെപ്പോലും നിന്ദിക്കുകയില്ല. നിത്യവും നല്ല ജലത്തിൽ കുളിക്കുന്ന ആന മണ്ണിൽ കുളിക്കുമ്പോഴാണ് ഏറെ സന്തോഷിക്കുന്നത് എന്നപോലെ നല്ലവരെ നിന്ദിക്കുന്നതിലൂടെ ദുർജനം സന്തോഷിക്കുന്നു. സത്യം ധർമ്മം തുടങ്ങി

യവ ത്യജിച്ച് പുരുഷനെ ഘോരസർപ്പത്തേക്കാളേറെ പേടിക്കണം. അവ നോട് നല്ലതുപറയുന്ന പണ്ഡിതനെ അവൻ ശത്രുവായി കണക്കാക്കും. നല്ലതും ചീത്തയും കേട്ടാൽ അശുഭം മാത്രമേ അവൻ ഗ്രഹിക്കുകയു ള്ളൂ. നല്ലവൻ എപ്പോഴും നല്ലതുമാത്രമേ ഗ്രഹിക്കുകയുള്ളൂ. അരയന്നം വെള്ളം മാറ്റി പാൽ കുടിക്കുന്നതുപോലെയാണ്. ഇങ്ങനെയൊക്കെ ശകുന്തളെ ദുഷ്യന്തനു മറുപടി നൽകുകയാണ്.

“നിന്റെ ആ സമയത്ത് പെട്ടെന്ന് ഒര കീരിയുണ്ടായി പുത്രനെ സ്വീക രിക്കുക. ദേവസ്ത്രീക്ക് തുല്യയായ ശകുന്തള, രക്ഷിച്ചുകൊ ള്ളുക. ഇവൻ ഭരതനെന്ന് അറിയപ്പെടും” എന്ന് ദേവന്മാർ അരുളിചെയ്തു. അതോടെ രാജാവിന്റെ ആശങ്ക നീങ്ങുകയും ശകുന്തളയേയും പുത്രനേയും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ശകുന്തള ഭർത്താ വിനോടും മകനോടും ഒപ്പം സസന്തോഷം കഴിയുകയും ചെയ്തു.

പദപരിചയം

  • പാരം – വളരെ 
  • നാരി – സ്ത്രീ
  • കേട്ടുകേളി കേട്ടുകേൾവി
  • ധാർഷ്ട്യം – അഹങ്കാരം
  • അഖിലം – എല്ലാം
  • പരസ്പരം – അന്യനാൽ വളർത്തപ്പെട്ട ‘ ഏവം – ഇപ്രകാരം
  • ഉവന്ന് – നോഹത്തോടുകൂടി 
  • മേദിനി – ഭൂമി
  • ചേതസി – മനസ്സിൽ ഭൂപതി – 
  • രാജാവ് ധാത്രി – ഭൂമി
  • മത്തൻ – മദിച്ച ആന 
  • പാംസു – പൊടി
  • സുരസ്ത്രീ – ദേവസ്ത്രീ
  • കൗശികൻ – വിശ്വാമിത്രൻ 
  • ധരണി – ഭൂമി
  • വല്ലഭൻ – ഭർത്താവ്
  • സുഭാഷിതം – നന്നായി പറയപ്പെട്ടത്

എഴുത്തച്ഛൻ: ജന്മകഥകൾ

പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകൾക്കിടയിൽ ജീവിച്ചിരുന്നെന്ന് നാം വിശ്വസിക്കുന്നു. യഥാർത്ഥ പേര് രാമാനുജൻ എന്നാണെ ന്നും കരുതുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയ രിൽ ജനിച്ചു. ഇന്നീ സ്ഥലത്തിന്റെ പേര് തുഞ്ചൻപറമ്പ്. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളിൽ മൂടി അവ്യക്തമായിരിക്കുന്നു. ദേശാടനങ്ങൾ നടത്തി ഒടുവിൽ തുഞ്ചൻപറമ്പിൽ താമസിച്ചു.

ബ്രാഹ്മണരല്ലാത്തവർക്ക് വിദ്യാഭ്യാസം നൽകിയിരുന്ന കണിയാർ സമുദായത്തിലെ എഴുത്താശാനായിരുന്നുവത്രെ. എഴുത്തച്ഛൻ എന്നത് ഒരു സ്ഥാനപ്പേരായിരുന്നവരെ. എഴു ത്തച്ഛൻ കവിയായതിനുശേഷം പിൻതലമുറക്കാർ ഈ പേരിനെ ജാതിപ്പേരായി സ്വീകരിച്ചു. കവിയുടെ കുടുംബപരമ്പര പെരിങ്ങാടിനടുത്ത് ആലക്കാവ് ക്ഷേത്രപരിസരത്തുണ്ട്.

രാമനെ ഈശ്വരനായി വാഴ്ത്തുന്ന അധ്യാത്മരാമായണമാണ് എഴുത്തച്ഛൻ വിവർത്തനം ചെയ്തത്. ഇത് വെറും വിവർത്തനമല്ല. സർഗ്ഗാത്മക വിവർത്തനമായിരുന്നു. ഭഗവദ് ഗീതയെ രണ്ടു വരി കൊണ്ട് മഹാഭാരതം കിളിപ്പാട്ടിൽ ചുരുക്കിയ എഴുത്തച്ഛന് കവിയുടേതായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. 30 അക്ഷരങ്ങളുള്ള വട്ടെഴുത്തിനു പകരം 51 അക്ഷരമുള്ള മലയാള ലിപി ഉപയോഗിച്ചത് എഴുത്തച്ഛനാണ്.

കേരളത്തിൽ “ഹരിശ്രീ ഗണപതയേ നമഃ എന്ന് വിദ്യാരംഭം കുറിച്ചതും എഴുത്ത് ച്ഛനാണത്. കിളിയെക്കൊണ്ട് പാടിക്കുന്ന കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ തുടക്കം മലയാളത്തിൽ എഴുത്തച്ഛനായിരുന്നു. മലയാള ഈണ താളങ്ങൾ സ്വീകരിച്ചു. മലയാളപദവും സംസ്കൃതവും

സമന്വയിപ്പിച്ചു. സാമാന്യജനത്തിന് എളുപ്പം മനസ്സിലാവുന്ന രീതിയിൽ ഇതി ഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭക്തിമാർഗ്ഗത്തിലൂടെ ഭഗവദ് പദങ്ങൾ മാല പോലെ കോർത്ത് കാവ്യം രചിച്ചപ്പോൾ കർക്കിടക ത്തിലെ പഞ്ഞത്തിൽ മലയാളികൾ വിളക്കു വച്ച് ഈ ഗ്രന്ഥത്തെ പാരായണം ചെയ്തു. എഴുത്തച്ഛന്റെ പേരിനെക്കുറിച്ച് വ്യക്തതയില്ല. രാമാനുജൻ എന്നു പറഞ്ഞാൽ രാമന്റെ

പണ്ഡിത നായ ജ്യേഷ്ഠൻ രാമൻ ഉണ്ടായിരുന്നിരിക്കാം. ശങ്കരൻ എന്നായിരുന്നു പേരെന്ന് ജനങ്ങൾക്കിടയിൽ പ്രചാരമുണ്ട്. സൂര്യനാരായണൻ എന്നായിരുന്നുവെന്നും പ്രചാരമുണ്ട്. ഏതായാലും വിവരങ്ങൾ അപൂർണ്ണമാണ്. അധ്യാത്മ രാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, ചിന്താരത്നം, ഇരുപത്തിനാലു വൃത്തം തുടങ്ങിയവയാണ് പ്രധാന കൃതികൾ.

എഴുത്തച്ഛൻ മലയാളഭാഷയുടെ പിതാവായതെങ്ങനെ?

കേരളത്തിന്റെ സാഹിത്യചരിത്രത്തിന്റെ തുടക്കത്തിൽ രണ്ടുവിധത്തിലുളള കവിതാ വഴികൾ നിലനിന്നിരുന്നു. പാട്ട്, മണിപ്രവാളം എന്നീ കാവ്യമാർഗ്ഗങ്ങൾക്ക് സാംസ്കാരികമായും

വൈജാത്യമുണ്ടായിരുന്നു. പാട്ട് പ്രസ്ഥാനം ദ്രാവിഡമായ അക്ഷരങ്ങളിലും മണിപ്രവാളം ദ്രാവിഡ സംസ്കൃത ലയനത്തെയുമാണ് വെളിപ്പെടുത്തിയത്. “ദ്രമിഡസംഘാത ര നിബദ്ധ എതുക, മോന വൃത്തവിശേഷയുക്തം പാട്ട് എന്നതാണ് പാട്ട് പ്രസ്ഥാനത്തിൽപ്പെടുന്ന കവിതകളുടെ പ്രത്യേകത.

ദ്രാവിഡ് അക്ഷരങ്ങളിൽ എഴുതപ്പെടുക, പ്രാസങ്ങളായ എതുക, മോന എന്നിവ ഉപയോഗിക്കുക, ദ്രാവിഡവൃത്തങ്ങളിൽ രചിക്കുക എന്നിവയായിരുന്നു പാട്ടിന്റെ കൈവഴിയിൽ പാലിച്ചിരുന്നത്. രാമചരിതം, തിരുനിഴൽമാല, രാമകഥപ്പാട്ട് എന്നിവ പാട്ടുകൃതികളാണ്.

‘ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം’ എന്ന് നിർവ്വചിക്കപ്പെട്ട മണിപ്രവാളത്തിൽ ഭാഷയും (മലയാളവും) സംസ്കൃതവും ഒരു ചര ടിൽ മാണിക്യക്കല്ലും പവിഴവും കോർത്തതുപോലെ വായനക്കാരന്റെ ഹൃദയത്തിന് രസം ഉണ്ടാക്കുന്ന വിധത്തിൽ യോഗം ചെയ്തിരിക്കണം. മണിപ്രവാളമാണ് മലയാള ഭാഷയുടെ നിലവാരം ഉയർത്തിയത്.

സംസ്കൃതപദവും മലയാളപദങ്ങളും സഹൃദയ ഹൃദയരഞ്ജിപ്പോടെ മേളനം ചെയ്യുന്നത് മണിപ്രവാളത്തിലാണ്. ചമ്പുക്കളും,

സന്ദേശകാവ്യ ങ്ങളും മണിപ്രവാത്തിന്റെ ഈറ്റില്ലത്തിൽ വളർന്ന കൃതികളാണ്. മണിപ്രവാളകൃതികൾ ആദ്യഘട്ടത്തിൽ സംസ്കൃത ബഹുലമായ രചനകളായിരുന്നു. ചെറുശ്ശേരി കൃഷ്ണഗാഥയിൽ ലളിത മനോഹരമായ മലയാള പദാ വലികൾ ഉപയോഗിച്ചതോടെ മലയാളത്തിന് തനിമ കൈവന്നു തുട ങ്ങി.

“ബാലന്മാരെല്ലാം ഗോകുലമോരോന്നേ കാലിയെ മേച്ചു നടന്നാന”

എന്നതിലെ ഒഴുക്കും, ലാളിത്യവും മലയാളത്തിന്റെ സ്ത്ര ണ ചേതന ഉണർത്തി. അമ്മയുടെ മുലപ്പാൽ പോലെ മലയാളിയെ വാത്സല്യം കൊണ്ട് പൊതിഞ്ഞു. എഴുത്തച്ഛനിൽ നിന്നും കിളിപ്പാട്ടുകൾ പ്രവഹിച്ചതോടെ മലയാള ത്തിന്റെ സംസ്കൃത സന്നിവേശത്തിന് ഗരിമ ലഭിച്ചു. പരിപക്വമായ സംവേദന ഭാഷയായി മലയാളം പരിപുഷ്കലമായി.

‘കുലടയായ നീ വന്നെന്നോടു കുലീനയെ ന്നലസാലാപം ചെയ്തഖിലമലമലം’ എന്ന വരിയിൽ കാണു മ്പോലെ സംസ്കൃതവും മലയാളവും സുന്ദരമായ ആവിഷ്ക്കാര രീതി സ്വീകരിച്ചു. ഈ ആവിഷ്ക്കാര ശൈലിയിലാണ് മലയാള ഭാഷ പിന്നീട് ശാസ്ത്രവും സാഹിത്യവും

കൈകാര്യം ചെയ്ത് വളരുന്നത്. അങ്ങനെ മലയാള ഭാഷയ്ക്ക് തനതായ ഒരു വ്യക്തിത്വം കൈവന്നു. — അതിനാൽ മലയാളത്തിലെ ഒന്നാമത്തെ കൃതി ചെറുശ്ശേരി കൃഷ്ണ ഗാഥ യാണെങ്കിലും മലയാളത്തിലെ ഒന്നാമത്തെ കവി എഴുത്ത ച്ഛനാണെന്ന് പറയാം.

മഹാഭാരതത്തിലെ ശകുന്തള കഥാച്ചുരുക്കം 

ശകുന്തളാ ദുഷ്യന്തന്മാരുടെ പുത്രനായ ഭരതൻ മൂലം രാജ്യ ത്തിന് ഭാരതം എന്ന പേരു കിട്ടിയതും, ‘മേലും കീഴുമെഴും ഭൂപർ ഭാരതന്മാർ’ എന്നറിയപ്പെടാൻ ഇടയായതും ആയ പൂർവകഥ വൈശമ്പായനൻ ജനമേജയന് വിവരിച്ചുകൊടുക്കുന്ന രീതിയിലാണ് വ്യാസഭാരതത്തിൽ ഈ ആഖ്യാനത്തിന്റെ സംവിധാനം.

പൗര വൻമാരുടെ വംശകരനും വീരനുമായ ദുഷ്യന്തമന്നവൻ ‘പാരാ വാരം ചുഴുവോരു പാരാകെ’ കാത്തകാലത്താണ് ഈ കഥ നട ന്നതെന്നല്ലാതെ, അന്ന് ഈ രാജ്യത്തിന് “ഭാരതവർഷം’ എന്ന പേരു ണ്ടായിരുന്നില്ല എന്ന് ഈ ആമുഖ പ്രസ്താവനയിൽ നിന്ന് വ്യക്ത മാണ്. ദുഷ്യന്തരാജാവ് ഒരിക്കൽ ആനപ്പുറത്തു കയറി നായാട്ടിനായി തിരിക്കുകയും പൈദാഹശമമാർന്ന് ഒരു പുണ്യാശ്രമസ്ഥലത്തെ

ത്തിച്ചേരുകയും ചെയ്യുന്നു. അവിടെ കാശ്യപാശ്രമമാണെന്ന് കണ്ട് അദ്ദേഹം സേനകളെ പുറകിൽ നിർത്തി, തനിയെ ഉടജാങ്കണത്തിൽ പവേ ശിച്ചപ്പോൾ മുനി അവിടെ ഇല്ലാ യി രുന്നു; പക്ഷേ ‘പൊത്താർമാതാത്ത ഒരു കന്യക അവിടെ എത്തി രാജകീയാ തിഥിയെ അർഘ്യപാദ്യാദികൾകൊണ്ടു സൽക്കരിച്ച് സ്വീകരിച്ചു.

താതകണ്വൻ, കായ്കനികൾ ശേഖരി പുറത്തു പോയിരിക്കു കയാണെന്ന് അവൾ രാജാവിനെ അറിയിച്ചപ്പോൾ ഊർധ്വരേതസ്സായ (നെഷിഠിക ബ്രഹ്മചാരിയായ കണ്വമുനിക്ക് പുതി ഉണ്ടോ എന്നറിയാനുള്ള കൗതുകം യായ കണ്വമുനിക്ക് പുതിരാജാവിനുണ്ടായി.

വിശ്വാമിത്രമഹർഷി യുടെ തപോഭംഗത്തിന് നിയുക്തയായ മേനകയ്ക്ക് അദ്ദേഹത്തിൽ ജനിച്ച പുത്രിയാണ് താനെന്നും, മാതാപിതാക്കൾ ഉക്ഷിച്ചു പോയ തിനെത്തുടർന്ന് ‘വിജനാടവിയിൽ ചുറ്റും ശകുന്തങ്ങൾ കാത്ത തുകൊണ്ട് തനിക്ക് ‘ശകുന്തള’ എന്നു പേരുകിട്ടിയെന്നും ഉള്ള വസ്തുത ആ ആശ്രമകന്യക രാജാവിനെ അറിയിച്ചു.

‘സിംഹവ്യാ ഘാകുലമായ മഹാവന്’ ത്തിൽ നിന്നും തന്നെ കണ്വൻ കണ്ടെത്തി വളർത്തുകയാൽ താൻ അദ്ദേഹത്തെ അച്ചനായി കരുതിവരിക

യാണെന്നും അവൾ തുടർന്നുപറഞ്ഞു. പ്രഥമദർശനത്തിൽത്തന്നെ ശകുന്തളയിൽ പ്രമാധീനനായ ദുഷ്യന്തൻ, അവളെ ഗാന്ധർവവിവാഹം ചെയ്യുകയും അവളോ ടൊത്ത് ഏതാനും നാൾ ആശ്രമത്തിൽ കഴിച്ചുകൂട്ടുകയും ചെയ്തു. എന്നാൽ തനിക്കുണ്ടാകുന്ന പുത്രനെ ദുഷ്യന്തനുശേഷം രാജാവായി വാഴിക്കാമെന്ന് ഒരു വാഗ്ദാനം അദ്ദേഹത്തിൽ നിന്ന് വാങ്ങിയതിനുശേഷമേ ശകുന്തള അദ്ദേഹത്തിനു വിധേയയായുള്ളൂ.

താൻ തിരിച്ചുചെന്ന്, അവളെ രാജധാനിയിലേക്ക് കുട്ടിക്കൊ ണ്ടുപോകാൻ ചതുരംഗപ്പടയെ അയയ്ക്കാമെന്ന് ഏറ്റതിനുശേഷം മഹർഷി ഈ കഥകളറിയുമ്പോൾ എന്തുവിചാരിക്കുമോ എന്ന ആശങ്കപുണ്ട്, ദുഷ്യന്തൻ നാട്ടിലേക്കു മടങ്ങി. ആശ്രമത്തിൽ തിരിച്ചെത്തി വിവരങ്ങളെല്ലാം ഗ്രഹിച്ച കണ്വമു നി, പുതിയെ അനുഗ്രഹിച്ചതേയുള്ളൂ. ഇതിനകം ഗർഭിണിയായി ത്തീർന്നിരുന്ന ശകുന്തള യഥാകാലം ഒരു ആൺകുട്ടിയെ പ്രസ വിച്ചു.

ശിശുവായിരിക്കുമ്പോൾ തന്നെ വന്യമൃഗങ്ങളെ പിടിച്ചിണക്കുന്നതിൽ അസാധാരണ വിക്രമം കാണിച്ച ആ കുമാരന് നൽക പ്പെട്ട പേര് സർവ്വദമനൻ എന്നായിരുന്നു. കുട്ടിക്ക് ആറു

വയസ്സാ കുംവരെ ആശ്രമത്തിൽ തന്നെ വളർന്നു. രാജാവിന്റെ പക്കൽ നിന്ന് വിവരങ്ങളൊന്നും കിട്ടാഞ്ഞതിനാൽ പുത്രിയേയും ദൗഹിത്രനേയും ദുഷ്യന്തസന്നിധിലേക്കയക്കാൻ മഹർഷി തീരുമാനിച്ചു. യൗവരാജാഭിഷേകത്തിന് കുട്ടിക്ക് കാലമായി എന്നറിഞ്ഞ് കണ്വൻ എതാനും ശിഷ്യന്മാരുടെ അകമ്പടിയോടുകൂടി അമ്മയേയും മക നേയും രാജധാനിയിലേക്കയച്ചു.

അവരെ അവിടെ വിട്ടിട്ട് മുനി കുമാരന്മാർ ആശ്രമത്തിലേക്കു തിരിച്ചുപോന്നു. നേരത്തെ തന്നോടു ചെയ്തിരുന്ന പ്രതിജ്ഞ ഓർമ്മിപ്പിച്ചുകൊ ണ്ട്, പുത്രനെ ദുഷ്യന്തന്റെ മുന്നിൽ ശകുന്തള സമർപ്പിച്ചു. ദുഷ്യന്തനാകട്ടെ പഴയ സ്മരണകളെ മറച്ചുവച്ചുകൊണ്ട്, ‘ദുഷ്ടതാപസി എന്നു വിളിച്ച് അവളെയും കുട്ടിയേയും അ • ആട്ടിപ്പായിക്കാനാണ് ഒരു പെട്ടത്.

‘നാണവും ദുഃഖവും ചൊടിച്ച്, കണ്ണുചുവന്ന്, ചൊടിയും വിറച്ച് ചഞ്ചലചിത്തയായി നിന്ന് അവൾ പല പരുഷവാക്കുകളും അവിടെ വച്ചു പറഞ്ഞു. പക്ഷേ, “അറിയുന്നില്ല ഞാൻ നിന്നിൽ പുതോത്പത്തി, ശകുന്തളേ’ എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറിയതേയുള്ളൂ. ശകുന്തള മാത്രമല്ല, അവളുടെ അമ്മയായ മേന കയും വ്യഭിചാരിണിയാണെന്ന് ഭർത്സിച്ചുകൊണ്ട്

അവളെ പുറത്താ ക്കാൻ ഒരുങ്ങിയ ദുഷ്യന്തന്റെ നേർക്ക് ആ മുനികനക ക്രുദ്ധയാ യി. “നീ കൈവിട്ടാലും ആഴിചുറ്റിയ ഈ ഊഴിയെ എന്റെ മകൻ കാത്തുകൊള്ളും’ എന്ന് ആക്രോശിച്ചുകൊണ്ട് സ്ഥലംവിടാൻ തീരുമാനിച്ച് അവർ പുറത്തേക്ക് നീങ്ങി.

ശകുന്തള അകളങ്കയും പരിശുദ്ധയുമാണെന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള ഉടൻ തന്നെ ആകാശത്തിൽ മുഴ ങ്ങിക്കേട്ടു. സർവദമനൻ ദുഷ്യന്തപുത്രനാണെന്നും, അവനെ സ്വീകരിച്ച് യുവരാജാവാക്കണമെന്നും അവൻ ഭരതനെന്ന പേരിൽ പ്രസിദ്ധൻ ആകുമെന്നും ഉള്ള ദിവ്യോക്തികേട്ട പൗരവൻ അത് നുസരിച്ച് പ്രവർത്തിക്കാൻ സന്നദ്ധനാകുന്നതിനുമുമ്പ്, തന്റെ പെരുമാറ്റത്ത് ഇങ്ങനെ നീതീ കരിച്ചു. “ഇവൻ എന്റെ പുത്രനാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.

ശകുന്തള പത്നിയാണെന്നും, പക്ഷേ ഇക്കാര്യം അപരിചിതയായ ഒരു സ്ത്രീ വന്ന് പരസ്യമായി രാജസഭയിൽ പ്രസ്താവിക്കുന്ന ഉടനെ ഞാൻ ഇവരെ സ്വീകരിച്ചാൽ ജനങ്ങൾക്ക് വല്ലാത്ത സംശയം ഉണ്ടാകും, ഇവന് ശുദ്ധി കുറയുകയും ചെയ്യും’ ഭരതനെ ദുഷ്യന്തൻ യൗവരാജാഭിഷേകം

ചെയ്യുന്നതോടുകൂടി മഹാഭാത്തത്തിലെ 
ശകുന്തളോപാഖ്യാനം അവസാനിക്കുന്നു.

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം 
ശാകുന്തള കഥയെ നാടകമാക്കിയ പ്രതിഭയാണ് 
കാളിദാസൻ, ചില വ്യത്യാസങ്ങൾ വരുത്തിയാണ് 
അഭിജ്ഞാന ശാകുന്തളം എ ഴുതിയത്.

സാധാരണരീതിയിലുള്ള ഒരു പുരാണേതിവൃത്തത്തിൽ നിന്നും സാമാന്യബുദ്ധിക്കും ലോകമര്യാദയ്ക്കും നിരക്കുന്ന ഒരു ഉത്ക ഷ്ണപ്രേമനാടകം മെനഞ്ഞെടുക്കുന്നതിൽ കാളിദാസൻ പ്രകടിപ്പിച്ച കവിധർമ്മമർമജ്ഞതയും ത്യാജ്യഗ്രാഹ്യ വിവേകവും സകലസാ ഹിത്യരസികന്മാരുടേയും പ്രശംസ ആർജിച്ചിട്ടുണ്ട് ഇതിഹാസ ത്തിലെ വാചാലയെങ്കിലും ഋജുബുദ്ധിയായ ആ ‘തപോവനക ന്യക ലജ്ജാവതിയെങ്കിലും അന്തസ്സുറ്റ ഒരു പ്രൗഢനായികയായി പുനർജന്മം കൊള്ളുന്ന ചിത്രം അത്യന്തം നാടകീയതയോടും മന ശാസ്ത്രാവബോധത്തോടുകൂടി അഭിജ്ഞാനശാകുന്തളത്തിൽ ആലേഖനം ചെയ്തിരിക്കുന്നു.

സ്വന്തം പ്രിയതമയെ തിരിച്ചറിയാൻ, 
നയതന്ത്രപരമായ സമ്മർദ്ദം കൊണ്ട് മനഃപൂർവ്വം

വിസമ്മതിക്കുന്ന നായകന്റെ സ്വാർത്ഥപ്രവൃത്തിയെ കാളിദാസൻ ദുർവാസശാപക കൊണ്ടു ലഘുകരിക്കാൻ ശ്രമിച്ച് അദ്ദേഹത്തെ ആരോപണാതി തനായി ഉയർത്തുകയും ചെയ്യുന്നു.

ബാഹ്യാവലോകനത്തിൽ ശുഷ്കമെന്നും തോന്നുന്ന ഈ പുരാണകഥയെ വിവിധ രസഭാ വകലിതമായ ഒരു നാടകമായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയ യിൽ വിശദാംശങ്ങളിൽ പല വ്യതിയാനങ്ങളും വന്നുപോവുക സ്വാഭാവികമാണ്.

എന്നാൽ, അതിന്റെ ജീവനിൽത്തന്നെ വരുത്തിയ ഏറ്റവും ശക്തമായ പ്രകാരഭേദമാണ് ദുർവാസാവ് മഹർഷിയുടെ സന്ദർഭോചിതമായ സന്നിവേശം. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ച ദിവ്യമായ നിരപരാധിത്വത്തെ ക്രൂരമായി കുരുതി കൊടുക്കാനുള്ള നായകന്റെ ഉദ്യമം ഗുരുതരമായ കൃത്യവിലോപാരോപണത്തിന് ഇടകൊടുക്കാത്ത ദുരന്തമായ ഒരു വീഴ്ചയായി കാട്ടി, നായകസങ്കൽപ്പത്തെ അന്യൂനമായി നിലനിർത്തുകയാണ് കാളി ദാസൻ ഈ മുനിശാപം കൊണ്ട് ചെയ്തിട്ടുള്ളത്.

ഈ ശാപകഥയാകുന്ന തീക്ഷണമഹസ്സിന്റെ ഉപഗ്രഹസ്ഥാന ങ്ങളിൽ ചില ലഘു വ്യതിയാനങ്ങൾ നാടകീയാവിഷ്കരണത്തിൽ യഥാസ്ഥാനം അനൗചിത്യസ്പർശം കൂടാതെ കവി തുന്നിച്ചേർത്തിട്ടുണ്ട്. ശാപത്തിനും ശാപമോക്ഷത്തിനുമെല്ലാം പശ്ചാത്തലമായി വർത്തിക്കുന്ന അഭിജ്ഞാന ശാകുന്തളം എന്ന പേരിൽക്കൂടി ശകുന്തളകഥയ്ക്ക് താൻ നൽകിയ പുതിയ പരിവേഷത്തെക്കുറിച്ച് കാളിദാസൻ അനുവാചകരെ ഓർമ്മിപ്പിക്കുന്നു. അഭിജ്ഞാ നത്തിന് – (അടയാളം, തിരിച്ചറിവ്, ഓർമ്മ തുടങ്ങിയ അർത്ഥങ്ങ ളെല്ലാം ഇതിന് യോജിക്കും.

ആധാരമായ അംഗുലീയാങ്കമാണ് നാടകത്തിലെ പ്രതിസന്ധികൾക്കും സംഘട്ടനങ്ങൾക്കും നിർവ ഹണത്തിനുമൊന്നയിക്കുന്നത്. കാളിദാസ ശാകുന്ത ളത്തിന്റെ മാറ്റുരച്ചു കാണിക്കുന്നതും ഈ മുദ്രമോതിരം തന്നെ യാണ്. ശ്രദ്ധാവതാരതീർത്ഥത്തിൽ വച്ച് ശകുന്തളയ്ക്ക് അതു നഷ്ടപ്പെടുന്നതും,

ഒരു മത്സ്യത്തിന്റെ ഉള്ളിൽനിന്നും ഒരു മുക്കു വൻ അത് കണ്ടെടുക്കുന്നതും, ഒടുവിൽ അത്, വിസ്മൃതിവശഗ നായ രാജാവിന്റെ അന്തരംഗത്തിൽപൂർസ്മരണകളുടെ കൊള്ളി മീൻ പായിക്കാനിടയാക്കുന്നതുമെല്ലാം അനുപമനാടക കലാസിദ്ധികളുടെ ഉത്തമനിദർശങ്ങളാണ്.

മഹാഭാരതത്തിൽ യൗവരാജ്യാവകാശിയായ പുത്രനോടുകൂടി യാണ് ശകുന്തള ഭർതൃഗൃഹത്തിലേക്ക് പോകുന്നതെങ്കിൽ, അഭി ഇഞാനശാകുന്തളത്തിൽ ഗർഭിണിയായ ഒരു ശാലീനതരുണിയാണ് താതകന്റെ അനുഗ്രഹാശിസ്സുകളും വാങ്ങിക്കൊണ്ട് ഹസ്തി നപുരത്തിലേക്ക് പുറപ്പെടുന്നത്.

വിവാഹത്തിനുശേഷം ഏറെനാൾ ഒരു യുവതിയെ പിതൃഗ്രഹത്തിൽ പിടിച്ചുനിർത്തേണ്ട എന്നു കരു തിയായാലും അല്ലെങ്കിലും ഗർഭാരക്ലിന്നയായ നായികയെ, ഭാവ സ്ഥിരങ്ങളായ ജനനാന്തരസൗഹൃദങ്ങളെ അബോധപൂർവ്വം സ്മരിച്ചുകൊണ്ടിരിക്കുന്ന നായകന്റെ മുമ്പിലേക്ക് ആനയിക്കുന്നതിലും ഉള ഔചിത്യം അനന്യദൃശ്യമാണ്.

– ഒടുവിൽ ദാനവഗണങ്ങളെ അമർച്ച ചെയ്യാൻ ഇന്ദസാരഥി യായ മാതലി വന്ന് ദുഷ്യന്തനെ സ്വർഗലോകത്തേക്ക് കൂട്ടിക്കൊ ണ്ടുപോകുന്നതും മടക്കയാത്രയിൽ മന്ദാരവൃക്ഷങ്ങൾ നിറഞ്ഞ പ്രജാപത്യാശ്രമത്തിൽ വച്ച് അത്യന്തം വികാരോഷ്മളമായ പശ്ചാ ത്തലത്തിൽ നായികാനായക പുനസ്സമാഗമം കൈവരുത്തുന്നതും നാടകീയതയെ ഒന്നിനൊന്ന് വർധിപ്പിച്ചുകൊണ്ട് കാളിദാസൻ

നിർബന്ധിച്ചിരിക്കുന്നു. ചുരുക്കത്തിൽ, മഹാഭാരതം വരച്ചുകാട്ടുന്ന ശകുന്തളാകഥ വലിയ വ്യത്യാസമൊന്നും കൂടാതെ നാടകത്തിൽ പ്രതിബിംബിക്കു ന്നത് ഒന്നും അഞ്ചും എഴും (ചില ഭാഗങ്ങൾ മാത്രം) അങ്കങ്ങ ളിൽ മാത്രമാണ്. രണ്ടും മൂന്നും നാലും അങ്കങ്ങളും ഏഴിന്റെ മിക്ക ഭാഗവും കാളിദാസസ്യഷ്ടമാണ്.

ദുഷ്യന്തനും ശകുന്തളയും കണ്വനും അണിയറയിൽ മാത്രമുള്ള സർദമനകുമാരനും മാത്ര മാണ് വ്യാസന്റെ കഥാപാത്രങ്ങൾ, കാളിദാസനാകട്ടെ മറ്റു നിരവധി സ്ത്രീപുരുഷകഥാപാത്രങ്ങളോടൊപ്പം ദീർഘാപാംഗൻ എന്ന മാൻകിടാവിനേയും വനജ്യോത്സന എന്ന മുല്ലവള്ളിയേയും സഹ കാരുതരുവിനേയും മാലിനീതീരത്തേയും വള്ളിക്കുടിലുകളേയും മറ്റു സചേതനപദാർത്ഥങ്ങളേയും കൂടി ഉൾപ്പെടുത്തി അവയ്ക്കെല്ലാം മാനുഷിക വികാരങ്ങൾ നൽകി നിത്യഭാസുരവും ചല നോജ്ജ്വലവുമായ ഒരു പ്രമനാടകം നെയ്തെടുത്തിരിക്കുന്നു. എഴുത്തച്ഛൻ സ്വികരിച്ചത് മഹാഭാരതത്തിലെ കഥയാണ്.

Conclusion:

Pottekkatt concludes the essay by arguing that the mirror is not just a physical object, but also a metaphor for our self-awareness. He says that the mirror “forces us to look at ourselves honestly and to confront our true selves.” He also argues that the mirror can help us to understand our place in the world and our relationship with others.

ई – अध्ययन : नई दृष्टि Summary in Hindi

ई – अध्ययन नई दृष्टि Summary in Hindi

ई-अध्ययन : नई दृष्टि” एक आलेख है जो ई-अध्ययन की अवधारणा, संसाधन, उसके प्रयोग की विधियाँ, प्रयोग करते समय बरती जाने वाली सावधानियाँ आदि के बारे में महत्त्वपूर्ण जानकारी प्रदान करता है।

आलेख में कहा गया है कि आज के युग में ई-संसाधनों का उपयोग हर क्षेत्र में हो रहा है। शिक्षा क्षेत्र भी इससे अछूता नहीं है। इंटरनेट, मोबाइल, टैब, कंप्यूटर आदि का प्रयोग कर विद्यार्थी ज्ञान अर्जित कर रहे हैं और स्मार्ट बन रहे हैं।`

ई – अध्ययन : नई दृष्टि Summary in Hindi

ई-अध्ययन : नई दृष्टि पाठ परिचय :

प्रस्तुत पाठ एक आलेख है। जिसमें ई-अध्ययन की संकल्पना, संसाधन, उसके प्रयोग की विधियाँ, प्रयोग करते समय बरती जाने वाली सावधानियाँ आदि के बारे में महत्त्वपूर्ण जानकारी दी है। साथ ही भविष्य में ई-अध्ययन की आवश्यकता को भी स्पष्ट किया है।

आज ई-संसाधनों का उपयोग हर-जगह, हर क्षेत्र में हो रहा है। शिक्षा क्षेत्र भी इससे अछूता नहीं है। इंटरनेट, मोबाइल, टैब, कंप्यूटर आदि का प्रयोग कर विद्यार्थी ज्ञान अर्जित कर रहे हैं और स्मार्ट बन रहे हैं यही बात स्पष्ट करने की कोशिश पाठ में की गई है।

ई-अध्ययन : नई दृष्टि पाठ का सारांश :

हर चीज के सकारात्मक और नकारात्मक पहलू होते हैं। मोबाइल तथा आधुनिक तकनीक भी इससे अछूती नहीं है। विद्यार्थी को उसके सकारात्मक पहलू का सदुपयोग करके ज्ञानार्जन का लाभ उठाना चाहिए। एक बटन दबाते ही ज्ञान का भंडार उसके सामने प्रस्तुत हो जाता है।

आज इंटरनेट की कई सारी वेबसाइट्स से ज्ञान के दरवाजे खुले हैं।

‘कम समय में बहुत सारा काम’ यह कंप्यूटर की विशेषता है। विद्यार्थी को इसे ज्ञान के स्त्रोत के रूप में देखकर पढ़ाई के लिए उपयोग में लाना चाहिए।

इंटरनेट (अंतरजाल) एक ऐसी व्यवस्था है जो सारे संसार के सरकारी, निजी, व्यावसायिक संस्था, विश्वविद्यालय के लाखों कंप्यूटर को व्यक्तिगत कंप्यूटर से जोड़ती है। डाटा और सूचनाओं का आदान-प्रदान तुरंत करती है।

भारत में अनेक राज्य और अनेक भाषाएँ है इसीलिए इंटरनेट संचालन के लिए अंग्रेजी के साथ-साथ हिंदी तथा अन्य प्रादेशिक भाषाओं के सॉफ्टवेअर तैयार किए गए हैं। ‘डिजिटल इंडिया’ के लिए वाकई में सुखद स्थिति है।

ई-लर्निंग तथा ई-अध्ययन में विद्यार्थी रुचि रखते हैं। दृक्-श्राव्य माध्यम से पढ़ाई रोचक बनती है। मनोरंजन और ज्ञान का सुंदर समन्वय देखने मिलता है। ई-बुक, ई-मैगजिन की सहायता से जहाँ चाहे, जब चाहे वहाँ पढ़ना संभव हो जाता है।

पुस्तक सँभालना नहीं पड़ता, फटने या गुम होने की संभावना नहीं रहती। ई-अध्ययन से शिक्षा की तरफ देखने की नई दृष्टि मिल गई है। आज ई-ग्रंथालय भी इंटरनेट पर उपलब्ध हैं जहाँ नि:शुल्क या शुल्क देकर देश-विदेश के लेखकों का साहित्य पढ़ा जा सकता है।

ई-ग्रंथालयों में ई-पुस्तकें, ई-वीडियो, वार्तापट आदि द्वारा ज्ञान उपलब्ध होता है।

आज का युग प्रतियोगिता का युग है और इसमें टिके रहने के लिए ई-अध्ययन एक वरदान है। हर विषय का ज्ञान, सामान्य ज्ञान, खेल-कूद पर्यावरण आदि की जानकारी ई-अध्ययन से हम ले सकते हैं। ऐसा एक भी क्षेत्र नहीं जिसकी जानकारी हमें ना मिलती हो।

कभी-कभी कुछ वेबसाइट में हमें अकाउंट खोलना पड़ता है और लॉग इन करके अध्ययन करना पड़ता है। ज्ञानमनोरंजन-करियर का त्रिवेणी संगम ई-अध्ययन है जो हमारा ज्ञान अद्यतन रखता है। समय, श्रम और आर्थिक बचत भी बड़े पैमाने पर होती है। बस निम्न सावधानियाँ हमें बरतनी चाहिए :

Conclusion

आलेख के अंत में कहा गया है कि ई-अध्ययन एक शक्तिशाली उपकरण है जो विद्यार्थियों को ज्ञान प्राप्त करने और अपने कौशल को विकसित करने में मदद कर सकता है। भविष्य में ई-अध्ययन की आवश्यकता और भी बढ़ेगी।

आलेख में ई-अध्ययन के महत्व पर बल दिया गया है। यह कहा गया है कि ई-अध्ययन एक प्रभावी तरीका है जिससे विद्यार्थी ज्ञान अर्जित कर सकते हैं और अपने कौशल को विकसित कर सकते हैं।

हुसैनीवाला बार्डर Summary In Hindi

हुसैनीवाला बार्डर Summary In Hindi

हुसैनीवाला बार्डर, भारत और पाकिस्तान के बीच स्थित एक प्रमुख सीमा पार पदक है, जो पंजाब राज्य के फीरोजपुर जिले में स्थित है। यहाँ पर भारतीय और पाकिस्तानी सेना के बीच वार के समय जल्दी ही तनाव बढ़ जाता है और यह एक प्रमुख सीमा तनाव क्षेत्र के रूप में माना जाता है। हुसैनीवाला बार्डर भारतीय और पाकिस्तानी सम्बंधों के संदर्भ में महत्वपूर्ण है। Read More Class 7 Hindi Summaries.

हुसैनीवाला बार्डर Summary In Hindi

हुसैनीवाला बार्डर पाठ का सारांश

‘हसैनीवाला बार्डर’ पत्र के रूप में लिखा पाठ है, जो रश्मि ने वैशाली को लिखा है। इस में फिरोज़पुर के पास पाकिस्तान सीमा पर स्थित हुसैनीवाला बार्डर के महत्त्व पर प्रकाश डाला गया है। वैशाली छुट्टियों में शिमला घूम आई थी जबकि रश्मि अपने अंकित भैया और पापा के साथ फिरोज़पुर रजनी दीदी के घर गई थी। वहाँ उसने फिरोज़पुर में देखे महत्त्वपूर्ण स्थलों का इस पत्र में वर्णन किया है।

फिरोज़पुर पंजाब का बहुत पुराना शहर है, जिसे चौदहवीं शताब्दी में फिरोज़शाह तुग़लक ने बसाया था। यह फिरोज़पुर शहर और छावनी दो भागों में बँटा हुआ है। भारतपाकिस्तान सीमा का हुसैनीवाला बार्डर यहाँ से लगभग ग्यारह किलोमीटर है। यह सतलुज नदी के किनारे पर स्थित है। यहाँ अमर शहीद भगतसिंह, राजगुरु और सुखदेव की समाधियाँ हैं। सांडर्स की हत्या के कारण इन्हें 24 मार्च, सन् 1931 को फाँसी देने की सज़ा सुनाई गई थी परन्तु ब्रिटिश सरकार ने इन्हें 23 मार्च, सन् 1931 की शाम को फाँसी देकर इनके शवों को यहीं जला दिया था, जिस कारण यह स्थान आज भी वंदनीय है। इन समाधियों के पास बटुकेश्वर दत्त तथा भगतसिंह की माता श्रीमती विद्यावती की समाधियां भी हैं। सन् 1962 तक बार्डर का एक किलोमीटर का यह क्षेत्र पाकिस्तान के पास था, जिसे सन् 1962 में फाजिल्का बार्डर के नज़दीक हैडसुलेमान के बारह गाँव पाकिस्तान को देकर इस अमर शहादत वाली भूमि को ले लिया था।

हुसैनीवाला बार्डर Summary In Hindi images

सन् 1970 से यहाँ वाघा बार्डर के समान रिट्रीट समारोह होने लगा है, जो देखने लायक होता है। यहाँ उस समय ‘वन्देमातरम्’ और ‘भारत माता की जय’ का स्वर गूंज उठता है तथा सीमा रेखा का शाने हिन्द, पाकिस्तान के फक्र-ए-पाक से ऊँचा होकर भारत की विशालता, महानता, बड़प्पन और शक्ति के गुण गाता है। फिरोजपुर के बर्की मैमोरियल और सारागढ़ी मैमोरियल भारतीय सैनिकों की वीरता और बलिदान के प्रतीक हैं। बर्की मैमोरियल सन् 1965 के अमर शहीदों की स्मृति में 11 सितम्बर, सन् 1969 को लै० ज० हरबख्श सिंह वी०सी० द्वारा स्थापित किया गया था तथा सारागढ़ी मैमोरियल 12 सितम्बर, सन् 1897 को वर्जिस्तान के सारागढ़ी किले की रक्षा करते हुए 36 सिक्ख रेजीमेंट के 21 सिक्ख सैनिकों की वीरता की याद दिलाता है।

इन समाधि स्थलों के दर्शनों से हम इन सैनिकों के बलिदान के प्रति नतमस्तक हो जाते हैं। हमें भी भारत-माता के गौरव और सम्मान के लिए सदा तत्पर रहने का प्रण लेना चाहिए।

Conclusion:

सारांश में, हुसैनीवाला बार्डर एक महत्वपूर्ण सीमा पार पदक है जो भारत और पाकिस्तान के बीच सीमा सुरक्षा मुद्दों का महत्वपूर्ण केंद्र है। इस क्षेत्र में आयोजित तनाव और सीमा सुरक्षा के मुद्दे भारत और पाकिस्तान के संबंधों के अंतरराष्ट्रीय प्रमुख बारोमीटर के रूप में कार्य करते हैं। इसे सुरक्षा संबंधित चुनौतियों का साम्रिक रूप में देखा जा सकता है और यह साथ में बैठकर सुलझाने की प्रक्रिया को आगे बढ़ाने का अवसर प्रदान करता है।

रेडियो जॉकी Summary in Hindi

रेडियो जॉकी Summary in Hindi

“रेडियो जॉकी”, जिसे आरजे के रूप में भी जाना जाता है, एक व्यक्ति होता है जो रेडियो शो की मेजबानी करता है। आरजे आमतौर पर संगीत बजाते हैं, समाचार और अपडेट प्रदान करते हैं, और श्रोताओं के साथ बातचीत करते हैं।

रेडियो जॉकी Summary in Hindi

रेडियो जॉकी लेखक परिचय :

आवाज की दुनिया के बेताज बादशाह अनुराग पांडेय जी ने रेडियो के लिए पच्चीस से अधिक नाटकों का लेखन कार्य किया है। पिक्चर पांडेय शो से वे घर-घर में लोकप्रिय हो गए। रेडियो की दुनिया में पिछले 26 साल से सक्रिय है। अद्भुत और कलात्मक रेडियो जॉकिंग करने के कारण श्रोता वर्ग इनकी ओर आकर्षित होता है। मूलत: इंदौर के रहने वाले अनुराग पांडेय जी के रोजाना साढ़े पाँच करोड़ श्रोता है।

रेडियो जॉकी पाठ परिचय :

प्रस्तुत पाठ एक साक्षात्कार है जिसमें आर. जे. अनुराग पांडेय जी ने रेडियो जॉकी के क्षेत्र में रोजगार के विपुल अवसरों की जानकारी दी है। इस क्षेत्र में करिअर बनाने के लिए आवश्यक योग्यताएँ तथा सामजिक जिम्मेदारियों पर प्रकाश डाला

रेडियो जॉकी पाठ का सारांश :

‘रेडियो जॉकी’ शब्द ‘रेडियो’ और ‘जॉकी’ इन दो शब्दों के मेल से बना है जिसका अर्थ है ऐसा कार्यक्रम संचालक जो कुशलतापूर्वक अपने चैनल को और प्रसारित कार्यक्रम को सबसे आगे रखे। एक जमाने में रेडियो जॉकी केवल उद्घोषक (अनाउंसर) होते थे परंतु अब रेडियो इन्फर्मेशन विथ एंटरटेनमेंट हो गया है।

रेडियो जॉकी Summary in Hindi 1

रेडियो जॉकी बनने के लिए स्टाफ सिलेक्शन कमिशन तथा ऑल इंडिया रेडियो द्वारा ली जाने वाली परीक्षा उत्तीर्ण होनी पड़ती है और इस परीक्षा के लिए स्नातक की उपाधि आवश्यक है। उसके बाद साक्षात्कार करके उम्मीदवार का चयन होता है। आज इस क्षेत्र में रोजगार के विपुल अवसर उपलब्ध हैं।

योग्यता, भाषा पर प्रभुत्व, देश-विदेश की जानकारी, आवाज में उतारचढ़ाव, वाणी में नम्रता आदि गुण, क्षेत्रीय रेडियो स्टेशन पर अनुभव लेकर बड़े रेडियो स्टेशन पर काम करने का अवसर मिल जाता है। रेडियो स्टेशन सिर्फ कला, ज्ञान और प्रस्तुतीकरण की शैली देखकर चयन करते हैं।

रेडियो जॉकी को अपने कान, आँखें निरंतर खुली रखने की जरूरत है। साहित्य और सचामार पत्र पढ़ने चाहिए; सांस्कृतिक, भौगोलिक तथा ऐतिहासिक ज्ञान चाहिए, साक्षात्कार लेने की कुशलता चाहिए। श्रोता द्वारा पूछे गए प्रश्नों के उत्तरों का ज्ञान उसके पास चाहिए। किसी निराश श्रोता को प्रोत्साहित करने के लिए मनोविश्लेषणात्मक ज्ञान चाहिए जिससे श्रोता का मनोबल वह बढ़ा सके।

रेडियो जॉकी Summary in Hindi 2

रेडियो जॉकी की भाषा सहज, सरल, संतुलित, रोचक तथा प्रवाहमयी होनी चाहिए। उसमें वाक्पटुता का गुण हो। उसे तकनीकी चीजों की जानकारी होनी चाहिए। मनोरंजनात्मक ढंग से लोगों के बीच जागरूकता फैलाने का काम भी उसे करना चाहिए क्योंकि प्रसारण के माध्यमों में रेडियो सबसे तेज प्रसारित और प्रेषित करने का सशक्त माध्यम है।

रेडियो का भविष्य उज्ज्वल है और युवा वर्ग को मनोरंजन, जोश से भरपूर इसके विस्तृत क्षेत्र में अपना उज्ज्वल भविष्य बनाने के लिए अपने कदम अवश्य बढ़ाने चाहिए।

रेडियो जॉकी Summary in Hindi 3

Conclusion

“रेडियो जॉकी” एक चुनौतीपूर्ण और पुरस्कृत करियर है जो लोगों को दूसरों को प्रभावित करने और दुनिया पर अपना प्रभाव डालने का अवसर प्रदान करता है।

माँ का लाल Summary In Hindi

माँ का लाल Summary In Hindi

“माँ का लाल” एक दिलचस्प हिंदी कहानी है जो माँ-बेटे के बीच के प्यार और संबंध को प्रकट करती है। इस कहानी में हमें एक माँ की ममता और बेटे के प्रेम की गहराईयों को देखने का मौका मिलता है, जो उनके जीवन के खास पलों को हासिल करते हैं। “माँ का लाल” हमें माँ के प्यार और समर्पण की महत्वपूर्ण भूमिका को समझाती है। Read More Class 7 Hindi Summaries.

माँ का लाल Summary In Hindi

माँ का लाल पाठ का सार

‘माँ का लाल’ एक एकांकी है, जिसमें लेखक ने एक देशभक्त बालक के आत्म बलिदान द्वारा देश के लिए बलिदान देने की प्रेरणा दी है। रमा रसोई बना रही थी तभी उस का पन्द्रह वर्षीय बेटा माधव बाज़ार में सौदा लेकर आया। रमा ने उसके देर से आने का कारण पूछा तो उसने बाजार से लगी भीड़ में हो रही चर्चा के विषय में बताया कि गाँधी जी आठ अगस्त की रात को बन्दी बना लिए गए हैं। उनके साथ हज़ारों दूसरे लोग भी गिरफ्तार हुए हैं। रमा उसे यह सब छोड़ कर अपना काम करने के लिए कहती है। तभी पसीना-पसीना हुए माधव के पिता सोहन लाल आए और उन्होंने बताया कि रेलगाड़ी उड़ाने की अफवाह सुनकर वे लारी से आए थे।

रमा ने रेल उड़ाने पर कहा कि रेलें तो सबकी हैं, उन्हें उड़ाने की क्या तुक है? सोहन लाल इससे परेशान सब की बात बताई और कहा कि इस बार ज़रूर अंग्रेज़ सरकार से लड़ाई होगी। माधव अपने बारे में जानना चाहता था कि वे किसके साथ थे ? रमा ने उसे झिड़ककर अपना काम करने के लिए कहा। दूसरे दृश्य में पार्टी के दफ्तर पर तिरंगा झंडा लगा हुआ था। माधव ने वहाँ जा कर सभापति से पूछा कि महात्मा .. जी करो या मरो का नारा देकर चले गए थे, वह क्या करे, यही पूछने आया था। सभापति ने अभी उसे पढ़ने-लिखने के लिए कहा तथा स्वयं वहाँ से चले जाना चाहा, क्योंकि वहाँ पुलिस के आने की उन्हें सूचना मिल चुकी थी।

तीसरे दृश्य में माधव और गाँव के कई बालक रात के पहले पहर में एक मैदान में एकत्र होकर नेताओं की गिरफ्तारी तथा पुलिस की पकड़-धकड़ पर बातें कर रहे थे। स्कूल बन्द हो गए थे। वे देश के लिए कुछ करना चाहते थे। तभी वहाँ सभापति ने उन्हें काम बताया कि वे और उन के साथी यहाँ छिपकर रह रहे थे और देश को आजाद कराने की लड़ाई लड़ रहे थे। यदि पुलिस या फ़ौज इधर आए तो उस की सूचना उन्हें देने के लिए कहा। उन्होंने माधव को लड़कों का नेता बना दिया।

चौथे दृश्य में गाँव से लगे मैदान में फ़ौजी और पुलिस वाले गाँव वालों को सिर नीचा कर एक लाइन में बिठा कर तोड़-फोड़ करने वालों के विषय में पूछ रहे थे पर कोई कुछ बता नहीं पाया। फ़ौजी ने उन्हें फिर पूछा और धमकी दी कि बता दो नहीं तो सब मारे जाओगे। इस पर एक आदमी ने बताया कि एक लड़का माधव गाँववालों से खाना माँगकर उन्हें पहुँचाता है, उसे पता होगा। फ़ौजी ने माधव को उन में से अलग कर दिया। तो माधव ने उस आदमी के कथन का समर्थन करते हुए कहा कि वह गाँव वालों को बचाने के लिए अपनी जान दे देगा पर उन लोगों का नाम नहीं बताएगा। उसने कुछ बुकनी-सी निकालकर अपने मुँह में डाल लिया और देखते-ही-देखते मर गया। फ़ौजी ने सब को वहाँ से जाने दिया।

पाँचवां दृश्य बहुत दिनों बाद गाँव की सभा का था। मंच पर गाँधी जी और माधव के चित्र थे। सभापति देश को स्वतंत्र कराने में माधव का योगदान महत्त्वपूर्ण बताया, जिसने गाँव को बचाया, देश आज़ाद कराया परन्तु स्वयं चला गया। सब लोगों ने उनकी जय बोली और पर्दा गिर गया।

Conclusion:

“माँ का लाल” का संग्रहण हमें माँ-बेटे के संबंध की महत्वपूर्णता को समझाता है, और यह दिखाता है कि माँ की ममता और प्यार हमारे जीवन में अत्यधिक मूल्यवान होते हैं। यह कहानी हमें याद दिलाती है कि हमें अपने माता-पिता के प्रति हमारी कृतज्ञता और प्रेम का महत्व समझना चाहिए, और हमें उनके साथ बिताए गए समय को महत्वपूर्ण बनाना चाहिए।