कामना Summary In Hindi

कामना Summary In Hindi

“कामना” एक हिंदी कहानी है जिसमें प्रमुख चरण नामक एक गरीब लड़के की कहानी है, जो अपनी माता-पिता की सपनों को पूरा करने के लिए संघर्ष करता है। यह कहानी सपनों की पुरी करने के लिए किए गए प्रयासों और संघर्षों की दर्दनाक और प्रेरणादायक यात्रा का वर्णन करती है।

कामना Summary In Hindi

कामना कविता का सार

‘कामना’ शब्द का अर्थ है-‘इच्छा’। कवि परमात्मा से प्रार्थना करते हुए कहता है कि हे दयालु! आप मेरे हृदय में दया भर दो जिससे मैं दुखियों का सहारा बन सकूँ। हे प्रकाशमान! आप मुझे ज्ञान दो जिससे मैं गुणी और ज्ञानी बनकर सच्चा इन्सान बन कर मानवता की सेवा कर सकूँ। हे शक्तिशाली ! मुझे असीम शक्ति दो जिससे मैं दुष्टों को नष्ट करके दीनदुखियों का सहारा बनूँ तथा भारत माता के संतापों का भार दूर कर सकूँ। हे गुणों के भंडार! मुझ में अच्छे गुणों को भर दो जिससे मैं संसार में सुख रूपी सुगन्ध भर सकूँ तथा चिन्ताओं से परेशान लोगों को स्वतन्त्र और शान्त जीवन व्यतीत करने की प्रेरणा दे सकूँ।

Conclusion:

“कामना” का संग्रहण दिखाता है कि सपनों की प्राप्ति के लिए संघर्ष करना महत्वपूर्ण है, और समर्पण और मेहनत से आपके लक्ष्यों को पाने की क्षमता हो सकती है। इसके अलावा, यह दिखाता है कि सपनों का पालन करके एक व्यक्ति अपने जीवन को सफलता और संतुष्टि की दिशा में अग्रसर कर सकता है।

Vasanavikrithi Summary in Malayalam

Vasanavikrithi Summary in Malayalam

Vaikom Muhammad Basheer’s short story “Vasanavikrithi” (The Sale of a Spring) is a philosophical tale about the nature of time and the human condition. The Summary follows a young man named Kunju who is approached by a mysterious stranger who offers to buy his spring. Kunju initially refuses, but the stranger is persistent and eventually convinces him to sell.

After the sale is complete, Kunju realizes that he has made a mistake. He misses the spring and the joy that it brought him. He also realizes that he has sold a part of himself and that he is now less complete.

Vasanavikrithi Summary in Malayalam

ജീവിത രേഖ: 1860- ൽ തളിപ്പറമ്പ് വെരിഞ്ചല്ലൂർ ഗ്രാമത്തിൽ ജനിച്ചു. സെയ്ദാപ്പേട്ട കാർഷിക കോളേജിൽ ചേർന്ന് കൃഷിശാസ്ത്രത്തിൽ ബിരുദം. ശാസ്ത്രീയമായി കൃഷിയിലേർപ്പെട്ട ഒന്നാമത്തെ മലബാർ കർഷകനാണ് ഇദ്ദേഹം. 1912-ൽ ജന്മിമാരുടെ പ്രതിനിധിയായി മദിരാശി നിയമസഭയിൽ ഉണ്ടായിരുന്നു. 1914 നവംബർ 14- ന് ഹൃദയ സ്തംഭനം മൂലം മരണം.

Vasanavikrithi Summary in Malayalam 1

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1861-1914) 
– മലയാളത്തിലെ ആദ്യത്തെ കഥാകൃത്ത് –

അമേരിക്കൻ സാഹിത്യനായകനായ മാർക്ക് ടെയിനോടാണ് മഹാ കവി ഉള്ളൂർ ‘മലയാളത്തിലെ ആദ്യത്തെ ചെറുകഥാകൃത്ത് വേങ്ങ യിൽ കുഞ്ഞിരാമൻ നായനാരെ സാമ്യപ്പെടുത്തുന്നത്. പരിഹാസം കൈമുതലായിട്ടുള്ള പത്രപ്രവർത്തകനും, ഫലിതത്തിന്റെ മർമ്മം കണ്ടുപിടിച്ചയാളും, ഹാസ്യസാഹിത്യരചനയിൽ തൽപരനും ആയി രുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ. ഒപ്പം നിരൂപണ ത്തിന്റെ മൂർച്ചയേറിയ ഭാഷയും

അദ്ദേഹത്തിന് വഴങ്ങിയിരുന്നു. ഗദ്യസാഹിത്യത്തിൽ ചെറുകഥ, നോവൽ ശാഖകളുടെ വളർച്ച തുടങ്ങിയ നൂറ്റാണ്ടിന്റെ മധ്യശതകങ്ങൾ കഴിഞ്ഞുള്ള കാല ഘട്ടത്തിൽ, മലയാളത്തിൽ കുത്തഴിഞ്ഞ ഒരു അവസ്ഥാവിശേ ഷമുണ്ടായിരുന്നു. മലയാള നോവലിന്റെ വഴിതെറ്റിയ പോക്കിൽ ക്ഷഭിതനായ അദ്ദേഹം ഹാസ്യരൂപേണ ‘പറങ്ങോടൻ പരിണയം’ എന്നൊരു നോവലിന്റെ ഒരു രൂപരേഖ സൃഷ്ടിക്കുകയുണ്ടായി.

ആദ്യത്തെ കുറച്ച് അധ്യായങ്ങൾ തിരിച്ച് എഴുതിയതിനുശേഷം പെട്ടെന്ന് പരിഹാസരൂപത്തിൽ അവസാനിപ്പിക്കുകയും ചെയ്തു. സമയം കൊല്ലാനും ജനങ്ങളെ ബുദ്ധിമുട്ടിക്കാനുമായി എഴുതി കൂട്ടുന്നവർക്ക് ഒരു പ്രഹരമായി വേങ്ങയിലിന്റെ ഈ നടപടി. എങ്ങനെ ആവരുത് നോവലെന്ന് ‘ആക്ഷേപഹാസ്യത്തിൽ വര ച്ചുവെക്കുകയായിരുന്നു വേങ്ങയിൽ ചെയ്തത്.

കുറിക്കുകൊ ള്ളുന്ന പരിഹാസ രൂപത്തിലാണ് അദ്ദേഹമത് ചെയ്തത്. ഒരു പ്രയോ ജനമില്ലാതെ, സമൂഹത്തിനോ, സ്വന്തം മനഃസാക്ഷിക്കുതന്നെയോ ഗുണവുമില്ലാതെ നോവലുകൾ പടച്ചുവിടുന്നവർക്കുള്ള ശക്ത മായ മുന്നറിയിപ്പായിരുന്നു അത്. ലക്ഷണംകെട്ട

നോവലുകളെ ചവറ്റുകൊട്ടയിലേക്ക് എറിയാൻ പരോക്ഷമായി അദ്ദേഹം ആഹ്വാനം ചെയ്യുകയായിരുന്നു. ചെറുകഥ യിൽ ഏറ്റവും ആവശ്യവും അനിവാര്യവും ആയ ഗുണം ഏകാഗ്രതയാണ്. ഒരൊറ്റ വികാരത്തിനു മാത്രമേ അവിടെ സ്ഥാനം നൽകാവൂ.

ഈ വികാരത്തെ വീണ്ടും, വീണ്ടും വളർത്തി വായനക്കാരനിലേക്ക്, ആസ്വാദകനിലേക്ക് അവന്റെ ആസ്വാദന മണ്ഡലങ്ങളിലേക്ക് എത്തിച്ച് രസപൂർണ്ണത വരുത്തുക എന്നത് കഥാകൃത്തിന്റെ ധർമ്മമാണ്. അതിന് തടസ്സം വരാതെ ശ്രദ്ധിക്ക ണം. ഒഴുക്ക് വളരെ പ്രധാനമാണ്. ഈ ഏകാഗ്രത യുടെ കുറവാണ് ആദ്യകാല നോവൽ, കഥാരചയിതാക്കളെ ഏറെ വലിച്ചത്.

കുറെ ഏറെ ഘടകങ്ങൾ തള്ളിക്കയറിവന്ന് കഥയുടെ ഘട നയെ താറുമാറാക്കുകയും, വായനക്കാരന്റെ രസനിഷ്പത്തി അസാ ധ്യമാക്കുകയും ചെയ്യുന്നു. കഥയെക്കുറിച്ചുള്ള, ചെറുകഥയെക്കുറിച്ചുള്ള ഈ സാമാന്യ നിയമങ്ങൾ ഏറെയും വേങ്ങയി ലിന് സ്വന്തമായിരുന്നു എന്ന് കാണുവാൻ കഴിയും. ചെറുകഥയെ വേങ്ങയിൽ ഒരിക്കലും കവിതയെപ്പോലെ പരിഗണിച്ചിരുന്നില്ല. കഥയുടെ

രചനാഭംഗിയെക്കുറിച്ചാണ് അദ്ദേഹം കുടുതലായും ശ്രദ്ധിച്ചത്. യഥാർത്ഥമായ ആശയഭംഗി കഥയ്ക്ക് ലഭിക്കണമെങ്കിൽ സാധാരണ ജീവിതാവസ്ഥകളെ കൂട്ടിച്ചേർക്ക ണമെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. യുക്തിയുക്തമായും രസകരമായും കൂട്ടിയോജിപ്പിച്ചവ മനസ്സിനെ വിനോ ദിപ്പിക്കും.

വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ കഥകൾ 
വാസനാ വികൃതി (1891) – വിദ്യാവിനോദിനി 
(മാസിക)
ദ്വാരക (1893) – വിദ്യാവിനോദിനി (മാസിക) 
മദിരാശിപ്പിത്തലാട്ടം (1910) – സരസ്വതി (മാസിക) 
പാതാളരാജാവ് – വിദ്യാവിനോദിനി (മാസിക)

ആമുഖം

19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ മലയാളസാഹിത്യത്തെ പ്ര ത്യേകിച്ച് ഗദ്യസാഹിത്യത്തെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുടെ ദശകമായിരുന്നു. പദ്യസാഹിത്യത്തെ സംബന്ധിച്ച് വ്യക്തവും, ശക്തവുമായ ഒരു സംസ്കൃതഭാഷാ സ്വാധീനം ഉള്ളതുകൊണ്ട് അവിടെ അവ്യക്തതയ്ക്കു സ്ഥാനം ഉണ്ടായിരുന്നില്ല. എന്നുമാ ത്രമല്ല; വളരെയധികം ആളുകൾ കാവ്യ പുൽപ്പത്തിയുമായി ഉദയം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ

ചെറുകഥ, നോവൽ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിട ത്തോളം അവ്യക്തതകളും ആശങ്കകളും ബാക്കിയായി. ഘടന യേയും, രൂപത്തെയും സംബന്ധിച്ച ആശങ്കകളായിരുന്നു കൂടു തലും. പാശ്ചാത്യ സാഹിത്യ സ്വാധീനം തന്നെയായിരുന്നു മല യാള ഗദ്യസാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിന്നിരുന്നത്.

ചെറുകഥയുടെ മർമ്മം കാലത്ത് ചെറുകഥകൾ എഴുതികൂട്ടിയതെന്നു തോന്നും. ചെറു കഥ, നോവൽ, കവിത ഇവ തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ചുപോലും അജ്ഞാതരാണെന്നു തോന്നുന്ന രീതിയിൽ തന്നെ ചിലർ കഥകളെഴുതികൂട്ടി. എന്നാൽ ചെറുകഥാ പ്രസ്ഥാനത്തിന്റെ അരുണോദയകാലത്ത് ഏതാനും മികച്ച ചെറുകഥകൾ മലയാളത്തിൽ ഉണ്ടായി.

പിന്നീട് ആ പ്രസ്ഥാനം ലോകസാഹിത്യ നിലവാരത്തിലേക്കു തന്നെ ഉയർന്നു എന്നത് പിൽക്കാല ചരിത്രം തെളിയിക്കുന്നു. ഏതു പ്രസ്ഥാനത്തിന്റേയും ‘ഉദയ സമയം ആ പ്രസ്ഥാനത്തെ സംബ ന്ധിച്ച് ബാലാരിഷ്ടതകളുടേതു കൂടിയായിരിക്കും. എന്തുതന്നെ ആയാലും മലയാള ചെറുകഥാ പ്രസ്ഥാനം ഇനി എത്രതന്നെ

പുരോഗമിച്ചാലും വളർന്നാലും ‘ആദ്യ ചെറുകഥ’ എന്ന സ്ഥാന ത്തിന് ഇളക്കം തട്ടാൻ പോകുന്നില്ല. ആദ്യകാല ചെറുകഥാ രചയിതാക്കളിൽ ‘വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്ഥാന ത്തെക്കുറിച്ച് നിരൂപകുതർക്കം നിലനിൽക്കുമെങ്കിലും ‘ആദ്യത്തെ ചെറുകഥയുടെ രചയിതാവ് എന്ന സ്ഥാനം അദ്ദേഹത്തിനുത ന്നെയാണ്. അതിൽ എല്ലാ സാഹിത്യ ചരിത്രാന്വേഷികൾക്കും തന്നെയാണ്.

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മലയാളത്തിലെ ആദ്യ ചെറു കഥാകൃത്താണ്. നാവികൃതി. വേങ്ങയിൽ കഥയാണ് ‘വാസ് നായനാരുടെ ചെറുകഥകളുടെ ഒരു പൊതുസ്വഭാവം അവ ആഖ്യാന പ്രധാനങ്ങളാണ് എന്നതാണ്.

ആഖ്യാനത്തിന് (വിവരണത്തിന്) അനിവാര്യമായ സംഭാഷണങ്ങൾ മാത്രമേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളൂ. ആഖ്യാന പ്രധാനമായ ചെറുകഥയിൽ സംഭാഷണത്തിനുള്ള സ്ഥാനം അത് എത്രമാത്രം ആഖ്യാനത്തിന് അനിവാര്യമായി വരുന്നുവെന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ആഖ്യാനത്തേക്കാൾ

സംഭാഷണത്തിനു പ്രാധാന്യം ഉണ്ടായാൽ ചെറുകഥ നാടകത്തോടു മത്സരിക്കുന്ന അവസ്ഥാവിശേഷം ഉണ്ടാകും. സംഭാഷണ രൂപത്തിൽ ചെറുക ഥയിൽ തത്വജ്ഞാനം (പ്രഭാഷണം) ഉപയോഗിക്കുന്നത് ആ കാല ഘട്ടത്തിൽ സാധാരണമായിരുന്നെങ്കിലും വേങ്ങയിൽ അതിൽ നിന്നും മാറി സഞ്ചരിച്ചു.

വിവരണ പ്രാധാന്യം കൂടിയാൽ ചെറു ഉപന്യാസമോ, പ്രഭാഷണമോ ആണെന്നുള്ള തോന്നൽ വായ നക്കാരനിൽ സഷ്ടിക്കും. ചെറുകഥയുടെ പ്രഖ്യാപിതമായ ലക്ഷണങ്ങളെ സ്വീകരിച്ചും, അതിൽ ഒഴിവാക്കേണ്ടത് ഒഴിവാക്കിയും തന്നെയാണ് വേങ്ങയിൽ തന്റെ ആദ്യ കഥാസംരംഭത്തിന് തയ്യാ റെടുത്തത്.

മലയാള ചെറുകഥയിലെ ആദ്യത്തെ സംഭാഷണം: കോൺസ്റ്റബിൾ:- 

“ഈ മോതിരം എന്റെ കൈയ്യിൽ വന്നത് എങ്ങനെയാണെന്നു നിങ്ങൾക്ക് മനസ്സിലായോ?
(വാസനാവികൃതി) (വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ)
വർത്തമാന കഥാ നിരൂപണത്തിൽ കഥയെ വിലയിരുത്തുന്നതി നുള്ള മാനദണ്ഡങ്ങൾ നിരൂപകൻ മുന്നോട്ടുവെയ്ക്കുന്നു.

  • കഥയ്ക്കു പ്രസ്താവയോഗ്യമായ ഉള്ളടക്കം
  • ഒരു വീക്ഷണഗതി
  • രൂപഘടന നിയതമായ
  • കലയുടെ സത്യാത്മകത
  • കലാസൗന്ദര്യം
  • മാനവിക മൂല്യങ്ങളുടെ നിറവ് 
  • മനോവിജ്ഞാനീയ മൂല്യം.

ആദ്യകാല ചെറുകഥയെ വിഷയഭേദത്തിന് അടിസ്ഥാനത്തിൽ മൂന്നായി തിരിക്കുന്നു. 

  • വസ്ഥിതി
  • സ്വഭാവം
  • പ്രവൃത്തി

ഇവയിൽ മൂന്നിനും ഒകഥയിൽ സ്ഥാനമുണ്ടാകാമെങ്കിലും ഏതെങ്കിലും ഒന്നിനു മാത്രമേ പ്രാധാന്യം കല്പ്പിക്കാൻ പാടുള്ളൂ.

  • അമാനുഷകഥകൾ – എന്ന നാലാമതൊരു വകഭേദംകൂടി ആദ്യകാല നിരൂപകന്മാർ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

കേസാരി നായനാർ?
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കേസരി നായനാർ എന്നു കൂടി അറിയപ്പെട്ടിരുന്നു.

അപസർപ്പക കഥ? മഹാകവി ഉള്ളൂരിന്റെ അഭിപ്രായത്തിൽ ‘വാസനാവികൃതി ഒരു അപസർപ്പക കഥയാണ്. ഒരുപക്ഷേ പ്രധാന കഥാപാത്രം ഒരു മോഷ്ടാവായിരുന്നതുകൊണ്ടാവാം. ഒരുകഥാപാത്രം മോഷ്ടാവാ യതുകൊണ്ടോ, ജയിൽശിക്ഷ അനുഭവിച്ചതുകൊണ്ടോ ഒരു കഥ അപസർപ്പക കഥയാവുന്നില്ല.

അപസർപ്പക കഥകൾക്കുവേണ്ട കുറ്റാന്വേഷണ വിവരണമോ, വ്യാഖ്യാനപരമായ നിർവ്വഹണമോ കഥാമർമ്മ വിശദീകരണമോ ഈ കഥയിലില്ല. അതുകൊണ്ടുതന്നെ ഉള്ളൂരിന്റെ പരാമർശം കൗതുകകരം എന്നതിനപ്പുറം പ്രാധാന്യം അർഹിക്കുന്നില്ല.

വിഷയ സ്വഭാവമനുസരിച്ച് ചെറുകഥകളെ 5 ആക്കി തിരിച്ചിരിക്കുന്നു.

  1. സംഭവം
  2. രംഗ
  3. ഭാവം
  4. ചരിത്രം
  5. ഹാസ്യം – ഇതിൽ ഭാവ ചെറുകഥകളുടെ വിഭാഗത്തിലാണ് ‘വാസനാവികൃതി പ്പെടുന്നത്.

‘വാസനാവികൃതി – എന്ന തലക്കെട്ടുതന്നെയാണ് ഈ കഥയിലെ നായകൻ. ഈ ഇതിവൃത്തത്തിന്റെ മുഴുവൻ അന്തസത്തയേയും ഉൾക്കൊണ്ട് നിറഞ്ഞു നിൽക്കുന്ന, ഈ തലക്കെട്ട് ഒഴിവാക്കാ നാകില്ല. കഥയുടെ അന്ത്യത്തിൽ നിർമ്മി കൊടുത്തിരിക്കുന്ന ‘ഹാസ്യപ്രധാനമായ് ശ്ലോകം അതിന്റെ സാരവും ഈ തലക്കെട്ടിന്റെ തിക്കു കാരണമായിതീർന്നിട്ടുണ്ട്. കഥാനായകന്റെ മുത്തശ്ശി സന്ധ്യാസമയത്ത് ചൊല്ലുന്ന ശ്ലോകമായി അവതരിപ്പിച്ചിരിക്കുന്നു.

ശ്ലോകം
“ശ്രുതിസ്മൃതിഭ്യാം വിഹിതാവതാദയ: 
പുനന്തിപാപം ന ലുനന്തി വാസനാം 
അനന്തസേവാതെ നികന്തതിദ്വയീ
മിതപ്രഭോ തൽപുരുഷാ ബഭാഷിനെ

സാരം : “ശ്രുതി, സ്മൃതി തുടങ്ങിയ പ്രായശ്ചിത്തങ്ങൾ കൊണ്ട് ചെയ്ത പാപം പോയപോകും. എന്നാൽ ‘വാസന’ പോവുകയില്ല. പാപവും, വാസനയും ഒരുമിച്ച് പോകണമെങ്കിൽ, ഈശ്വരാ അങ്ങനെതന്നെ സേവിക്കണമെന്നാണല്ലോ അങ്ങയുടെ ഭക്തന്മാർ പറയുന്നത്)

(ഈ ശ്ലോകം കഥയുടെ അവസാനത്തിൽ കഥാരംഭത്തിലേക്ക് ഒരു വാതിൽ കൂടി തുറന്നുവെച്ചുകൊണ്ടാണ് കൊടുത്തിരിക്കുന്നത്. സന്ധ്യാസമയം മുത്തശ്ശി പതിവായി ചൊല്ലാനുള്ള ഈ ശ്ലോകം, അവ രുടെ കുടുംബ പാരമ്പര്യമഹിമയെ കുറിച്ചും, കർമ്മമണ്ഡലങ്ങ ളെക്കുറിച്ചും ചിന്തിച്ച് ഊറി ചിരിക്കാനുള്ള ആസ്വാദകന്റെ അവസരത്ത വർദ്ധിപ്പിക്കുന്നുണ്ട്.

അതുകൊണ്ടാണ് ചെയ്ത പാപം നീങ്ങാനും, വാസനാബലം (വികൃതി) കൊണ്ട് മേലിൽ പാപവിചാരം ഉണ്ടാകാതിരിക്കാനും വേണ്ടി നായകൻ ഇക്കണ്ടക്കുറുപ്പ് ഗംഗാ സ്നാനവും വിശ്വനാഥ ദർശ നവും ചെയ്യാൻ തീരുമാനിച്ചത്. ആഖ്യാന പ്രധാനമാണ് ‘വാസ് നാവികൃതി എന്ന കഥ. കഥയുടെ വക്താവ് ‘ഇക്കണ്ടക്കുറുപ്പ്’ എന്നു പേരുള്ള കഥാപാത്രം തന്നെയാണ്.

ഈ കഥയുടെ രച നാപരമായ സവിശേഷത പരസ്പരബന്ധത്തോടെ കഥാകാരൻ സംഭവങ്ങളെ കോർത്തിണക്കിയിരിക്കുന്നു എന്നതാണ്. ഏക ദേശം ഒന്നേകാൽ നൂറ്റാണ്ടിനുശേഷവും, ഈ സൈബർ യുഗ ത്തിലും ഈ കഥ വായനയുടെ എല്ലാ ആസ്വാദന തൃപ്തിയും നമുക്ക് പകർന്നുതരുന്നുണ്ട്. അതുകൊണ്ടുതന്നെ കാലാതി

വർത്തിയായ ഒരു സർവ്വസ്വീകാര്യത ഈ കഥയ്ക്കുണ്ട്. അതു തന്നെയാണ് ഈ കഥ മുന്നോട്ടു വെയ്ക്കുന്ന ഏറ്റവും പ്രധാന പ്പെട്ട് വശവും. കഥാപാത്രത്തെ കൊണ്ടുതന്നെ കഥ പറയിക്കുന്ന രീതി. ഈ രീതി യുടെ ഏറ്റവും വലിയ സവിശേഷത അത് കഥ പറച്ചിലിന്റെ വിശ്വാ സ്യത വർദ്ധിപ്പിക്കും എന്നതാണ്.

ഇതൊരു മോഷ്ടാവിന്റെ കഥ യാകുമ്പോൾ വിശ്വാസ്യതയ്ക്ക് തീർച്ചയായും വലിയ സ്ഥാനമാണ് ഉള്ളത്. ഒപ്പം ആഖ്യാന പ്രധാനമായ കഥയ്ക്ക് ഈ രീതി പൂർണ്ണ മായ ഔചിത്യഭംഗിയും നൽകുന്നു. വാസനാവികൃതി എന്ന കഥ അവതരിപ്പിക്കുവാൻ കഥാകൃത്ത് ‘കത്തിന്റെ രൂപമാണ് മനസ്സിൽ ആദ്യം കണ്ടിരുന്നത്. കഥയുടെ ആദ്യാവസാനമായുള്ള രൂപം അനുവാചകനിൽ അങ്ങനെയൊരു തോന്നലാണ് സൃഷ്ടിക്കുക.

സംബോധന ചെയ്യേണ്ടത് ആർക്കാണെന്ന ആശയക്കുഴപ്പത്തിൽ നിന്നായിരിക്കണം കഥാകൃത്ത് തുടക്കത്തിൽ തന്നെ രൂപമാറ്റം വരുത്തിയിട്ടുണ്ടാവുക. പക്ഷേ ഒടുക്കം ഒരു ആശയക്കുഴപ്പവുമില്ലാതെ കത്തെഴുതി പൂർത്തി യാക്കി ഒപ്പും ഇട്ട് വെച്ചിരിക്കുന്നു. ഒപ്പം പേരും. കത്തെഴുതിയ വ്യക്തിയുടെ സ്വഭാവം കത്തിൽ

നിന്ന് വ്യക്തമാണ്. എന്തായാലും കത്തുകളുടെ രൂപം കഥയിൽ സ്വീകരിക്കുമ്പോൾ പല കുറവുകളും പ്രത്യേകിച്ച് പറയേണ്ടാത്ത പലതും കടന്നുവ രാം. അതുകൊണ്ടാവാം സംബോധന ഒഴിവാക്കിയത്. എന്തായാലും മലയാള സാഹിത്യത്തിലെ ആദ്യ ചെറുകഥ വളരെ കരുതലോടെ തന്നെ രൂപപ്പെട്ടതാണെന്നു വ്യക്തം.

ആദ്യകാല ചെറുകഥകളുടെ സ്വഭാവമായ അമിത വർണ്ണന, മല യാളത്തിലെ ആദ്യകഥയായ ‘വാസനാവികൃതിയെ അത്രയൊന്നും ബാധിച്ചതായി തോന്നുന്നില്ല. കഥാപാത പ്രധാനമായ കഥയാ യിട്ടും കഥാപാത്രത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചോ, പാത്രപ്രധാനമായ കഥകൾക്കു പ്രിയംകരമായ കാണപ്പെടുന്ന സംഗതി കളെകുറിച്ചു പോലും വർണ്ണനയില്ല. എങ്കിലും മിഴിവുള്ളാരു കഥാപാത്രമായി ഇക്കണ്ടക്കുറുപ്പ് കഥയിൽ നിറയുന്നു.

ഈ പേരു പോലും കഥാപാത്രത്തിനു നൽകിയിട്ടുള്ളത് വളരെ കരു തലോടുകൂടിയാണെന്നു കാണാൻ കഴിയും – (സൂക്ഷ്മമായ പരിശോധനയിൽ) – അറിയപ്പെടുന്ന മോഷ്ടാവായിരുന്ന നാലാ മച്ഛന്റെ പേരാണത്. സ്വാഭാവികമായും, പിന്നെ ആ പേരിന്റെ നില യും, വിലയും കാത്തു സൂക്ഷിക്കേണ്ടേ?

നിലവാരത്തോടുകൂടി ആ പേര് നിലനിർത്തേണ്ടേ? അതുതന്നെയായിരുന്നു അയാളുടെ കർമ്മലക്ഷ്യവും. കഥയുടെ അവസാനഭാഗത്ത് സംഭവിക്കുന്ന അമളിയോടെ കഥ അടിമുടി മാറുന്നു. ഏതൊരു കർമ്മത്തിന്റേയും വിജയസാധ്യത കൾ അതാചരിക്കുന്ന വ്യക്തിയിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസം ഒട്ടും ചെറുതായിരിക്കില്ല.

ഇവിടെ ‘ഇക്കണ്ടക്കുറുപ്പിനെ സംബ ന്ധിച്ചിടത്തോളം തോൽവി എന്നത് തനിക്ക് സംഭവിക്കാത്തതും, മറ്റുള്ളവർക്ക് മാത്രം വന്നുഭവിക്കുന്നതുമായ ഒരു ഏടാകൂടമാ ണെന്ന തെറ്റിദ്ധാരണ – പിന്നെ ബുദ്ധിമാനായി ഈ ലോകത്തിൽ താൻ മാത്രമേ ഉള്ളൂ എന്ന സ്ഥിരം ധാരണയും. രണ്ടും കൂടി ചേർന്നപ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം സംഭ വിച്ചത്.

അബദ്ധങ്ങളുടെ രാജാവായി സ്വയം മാറിയ ഇക്കണ്ട് കുറുപ്പിന് ഇനി ഈ തൊഴിൽ ഭൂഷണമല്ലെന്നുറപ്പായി. തൊഴിലും, താവഴിയും മാറുക തന്നെ. പുണ്യക്ഷേത്രദർശനങ്ങളും, ഭക്തിമാർഗ്ഗവുംതന്നെ ശരണം. ഈ കഥാപാത്ര മനംമാറ്റത്തിൽ തികഞ്ഞ വിശ്വാസ്യത പുലർത്തു ന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.

കത്തെഴുതി ഒപ്പിട്ട് തീരു മാനം പ്രഖ്യാപിക്കുന്ന ഇക്കണ്ടക്കുറുപ്പ്, ഒരു പ്രതിജ്ഞ നിറവേറ്റുന്ന തരത്തിൽ വായനക്കാർക്കുമുന്നിൽ കൂടുതൽ വിശ്വസ്ത നാകുന്നു. തന്റെ വാസനാബലത്തിന്റെ (വാസനാവികൃതി) അവസ്ഥാവിശേ ഷം കൊണ്ട് താൻ അനുഭവിക്കേണ്ടിവന്ന ഈ മഹാഅപമാനം തനിക്ക് മാത്രമല്ലെന്നും, തന്റെ മുൻതലമുറകൾക്കുകൂടി (നാലാ മച്ഛന്റെപേര്) ഈശ്വര സേവ് അപമാനകരം എന്ന തികഞ്ഞ ബോധോദയത്തിൽ നിന്നാണ് ഇക്കണ്ടക്കുറുപ്പിന്റെ ആരംഭിക്കുന്ന ത്.

ആകെ നോക്കുമ്പോൾ പുതിയ വിളംബരങ്ങളുമായി എത്തിയ നവോത്ഥാനകലകളിൽ കൂടി കാണാത്ത കൈയ്യടക്കം കഥാ കൃത്ത്, മലയാളത്തിലെ ഈ ആദ്യ കഥയിൽ തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. ഏതൊരു ഭാഷയ്ക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു തുടക്കം.

ഏതൊരു പ്രസ്ഥാനത്തിനും തിലകക്കുറിയാകാൻ കഴിയുന്ന ഒരു ശുഭാരംഭം – അതാണ് ‘വാസനാവികൃതി. വേങ്ങയിൽ കുഞ്ഞി രാമൻ നായനാർ തന്റെ ആദ്യ കഥ കൈരളിയുടെ വാണിവിലാ സത്തിലേക്കുള്ള തൊടുകുറിയാക്കി മാറ്റി. ചെറുകഥാ പ്രസ്ഥാ നത്തെ സംബന്ധിച്ച്

തങ്ങളുടെ ആദ്യ രചനാസംരംഭം തന്നെ ആ പ്രസ്ഥാന ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി. പിൽക്കാലത്ത് മലയാള ചെറുകഥാ പ്രസ്ഥാനത്തിന്, ഊടുംപാവും നെയ്യുന്നതിൽ നിസ്തുലമായ പങ്കാണ് ‘വാസനാവികൃതി നിർവ്വഹിച്ചിട്ടുള്ളതെന്ന് കാണാൻ കഴിയും.

ഒന്നേകാൽ നൂറ്റാണ്ട് മുൻപ് വെറും ആയിരത്തി ഒരുനൂറോളം വാക്കുകൾ കൊണ്ട് ‘വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കൊലയിൽ ‘വാസനാവികൃതി എന്ന കഥാശില്പ്പം ഇന്നും ചെറുകഥാ പ്രസ്ഥാനത്തിന് മാതൃകയായിക്കൊണ്ട്നി ലനിൽക്കുന്നു.

Conclusion:

In the end, Kunju learns a valuable lesson about the importance of time and the folly of trying to sell one’s soul. He realizes that time is a precious gift that cannot be replaced. He also learns that it is important to live life to the fullest and to appreciate the present moment.

महत्त्वाकांक्षा और लोभ Summary in Hindi

महत्त्वाकांक्षा और लोभ Summary in Hindi

“महत्त्वाकांक्षा और लोभ” दो ऐसी भावनाएँ हैं जो मनुष्य को प्रेरित कर सकती हैं, लेकिन वे विनाशकारी भी हो सकती हैं। महत्त्वाकांक्षा हमें अपने लक्ष्यों को प्राप्त करने के लिए प्रेरित कर सकती है, लेकिन यह हमें अनुचित तरीकों का भी उपयोग करने के लिए प्रेरित कर सकती है। लोभ हमें अधिक प्राप्त करने के लिए प्रेरित कर सकता है, लेकिन यह हमें लालची और स्वार्थी बना सकता है।

महत्त्वाकांक्षा और लोभ Summary in Hindi

महत्त्वाकांक्षा और लोभ लेखक परिचय :

पदुमलाल पुन्नालाल बख्शी जी का जन्म 27 मई 1894 को खैरागढ़ (छत्तीसगढ़) में हुआ। शिक्षा के उपरांत आप साहित्य के क्षेत्र में आए। साहित्य क्षेत्र में आपकी निबंध, उपन्यास तथा समीक्षात्मक ग्रंथों में अलग पहचान दिखाई देती है। जीवन के कठीन सिद्धांत अर्थात तत्वों को दृष्टांत के सहारे स्पष्ट करने की आपकी शैली अद्वितीय है। आपका साहित्य समाज का दर्पण (mirror) ही नहीं बल्कि दीपक है।

जीवन की सच्चाइयों को बड़ी सरलता से व्यक्त करना तथा कहानी-सी मनोरंजकता के साथ प्रस्तुति आपके साहित्य की विशेष शैली बनी है। साहित्य और समाज सेवा में आपका जीवन बीता और 1971 में आपने इस संसार से बिदा ली।

महत्त्वाकांक्षा और लोभ प्रमुख कृतियाँ :

‘कथा चक्र’ (उपन्यास), “हिंदी साहित्य विमर्श’ और ‘विश्व साहित्य’ (समीक्षात्मक ग्रंथ), बख्शी ग्रंथावली, ‘पंचपात्र’, ‘पद्यवन’, ‘कुछ’, और कुछ (निबंध संग्रह)

महत्त्वाकांक्षा और लोभ विधा का परिचय :

‘निबंध’ एक गद्य विधा है। किसी विषय का यथार्थ चित्रण जिसमें किया जाता है। निबंध इस गद्य विधा से जीवन के तत्वों को बड़ी सरलता के साथ समाज के सामने रखा जाता है। वर्तमान परिस्थितियों का काफी सूक्ष्म चित्रण निबंध जैसी विधा में किया जाता है।

आचार्य हजारीप्रसाद द्विवेदी, आचार्य रामचंद्र शुक्ल, कन्हैयालाल मिश्र ‘प्रभाकर’ आदि निबंधकारों ने इस विधा को उच्च कोटी पर पहुँचा दिया है।

महत्त्वाकांक्षा और लोभ विषय प्रवेश :

ज्ञात से अज्ञात की ओर इसी शिक्षा प्रणाली की तरह प्रस्तुत निबंध में जीवन के तत्वों को आरंभ में काल्पनिक कथा से जोड़ दिया है। मछुवा और मछुवी की काल्पनिक कहानी हमें सरलता से समझा देती है कि, जीवन की अति महत्त्वाकांक्षा, अति लालसा, सर्वशक्तिमान होने की अभिलाषा जीवन को परास्त (defeated) करती है।

महत्त्वाकांक्षा और लोभ परिणामत:

मछुवा-मछुवी का सामान्य जीवन, मछली का वरदान, अभिलाषाओं का जागृत होना, मानवीय भावों को वश में न रखना, वरदान शाप में परिणत होना – मानवीय भावों के इस खेल में क्या सही, क्या गलत, दोष मछली का या मछुवी का – यही निबंध के चिंतन विषय हैं।

महत्त्वाकांक्षा और लोभ पाठ परिचय :

‘अति से तो अमृत भी जहर बन जाता है’ जीवन के इसी तथ्य को उजागर करने वाले इस निबंध में अति महत्त्वाकांक्षा के साथ असंतोष, अति लालसा, लोभ, स्वयं को सर्वशक्तिमान बना लेने की उत्कट अभिलाषा जीवन को परास्त कर देती है।

जो मिला है, जितना मिला है, उसी में संतुष्ट रहने के बजाय अधिक पाने की अभिलाषा मनुष्य को लोभ के जाल में फँसाती है। मछली के वरदान से मछुवा-मछुवी को घर मिला, धन मिला, राजकीय वैभव मिलने से मछुवी रानी भी बनी।

पर हिरण्यकश्यप की तरह सर्वशक्तिमान होने की अभिलाषा से उन्होंने सूर्य, चंद्र, तथा मेघ को अपनी आज्ञा में रहने का वरदान माँगा। मछली अप्रसन्न होकर शाप देती है – ‘जा-जा, अपनी उसी झोपड़ी में रह।’ वरदान शाप में परिणत होते ही मछुवा-मछुवी झोंपड़ी में रहने लगे।

यहाँ एक तरफ अभिलाषा है। अभिलाषाओं को जगाने वाली मछली है। मानवीय भावों के इस खेल में दोष किसका? यही तो निबंध का सार है।

महत्त्वाकांक्षा और लोभ पाठ का सारांश :

अप्राप्य की लालसा हमेशा मानव मन को लोभ के जाल में फँसाती रहती है और जीवन को तहस-नहस कर डालती है। जीवन के इसी सिद्धांत को इस निबंध में दृष्टांत द्वारा समझाया है।

"</p

एक कछुवा और कछुवी अपनी टूटी-फूटी झोंपड़ी में अपना जीवन व्यतीत कर रहे थे। मछुवा दिनभर मछलियाँ पकड़ता तो मछुवी दिन भर दूसरा काम करती थी तब कहीं खाने को मिलता था। यही उनका वर्तमान था, उन्हें न आशा थी, न कोई लालसा।

मछुवा एक दिन मछली पकड़ने नदी के किनारे गया। वहाँ नदी के किनारे एक छोटी सी मछली लताओं में फँसी थी। मछली ने मछुवे को देखकर पुकारा और मदद माँगी कि, मुझे पानी में छोड़ दो। मछुवे ने निस्वार्थ भाव से मछली को पानी में छोड़ा।

मछली ने पहले गड्ढे के पानी में, फिर नदी के पानी में छोड़ने की बात की। मछुवे ने वैसा ही किया। फिर मछली ने मछुवे को नदी के किनारे रोज आकर बैठने की बात की ताकि उसका मन बहल जाए। मछुवा वैसा ही करता रहा।

पत्नी के पूछने पर मछुवे ने पूरी घटना बता दी। पत्नी ने कहा तुम कुछ नहीं समझते, वह मछली कोई साधारण नहीं है। मछली के रूप में कोई देवी होगी। उससे कुछ माँग लो।

"</p

पत्नी के कहने पर मछुवे ने मछली से अपने लिए घर माँगा। मछली के वरदान से मछुवे का घर बन गया। मछुवी में लोभ जागा। उसने सोचा घर होने से क्या होगा? धन चाहिए। फिर उसने धन माँगा तो धन मिला पर मछुवी की महत्त्वाकांक्षा बढ़ गई। उसने राजवैभव माँगा। फिर राजवैभव मिल गया।

उसका लोभ बढ़ा और उसने फिर रानी होने की अभिलाषा रखी। मछुवी राजमहल में रानी बन गई। अति लोभ से मछुवी ने अपने पति से कहलवाकर मछली से – सूर्य, चंद्र, मेघ पर अपने अधिकार में होने की माँग की। मछली ने रुष्ट होकर कहा – “जा – जा अपनी उसी झोपड़ी में रह।”

मछली के इसी शाप से सब समाप्त होकर मछुवा और मछुवी अपनी उसी – टूटी-फूटी झोंपड़ी मे आ गए। कथा समाप्त हो गई।

प्रस्तुत निबंध से लेखक बताना चाहते हैं कि मछुवा और मछुवी की कही कथा सच नहीं थी पर लोगों के मनोरथों की कथा सच है।

Conclusion

महत्त्वाकांक्षा और लोभ दोनों ही शक्तिशाली भावनाएँ हैं जो हमारे जीवन को प्रभावित कर सकती हैं। महत्त्वाकांक्षा हमें सफल होने के लिए प्रेरित कर सकती है, लेकिन यह हमें अनुचित तरीकों का भी उपयोग करने के लिए प्रेरित कर सकती है। लोभ हमें लालची और स्वार्थी बना सकता है।

PSEB Board Class 10 Hindi Summaries

PSEB Board Class 10 Hindi Summaries

Punjab State Board Syllabus PSEB 10th Class Hindi Summaries Pdf is part of PSEB 10th Class Summary In Hindi  provides students with essential knowledge and skills to master the eighth-grade education and excel in the field of Hindi. It serves as a crucial stepping stone in their educational journey, equipping them with a well-rounded foundation for higher studies and future endeavors.

Punjab School Education Board 10th Class Summary In Hindi

The PSEB 10th Class Summary In Hindi is a comprehensive summary of the Punjab School Education Board’s 10th class syllabus in Hindi. The summary is written in a clear and concise style, and it is easy to understand. It is a valuable resource for students who are preparing for their PSEB 10th class Hindi examinations.

गजलें (अ) दोस्ती (आ) मौजूद Summary in Hindi

गजलें (अ) दोस्ती (आ) मौजूद Summary in Hindi

गजलें (अ) दोस्ती (आ) मौजूद is a collection of two ghazals written by the renowned Hindi poet Rahat Indori. The first ghazal is about friendship and the second ghazal is about being present in the moment.

गजलें (अ) दोस्ती (आ) मौजूद Summary in Hindi

गजलें (अ) दोस्ती (आ) मौजूद कवि परिचय :

राहत इंदौरी जी का जन्म इंदौर में 1 जनवरी 1950 में कपड़ा मिल के कर्मचारी रफ्तुल्लाह कुरैशी और मकबुल उन निशा बेगम के यहाँ हुआ। उनकी प्राथमिक शिक्षा नूतन स्कूल इंदौर में हुई। उन्होंने इस्लामिया करीमिया कॉलेज इंदौर से 1973 में अपनी स्नातक की पढ़ाई पूरी की और 1975 में बरकतउल्लाह विश्वविद्यालय भोपाल से उर्दू साहित्य में एम.ए. किया।

तत्पश्चात 1985 में मध्य प्रदेश के भौज मुक्त विश्वविद्यालय से उर्दू साहित्य में पी.एच.डी. की उपाधि प्राप्त की। आप एक भारतीय उर्दू शायर और हिंदी फिल्मों के गीतकार हैं। आप देवी अहिल्या विश्वविद्यालय इंदौर में उर्दू साहित्य के प्राध्यापक भी रह चुके हैं।

आप उन चंद शायरों में से एक हैं जिनकी गजलों ने मुशायरों (poet conference) को साहित्यिक स्तर और सम्मान प्रदान किया है। आपकी गजलों में आधुनिक प्रतीक और बिंब (image) विद्यमान हैं, जो जीवन की वास्तविकता दर्शाते हैं।

गजलें (अ) दोस्ती (आ) मौजूद प्रमुख कृतियाँ :

धूप-धूप, नाराज, चाँद पागल है, रुत, मौजूद, धूप बहुत है, दो कदम और सही (गजल संग्रह) आदि। काव्य परिचय : पहली गजल में दोस्ती का अर्थ और उसके महत्त्व को गजलकार ने स्पष्ट किया है। दूसरी गजल में गजलकार ने वर्तमान स्थिति का चित्रण किया है।

प्रस्तुत गजलें नया हौसला निर्माण करने वाली, उत्साह दिलाने वाली, सकारात्मकता तथा संवेदनशीलता को जगाने वाली है, जिसमें जिंदगी के अलग-अलग रंगों का खूबसूरत इजहार (express) है।

गजलें (अ) दोस्ती (आ) मौजूद सारांश :

(अ) दोस्ती : दोस्ती का मतलब समझाते हुए कवि कहते हैं कि अगर सच्चे दिल से तुम मुझे दोस्त समझते हो तो मेरे विचारों को भी मान लीजिए। विश्वास रखना मैं हरदम तुम्हारी भलाई के बारे में ही सोचूंगा। मेरे सभी विचार तुम्हारे विचारों के साथ मेल खाएँगे। मेरा कोई विचार तुम्हें पसंद नहीं आया तो तुम शिकायत (नाराजगी व्यक्त) कर सकते हो, शायद मेरे विचार तुम्हें बुरे भी लग सकते हैं, लेकिन मेरे कुछ विचार तुम्हें मानने भी पड़ेंगे।

गजलें (अ) दोस्ती (आ) मौजूद Summary in Hindi 1

कवि कहते हैं कि मनुष्य के हृदय (दिल) को हमें सबसे बड़ा शत्रु मान लेना चाहिए। हमें पत्थर को भी खुदा (ईश्वर) मानना चाहिए।

कवि यह कहना चाहते हैं कि दुनिया ने मुझपर यह ठप्पा लगा दिया है कि मैं हमेशा झूठ ही बोलता हूँ। यह मुझे स्वीकार है कि ज्यादातर मैं झूठ बोलता हूँ लेकिन इसका मतलब यह नहीं है कि मैं हमेशा झूठ ही बोलता हूँ। कभी-कभार मैं सच भी बोलता हूँ। इसलिए मेरी आप से बिनती है कि कभी-कभी तो मेरी बातों पर विश्वास रखना, अन्यथा पता नहीं उसमें तुम्हारा ही नुकसान होगा।

कवि कहते हैं कि युगों के अनुसार देवताओं के भिन्न अवतार माने जाते हैं लेकिन साधुओं, फकिरों की भी लंबी परंपरा हमारे समाज में पाई जाती है। वही वैराग्य धारण कर समाज की सेवा करने का व्रत लेते हैं। कई सालों से हम फकिरों के इस व्रत का अनुसरण करते चले आ रहे हैं।

कवि कहते हैं कि कागजों के बीच खामोशियाँ होती हैं, उन्हें हमें पढ़ना आना चाहिए। तब एक-एक शब्द भी अपना कहा कुछ कहता है। उन शब्दों के स्वर हमें सुनाई देने चाहिए। हमे संवेदनशील होना चाहिए।

कवि कहते हैं कि किसी को परखने में, किसी की परीक्षा लेने में कोई बुराई नहीं है। हमें अपने कर्तव्यों को, उत्तरदायित्वों को पूर्ण करना चाहिए और मुझे भी तुम परखो और मुझे भला मानकर मेरी कुछ बातें भी माननी पड़ेंगी। आपको मेरी बातें आज शायद कटु, बुरी लगे, लेकिन उसमें आपकी भलाई ही छिपी होगी।

गजलें (अ) दोस्ती (आ) मौजूद Summary in Hindi 2

कवि कहते हैं कि आए हुए संकट को पार लगाना ही जिंदगी है। जो संकट, दुःख जीवन में मिले हैं उससे बाहर निकलने का. रास्ता तो हमें अवश्य ढूँढ़ना होगा। लेकिन उसके साथ-साथ दुःख ने हमें पनाह दी इसलिए उसके आभार भी प्रकट करने चाहिए क्योंकि दुःख के छत ने ही हमें सुख का अहसास करा दिया। जिंदगी में अगर हमेशा ही सुख मिलता रहे तो जीवन रुचिहीन होगा। दुःख ही वह बात है जो हमें सूख का मूल्य (महत्व) समझा देती है।

(आ) मौजूद : कवि कहते हैं कि इस शहर में अक्सर तूफान आते रहते हैं। आने वाला तूफान शहर को नेस्तनाबूद (destroyed) करने पर तुला रहता है। तूफान के कारण शहर का नक्शा बदल जाता है। हर तरफ नुकसान का मंजर छाया रहता है, कई जाने चली जाती है। इस हालत की आदत-सी हो गई है।

जब-तक जिंदा है तब तक चिंतामुक्त, तनावरहित जीवन जिएँगे। देखते हैं कल के तूफान में किसका नंबर आता है, किसके दिन भर गए हैं। तब तक तो खुशी-खुशी से जिएँगे। – कवि कहते हैं कि आज सच्चे मित्रों का मिलना बड़ा कठिन हुआ है। जिसे हम दोस्त मानते हैं, वही हमारा सबसे बड़ा दुश्मन हो सकता है। हमे हमेशा सतर्क और चौकन्ना रहना पड़ेगा। भले ही उनके दाँत जहरीले होंगे लेकिन हमें भी उस जहर का इलाज करना आना चाहिए।

कवि कहते हैं कि सूखे हुए बादल (हमारी भ्रष्ट व्यवस्था) हमारे भाग्य (होठों) पर कुछ प्रभाव जरूर छोड़ जाते हैं। इस के कारण गुस्सा आँखों में सैलाब (बाढ़) सा नजर आता है, वह सारी व्यवस्था को नष्ट कर नया भविष्य दे सकता है।

कवि कहते हैं कि कोई व्यक्ति जब अपने विचार बयान करता है, तब उसकी योग्यता, कौशल का पता चलता है। उस व्यक्ति के हृदय में क्या चल रहा है वह सब होठों पर आ जाता है। शब्दों के बिना हमारा चातुर्य बेकार है।

कवि कहते हैं कि मनुष्य को हमेशा सावधान, सतर्क रहना चाहिए। इस बस्ती में एक कातिल (killer) कागज (झूठा, दोगला) का पोशाक पहनकर (स्वार्थ) हत्याएँ करने आता है। मनुष्य जैसा दिखता है, वैसा नहीं होता। वह किसी को भी धोखा देकर अपना स्वार्थ पूरा करता है।

कवि कहते हैं कुछ व्यक्ति हमेशा अपने कर्मों की दुर्गंध (बुराई) अपने मस्तिष्क में भरते रहते हैं। दूसरों के लिए वे गड्ढा खोदते हैं लेकिन खुद उस गड्ढे में जाकर गिरते हैं। जब हम अपने कपड़ों पर इत्र लगाते हैं, तो उसकी सुगंध दूसरों को आने से पहले स्वयं को आती है। दूसरों का बुरा सोचने पर खुदका बुरा होता है।

कवि कहते हैं कि दया, कृपा, इंसानियत के दो बड़े पहलू हैं। लेकिन यह तभी मुमकिन है जब हम ईश्वरी सत्ता देख पाते हैं। दूरसों के प्रति दया, परसुख हम तभी देख पाएँगे जब हमारी आँखों में ईश्वरी दृष्टि होगी।

कवि कहते हैं अनुभवि व्यक्ति या दूसरों की मदद करने वाला व्यक्ति थकने पर, उसकी शक्ति क्षीण हो जाने पर वह कुछ नहीं कर सकता किंतु उसके अनुभवों (दयालु वृत्ति) से जो ज्ञान प्राप्त होता है उसे प्राप्त करने के लिए उसके पास हमेशा भीड़ लगी रहती है।

कवि कहते हैं कि जो आँखें ख्वाब (सपने) देखती हैं, वह सपने अगर प्रत्यक्ष में उतरते हैं तो उन आँखों की नींद गायब हो जाती है। अर्थात वह बहुत सुखी और सफल बन जाता है। अपने सपनों को प्राप्त करने के लिए हमें कड़ी मेहनत करनी चाहिए।

Conclusion

गजलें (अ) दोस्ती (आ) मौजूद is a beautiful collection of ghazals that remind us of the important things in life. Indori’s words are both moving and insightful, and they offer us a unique perspective on friendship and being present in the moment.

PSEB Board Class 11 Hindi Summaries

PSEB Board Class 11 Hindi Summary

Punjab State Board Syllabus PSEB 11th Class Hindi Summaries Pdf is part of PSEB 11th Class Summary In Hindi  provides students with essential knowledge and skills to master the eighth-grade education and excel in the field of Hindi. It serves as a crucial stepping stone in their educational journey, equipping them with a well-rounded foundation for higher studies and future endeavors.

Punjab School Education Board 11th Class Summary In Hindi

The PSEB 11th Class Summary In Hindi is a comprehensive summary of the Punjab School Education Board’s 12th class syllabus in Hindi. The summary is written in a clear and concise style, and it is easy to understand. It is a valuable resource for students who are preparing for their PSEB 12th class Hindi examinations.

तत्सत Summary in Hindi

तत्सत Summary in Hindi

तत्सत” एक अनुस्मारक है कि सभी चीजें एक दूसरे से जुड़ी हुई हैं और हम सभी अपने से बड़ी किसी चीज का हिस्सा हैं। यह वर्तमान में उपस्थित होने और अपने अहंकार को छोड़ने का भी आह्वान है।

वाक्यांश तत्सत का उपयोग अक्सर धार्मिक समारोहों और अनुष्ठानों की शुरुआत और समाप्ति में किया जाता है। यह एक लोकप्रिय ध्यान मंत्र भी है और इसका उपयोग जप (पुनरावृत्ति) या केवल खुद को केंद्रित करने और दिव्य से जुड़ने के तरीके के रूप में किया जा सकता है।

तत्सत Summary in Hindi

तत्सत लेखक परिचय :

प्रेमचंदोत्तर उपन्यास (novel) में लेखक जैनेंद्र कुमार जी का एक विशिष्ट स्थान है। आपका जन्म 2 जनवरी 1905 को अलीगढ़ में हुआ। मनोविज्ञान और दर्शन आपके साहित्य का आधार है। हिंदी उपन्यास के इतिहास में मनोविश्लेषणात्मक परंपरा के प्रवर्तक (promoter) के रूप में आप प्रसिद्ध है। पद्मभूषण से आप सम्मानित हैं। आपका देहांत 24 दिसंबर 1988 को हुआ।

तत्सत रचनाएँ :

परख, सुनीता, त्यागपत्र, कल्याणी (उपन्यास) फाँसी, नीलम, एक रात, दो चिड़ियाँ, जैनेंद्र की कहानियाँ (सात भाग), (कहानी संग्रह) सोच-विचार, जड़ की बात, पूर्वोदय, काम, प्रेम और परिवार (निबंध) प्रेम में भगवान, पाप और प्रकाश (नाटक)

तत्सत विधा-परिचय :

गद्य साहित्य की सबसे प्रिय तथा रोचक विधा ‘कहानी’ को माना जाता है। जीवन का यथार्थ और मानवीय संवेदनाओं का चित्रण कहानी में होता है। मनोरंजन के साथ-साथ, जीवन में व्याप्त कुप्रथा, गलत रूढ़ियाँ तथा आडंबरों (ostentatious) का पर्दाफाश करते हुए एक नए समाज की स्थापना करना यह उसका हेतु है।

तत्सत विषय प्रवेश :

‘तत्सत’ यह कहानी एक प्रतीकात्मक कहानी है। इस कहानी के घने जंगल में रहने वाले पेड़-पशु-पंछी, जीव-जंतु विशिष्ट प्रवृत्तियों के प्रतीक है। ‘बुद्धि’, ‘शक्ति’, ‘ज्ञान’ के अहंकार में चूर मनुष्य स्वयं को सबसे श्रेष्ठ समझता है।

प्रस्तुत कहानी में लेखक कहना चाहते हैं कि सभी का अस्तित्व, अपनी-अपनी जगह महत्त्वपूर्ण है। हम सभी का अस्तित्व इस सृष्टि के लिए महत्त्वपूर्ण है।

परंतु अंत में उस परम शक्तिमान का अस्तित्व भी स्वीकार करना पड़ता है। जंगल में होने वाली उथल-पुथल भरी घटना का आधार लेकर लेखक यह अंतिम सत्य अर्थात ‘तत्सत’ हम तक पहुँचाना चाहते हैं।

तत्सत सारांश :

एक घना जंगल था। एक दिन उस जंगल में दो शिकारी, शिकार की टोह में आए थे। शिकारी आपस में बोलने लगे कि इतना घना और भयानक जंगल इसके पहले उन्होंने कभी नहीं देखा था। एक बड़े बड़ के पेड़ के नीचे कुछ देर आराम करके वे आगे निकले।

तत्सत Summary in Hindi 1

शिकारी लोगों के जाने के बाद बड़ के पेड़ के नीचे बैठे उन प्राणियों के बारे में सब पेड़-पौधों में चर्चा होने लगी। बड़ दादा से अन्य पेड़ों को पता चला कि बिना जड़ वाला सिर्फ दो शाखाओं पर चलने वाला यह प्राणी मतलब आदमी। उन आदमियों ने जिस ‘वन’ का जिक्र किया था वह ‘वन’ मतलब क्या है, कैसा है? उसे किसने देखा है? इस विषय पर चर्चा होने लगी।

जंगल में अनेक पेड़, प्राणी, जीव-जंतु थे। उन सब में उथल-पुथल मच गई थी कि आखिर ‘यह वन कौन है?’ जिसे किसी ने भी देखा नहीं था।

जंगल का राजा सिंह को जब वन के बारे में पूछा गया तो वह जोर से दहाड़ते हुए वन को चुनौती देने की भाषा करने लगा। वनराज सिंह ‘शक्ति’ का प्रतीक है। हर जगह फैलने वाली घास भी ‘वन’ के बारे में नहीं जानती थी। पद-तल के स्पर्श से व्यक्ति की भावनाओं को पहचानने वाली घास ‘बुद्धिमत्ता’ का प्रतीक है।

धरती के सारे गर्त को जानने वाला साँप ‘ज्ञान’ का प्रतीक है। वह भी वन से बेखबर था। ऊँचा बातूनी बाँस अंदर से पोला था, जो ‘पोले’ आदमियों का प्रतिनिधित्व करता है। कहानी का ‘बड़’ संयमी, सहनशील, सबसे प्रेम करने वाला है। वह ज्ञान की लालसा रखता है। सारे वन्यजन ‘वन’ में रहकर भी ‘वन’ के अस्तित्व के बारे में अज्ञानी थे।

‘तत्सत’ का ज्ञान : जंगल के जीव-जंतु परेशान थे। इतने में वहाँ वे आदमी फिर आए। सब उन आदमियों से पूछने लगे कि ‘वन कहाँ है? वन मतलब कौन है? कैसा है?’ आदमी उन्हें समझाने की कोशिश कर रहे थे कि आप से ही वन है। वन्य जीव आदमी की बातें समझ नहीं पा रहे थे।

पशु चिढ़कर आदमी पर हमला करने की सोच रहे थे, आदमी भी सुरक्षा के लिए उनपर बंदूक चलाना चाहता था। परंतु बड़ दादा ने सभी को शांत किया।

अंत में आदमी बड़ के पेड़ पर चढ़ा। पेड़ के ऊपरी हिस्से पर खिलते नए पत्तों की जोड़ी को उसने आस-पास का दृश्य दिखाकर बड़ के कान में कुछ कहा। बड़ को मानो समाधि लग गई। एक नई अनुभूति (sensation) उसे मिली और ‘तत्सत’ का ज्ञान हुआ कि वन में ही हम हैं और हम से ही वन है।

इस कहानी से लेखक कहना चाहते हैं कि सृष्टि की परम शक्ति जिसके अस्तित्व का अज्ञान हम में है। अंतिम सत्य यही है कि ईश्वर या परम शक्ति का अस्तित्व हम में ही है। हम से ही ईश्वर है। ईश्वर हम सब में है। इस कहानी की यही प्रतीकात्मकता है। जंगलवासी और आदमियों के संवाद मानो ‘परम शक्तिमान’ के अस्तित्व के बारे में उलझन और समाधान के बीच की उथल-पुथल है। यह कहानी रोचक तथा प्रभावकारी है।

Conclusion

“तत्सत” एक शक्तिशाली मंत्र है जो हमें शांति, ध्यान और आध्यात्मिकता में मदद कर सकता है। यह हमें यह याद दिलाता है कि हम सभी एक हैं और हम सभी उस महान शक्ति के साथ जुड़े हुए हैं जो सब कुछ बनाती है।

Muhyadheen Mala Summary in Malayalam

Muhyadheen Mala Summary in Malayalam

Muhyadheen Mala (The Wall of Tears) is a Malayalam novel written by Vaikom Muhammad Basheer. It was first published in 1943 and is considered to be one of Basheer’s most important works. The Summary is set in the backdrop of the Indian independence movement and tells the story of a group of political prisoners who are being held in a British prison.

Muhyadheen Mala Summary in Malayalam

ഭാഷയ്ക്ക് പലതരം ഭേദങ്ങളുണ്ട്. അതുകൊണ്ടുതന്നെ മലയാള ക്കരയിലെ പല പ്രദേശക്കാരും പല രീതിയിലാണ് സംസാരിക്കു ന്നത്. തൃശ്ശൂർ, കാസർഗോഡ്, കോഴിക്കോട്, തിരുവനന്തപുരം എന്നിങ്ങനെ ജില്ലകൾതന്നെ വ്യത്യസ്ത രീതിയോടെ സംസാരിക്കുന്നു. അത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും അയൽ പ്രദേ ശത്തിന്റെ സ്വാധീനവുമാണ്.

എന്നാൽ ഒരു പ്രദേശത്തുതന്നെ പലതരം ഭാഷാവ്യത്യാസം രൂപപ്പെടുന്നുണ്ട്. ജാതി കൊണ്ടും ജോലികൊണ്ടും വിദ്യാഭ്യാസം കൊണ്ടും വർഗ്ഗംകൊണ്ടുമെല്ലാം വളരെയധികം വൈവിധ്യം ഈ മേഖലയിൽ സൃഷ്ടിക്കപ്പെട്ടിട്ടു ണ്ട്. ഇതിനേക്കാളുപരി പല ഭാഷകളുടെ കൂടിച്ചേരലാണ് ഭാഷ എന്നുള്ളതും അത്ഭുതാവഹമാണ്. മലയാളത്തിൽ പലതരം ഭാഷ കളുടെ കൂടിച്ചേരലുകൾ ഉണ്ട്.

സംസ്കൃതം, തമിഴ്, അറബി, ലത്തീൻ, ഗ്രീക്ക്, ഇംഗ്ലീഷ് … തുടങ്ങി ഏതൊക്കെ രാജ്യങ്ങൾ കേരളത്തിൽ വ്യവസായിക ആവശ്യത്തിനായി എത്തിയിട്ടുണ്ടോ അ വ രു ടെ യാക്കെ ഇട പ ഴുകലുകൾ കൊണ്ട് നമ്മുടെ ഭാഷയ്ക്ക് ധാരാളം പദസമ്പത്ത് കൈവന്നിട്ടുണ്ട് എന്നത് പ്രശം സനീയമായ വസ്തുതയാണ്. ഉയർന്നജാതിക്കാർ

ഉപയോഗിച്ചി രുന്ന ഭാഷ, ജീഴ്ജാതിക്കാർ എന്ന് പറഞ്ഞിരുന്നവർ ഉപയോഗിച്ചിരുന്ന ഭാഷ. ഓരോ സാധനങ്ങൾക്ക് തന്നെ പലതരത്തിലുള്ള വാക്കുകളാണ് നിലനിന്നിരുന്നത്. (ഉദാ: വീട്, വിവാഹം, വിദ്യാ ഭ്യാസം, വേദപഠനം…) ഒരേ സാമൂഹ്യവ്യവസ്ഥകൾക്കും ആചാ രങ്ങൾക്കും വ്യത്യസ്ത പദങ്ങളാണ് ഒരേഭാഷ സംസാരിക്കുന്ന നമ്മുടെ നാട്ടിൽ നിന്നിരുന്നത്.

മാപ്പിളഭാഷ, നമ്പൂതിരിഭാഷ, കുംഭാ രൻഭാഷ, നസ്രാണി ഭാഷ, വള്ളുവനാടൻഭാഷ എന്നിങ്ങനെ. ഇതുപോലെതന്നെ സാഹിത്യഭാഷയ്ക്കും വ്യത്യസ്തമായ ശാഖകൾ ഉണ്ടായിരുന്നു. പാട്ടുപ്രസ്ഥാനത്തിൽ (രാമചരിതം, തിരുനിഴൽമാ ല) ദ്രാവിഡ പദങ്ങൾ മാത്രമാണ് കാണുക. ദ്രാവിഡഭാഷയിലുള്ള പദങ്ങൾ മാത്രമാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ അതിനുശേഷം വന്ന ഉണ്ണിനീലി സന്ദേശം, ഉണ്ണിയാടി ചരിതം തുട ങ്ങിയ കൃതികൾ ഉൾപ്പെടുന്ന മണിപ്രവാളത്തിൽ സംസ്കൃതവും മലയാളവും ഇടകലർന്നുകാണാം. മാപ്പിളഭാഷയുടെ എഴുത്തു രൂപമാണ് അറബിമലയാളം അറബിയും മലയാളവും ചേർന്ന മറ്റൊരു സമാന്തര ഭാഷാപ്രവാളമാണ് അത്. അതിന്റെ വാക്കുകൾ അറബിയാണെങ്കിലും

ലിപി മലയാളത്തിലെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ പാകത്തിൽ അറബിലിപി പരിഷ്ക്കരിച്ചവയാണ്. അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രമാണ് അറബിലിപിയ്ക്ക് അവകാശപ്പെടാൻ ഉള്ളത്. നിരവധി ഗദ്യ പദ്യ കൃതികളുള്ള വിപുലമായ ഒരു സാഹി ത്യസമ്പത്ത് അറബിമലയാളത്തിനുണ്ട്.

അതിലെ പദ്യശാഖയാണ് മാപ്പിളപ്പാട്ടുകൾ. ഈ കവിയാണ് വൈദ്യർ. അറബി മലയാള മായിൻകുട്ടി മിശ്രഭാഷയ്ക്ക് നല്ല ഉദാഹര ണമാണ്. പ്രാസംകൊണ്ട് സംഗീതസാന്ദ്രവും ഭാവനകൊണ്ട് അല ങ്കാര സമൃദ്ധവും ആണ് ഈ കൃതികൾ.

കവിതാച്ചുരുക്കം

ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ഖാദിർ ശൈഖമാർക്കെല്ലാം നേതാവായിരുന്നവനാണ്. അല്ലാഹുവിന്റെ സ്നേഹഭാജനമായ അദ്ദേഹം അവസാനമില്ലാത്ത മേന്മയ്ക്ക് ഉടയവനായവനാണ്. അദ്ദേഹത്തിന്റെ സ്വൽപം മാത്രം പറയാൻ ഞാൻ ആഗ്ര ഹിക്കുകയാണ്. ഞാനദ്ദേഹത്തിന്റെ മേന്മയിൽ ഗുണഗണങ്ങളെ പാലാലെ വെണ്ണപോൽ കാവ്യമായി ചൊല്ലാൻ ആഗ്രഹിക്കുന്നു. ഇതു പഠിക്കുന്നവർ ഭാഗ്യമുള്ളവരാണ്.

പണ്ഡിതന്മാരായ ആളുകൾ കാട്ടിത്തരും ഖാസി മുഹമ്മദ് എന്ന് പേരായ ആ പണ്ഡിതൻ. കോഴിത്തോട്ടുത്തു തന്നിൽ പിറന്നോൻ എഴുതിയതിൽ നിന്നാണ് ഈ കാര്യങ്ങളൊക്കെയും മനസിലാക്കാൻ തരപ്പെട്ടത്. അദ്ദേഹം അറിവും സ്ഥാനമാനങ്ങളും ഇല്ലാത്ത സാധുജന ങ്ങൾക്ക് അറിവും സ്ഥാനമാനവും നൽകിയവനാണ്.

അഹങ്കാ രത്താൽ ഇതൊക്കെ ഉപയോഗിച്ചവരിൽ നിന്ന് അവയെല്ലാം പറിച്ചുകളഞ്ഞ് സാധാരണക്കാരനാക്കിയത് അദ്ദേഹം തന്നെയാ ണ്. ഉള്ളതിനേക്കാളും വലിയ നില കാണിച്ച് നടന്ന ഗുരുക്ക ന്മാരെ ഉള്ള നില കളഞ്ഞ് നിലത്തിന്റെ താഴെ നടത്തിച്ചു കളഞ്ഞതും അദ്ദേഹം തന്നെയാണ്. ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ദോഷങ്ങളെ ഉറക്കത്തിൽ കിനാവിലൂടെ കാണിച്ചു.

കൊടുത്ത് രക്ഷിച്ചതും അദ്ദേഹം തന്നെയാണ്. പാമ്പിന്റെ രൂപ ത്തിൽ ജിന്നുകൾ അദ്ദേഹത്തെ വിരട്ടാൻ ചെന്നു. എന്നാൽ അദ്ദേഹം യാതൊരു ഭയവുമില്ലാതെ അവയെ പറിച്ചെറിഞ്ഞു എന്നതും നാം അറിഞ്ഞിരിക്കണം. ജിന്നിനെ വിളിപ്പിച്ച് ഒരു പൈതലിനെ തിരികെ കൊടുത്തതും അദ്ദേഹം തന്നെയാണ്. പഴ ങ്ങൾ ഇല്ലാത്ത കാലത്ത്

പഴങ്ങളും ക്ഷാമം വന്നകാലത്ത് ഉണ ങ്ങിയ മരത്തിൽ കായ്കനികളും നിറച്ച് ജനങ്ങളെ സഹായിച്ചതും അദ്ദേഹം തന്നയാണ്.

Conclusion:

Muhyadheen Mala is a powerful and moving novel about the human spirit. It is a story about hope, resilience, and the power of the human spirit to overcome even the most difficult circumstances. The novel is also a reminder of the importance of fighting for freedom and justice.

PSEB Board Class 12 Hindi Summary

PSEB Board Class 12 Hindi Summary 1

Punjab State Board Syllabus PSEB 12th Class Hindi Summaries Pdf is part of PSEB 12th Class Summary In Hindi  provides students with essential knowledge and skills to master the eighth-grade education and excel in the field of Hindi. It serves as a crucial stepping stone in their educational journey, equipping them with a well-rounded foundation for higher studies and future endeavors.

Punjab School Education Board 12th Class Summary In Hindi

The PSEB 12th Class Summary In Hindi is a comprehensive summary of the Punjab School Education Board’s 12th class syllabus in Hindi. The summary is written in a clear and concise style, and it is easy to understand. It is a valuable resource for students who are preparing for their PSEB 12th class Hindi examinations.

Anukampa Summary in Malayalam

Anukampa Summary in Malayalam

Anukampa is a Sanskrit word that means “compassion” or “empathy.” It is a central concept in many Indian religions, including Buddhism, Hinduism, and Jainism. Anukampa is the ability to understand and share the feelings of another person. It is the desire to help others and to relieve their suffering.

Anukampa Summary in Malayalam

ജീവിതരേഖ: 1856-1928. ഈഴവ സമുദായത്തിൽ ജനിച്ച് അദ്ദേഹം ജാതി വ്യവസ്ഥിതിയെ ചോദ്യം ചെയ്തു. കേരളം കണ്ട ഉത്തമനായ സാമൂഹ്യ പരിഷ്ക്കർത്താവ്, ഗുരു വിദ്യാലയങ്ങളും അവസാനിപ്പിക്കാൻ യത്നിച്ചു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് ഈ സാമൂഹ്യ സ്നേഹിയുടെ വലിയ സ്വപ്നമായിരുന്നു.

Anukampa Summary in Malayalam 1

ശ്രീനാരായണഗുരു

കാവ്യസംഗ്രഹം
ഉറുമ്പിനുപോലും ഒരു കഷ്ടപ്പാടു വരരുത് എന്നുള്ള ചിന്ത യാൽ, അനുഭാവപൂർണ്ണമായ, ദയാപൂർണ്ണമായ മനസ്സിനാൽ എല്ലായ്പ്പോഴും ഈശ്വരാ നിന്റെ പുണ്യ തേജസ്സിനെ നമിക്കു പോലും മാറാതെ അവിടത്തെ ചിന്തയിൽ മുഴുകാൻ കനിയ ……

കാരുണ്യത്താൽ മനുഷ്യനു സന്തോഷം ലഭിക്കും. കാരുണ്യമില്ലാത്തൊരു ഹൃദയം അവന് ദുഃഖങ്ങളെ സമ്മാനിക്കും. ഇരുട്ടാ കുന്ന അറിവില്ലായ്മ കാരുണ്യത്തെ ഇല്ലാതാക്കും.

നിതാന്തമായ ദുഃഖത്തിനു നമ്മെ കരുവാക്കി മാറ്റും. ഒപ്പം എല്ലാ ദുരിതത്തിനും നമ്മെ ഉപകരണമാക്കി മാറ്റുകയും ചെയ്യും. കാരുണ്യം, ദയ, സഹാനുഭൂതി ഇവ മൂന്നിനും കൂടി നമ്മുടെ ജീവിതത്തിൽ അർത്ഥമുണ്ടാക്കണം. ഇവ മൂന്നും കൂടിയ അർത്ഥവിശേഷണം ഒന്നു തന്നെയാണ് നമ്മുടെ ജീവനക്ഷത്രം.

കാരുണ്യമുള്ളവനാണ് മനുഷ്യനെന്നു മന്ത്രം ഉരുവിടുക. ജീവിതം ശ്രഷ്ഠമാകും. (ജീവനക്ഷത്രമാണ് നമ്മെ സംസാരിക്കുന്ന ഈ സാഗരം (ജീവിതമാകുന്ന കടൽ കടത്തി മോക്ഷ ത്തിലേക്ക് നയിക്കുന്നത്. കാരുണ്യം വറ്റിപ്പോയാൽ നമ്മുടെ ശരീരം വെറും അസ്ഥിയും തോലും, ഞരമ്പുകളും ചേർന്ന നാറുന്ന ഒന്നായി (ശരീരം) മാറും. മരുഭൂമിയിലെ പ്രഹേളികയായ മരീചിക പോലെയും, ഗന്ധമില്ലാത്ത പൂവ് പോലെയും ആ ദേഹം (ആ പുരുഷൻ) ഫലമില്ലാ ത്തതാകും.

ആസ്വാദനം

യുഗപ്രഭാവനും, സാമൂഹിക
പരിഷ്കർത്താവുമായ ശ്രീനാരായ ണഗുരുവിനെ
ഈ കവിതയിലൂടെ അടുത്തറിയുകയാണ്. സാമു 
ദായിക, സാമൂഹിക മണ്ഡലങ്ങളിൽ

സൂര്യതേജസ്സോടെ വിളങ്ങി നിന്നിരുന്ന ഗുരുവിന് ഒരു കവിമുഖം കൂടി ഉണ്ടെന്നുള്ളത് തികച്ചും കൗതുകകരമായ കാര്യമാണ്. ഒരു കാലഘട്ടത്തിന്റെ വെളിച്ചമായി രുന്നു ഗുരു. ഇരുട്ടിലാണ്ടു കിടന്ന ഒരു സമൂഹത്തിന് അറിവി ന്റെ, മനഃശ്ശക്തിയുടെ തെളിച്ചം ഗുരു പകർന്നു കൊടുത്തു.

അയിത്തം തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തി വാണിരുന്ന തന്നെ ക കൈകാര്യം ചെയ്യപ്പെട്ടു. ഏറ്റവും മൃഗീയമായ രീതിയിൽ ജന ങ്ങൾ പരസ്പരം പെരുമാറി. ഒരിക്കലും മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിക്കാതെ, ജാതിക്കോമരങ്ങളായി മാറിയ സവർണ്ണാധിപത്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ സമയങ്ങളിലാണ് ശ്രീനാരായണ ഗുരുദേവന്റെ രംഗപ്രവേശം.

മലയാളവർഷം (1856) 1031 ചിങ്ങമാ സത്തിലെ ചതയം നാളിൽ ചെമ്പഴന്തിയിലെ ‘വയൽവാരം വീട്ടിലാണ് ഗുരുദേവൻ ജനിച്ചത്. ആത്മീയ അനുഭൂതിയുടെ സന്താനമായിരുന്നു അദ്ദേഹം അതു കൊണ്ടുതന്നെ എല്ലാ മതങ്ങളുടേയും സാരം ഒന്നുതന്നെ ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യന്റെ ഉയർച്ചയ്ക്ക് വേണ്ടിയാകണം മതം ഉപകരിക്കേണ്ടതെന്ന് ‘ഗുരു അറിഞ്ഞു.

അതുകൊണ്ടു കൂടിയാണ് മനുഷ്യനെ കേന്ദ്രബിന്ദുവാക്കി ഗുരു മതത്തെ ദർശിച്ചത്. മനുഷ്യന്റെ ഉയർച്ച പ്രധാനമായും നാല് മുഖ ങ്ങളിലൂടെയായിരിക്കണം. ഭൗതികം, ധാർമ്മികം, സംസ്കാരികം, ആത്മീയം – ഈ മുഖങ്ങളുടെ (അവസ്ഥകളുടെ) ഉണർവ്വം, ഉയർച്ചയും ഒരേസമയം ആയിരിക്കണം.

അതു മുൻകൂട്ടി കണ്ടു കൊണ്ടാണ്:
‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സന്ദേശം ഗുരുദേവൻ നൽകിയത്. വർത്തമാനകാല സാഹചര്യ ങ്ങളിൽ, പ്രത്യേകിച്ച് വിഭാഗീയഭാന്ത്, മനുഷ്യരെ ഭ്രാന്തുപിടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ അന്ധതയുടെ കാലത്ത് ഗുരുദേവ സന്ദേ ശങ്ങൾക്ക് വലിയ പ്രസക്തി ഉണ്ട്.

കേരളം എന്ന വളരെ ചെറിയ സംസ്ഥാനത്തിലൊതുങ്ങി ഏറിയ കാലവും ജീവിച്ചെങ്കിലും ഗുരുദേവൻ തന്റെ ജീവിതത്തിലും, വചനങ്ങളിലും കൂടി പകർന്നു തന്നത്, ഏതു കാലത്തിനും, ഏതു രാജ്യത്തിനും (കാ ലദേശാഭാഷാതിവർത്തിയായ) അനുയോജ്യവും, നിത്യവുമായ. നമ്മുടെ മഹത്തായ ആർഷ ഭാരതസം സ്കാരത്തിന്റെ അതിപുരാതനമായ മൂല്യങ്ങൾ, ആ ദർശനങ്ങ ളിൽ

കുടികൊള്ളുന്നതായി കാണാം. ശ്രീനാരായണഗുരു സ്വാമികളുടെ ഏറ്റവും വലിയ സന്ദേശം സ്വന്തം ജീവിതം തന്നെ ആയി രുന്നു. കളങ്കത്തിന്റെ കറ പറ്റാത്ത വിശുദ്ധമായ ജീവിതം ഗുരു നയിച്ചു. സാത്വികഭാവത്തിൽ ഊന്നിയ കർമ്മങ്ങളിൽ വ്യാപരിച്ചു. സ്വജീവിതത്തിൽ ആചരിച്ച ആദർശങ്ങൾ മാത്രം ഉപദേശിച്ചു.

ഒരു സ്പർശം കൊണ്ട് മനുഷ്യരിലെ നല്ല വശങ്ങൾ ഉണർത്താൻ ഗുരു വിന് കഴിഞ്ഞിരുന്നു. തന്റെ ദർശനങ്ങൾ അതിലളിതമായി വിവരിക്കുവാൻ സ്വാമി കൾക്ക് (ഗുരുവിന്) കഴിയുമായിരുന്നു. ഒരു മികച്ച കവിയുടെ അത്തരം സന്ദർഭങ്ങളിൽ കാണാൻ കഴി യും. അങ്ങനെയുള്ള സന്ദർഭങ്ങളൊന്നും തന്നെ അദ്ദേഹം പാഴാക്കിയിരുന്നില്ല. മലയാളം, സംസ്കൃതം, തമിഴ് ഭാഷകളിലായി അനേകം കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സന്ദർ റനീക്കി പുറത്തുവരൽ

ഗുരുവിന്റെ കാവ്യ ലോകം മലയാള കവിതയിൽ ഒരു ഏകാന്തമായ ഗോപുരം പോലെ ഉയർന്നു നിൽക്കുന്നു. ഇഷ്ടദേവതകളെ സംബന്ധിക്കുന്ന കവിതകളാണ് ഗുരു ആദ്യകാലത്ത് രചിച്ചത്. ഗുരു കവി തകളിലെ ഏറ്റവും സവിശേഷമായ ഘടകം കവിതയുടെ അർത്ഥ വും, ശബ്ദവും ഭംഗിയായി ഒത്തുചേർന്ന്, ആസ്വാദകരിൽ ഭക്തി യുടെ

ഉദാത്തമായ ഭാവം സൃഷ്ടിക്കുന്നു എന്നതാണ്. ശ്രീനാരായണഗുരുവിന്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ഈ കാവ്യമുഖത്തിന് പല ഘട്ടങ്ങൾ കണ്ടെത്താൻ കഴിയും. ആദ്യഘട്ടം നേരത്തെ സൂചിപ്പിച്ചപോലെ ദേവതാ സ്തുതികളാണെങ്കിൽ അടു ത്തഘട്ടം ഗുരു, ആത്മീയാനുഭൂതിയുടെ പ്രകാശനങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്.

മൂന്നാംഘട്ടത്തിൽ, തത്ത്വജ്ഞാനങ്ങൾ നിറഞ്ഞ ആശയങ്ങളുടെ വലിയൊരു ലോകം തന്നെ ആയിരുന്നു അവ. ഗുരുവിന്റെ കാവ്യരീതിയുടെ ഏറ്റവും വലിയ സവിശേഷത അതി ലടങ്ങിയിരിക്കുന്ന അനായാസമായ രചനാശൈലിയാണ്. ഗുരു പറഞ്ഞു കൊടുക്കുന്നത് ശിഷ്യഗണങ്ങൾ പകർത്തുന്ന രീതിയായി രുന്നു. ഗുരുവിന്റെ കവിതകൾ ആത്മീയാനുഭൂതിയും, ഭൗതിക റിവുകളും ഒരുപോലെ സരളമായി പ്രതിപാദിച്ചു.

കുട്ടിക്കാലത്ത് പശുക്കളെ മേയ്ക്കുവാനായി നടക്കുമ്പോൾ മനസ്സിൽ തോന്നുന്ന വരികൾ ഗുരു അപ്പപ്പോൾ ചൊല്ലുമായിരുന്നു. കവിതകൾ എഴു തിവെക്കുന്ന ശീലം ഗുരുവിന് ഒരിക്കലും ഉണ്ടായിരുന്നില്ല. പാഠഭാഗമായ കവിതയിലും ഗുരു പുലർത്തുന്ന ലാളിത്യവും, അതിലൂടെ

വിളംബരം ചെയ്യുന്ന അസാധാരണ തലത്തിലുള്ള ആദർശ ആദ്യശ്ലോകത്തിൽ തന്നെ ഗുരു മുന്നോട്ടുവെയ്ക്കുന്നത്, ഒരു ഉറു മ്പിനെപോലും നോവിക്കാതെന്ന ഏറ്റവും ലളിതവും, എന്നാൽ ഉത്കൃഷ്ടവും ആയ ആശയമാണ്. ഒരു ഉറുമ്പോളം താഴുക എന്നാൽ അത്രത്തോളം എളിമപ്പെടുക എന്നർത്ഥം.

മനുഷ്യന് എപ്പോഴും ഉയരങ്ങളിലേക്ക് മാത്രമാണവന്റെ ശ്രദ്ധ മുഴുവൻ തനിക്ക് താഴെ ഒരു ലോകമുണ്ടെന്ന സത്യം അവനെപ്പോഴും വിസ്മരിക്കും. സഹജീവികളോടുള്ള കരുണ, പലപ്പോഴും പ്രസംഗത്തിൽ മാത്രം അവശേഷിക്കും. നിത്യജീവിതത്തിൽ, പ്രായോഗികതയിൽ അതിനു വലിയ സ്ഥാനം ലഭിച്ചെന്നു വരില്ല.

തനിച്ചു താഴേക്കു സൂക്ഷിച്ചുനോക്കുമ്പോൾ നമുക്കു കാണാം, നമ്മേക്കാൾ എളിയ വൻ, സഹായം ആവശ്യപ്പെടുന്നവൻ, നരകയാതന അനുഭവിക്കു ന്നവർ… ആ ഒരു കാഴ്ചപ്പാട് ആദ്യമേ മനസ്സിൽ പതിഞ്ഞാലേ, മറ്റൊ രാൾക്ക് കഷ്ടപ്പാട് ഉണ്ടാക്കാതെ ജീവിക്കാൻ കഴിയൂ. തന്നിൽ എളിയവന് കഷ്ടപ്പാട് വരുത്താതെ ജീവിക്കാൻ, മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാൻ സാധിക്കണം. സാധുപരിപാലനം

ജീവിതവതമാകണം. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഈശ്വരോന്മുഖമായ ജീവി തവും. ഈശ്വരസമക്ഷത്തിൽ നിന്ന് ഒട്ടുനേരംപോലും വിട്ടു നിൽക്കാതെ, സദാ ഈശ്വരാക്ഷത്തിന് പാത്രീഭവിച്ചുകൊണ്ടുള്ള ഒരു ജീവിതം സാധ്യമാകണമെന്നും ഗുരു ഉപദേശിക്കുന്നു. ചിന്ത കളിൽ എം നേര് ഉണ്ടാകണം എല്ലായ്പ്പോഴും.

കാരുണ്യവൃത്തികൾ ജീവിതത്തിൽ ഒരു വ്രതമായി കരുതിയാൽ അത് നമുക്ക് സന്തോഷം പകർന്നുതരും. “ഉള്ളൂരിന്റെ സുഖം, സുഖം എന്നൊരു കവിത ഇവിടെ ആലോച നാമൃതമാണ്. കസ്തൂരിമാനെപ്പോലെ മനുഷ്യൻ സുഖത്തിന്റെ പിന്നാലെ പായുകയാണ്.

കസ്തൂരിമാനിന് അറിയില്ല, തന്റെ പൊക്കിൾക്കൊടിയിൽ നിന്നാണ്, ഈ സ്വർഗ്ഗീയ സുഗന്ധം ഉത്ഭവിക്കുന്നതെന്ന്, അതെവിടെ നിന്നാണെന്ന് അറിയാതെ, ഓരോ നിമിഷവും ആ മണത്തിന്റെ ഉറവിടമന്വേഷിച്ച് അത് അസ്വസ്ഥമായ അവസ്ഥയിൽ കഴിയുന്നു. ആ തിരിച്ചറിവ് ലഭിക്കാതെ ഈ ലോകത്തു നിന്നും മാഞ്ഞുപോകുന്നു. മനുഷ്യനും അതുപോലെ സുഖമാ ഷിച്ച് നടക്കുന്നു. സുഖം മനുഷ്യന്റെ

ഹൃദയത്തിൽ കുടികൊള്ളുന്ന ഒന്നാണ്. പക്ഷേ അതവന് അറിയില്ല. കാരുണ്യമാർന്ന ഹൃദയത്തോടെ അന്യന് ഉപകാരം ചെയ്യുമ്പോൾ പരോപകാരം പുണ്യം) ആ സുഖം അവൻ അനുഭവിക്കുന്നു). ശ്രീനാരായണഗുരു മുന്നോട്ടു വെക്കുന്ന മനോഹരമായ ആശ യത്തിന്റെ തുടർച്ച തന്നെയാണ് ഉള്ളൂരിന്റെ കവിതയിലും കാണു – വാൻ കഴിയുക.

കരുണ കൊണ്ട് സന്തോഷം ജനിക്കുന്നു കാരുണ്യം അകലുമ്പോൾ, എല്ലാ ദുഃഖങ്ങളും കടന്നുവരുന്നു കാരുണ്യമില്ലാത്ത വരണ്ട് മനസ്സുകളിൽ ദുഃഖം കൂട്ടുകൂടുന്നു. കാരുണ്യത്തെ ഇല്ലാതാക്കുന്നത് അറിവില്ലായ്മ (അജ്ഞാനം) ആകുന്ന ഇരുട്ടാണെന്ന് ഗുരു ഓർമ്മിപ്പിക്കുന്നു. ഈ ഇരുട്ട് പതിയെ പതിയെ നമ്മെ ദുഃഖത്തിന്റേയും, വിപരീത സാഹചര്യ ങ്ങളുടേയും കരുവാക്കി മാറ്റുന്നു.

അജ്ഞതയെ ഗുരു എത്രമാത്രം വെറുത്തു എന്നതിന്റെ നേർസാക്ഷ്യമാണ് വരികൾ. “വിദ്യകൊണ്ട് പ്രബുദ്ധരാവുക” എന്ന ആഹ്വാനം ശ്രീനാരായണ ഗുരു നടത്തിയതിന് പിന്നിൽ ഗുരു ദർശനങ്ങളുടെ സ്വാധീനം എത്രമാത്രമുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഭൗതികമായും ലൗകിക ജീവിതത്തിലും), ആത്മീയമായും

അറിവിന് വലിയ സ്ഥാനമാണ് ഉളളത്. ഈ ലോകജീവിതത്തിന്റെ ഏറ്റവും വലിയ ചങ്ങലക്കെട്ടാണ് അജ്ഞാനം. അജ്ഞാനം നമ്മ അടിമയാക്കുന്നു. ഒപ്പം ആത്മീയമായ സന്തോഷത്തെയും അകറ്റുന്ന കൂരിരുട്ടായിത്തീരുന്നു. കാരുണ്യവും, അനുകമ്പയും, ദയയും ഇവ മൂന്നുമാണ് മനു ഷ്യനെ ഈ ജീവിത മാകുന്ന കടൽ കടക്കാൻ സഹായിക്കുന്നവയായി (ജീവതാരകം) മാറുന്നത്.

ഈ ജീവിതത്തിന്റെ മറു കര തീർച്ചയായും മോക്ഷമാണ്. മോക്ഷത്തിലേക്കുള്ള പാലമായി ഇവ മൂന്നും വർത്തിക്കുന്നു. ഈ കാരുണ്യസ്പർശമില്ലെങ്കിലോ, മനുഷ്യൻ വെറും നാറുന്ന ശരീരമായിത്തീരും.

കൃമികീടങ്ങൾക്ക് ഭക്ഷണമായി മാറാവുന്ന ഈ നശ്വര ശരീരംകൊണ്ട്, അനശ്വര മായ കാരുണ്യപ്രവൃത്തികളുടെ, ഒരിക്കലും മഹിമ ചോരാത്ത അധ്യായങ്ങൾ രചിക്കാൻ അവനു കഴിയും; കഴിയണം, അവിടെയാണ് അവന്റെ മഹത്വം. ഗുരുവിന്റെ കവിതകളിൽ നിന്ന് തത്ത്വജ്ഞാനത്തിന്റെ ദർശനത്തിന്റെ ഗരിമ മാറ്റിവെച്ചാലും അയത്ന ലളിതമായ രചനാവൈഭവം പൂക്കൾപോലെ ശോഭയേറി നയനാനന്ദകരമായി പൂത്തുനിൽക്കുന്നതുകാണാം.

എന്നാൽ ഒരു കവിയെന്ന രീതിയിൽ വളരെ വിരള മായെ ഗുരു അറിയപ്പെട്ടിരുന്നുള്ളൂ. സാഹിത്യചരിത്രത്തിലും മറ്റും ഒരു പരാമർശത്തിനുപോലും സാധ്യതയും, ഇടവും നൽകിയിട്ടില്ലെങ്കിൽ കൂടി, അദ്ദേഹത്തിന്റെ കവിതകളും, സ്തോത്രങ്ങളും . അനേക രൂപത്തിലും, ഭാവത്തിലുമുള്ള ദർശനകാവ്യങ്ങളാണ്.

ണന്റെ വേറിട്ട മുഖം കവിത്വം തുളുമ്പി നമ്മുടെ മുന്നിൽ നിൽക്കുന്നു. അവരവരുടെ ആരാധനാപാത്രങ്ങളെ മേന്മയുള്ളതിനൊക്കെ അവകാശികളാക്കാനുള്ള അതിരു കടന്ന ആഗ്ര ഹത്തെ മാറ്റിനിർത്തിയാൽ പോലും, നിഷ്പക്ഷമായി വിലയിരു ത്തുന്ന ഏതൊരു വ്യക്തിക്കും, ആ കാവ്യപ്രതിഭയുടെ മാറ്റ് ഉൾക്കൊള്ളാൻ സാധിക്കും.

Conclusion:

Anukampa is a powerful force that can transform our lives and the world around us. When we practice anukampa, we become more compassionate and understanding. We become more likely to help others and to work for social justice. Anukampa is the foundation of a more ethical and just world.

स्वागत है! Summary in Hindi

स्वागत है! Summary in Hindi

स्वागत है!” एक छोटा सा वाक्यांश है, लेकिन इसका अर्थ बहुत गहरा है। यह एक व्यक्ति या समूह को किसी स्थान पर आने पर आदर और सम्मान के साथ अभिवादन करने का एक तरीका है। यह यह भी बताता है कि आप उस व्यक्ति या समूह के आने से खुश हैं।

स्वागत है! Summary in Hindi

स्वागत है! कवि परिचय :

शाम दानीश्वर जी का जन्म 1943 में हुआ। आपने प्राथमिक शिक्षा poudre d’or Hamlet, Mauritius सरकारी पाठशाला में माध्यमिक शिक्षा Goodlands, Mauritius स्कूल में प्राप्त की। शिक्षा प्राप्त करने के पश्चात आप हिंदी अध्यापक के रूप में कार्यरत रहे। हिंदी के प्रति लगाव होने के कारण साहित्य रचना में रुचि जागृत हुई। प्रवासी साहित्य में मॉरिशस के कवि के रूप में आपकी पहचान बनी।

अपने परिजनों से बिछोह का दुख, गुलामी का दंश और पीड़ा आपके काव्य में पूरी संवेदना के साथ उभरी है। यथार्थ अंकन के साथ भविष्य के प्रति आशावादिता आपके काव्य की विशेषता है। साहित्य सृजन समाज संस्थान के प्रधान 1994 जुलाई से सह मुख्य अध्यापक, 1964 से 1994 तक अध्यापन कार्य आदि पद प्राप्त किए। शाम दानीश्वर जी की मृत्यु 2006 में हुई।

स्वागत है! प्रमुख कृतियाँ :

पागल, कमल कांड (उपन्यास) प्रवासी भारतीय हिंदी साहित्य-संग्रह

स्वागत है! काव्य परिचय :

प्रस्तुत कविता में कवि ने गिरमिटियों (indentured labour) के जीवन में आए सकारात्मक पहलुओं को उजागर किया है। गिरमिटियों की पीढ़ियों के मन में स्थित भारतीयों की संवेदनाओं और सृजनात्मक प्रतिभाओं के दर्शन कराए हैं। साथ ही गिरमिटियों को अपनी विगत दुखद स्मृतियों को भुलाकर मॉरिशस आने के लिए प्रेरित कर रहे हैं। अब मॉरिशस की भूमि नैहर के समान है, जहाँ परिजनों से मिलाप होगा।

अब यहाँ पर कीचड़ में कमल उगने लगे हैं। कवि विविध देशों में बिखरे हुए बंधुओं को बुलाकर उनका स्वागत करते हैं।

स्वागत है! सारांश :

कवि शाम दानीश्वर प्रवासी साहित्य में मॉरिशस के कवि के रूप में जाने जाते हैं। प्रस्तुत कविता में कवि प्रवासी भारतीयों को बिछुड़ने का गम भुलाकर, इतिहास के दुःस्वप्न को पीछे धकेलकर लघु भारत अर्थात मॉरिशस की भूमि पर लौट आने का न्यौता) आमंत्रण देते हैं।

स्वागत है! Summary in Hindi 1

कवि अपने समस्त भाइयों का और अंग्रेजों के गुलाम बनकर बिखरे हुए सभी परम दोस्तों का मॉरिशस में स्वागत करते हैं। कवि आगे कहते हैं कि एक ही भारत माँ के हम सभी बालक हैं लेकिन अंग्रेजों ने हमें गुलामी की जंजीरों में जकड़कर भिन्न-भिन्न देशों में बिखेर दिया। आज कई युगों के बाद हमारा मिलन होने जा रहा है। कवि कहते हैं कि तुम सब लघु भारत अर्थात मॉरिशस की भूमि पर पधार रहे हो, आप सब का इस भूमि पर स्वागत है।

हम सब जहाज से प्रवास करने वाले जहाजिया बांधव (brother) ठहरे। मॉरिशस जाने के लिए कोई इस जहाज पर सवार हो गया तो कोई उस जहाज पर क्योंकि हम सब भिन्न-भिन्न देशों से आ रहे थे। अलग-अलग देशों से हमें लेकर आने वाले जहाज पानी में आगे सरकने लगे (बहने लगे)।

बहुत दूर आने पर जब एक समुद्र तट पर जहाज का लंगर पड़ा तब हम आश्चर्यचकित होकर यहाँ-वहाँ ताकने लगे। समझ में ही नहीं आ रहा था कि हम कहाँ आ गए हैं? मेरे भाई-भतीजे कहाँ हैं? इस जहाज पर उन्हें जगह नहीं मिली थी लेकिन दूसरे जहाज पर तो चढ़े ही थे, फिर वे कहाँ हैं?

इस जहाज से हो या उस जहाज से हो, आने वाले सभी जहाजों से मॉरिशस लौटने वाले अपने सभी बांधवों का, दोस्तों का कवि सहर्ष स्वागत कर रहे हैं।

कवि अपने बांधवों से उस पुरानी लंबी कहानी को, गुलामी के दंश और पीड़ा को, अपने सगे-संबंधियों से बिछुड़ने के गम को भुला देने की बिनती करते हैं। कवि अपने जिगर के टुकड़ों से कहते हैं कि परतंत्रता (dependence) के कारण अंग्रेजों ने हमें गुलाम बना-बना कर जहाजों में बिठाकर भिन्न-भिन्न देशों में भेज दिया, यह इतिहास था, अब उसे भूल जाओ। जो भी हमारे नसीब में था वह सब अब हो चुका।

अब उसे याद कर हम क्यों रोए ? जहाज आकर हमें जबरदस्ती ले गए थे, वह हमारा भूतकाल था। युग-युगांतरो के बाद ही सही लेकिन आज तो हम मिल ही रहे हैं, यह वास्तव है। यह नजारा कितना सुंदर है कि आज हम सब लघु भारत के विशाल आँगन में तृप्त होकर एक-दूसरे से मिल रहे हैं।

लंबे अरसे के बाद गले मिलने का यह सौभाग्य आज हमें प्राप्त हुआ है। कवि इन सारे सुरागवार (clue) बांधवों का, दोस्तों का मॉरिशस में स्वागत करते हैं।

हमारे सब बांधवों के मन में पानी में चलने वाले जहाज को लेकर डर-सा समा गया है। भय लग रहा है, कहीं वह काला, भयंकर, इतिहास फिर से दोहराया न जाए। उनके सामने सवाल है कि पानी में चलने वाले इस जहाज पर अब कौन चढ़ेगा? यह जहाज दोबारा इतिहास को वापिस न लाए।

इस धरती पर फिर से हम बिखर न जाए और ना ही फिर एक बार अपने ही बंधुओं कों ढूँढ़ते रह जाना पड़े। अब तो हम सब आसमान में उड़कर मॉरिशस की धरती पर उतर जाएँगे। वहीं हमारा नैहर होगा और वहीं हमें हमारे (पिता) और परिवार के लोग मिलेंगे।

अब देश-परदेश से छुटकारा मिलेगा और दुःखाश्रुओं को थामकर वहीं हम सब मिलेंगे। आसमान में उड़कर मॉरिशस की धरती पर उतरने वाले सभी बांधवों का और दोस्तों का कवि तहे दिल से स्वागत करते हैं।

हे मेरे गिरमिटिया भाइयो, अंग्रेजों के गुलाम बनकर झेले गए अपार कष्टों को सहने में आपने जो हिम्मत दिखाई है वह सब हृदयद्रावक थी। अंग्रेजों के गुलाम (चाकर) बनकर कीचड़ की दलदल में फँस गए थे, कितने युग बाद उस कीचड़ में कमल खिलने लगा हैं।

(कितने युगों के बाद हम गुलामी से बाहर आ रहे हैं)। जिस प्रकार मारीच (राक्षस) से मॉरिशस (स्वर्ग) बनने में युग बीते वैसे ही कीचड़ से कमल उगने में भी कई युग बीते। मॉरिशस की इस पवित्र भूमि पर कई देशों से इकट्ठा कर हमारे बांधवों को सफलतापूर्वक ले जाया गया है।

उस सयम कोमलता भी पत्थर के समान कठोर बन गई थी। हमने पत्थर में प्राण फूंके हैं। इस देश को घूमकर देखने पर पता चलेगा कि आज तक बिछड़े सारे लहु-लुहान बंधु अब मॉरिशस में इकट्ठे हो रहे हैं। कवि दानीश्वर जी इन सब बंधु-बांधवो का मॉरिशस में हृदय से स्वागत करते हैं।

मेरे भारत-नेपाल-श्रीलंका, फीजी-सूरीनाम-पाक-गयाना के चहेते भाईयो साऊथ आफ्रिका-युके-यू.एस.ए., कनाडा, फ्रांस, रेनियन के प्यारे भाइयों मॉरिशस की इस भूमि में तुम्हारी सारी यादें गहराई तक खुदी हुई हैं। इस भूमि को हिंद महासागर का स्वर्ग कहते हैं।

यह कल्पना है या वास्तव पता नहीं परंतु मेरे प्यारे भाइयो अगर यह कोई कल्पना भी हो तो भी मुझे विश्वास है कि आप सब यहाँ आकर इस धरती को स्वर्ग में तबदील कर देंगे। इसलिए कवि कहते हैं कि आप सभी मेरे प्रियजनों का मॉरिशस में हार्दिक स्वागत है।

Conclusion

स्वागत है!” एक छोटा सा वाक्यांश है, लेकिन इसका अर्थ बहुत गहरा है। यह एक ऐसा वाक्यांश है जिसे अक्सर अनदेखा कर दिया जाता है, लेकिन यह वास्तव में बहुत महत्वपूर्ण है। जब हम किसी व्यक्ति या समूह को “स्वागत है!” कहते हैं, तो हम उन्हें यह बता रहे हैं कि हम उनकी परवाह करते हैं और उनकी उपस्थिति की सराहना करते हैं।