Maharashtra 12th Class Summary In Hindi

Maharashtra 12th Class Summary In Hindi

महाराष्ट्र 12वीं कक्षा का पाठ्यक्रम एक महत्वपूर्ण मोड़ है, क्योंकि यह छात्रों को उच्च शिक्षा और भविष्य के करियर के लिए तैयार करता है। इस वर्ष के दौरान, छात्रों को विभिन्न विषयों में गहन ज्ञान और कौशल प्राप्त करना होता है, जिनमें हिंदी, अंग्रेजी, मराठी, गणित, विज्ञान और सामाजिक अध्ययन शामिल हैं।

Maharashtra 12th Class Summary In Hindi

12वीं कक्षा आपके जीवन का एक महत्वपूर्ण वर्ष है। यह वह समय है जब आप अपने भविष्य के लिए आधार तैयार कर रहे हैं। इसलिए यह महत्वपूर्ण है कि आप अपने अध्ययन पर ध्यान दें और अपने लक्ष्यों को प्राप्त करने के लिए कड़ी मेहनत करें। आपको अपनी क्षमताओं में विश्वास करना चाहिए और सकारात्मक रहना चाहिए।

गुरुबानी Summary in Hindi

गुरुबानी सिख धर्म के नौ गुरुओं द्वारा रचित भजनों और पवित्र ग्रंथों का संग्रह है। यह सिख धर्म का केंद्रीय पवित्र ग्रंथ है और सिखों के लिए जीवित गुरु माना जाता है।

सारांश

गुरुबानी एक विशाल और जटिल कार्य है, लेकिन इसका केंद्रीय संदेश प्रेम, करुणा और समानता का है। यह सिखाता है कि सभी मनुष्य ईश्वर की छवि में समान रूप से बनाए गए हैं, और हमें सभी को सत्य, धार्मिकता और दूसरों की सेवा करने के लिए एक जीवन जीने का प्रयास करना चाहिए।

गुरुबानी में आध्यात्मिक विकास, नैतिकता, नैतिकता और सामाजिक न्याय सहित एक विस्तृत श्रृंखला के विषयों पर ज्ञान और मार्गदर्शन का खजाना भी है। यह एक समृद्ध और गहन संसाधन है जिसे जीवन के सभी पहलुओं में प्रेरणा, मार्गदर्शन और आराम के लिए आकर्षित किया जा सकता है।

गुरुबानी Summary in Hindi

गुरुबानी कवि का परिचय

गुरुबानी Summary in Hindi 1

कवि का नाम : गुरु नानक। (जन्म 15 अप्रैल, 1469; निधन 1539.)

प्रमुख कृतियाँ : गुरुग्रंथसाहिब आदि।

विशेषता : आप सर्वेश्वरवादी हैं और सभी धर्मों को समान दृष्टि से देखते हैं। आपके भावुक व कोमल हृदय ने प्रकृति से एकात्म होकर अनूठी अभिव्यक्ति की है। आप सहज-सरल भाषा द्वारा अपनी बात कहने में सिद्धहस्त हैं।

विधा : दोहे, पद। पदकाव्य रचना की एक गेय शैली है। इसके विकास का मूल स्रोत लोकगीतों की परंपरा रही है। हिंदी साहित्य में ‘पद शैली’ की दो परंपराएँ मिलती हैं – एक संतों की ‘शबद’ और दूसरी ‘कृष्ण भक्तों की परंपरा’।

विषय प्रवेश : मनुष्य के जीवन को उत्तम और सदाचार से परिपूर्ण बनाने के लिए गुरु का मार्गदर्शन अत्यंत आवश्यक होता है। इसी से शिक्षा प्राप्त कर मनुष्य उत्तम कार्य करता है। प्रस्तुत दोहों और पदों में गुरु नानक ने गुरु की महिमा, कर्म की महानता तथा सच्ची शिक्षा आदि के बारे में अपने अमूल्य विचारों से परिचित कराया है। वे गुरु द्वारा दिए गए ज्ञान को शिष्य की सबसे बड़ी पूँजी मानते हैं। उन्होंने प्रभु की महिमा का वर्णन करते हुए नाम स्मरण को प्रभु प्राप्ति का मार्ग बताया है और कर्मकांड और बाह्याडंबर का घोर विरोध किया है।

गुरुबानी कविता (पदों) का सरल अर्थ

(1) नानक गुरु न चेतनी …………………………………….. तन बिच स्वाह।

गुरु नानक कहते हैं कि जो लोग गुरु का चिंतन नहीं करते, गुरु से लापरवाही बरतते हैं और अपने आप को ही ज्ञानी समझते हैं, वे व्यर्थ ही उगने वाली तिल की उन झाड़ियों के समान होते हैं, जिनकी देखभाल करने वाला कोई नहीं होता। वे ऊपर से फलतीफूलती दिखाई देती है, पर उन फलियों के अंदर गंदगी और मैल भरा होता है। लोग ऐसे लोगों से किनारा कर लेते हैं।

(2) जलि मोह धसि …………………………………….. अंत न पारावार।

गुरु नानक कहते हैं कि मोह को जलाकर और घिसकर स्याही बनाओ। अपनी बुद्धि को श्रेष्ठ कागज समझो। प्रेम-भाव की कलम बनाओ। चित को लेखक समझो और गुरु से पूछकर लिखो – नाम की स्तुति। साथ ही यह सच्चाई भी लिखो कि प्रभु का न कोई आदि है और न कोई अंत।

(3) मन रे अहिनिसि …………………………………….. मेले गरु संजोग।

हे मन! तू दिन-रात भगवान के गुणों का स्मरण कर। जिन्हें एक क्षण के लिए भी ईश्वर का नाम नहीं भूलता, संसार में ऐसे लोग विरले ही होते हैं। अपना ध्यान उसी ईश्वर में लगाओ और उसकी ज्योति से तुम भी प्रकाशित हो जाओ। जब तक तुझमें अहंभाव रहेगा, तब तक तुझे प्रभु के दर्शन नहीं हो सकते। जिसने अपने हृदय में भगवान के नाम की माला पहन ली है, उसे ही प्रभु के दर्शन होते हैं।

(4) तेरी गति मिति …………………………………….. दजा और न कोई।

हे प्रभो! अपनी शक्ति के सब रहस्यों को केवल तुम्हीं जानते हो। उनकी व्याख्या कोई दूसरा नहीं कर सकता है। तुम ही अप्रकट रूप भी हो और तुम ही प्रकट रूप भी हो। तुम्हारे अनेक रंग हैं। अनगिनत भक्त, सिद्ध, गुरु और शिष्य तुम्हें ढूँढ़ते फिरते हैं। हे प्रभु! जिन्होंने नाम स्मरण किया उन्हें प्रसाद (भिक्षा) में तुम्हारे दर्शन की प्राप्ति हुई है। प्रभु! तुम्हारे इस संसार के खेल को केवल कोई गुरुमुख ही समझ सकता है। प्रभु! अपने इस संसार में युग-युग से तुम्हीं बिराजमान रहते हो, कोई दूसरा नहीं।।

(5) गगन में थाल …………………………………….. शबद बाजत भेरी। (संसार में दिन-रात महान आरती हो रही है।)

आकाश की थाल में सूर्य और चंद्रमा के दीपक जल रहे हैं। हजारों तारे-सितारे – मोती बने हैं। मलय की खुशबूदार हवा वाला धूप (गुग्गुल) महक रहा है। वायु हवा से चँवर कर रही है। जंगल की सभी वनस्पतियाँ फूल चढ़ा रही हैं। हृदय में अनहद नाद का वाद्य बज रहा है। हे मनुष्य! इस महान आरती के होते हुए तेरी आरती का क्या महत्त्व है। अर्थात भगवान की असली आरती तो मन में उतारी जाती है। श्रद्धा ही भक्त की सबसे बड़ी भेंट है।

Conclusion

गुरुबानी एक पवित्र ग्रंथ है जिसे दुनिया भर के सिखों द्वारा सम्मानित किया जाता है। यह सिखों के जीवन के सभी पहलुओं में ज्ञान, प्रेरणा और मार्गदर्शन का एक स्रोत है। गुरुबानी का केंद्रीय संदेश प्रेम, करुणा और समानता का है। यह सिखाता है कि सभी मनुष्य ईश्वर की छवि में समान रूप से बनाए गए हैं, और हमें सभी को सत्य, धार्मिकता और दूसरों की सेवा करने के लिए एक जीवन जीने का प्रयास करना चाहिए।

Verukal Nashtapedunnavar Summary in Malayalam

Verukal Nashtapedunnavar is a 1973 Malayalam film directed by K. G. George. The film stars Jayaram, Shobhana, and K. P. Ummer. The Summary tells the story of a young man who is forced to live in a slum after his family is evicted from their home. He meets a young woman who is also living in the slum, and they fall in love. However, their love is forbidden, and they must face many challenges in order to be together.

The film is a powerful and moving story about love, loss, and the struggle to survive in a harsh world. It is a film that will stay with you long after you have seen it.

Verukal Nashtapedunnavar Summary in Malayalam

Verukal Nashtapedunnavar Summary in Malayalam (1)

കാട് കരടിയുടേ യും മറ്റ് വന്യമൃഗങ്ങളുടേയും വീടാണ്. അച്ചടക്കവും മില്ലാതെ കാട്ടിൽ നടക്കുമ്പോൾ, ചിലപ്പോൾ മൃഗങ്ങൾക്ക് ഭീഷണിയാകാം. ബഹളം വയ്ക്കു കയോ മൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്താൽ അന്തരീക്ഷം മാറും. കാട്ടുയാത്രയെ ക്കുറിച്ച് തനിക്ക് അറിയാവുന്ന പാഠം ഇതാണ്. മൃഗങ്ങളെ ശല്യപ്പെടുത്തിയാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായേക്കാം. കാടിനെ സ്നേഹിച്ച് നിശ്ശബ്ദനായി പ്രകൃതി സൗന്ദര്യം ആസ്വദിച്ചാൽ അത് വിഭിന്നമായൊരു അനുഭവമായിരിക്കും.

Verukal Nashtapedunnavar Summary in Malayalam 2

എൻ. എ. നസീറിന്റെ മുമ്പിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന കൊമ്പനാന നസീറിനെക്കുറിച്ച് ഇന്റർനെറ്റിൽ തിരയാം

1. http://www.sigurnt.org/wildlife.html
1.2. http://en.wikipedia.org/wiki/N.A.Naseer.
2. http://www.mathrubhumi.com/travel/photogallery/destination/pagel/6366/2/#photogallery
3. http://blog.manojkmohan.com/archives/571.
4. http://121clicks.com/inspirations/100- wildlifephotographers-you-should-follo
5. http://www.thehindu.com/sci-tech/energy- andenvironment/tiger-sighting-in-new-reserve/article109900.ece

ഈ സൈറ്റുകളിൽ നിങ്ങൾക്കും എൻ. എ. നസീറിനെ തിരയാം. നസീർ ഓർമ്മിച്ചു. ഒരിക്കൽ ചാറ്റൽ മഴ പെയ്തപ്പോഴാണ് കരടിയെ കണ്ടത്. ചെറിയ ചിതൽപ്പുറ്റുകൾ ഇളക്കി കരടി തിന്നുന്നു. കരടിയുടെ അടുത്ത് നസീർ നിശ്ശബ്ദനായിരുന്നു. ചിതൽ തിന്നു കൊണ്ട് തന്നെ തലയുയർത്തി നോക്കി. രോമക്കെട്ടു പോലുള്ള ശരീരം കുടഞ്ഞു. മഴത്തുള്ളികൾ പോലെ വെള്ളം നസൂരിന്റെ ദേഹത്തും വീണു. കുറച്ച് കഴിഞ്ഞ് തീറ്റ മതിയാക്കി. കരടി കാട്ടിലേക്ക് വലിഞ്ഞു.

Verukal Nashtapedunnavar Summary in Malayalam 3

1962- ൽ എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു. ർ വിദ്യാഭ്യാസത്തോടൊപ്പം ആയോധന കലകളായ തായ്ലി, ചികോങ്ങ്, കരാട്ടെ തുടങ്ങിയവയിലും യോഗ, തെഡോ, പാസ്വ് മെഡിറ്റേഷൻ എന്നിവയിലും പ്രാവീണ്യം നേടി. 35 വർഷമായി കേരളത്തിലെ വനമേഖലകളിൽ നിരന്തരം യാത്രചെയ്യുന്നു.

മുംബൈ നാച്റൽ ഹിസ്റ്ററി അസോസിയേഷന്റെ ആജീവനാന്ത അംഗം. നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ്ഫോ ട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻസ് ആന്റ് മാർഷ്യൽ ആർട്ട്സ് എന്നീ സംഘടനകളുടെ സ്ഥാപകൻ. പിതാവ് അബ്ദുൾ കരീം. മാതാവ് ബീവി ടീച്ചർ. കാടും ഫോട്ടോഗ്രാഫറും (2011 – ൽ),കാടിനെത്തൊടുമ്പോൾ എന്നിവ കൃതികളാണ്.

“കാടിന്റെ ഘനഗംഭീരമായ ആത്മാവിന്റെ 
പ്രതിരൂപമാണ് കാട്ടുപോത്തുകൾ “
എൻ. എ. നസീർ ആരാണ്?

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ, എഴുത്തുകാരൻ, പ്രകൃതി സ്നേഹി, പരിസ്ഥിതി പ്രവർത്തകൻ. കേരളത്തിലെ പ്രമുഖ മാസി കകളിൽ എഴുതുന്നു. സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ എന്നീ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു.

1962 ജൂൺ 10ന് എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടൊപ്പം തായചി, കരാ ട്ടേ, ചിറോങ്, യോഗ, തൈഡോ, ഉപാസ്വമെഡിറ്റേഷൻ എന്നിവയിലും എക്സ്പേർട്ട് ആയി. മുംബൈ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി യുടെ ആജീവനാംഗമാണ്.

നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻ ആന്റ് മാർഷ്യൽ ആർട്സ് എന്നീ സംഘടനകളുടെ സ്ഥാപകൻ. കാടും ഫോട്ടാഗ്രാഫറും (മാതൃഭൂമി പ്രസിദ്ധീകരണം) കാടിനെ ചെന്നു തൊടുമ്പോൾ (ഡി.സി.ബുക്ക് പ്രസിദ്ധീകരണം) എന്നിവ പുസ്ത കങ്ങളാണ്. കഴിഞ്ഞ 35 കൊല്ലങ്ങളായി കേരളത്തിലെ കാടുക ളിൽ നിത്യ സഞ്ചാരിയാണ്. നസീറിനെക്കുറിച്ച് നസീറിന്റെ കൂടെ കാടു കയറിയവർ പറ യുന്ന ഒരു ഫലിതമുണ്ട് : കാടും

ഫോട്ടോഗ്രാഫറും എന്ന പുസ്ത കത്തിൽ ഗിരീഷ് എഴുതുന്നതിങ്ങനെയാണ്. കാട് അയാൾക്ക് ഒരു സ്റ്റുഡിയോ ഫ്ളോർ പോലെയാണ്. അവിടെ മൃഗങ്ങൾ മനുഷ്യരെപ്പോലെ

അണിഞ്ഞൊരുങ്ങിവന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. കാട്ടിലും മേട്ടിലും കൊമ്പു കുത്തിക്കളിക്കുന്ന വമ്പൻമാരെ പിന്തുടർന്ന് ഒരു ഫോട്ടോഗ്രാഫറുടെ അനുഭവങ്ങൾ:

ഭയപ്പെടുത്തുന്ന കൊടുങ്കാറ്റിന്റെ അ നുഭവം. ആനയുടെ ചിഹ്നംവിളി കൊലവിളി പോലെ തോന്നി. വാൽ ചുരുട്ടി, തീ പാറുന്ന നോട്ടത്തോടെ കൊമ്പൻ മുന്നോട്ടാഞ്ഞു… സുഹൃത്തുക്കൾ പലവഴിക്ക് ചിതറിയോടി. ചിലരുടെ നിലവിളി കേട്ടു. പക്ഷേ ഫോട്ടോഗ്രാഫർ വഴിയിലിരുന്നു. ശ്വാസം വിടാതെ.

കൊമ്പൻ കാട്ടാനയ്ക്ക് ചിന്താക്കുഴപ്പമായ്. ആന തുമ്പിക്കെ ഉയർത്തി നിവർന്നു നിന്നു.പലരും പേടിച്ചോടിയപ്പോഴും ഒരാൾ മാത്രം വഴിയിൽ മാറാതെ ഇരുന്നത് കാട്ടാനയ്ക്ക് അസാധാരണമായ

അനുഭവമായിരുന്നു. കാട്ടാന അൽപ്പനേരം നിശ്ചലനനായി നിന്നു.പിന്നീട് തല വെട്ടിച്ച് തിരിഞ്ഞു നടന്നു. തിരിഞ്ഞു നോക്കിയില്ല. – കൊടുങ്കാറ്റ് അകന്നു പോയ അനുഭവം!

“വൃക്ഷം കവിയോടു പറഞ്ഞു
നിനക്ക് പേരേ ഉള്ളൂ. എനിക്ക് പേരില്ലെങ്കിലും 
വേരുണ്ട്.
വൃക്ഷം തുടർന്നു.
‘നിനക്കേറിയാൽ ഒരു നല്ല മനുഷ്യനാകാം’ 
കവി ചോദിച്ചു.
“ഇപ്പോൾ ഞാൻ മനുഷ്യനല്ലേ 
വൃക്ഷം പറഞ്ഞു.
“അല്ല നീ വെറുമൊരു മരം. ഒന്നിനെപ്പറ്റിയും 
ബോധമില്ലാത്ത ഒരു മരം
കവി ചോദിച്ചു.
‘അപ്പോൾ നീയോ? നീയും ഒരു മരമല്ലേ?
വൃക്ഷം മൊഴിഞ്ഞു:
‘അല്ല. ഭൂമിക്കടിയിൽ വരാമല്ലേ?
നക്ഷത്രങ്ങളെത്താടുന്ന ചില്ലകളുമുള്ള ഞാനാണ് 
യഥാർത്ഥത്തിൽ കവി, കലാകാരൻ അതു പറഞ്ഞ് 
വൃക്ഷം കുലുങ്ങിച്ചിരിച്ചു. അപ്പോൾ കവിയുടെ 
ദേഹം മുഴുവൻ പൂക്കൾ മൂടി”
(വൃക്ഷവും കവിയും – പി. കെ. പാറക്കടവ്)

ആമുഖം

“കാടിന്റെ ഏകാന്തതകളിലേക്ക് ഏറെ 
സൂക്ഷ്മതയോടെയും, ആദരവോടെയുമാണ് 
കടന്നുചെല്ലേണ്ടതെന്ന്” – എൻ. എ നസീർ 
എഴുതിയിട്ടുണ്ട്. ഒരു വന്യജീവി

ഫോട്ടോഗ്രാഫറും, പരി സ്ഥിതി പ്രവർത്തകനും ഒക്കെയാണെങ്കിലും, ലേഖകൻ കാടിന്റെ കാമുകനാണ് എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. ഒരു കാമുകൻ ഒരിക്കലും തന്റെ പ്രണയിനിയെ പിണക്കാൻ മടിക്കു ന്നവനായിരിക്കും.

എത്രതന്നെ കണ്ടാലും മതിവരാതെ, മടുക്കാതെ വീണ്ടും ആ കാടിന്റെ ഉള്ളറകളിലേക്ക്, മനുഷ്യജീവന്റെ ആ ആദിമ ഗർഭഗൃഹത്തിലേക്ക് തിരിച്ചുപോകാൻ നിരന്തരം നസ് റിനെ പ്രേരിപ്പിക്കുന്നത് ഈ പ്രണയം തന്നെയായിരിക്കാം. പണ യത്തിന് യുക്തി ഒരിക്കലും ഉണ്ടാ വില്ല. അതു കൊണ്ടുതന്നെ ഭ്രാന്തമായ ആവേശത്തിൽ അദ്ദേഹം ഓരോ തവ ണയും കയറിക്കൊണ്ടിരിക്കുന്നത്.

മലയാളത്തിലെ ഒരു യുവകവിയുടെ വരികൾ കടമെടുത്താൽ “എത്രതന്നെ അകറ്റി നട്ടാലും വൃക്ഷങ്ങൾ മണ്ണിനടിയിലൂടെ വേരു കൾ കൊണ്ട് പരസ്പരം പുണരുകയാണ്” – മണ്ണിനടിയിൽ നട ക്കുന്ന പവിത്രമായ ഈ അനുരാഗം തന്നെയാണ് നില നില്പിന് ആധാരവും. എന്നിട്ടും മുകളിലേക്ക് ജീവന്റെ നാം ഈ ആധാരശിലയെ തകർക്കാൻ ശ്രമിക്കുകയാണ്. വേരുകൾ നഷ്ടപ്പെടുത്തുന്നവ

രാണ് നാം മനുഷ്യർ. വേരുകൾ വഹിക്കുന്നത് എന്താണ് ? ഈ ആധുനിക കാലത്ത് ഏറ്റവും പ്രസക്തമായ ചോദ്യമാണത്. വേരുകൾ വഹിക്കുന്നത് വെള്ളവും വളവും മാത്രമല്ല; ഒരു മഹത്തായ പാരമ്പര്യം കൂടി യാണ്. നമ്മളിന്ന്, ഈ വർത്തമാന കാലത്ത്, നിസ്സാര ലാഭ ങ്ങൾക്കുവേണ്ടി തുലയ്ക്കുന്നത് നമ്മുടെ പൈതൃകങ്ങൾ മഹത്തായ, പഴക്കമുള്ള

വേരുകൾ, ആചാരങ്ങളും, വിശ്വാസങ്ങളുമാണ്. വേരുകൾ മാത്രമാണ് മനുഷ്യനെയും ഈ മണ്ണിൽ പിടിച്ചു നിർത്തുന്നത്. പക്ഷേ ഒന്നിൽ നിന്നും ഒന്നും പഠിക്കാത്ത ഈ സമകാലീന തലമുറ വേരുകൾ അരിയുകയാണ്. ആദിയും, അവസാനവുമില്ലാത്ത, ലാഭക്കൊതിയുടെ മറ്റൊ രുവശം മാത്രമാണീ നാശം. ആദ്യം നാം വൃക്ഷത്തിന്റെ തന്നെയും… വേരറുക്കുന്നു… പിന്നെ നമ്മുടെ

പാഠാരംഭത്തിൽ ഏറ്റവും വികാരനിർഭരമായി തന്നെയാണ് ലേഖ കൻ വൃക്ഷത്തിന്റെ നാശം വിവരിക്കുന്നത്. അതൊരു വ്യക്തി യുടേതിന് സമാനമാണ്. ഭൂമിയുടെ നെഞ്ചിലേക്ക് അള്ളിപിടിച്ച് അ ണച്ചു വെച്ച വയെല്ലാം നാം

വലിച്ചു പുറത്തിടുകയാണ്. കൊത്തിപ്പറിച്ചു, അമ്മയിൽ നിന്ന്, വിശുദ്ധമായ മണ്ണിൽ നിന്ന്, മാറ്റിയിടുകയാണ്. ആലംബമില്ലാതെ ഒന്നു വിറച്ച്, പിന്നെ ഒരു ക്ഷണം, അവസാനമായി പരിചയിച്ച കാഴ്ചകൾ ഒന്നുകൂടി നോക്കി വൃക്ഷങ്ങൾ മറിഞ്ഞു വീഴുന്നു. ആ വീഴ്ച, ഒരു നൂറ്റാണ്ടിന്റെ വീഴ്ചയായിരിക്കാം. അല്ലെങ്കിൽ അതിനുമപ്പുറം. 

ജീവിത സായാഹ്നത്തിൽ ചുമതലകളെ നിർവ്വഹിച്ചു കഴിഞ്ഞ ഒരു കാരണവരെപ്പോലെ, ഊർദ്ധ്വൻ വലിച്ചുവലിച്ച് ഒടുവിൽ ശ്വാസം ഒരു ക്ഷണം, നിശ്ചലമാകുന്നു. ലേഖകൻ വൃക്ഷാവസ്ഥയെ മനുഷ്യഭാവങ്ങളോടു ചേർത്തുകൊ ണ്ടുതന്നെയാണ് വിവരിക്കുന്നത്. അല്ലെങ്കിൽ പ്രകൃതിയിൽനിന്ന് വേറിട്ടുകൊണ്ട് ഒരു ഭാവം നമുക്ക് നേടിയെടുക്കാൻ കഴിയുന്ന തെങ്ങനെ? ഈ ഒരു ചിന്ത കൈമോശം വന്ന അന്നു മുതൽ മനുഷ്യന്റെ ആർത്തിയും, ഒപ്പം നാശവും തുടങ്ങി.

ആദിമകാല മനുഷ്യന് പ്രകൃതിയെ ഭയമായിരുന്നു. അജ്ഞാതമായ പ്രകൃതിയുടെ രഹസ്യങ്ങൾ അവനെ നടുക്കം കൊള്ളിച്ചു. തീർച്ചയായും ഈ ഭയം ഒരുതരം ആരാധനയിൽ അവനെ കൊണ്ടുചെ ന്നെത്തിച്ചിട്ടുണ്ടാകാം. അജ്ഞാതമായതും, രഹസ്യങ്ങൾ കണ്ട് ത്താൻ കഴിയാത്തതുമായ

കാര്യങ്ങൾ പിന്നീട് ഭയഭക്തി ബഹുമാന ങ്ങൾക്ക് പാത്രമാകുമല്ലോ? എന്തായാലും ഈ ആരാധന അവനെ ഒരു പ്രകൃതി ഉപാസകനാക്കി മാറ്റി. അന്നൊന്നും അവൻ പ്രകൃതിയെ തന്നിൽ നിന്നുള്ള ഒരു വേർതിരിവായി കണ്ടിരുന്നില്ല. തന്റെ സ്വത്വം അവൻ പ്രകൃതിയിലും ആരോപിച്ചു.

അഥവാ പ്രകൃതിയിൽ ലയിച്ചു ചേർന്നുകൊണ്ടുള്ള ഒരു ജീവിത ശൈലിയും, സാഹചര്യവും, സംസ്കാരവും ഉടലെടുത്തു. അവൻ ആ സംസ്കാരത്തിന്റെ – ഭാഗമായി. പിന്നീട് ഗോത്രവർഗ്ഗസംസ്കാരത്തിൽ നിന്ന്, പ്രകൃതി യുടെ മടിത്തട്ടിൽ നിന്ന് നാഗരികതയിലേക്കുള്ള പറിച്ചുനടലും, കണ്ടു പിടുത്തങ്ങളും, അവനിൽ വേറിട്ട കാഴ്ചപ്പാടുകൾ സൃഷ്ടിച്ചു. അജ്ഞാതമായ ഒന്നിനെ – അതിന്റെ രഹസ്യങ്ങളെ ഉൾക്കൊള്ളാ നുള്ള ശാസ്ത്രബോധം അവൻ വളർത്തിയെടുത്തു.

അന്നുമുതൽ അവനിലെ പ്രകൃതിയോടുള്ള ആരാധന അസ്തമിക്കാൻ തുടങ്ങു കയും, യുക്തിചിന്തയും, ശാസ്ത്ര ബോധവും തൽസ്ഥാനത്തു വളർന്നു വരികയും ചെയ്തു. പ്രകൃതിയോട് ഉപാസന മൂർത്തിയോടെന്നപോലെ ആരാധന വെച്ചുപുലർത്തിയിരുന്ന ആദിമകാലത്തു നിന്ന് പ്രകൃതിയെ കീഴ

ടക്കാമെന്നും, വൃഥാ മൽസരിക്കാമെന്നുമുള്ള അതിമോഹങ്ങൾ ഉടലെടുത്തതോടുകൂടി, അവനിലെ ദുരാഗ്രഹി ഉയർത്തെഴുന്നേറ്റു. എത്രയൊക്കെ മനസ്സിലാക്കിയിട്ടും, എങ്ങനെയൊക്കെ ചിക ഞെഞ്ഞെടുത്തിട്ടും, അറിയാനും കീഴടക്കാനും സാധിക്കാത്തവണ്ണം അത്രമാത്രം ഗഹനവും, ഉജ്ജ്വലവുമാണ് തനിക്കു ചുറ്റുമുള്ള തെന്നുള്ള തിരിച്ചറിവിന്റെ ഇച്ഛാഭംഗമാണ്, തോൽപ്പിക്കാൻ കഴിയാത്തതിനെ നശിപ്പിക്കുക എന്ന ഹീന രീതിയിലേക്ക് തിരിയാൻ അവനെ പ്രേരിപ്പിച്ചത്.

എന്തുതന്നെ ആയാലും, അന്നു തുട ങ്ങിയ ആ നശീകരണ പ്രക്രിയ ഇന്നതിന്റെ രൂപത്തിൽ എത്തിച്ചേർന്നിരിക്കുന്നു. കുന്നുകൾ അപ്രത്യക്ഷമാവുകയും, പുഴകൾ മരിക്കുകയും ചെയ്യുന്നു. വൃക്ഷങ്ങൾ ഭയരഹിതമായി വെട്ടിവീഴ്ത്തപ്പെടുകയും, കാടിന്റെ നിഗൂഢമായ ഉള്ളറകൾപോലും തുരന്നെടുക്കപ്പെടുകയും ചെയ്യുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റവും രൂക്ഷ മായി, ഓരോ മേഖലയിലും ബാധിക്കുന്നു. കുടിവെള്ളം സ്വപ്നം മാത്രമാകുന്നു. കാലാവസ്ഥാവ്യതിയാനങ്ങൾ, മഴയുടെ അനു പാതത്തിലുണ്ടാകുന്ന മാറ്റങ്ങൾ, കാറുകളുടെ ദിശാവ്യതിയാന ങ്ങൾ കൂടികൂടി വരുന്ന

അന്തരീക്ഷ ഊഷ്മാവ്… ഒടുവിലിതാ
സൂര്യാഘാതം പോലും താങ്ങാൻ പറ്റാതെ നമ്മൾ 
വാടിവീഴുന്നു….

കൊടും ചൂടിന്റെ ഇന്നിന്റെ നരകഭൂമിയിൽ നിന്നു കൊണ്ട് നസീറിന്റെ ഈ ലേഖനത്തിലേക്ക് കടക്കുമ്പോൾ, ഒരുപിടി കുളിർ ഒന്നാകെ തഴുകുന്ന അനുഭവം ഉണ്ടാകുന്നു. ജീവിത ത്തിലൊരിക്കലെങ്കിലും, കാടിനെ പ്രണയിച്ച്, അതിൽ അലിഞ്ഞു ചേരുവാൻ ഓരോ മനസ്സുകളും കൊതിക്കുന്നുണ്ട്. 

ഇനിയും മരിച്ചു വീണ മാഹിക്കുന്നുണ്ട്. നശിച്ച് അമർന്നു പോയിട്ടില്ലാത്ത മഴക്കാടുകൾ മാടിവിളിക്കുന്നതുപോലെ തോന്നും. അങ്ങനെയാണ് ലേഖകൻ പ്രകൃതിക്കു നേരെ തിരിച്ച് ഒരു കണ്ണാടിയെന്നപോലെ ഈ ലേഖ നത്തെ അവതരിപ്പിക്കുന്നത്. മഴക്കാടുകളിൽ ഇലകളുടെ അടരുകൾക്കുള്ളിൽ ഒരു വലിയ ആവാസ വ്യവസ്ഥതന്നെ നിലനിൽക്കുന്നുണ്ട്.

വളരെ കൗതു കകരവും, ഒപ്പം 
വിജ്ഞാനപ്രദവുമാണ് ഈ കാട്ടറിവുകൾ. 
എന്നാൽ ലേഖകൻ കാവ്യാത്മകമായാണ് ഈ 
ഇലകളുടെ മെത്തയെ നോക്കിക്കാണുന്നത്.

പൊടിഞ്ഞും, ചീത്തും അവ മണ്ണിൽ ലയിക്കാൻ മത്സരിക്കുകയാണ്. വേരുകൾ തേടി എന്നിട്ട് വേരുകളിലൂടെ വൃക്ഷത്തിലെത്തി വീണ്ടും ജീവന്റെ ഒരു ആവൃത്തി പൂർത്തിയാക്കാൻ, അല്ലെങ്കിൽ അവയുടെ ജീവിത ചക്രത്തിന്റെ ഏറ്റവും സമ്മോഹനഘട്ടം ആരംഭിക്കാൻ.

ഒരു തര ത്തിൽ മനുഷ്യസംസ്കാരത്തിൽ അന്തർലീനമായി കിടക്കുന്ന പുനർജന്മമെന്ന വിശ്വാസത്തെ ഇവിടെ പരോക്ട്ടെങ്കിലും ലേഖകൻ സൂചിപ്പിക്കുന്നുണ്ട്. വേരുകൾ തന്നെയാണ് പ്രധാനം. വേരുകളെപ്പറ്റി പറഞ്ഞുകൊണ്ടുതന്നെയാണ് എല്ലാം ആരംഭിക്കുന്നതും. മഴക്കാടിന്റെ ആത്മാവ് തന്നെ വേരുകളാണ്. പലപ്പോഴും ആത്മാവിന്റെ അരൂപിസ്ഥാനം വിട്ട് ദേഹി (ആത്മാവ്) സ്വയം ദേഹമാകുന്ന കാഴ്ചയും വിരളമല്ല.

വയനാട്ടിലെ കുറുവ ദ്വീപ് വേരുകളുടെ ജീവനുള്ള വേരുകളുടെ ഒരു കാഴ്ചസ്ഥലമാണ്. പുഴയോ രത്തെ ഒരു തടപോലെ ബലപ്പെടുത്തുന്ന വേരുകളുടെ കാഴ്ച, നമ്മെ വേരുകളുടെ അനന്തമായ ശക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തും. ‘അണ്’ കെട്ടിയപോലെ പാറകളെ പോലും കെട്ടു പിണഞ്ഞു വരിഞ്ഞു മുറുക്കി പലപ്പോഴും പുഴയെപോലും വരു തിയിലാക്കുന്ന ഒന്നായി

അവ മാറുന്നു. വേര് പുഴയെ തൊടുക യാണോ? അതോ വേരുകളിലൂടെ പുഴ മണ്ണിനെ (ഭൂമിയെ തേടു കയാണോ, എന്നു സംശയം തോന്നും. ഏതായാലും മണ്ണും, വെള്ളവും (ജലവും) വേരിലൂടെ നടത്തുന്ന ഈ കാൽപനിക ചങ്ങാത്തത്തിനു കുറുവ ദ്വീപ് പറ്റിയ ഉദാഹരണമാണ്.

പ്രണയ പൂർവ്വം പരസ്പരം വികാരങ്ങൾ പങ്കുവെയ്ക്കുകയാകാം. തൊട്ടറിയുകയാകാം….. ചെമ്പനോടും കുമാരനോടും ഒപ്പം ഷോളയാർ കാടുകളിൽ തേൻ മരങ്ങൾ തേടി നടന്ന ഓർമ്മകളിൽ നിറയുന്നത് കാടിന്റെ വിവര ണാതീതമായ വലിയ രൂപമാണ്. പലപ്പോഴും കാട് നമ്മെ അത്ഭു തപ്പെടുത്തുന്നത് അതിന്റെ ഒരിക്കലും കയറിച്ചെല്ലാൻ കഴിയാത്ത ഉയരങ്ങൾ കൊണ്ടാണ്. അമ്പരപ്പോടെ നോക്കി നിന്നാലും ദൃഷ്ട്ടിക്കു ചെന്നെത്താൻ കഴിയാത്ത രീതിയിൽ അവ നമ്മ നോക്കി വെല്ലുവിളിക്കും.

– ആ വ്യക്ഷ ഭീമന്മാർ – അതിനും മുക ളിലാണ് തേനീച്ചകൾ കൂടുകൂട്ടുന്നത്. ആ കൂടു തേടിയാണ് പലപ്പോഴും കാടിന്റെ  ഉൾക്കാടുകയറുന്നത്. സൗന്ദര്യ ത്തിനും അപ്പുറം അത് ഉപജീവനത്തിന്റെ കൂടി ചിത്രമായി മാറു ന്നു. ഒപ്പം സാഹസികതയുടേയും, വലിയ

പ്രായോഗികതയുടേ യും. കാടിന്റെ നന്മകളോടൊപ്പം നമ്മെ അത്ഭുതപ്പെടുത്തുന്ന അ വ രുടെ അന്തമില്ലാത്ത പ്രായോഗിക അനുഭവങ്ങൾ. അവർക്കത് ജീവിതത്തിൽ നിത്യസാധാരണമായ ഒന്നാണ്. ആ കാട്ടറിവുകളുടെ ഒരു വകഭേദമാണ് വേരുകൾക്കിടയിൽ കിടക്ക ഒരുക്കുന്ന ചെമ്പന്റേയും, കുമാരന്റെയും വൈ സുരക്ഷി തമായ താവളം.

കാട് എല്ലാം നൽകുന്നു. തിരിച്ചറിഞ്ഞ്, തരംതി രിച്ച് അതുപയോഗിക്കണമെന്നു മാത്രം. ആ അർത്ഥത്തിൽ കാടൊരു അക്ഷയപാത്രം തന്നെയാണ്. അത്യാർത്തിയില്ലാതെ ചൂഷണം ചെയ്യാതെ ഗിക്കുകയാണെങ്കിൽ കാട് മനുഷ്യ നൊരു കൂടാണ്. വീണ്ടും വേരുകളിലേക്ക് തന്നെയാണ്. വേരു കളിവിടെ അഭയവും, സുരക്ഷിത താവളവും ആയിത്തീരുന്നു.

കാടിനുള്ളിലൊരു അഭയസ്ഥാനം. ഒരു രണ്ടാം വീട്… ഒപ്പം മരം മനുഷ്യന് ഒരു പാഠവും പകർന്നു നൽകുന്നു. വേരു കൾക്കൊപ്പം താഴ്ത്താല അതിന്റെ യഥാർത്ഥ മഹത്വവും ഉയർച്ചയും തിരിച്ചറിയാൻ സാധിക്കു… ഉയരങ്ങൾ പലപ്പോഴും കീഴടക്കാൻ കഴിയുന്നത് ബലമുള്ള വേരുകളുടെ പിന്തുണകൊണ്ട് മാത്രമാണ്.

ആകാശം തൊടു മ്പോഴും, ആഴങ്ങളെ മറക്കരുത് എന്ന് പാഠഭേദം, വേരുകൾ ഔഷധവാഹികൾ കൂടിയാണ്. ഔഷധം വ്യാധിയിൽ നിന്ന് സാന്ത്വനം നൽകുന്നു. അപ്പോൾ വേരുകൾ അമൃതവാഹികൾ തന്നെയാണ്. ജീവരക്ഷാമാർഗ്ഗങ്ങൾ തന്നെയായ ആയിരക്കണക്കിന് വേരുകൾ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന അരുണാചലത്തെ ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട്.

വേരുകൾ അപ്പോൾ യഥാർത്ഥത്തിൽ ജീവൻ ഉള്ളിൽ വഹിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തെ ചില അത്യാസന്ന ഘട്ടങ്ങളിൽ തിരിച്ചു പിടിക്കാൻ ആദിവാസികൾക്ക് കൂട്ട്; ഈ വേരുകൾ നൽകുന്ന മൃതസഞ്ജീവനികൾ മാത്രം. ഇങ്ങനെയുള്ള വേരുകൾ തഴുകിവരുന്ന വെള്ളം, എത്രമാത്രം ഔഷധമൂല്യമുള്ളതായിരിക്കും.

കാടിന്റെ ഉള്ളറകളിൽ നിന്നുള്ള ഉറവകൾ, നീലക്കൊടുവേലിയുടെ സാന്നിധ്യത്തിൽ, അവയുടെ സാമീപ്യത്തിൽ ഉറഞ്ഞാഴുകിവരുമ്പോൾ, അവയുടെ സ്പർശ നത്തിൽ കൊടിയ വിഷദംശനങ്ങൾപോലും നിർവ്വീര്യമായി പോകുന്നതായി കേൾക്കുന്ന കഥകൾ വെറും കഥകളല്ല എന്നു തിരുത്തേണ്ടിവരും. ഈ കന്യാവനങ്ങളിൽ നിന്നുള്ള അമൃതപ് വാഹങ്ങൾ ആധുനിക

മനുഷ്യന് അന്യമായി പോകുന്നല്ലോ എന്നൊരു ദുഃഖം എഴുത്തുകാരൻ പങ്കുവെയ്ക്കുന്നുണ്ട്. അത് സത്യവുമാണ്. ‘മിനറൽ വാട്ടറിന്റെ പളപളപ്പിൽ മലയാളി മുക്കിക്കളയുന്നത് ഈ തരത്തിലുള്ള നൈസർഗ്ഗികമായ, പ്രകൃതിദത്ത മായ ജീവനമന്ത്രങ്ങളെയാണ്.

പുച്ഛിച്ചുകൊണ്ട് മുഖംതിരിക്കുന്നതിനു മുമ്പ് ജീവനില്ലാത്ത ജലത്തെ അകത്താക്കുന്നതിനുമുമ്പ് ‘ഈ ജീവന്റെ ഉറവയെ തേടേണ്ടതുണ്ടെന്ന വ്യക്തമായ സന്ദേശം ലേഖകൻ തരുന്നുണ്ട്. എപ്പോഴും വേരുകൾ ചവച്ചുകൊണ്ടിരിക്കുന്ന കാട്ടിലെ ഉടുമ്പുമാരിക്ക് വയസ്സാകുന്നേയില്ല. പ്രപഞ്ച ത്തിന്റെ നിത്യസത്യമായ ജീർണ്ണത് പോലും അകറ്റാൻ കഴിയുന്ന, അമരത്വം പ്രദാനം ചെയ്യാൻ കഴിയുന്ന ഒന്നായി വേരുകൾ മാറു കയാണ്.

ഈ ദൈവിക ഭാവം മാത്രമല്ല വേരുകൾക്കുള്ളത്. സർവ്വതിനേയും തകർക്കാൻ കെല്പ്പുള്ള ആസുരഭാവം അണി യാനും വേരുകൾക്ക് അണിയാനും കഴിയും. ചിന്നാറിലെ മുൾക്കാടുകളിലെ പാറകളെപ്പോലും പിളർത്താൻ തക്ക വീര്യവും ശക്തിയുമുള്ള വേരുകൾ തന്നെ ഉദാഹരണം. ലേഖകൻ കാവുകളെ കുറിച്ചെഴുതുമ്പോൾ ഈ തലമുറയെ സംബന്ധിച്ചിടത്തോളം അത്രത

പരിചിതമാകാൻ സാധ്യതയില്ല. നാട്ടിമ്പുറങ്ങളും, നഗരങ്ങളും ഒരുപോലെ പേറുന്ന കാടിന്റെ മിനിയേച്ചർ (ചെറുപതിപ്പുകൾ) ആണ് കാവുകൾ. തീർച്ചയായും ഭൂമി യുടെ ശ്വാസ കോശ ങ്ങ ളാകുന്ന കാടു കൾക്ക്. ഒരു കൈത്താങ്ങ്…. അതാണീ കാവുകൾ. എന്തുകൊണ്ട് കാവു കൾ സംരക്ഷിക്കപ്പെട്ടുപോന്നു? വളരെ രസകരമാണതിന്റെ ഉത്ത രം.

കാവുകൾ സംരക്ഷിക്കപ്പെട്ടുപോന്നതിന് അടിസ്ഥാന കാരണം വിശ്വാസം മാത്രമാണ്. വിശ്വാസവും, ഭക്തിയും അതിൽ നിന്നുടലെടുത്ത ഭയവും തന്നെയാണിന്നും കാവുകളെ നില നിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്. (കൂടുതൽ വായനയ്ക്ക് കാവു തീണ്ടല്ലേ. സുഗതകുമാരി കാവുകൾ ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തമായ ജലസംഭരണി കൾ തന്നെയാണ്.

അതുതന്നെയാണ് “കാവുതീണ്ടല്ലേ കുടി വെള്ളം മുട്ടും” – എന്ന പ്രയോഗത്തിന്റെ പ്രസക്തിയും, ദൈവ കോപമോ, മറ്റ് അനിഷ്ടങ്ങളോ ഉണ്ടാകുന്നതിനും അപ്പുറമായി മനുഷ്യന്റെ ജീവസന്ധാരണ മാർഗ്ഗങ്ങളിൽ ഒന്ന് അടയും. എത്ര ദീർഘവീക്ഷണത്തോടെയാണ് നമ്മുടെ പൂർവ്വികർ ആ ചെറു കാടുകളെ വിശ്വാസത്തിന്റെ ചങ്ങലകളിൽ ബന്ധിച്ചു നിർത്തിയ ത്. ഭീഷണികൾ

ഇല്ലാതില്ല. റിയൽ എസ്റ്റേറ്റ്, ഭൂമാഫിയ സംഘ ങ്ങൾ കഴുകന്മാരെപ്പോലെ റാഞ്ചാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവശേഷിക്കുന്ന കാവുകൾ വിശ്വാസത്തിന്റെ പേരിലെങ്കിലും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. വ്യക്ഷങ്ങളുടെ വേരുകൾ മാത്രമല്ല ആധുനിക മനുഷ്യൻ നശി പ്പിക്കുന്നത്; സ്വന്തം വേരുകൾ കൂടിയാണ്.

പലായനങ്ങളും, കുടിയേറ്റങ്ങളും വർദ്ധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതൽ പ്രവാസ ജീവിതത്തിൽ മുഴുകുന്നവരുടെ ശതമാന കണക്കെടുപ്പിൽ മുന്നിൽ തന്നെയാണ് മലയാളികൾ. പ്രവാസവും, പിന്നെ കുടിയേറ്റവും.. ഈ പലായനങ്ങളിൽ ബാക്കിയാകുന്നത് മുറിഞ്ഞ ബന്ധ ങ്ങ ൾ മാത്രമാണ്. വേരുകൾ നഷ്ടപ്പെടു ത്തിയതൊന്നും, കാലത്തെ അതിജീവിച്ചിട്ടില്ല. വളരെ പെട്ടെന്നു തന്നെ വാടിക്കൊഴിയാനും, ഉണങ്ങി നശിക്കാനുമാണ് അവ യുടെ വിധി.

ആ വിധിയുടെ അനിവാര്യതയിലേക്കാണ് മലയാളി കൾ ഈയാംപാറ്റകളെപോലെ കുതിക്കുന്നത്. സാമ്പത്തിക സുര ക്ഷിതത്വം മാത്രമല്ല ജീവിതം എന്നു തിരിച്ചറിയുമ്പോഴേക്കും, ഇനിയൊരു തിരിച്ചുവരവിനു പറ്റാത്തവിധം, ജീർണ്ണിച്ചുപോകും ഭൂതകാലവും ആ ബന്ധങ്ങളും

എല്ലാം….. പണ്ടത്തെ ഭരണാധികാരികളെക്കുറിച്ച് പഠിക്കുന്ന ചരിത്രത്തിന്റെ ഏടുകളിൽ മാത്രമാണ്; തെരുവോരത്തെ ഫലവൃക്ഷങ്ങളെ വെച്ചുപിടിപ്പിക്കുന്ന രീതികൾ അവശേഷിക്കുന്നത്. ആധുനിക മനുഷ്യന് നിറങ്ങളും, വ്യത്യസ്തമാർന്ന രൂപങ്ങളും മാത്രം മതി. ഗുണം വേണ്ട്.

അല്ലെങ്കിൽ തന്നെ അവനവനു ഗുണം കിട്ടാത്ത ഒന്നിനുവേണ്ടി, നിസ്വാർത്ഥമായി സേവനം ചെയ്യാൻ മുമ്പോട്ടു വരുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം.. സർക്കാരുകൾക്ക് മുൻകൈ എടുക്കാം. പണ്ടത്തെ യാത്രകളിൽ തെരുവോരങ്ങൾ ഫലവൃക്ഷ സമൃദ്ധമായിരുന്നു. തണൽ മാത്രമല്ല വിശപ്പും മാറ്റാം… പ്രകൃതിയുടെ വരദാനങ്ങൾ നുകർന്നുകൊണ്ടുള്ള ആ യാത്രയുടെ മാധുര്യമൊക്കെ പൊയ്പോയി.

ഒരു പുതിയ കാഴ്ചപ്പാട് വന്നേ തീരൂ…. അല്ലെങ്കിൽ പിഴുതെറിയപ്പെടുന്ന വൃക്ഷ ങ്ങളുടേയും, അറുത്തെറിയപ്പെടുന്ന വേരുകളുടേയും ശവപ്പറ പായി മാറും നമ്മുടെ നാട്. ആ ദുരവസ്ഥയ്ക്ക് വരും തലമുറ കൾപോലും മാപ്പ് തരില്ല. ഒരു പുനർജ്ജനി ആവശ്യമായിരുന്നു. വൃക്ഷത്തിന്റെ

മനസ്സുമായി… ഈ പ്രതിസന്ധികളെയൊക്കെ തരണം ചെയ്യാവുന്ന ഒരു പുനർജ്ജനി… കാഴ്ചപ്പാടുകളാണ് ആദ്യം മാറേണ്ടത്. ആധുനിക സെബർ മാധ്യമ സഹായത്തോ ടെ പ്രതികരണത്തിന്റെ പെട്ടെന്നുള്ള കുത്തൊഴുക്ക് സൃഷ്ടിക്കു. ന്നതോടൊപ്പം, മണ്ണിലേക്കിറങ്ങി അതിന്റെ പ്രായോഗികത കൂടി പരീക്ഷിക്കാൻ പുതിയ തലമുറ ശ്രമിച്ചാൽ നമ്മുടെ നാടും ദൈവ  ത്തിന്റെ സ്വന്തമാകും…..

നസീറിന്റെ കാടിനെ ചെന്നു തൊടുമ്പോൾ എന്ന കൃതിയിലെ ഏതാനും ഭാഗം:

നമ്മുടെ പാദങ്ങൾ സ്പർശിക്കുമ്പോൾ പോലും പാടില്ലാത്ത ചില വാസസ്ഥലങ്ങൾ ഉണ്ട്. ഗവേഷണത്തിന്റെയോ ഫോട്ടോഗ്രാഫിയു ടേയോ ടൂറിസത്തിന്റേയോ പേരിൽ നമ്മുടെ കാൽപ്പാദങ്ങൾ ചവിട്ടി അശുദ്ധമാക്കാൻ പാടില്ലാത്ത വിശുദ്ധ ഇടങ്ങൾ… ആ പാറയിൽ ഇരുന്നു കൊണ്ട് ഞാൻ മുന്നിൽ കാണുന്ന ഷോലക്കാടിന്റെ ഹരി തസമൃദ്ധിയിലേക്ക് നോക്കി. വർഷക്കാലത്ത് നനഞ്ഞു കുതിർന്ന് ഒരു ഭിത്തിയിൽ പൂപ്പൽ പിടിച്ചതുപോലെയാണ് വന്തറാവുമുടിയിലെ ആ ഷോലക്കാട്. വൃക്ഷങ്ങൾ പരസ്പരം പുണർന്നോ കുടിക്കുഴഞ്ഞാ ഒരിഞ്ചുസ്ഥലം പോലും വെറുതെ വിടാതെ പറ്റിപ്പിടിച്ചിരിക്കുന്നതായി തോന്നിച്ചു.

വന്തറാവുമുടിയുടെ പടിഞ്ഞാറെ ചരിവ് അങ്ങനെയാണ്. വലിയൊരു ഭിത്തിപോലെ. ഹരിതത്തിന്റെ ഒരാ യിരം വകഭേദങ്ങൾ! പ്രകൃതിയിൽ ഇത്രമാത്രം വർണ്ണഭേദങ്ങൾ ഒരേ നിറത്തെ തൊട്ടുകാണില്ല. ഒരു വൃക്ഷത്തെത്തന്നെ എടുത്താൽ പ് യുടെ വ്യത്യസ്തതയാർന്ന എത്ര ഇലകൾ! സ്ഥായിയായ നിറം പച്ച തന്നെ.

തളിരിലയുടെ പച്ചയല്ല പൊഴിയുവാൻ തുടങ്ങുന്ന ഇലയിലെ മറയുന്ന പച്ച. വെയിൽ ഏൽക്കുന്ന ഇലയുടെ പച്ചയും വെയിൽ ഏൽക്കാത്ത ഇലയുടെ പച്ചയും വ്യത്യസ്തമാണ്. ‘ഏറലാമാ?’ (കയറിയാലോ?) മനോഹ ‘വേണ്ട മനോ… തിരിച്ചുപോകാം… എന്റെ കണ്ണുകളെ ആ കാഴ്ചയിൽ നിന്ന് പിൻവലിക്കാതെ ഞാൻ പറഞ്ഞു. മനോ അപ്പോൾ ചിരിച്ചു കാണും.

എത്ര വർഷമായി ഇവിടെ എത്തുമ്പോൾ എന്നിൽ നിന്ന് ഇതേ മറുപടി അയാൾ കേട്ടുകൊ ണ്ടിരിക്കുന്നു. ടോപ് സ്റ്റേഷനിലെ ലൂക്കയുടെ കടയിൽ നിന്ന് ഉച്ചയ്ക്ക് കഴിയ്ക്കാനുള്ള ഇഡ്ഡലി പൊതിഞ്ഞു വാങ്ങുമ്പോഴും രണ്ടു ദിവസത്തേക്ക് ആവശ്യമായ അവലും ശർക്കരയും റൊട്ടി യുമൊക്കെ ബാഗിൽ വെക്കുമ്പോഴും വ്യക്തമായ ഉദ്ദേശ്യമുണ്ടാ യിരുന്നു. ഈ ഷോലയുടെ ഹരിതസാഗരത്തിൽ ഊളിയിട്ട് വന്ത

റവുമുടിയുടെ നിറുകയിലെത്തണമെന്നും രണ്ടുനാൾ അവിടെ കഴിയണമെന്നുമായിരുന്നു അത്. ഇപ്പോൾ മണിക്കുറുകൾ എത്ര കടന്നുപോയിരിക്കുന്നു. പുൽപ്പരപ്പിനു നടുവിലെ ഈ പാറയിൽ ഇരുന്ന് കണ്ണുകൾ ഷോലയിലേക്കു തുറന്നുവച്ചൊരു ധ്യാനം.

നസീറിന്റെ ‘കാടും ഫോട്ടോഗ്രാഫറും’ എന്ന പുസ്തകത്തെക്കു റിച്ച് യുവകഥാകൃ സുസ്മേഷ് ചന്ദ്രോത്ത് പറയുന്നു:

ഈ പുസ്തകത്തിലെ ഓരോ അധ്യായവും വായിച്ചു കഴിഞ്ഞാൽ ഞാൻ കുറേ നേരം അന്തംവിട്ട് എങ്ങോട്ടെങ്കിലും നോക്കിയിരിക്കും. “ഒരു കൂട്ടം കാട്ടാനകൾ നമ്മൾക്കരികിലൂടെ പോയാൽ നമ്മൾ തിരിച്ചറിയില്ല. പക്ഷേ ഒരു മനുഷ്യൻ കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാ ജീവികളും അതറിയുന്നു.”

ഇത് വായിക്കു മ്പോൾ നാം കാട്ടിൽ കയറിച്ചെല്ലുന്ന അവസ്ഥ വിവരിക്കാൻ പ്രയാസമാണ്. ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കാട്ടിൽപ്പോണോ, ഫോട്ടോയെടുക്കണോ, പെയിന്റിംഗ് തുടരണോ, യോഗ പഠിക്കണോ, കരാട്ടെ പഠിക്കണോ, ഉള്ള സ്ഥലം കാട് പിടിപ്പിക്കണോ എന്നൊന്നും തോന്നിയില്ല. ഒരിക്കലെങ്കിലും ഒരു മയിൽപ്പീലി

വിരിയുന്നത് കാണണം, കാട്ടാനക്കൂട്ടം നിറനിലാവിൽ ആറാടി മദിക്കുന്നത് കാണണം, അതുമല്ലെങ്കിൽ ആകാശസ്പർശിയായ ഒരു മലയുടെ മുകളിൽ മൂടൽമഞ്ഞ് മൂടുപടം മാറ്റുന്നത് കാണണം എന്നാണ്.

അഞ്ചരക്കുള്ള പോത്ത്
കാട്ടുപോത്തുകളെ തേടിയുള്ള യാത്രകളെക്കുറിച്ച്
എൻ.എ. നസീർ പറയുന്നത്

ഏറ്റവും വലിയ കാട്ടുപോത്തുകളെ ഞാൻ കണ്ടിട്ടുള്ളത് മൂന്നാർ കൊടെ ക്ക് നാൽ റൂട്ടിലാ ണ്. അവിടെ അ ഞ്ച രിക്കുള്ള പോത്തന്ന് വിളിക്കുന്ന ഒരു കുനനുണ്ടായിരുന്നു. അഞ്ചര ക്കുള്ള ബസ് പോയിക്കഴിയുമ്പം അവൻ കൃത്യമായി റോഡിലിറ ങ്ങും. ആ വഴി പോകുന്നവർക്ക് അവൻ സുപരിചിതനായി മാറി. പിന്നെപ്പോഴോ അവൻ വേട്ടക്കാരുടെ തോക്കിനിരയായി. ഇറ – ച്ചിയായി മാറിക്കഴിഞ്ഞിരിക്കും.

നെല്ലിയാമ്പതിയിലെ കാടുകളിൽ വാച്ചർ മണികണ്ഠന്റെ കൂടെ കാട്ടുപോത്തുകളെ തേടി നടന്ന ഓർമ്മകൾ നസീർ പങ്കുവെയ്ക്കുന്നു. മണികണ്ഠനെ കണ്ടാൽ പോത്തിന് ഹാലിളകുമെന്ന് കേട്ടിട്ടുണ്ട്. കാട്ടുപോത്തിനെ കണ്ടതും മണികണ്ഠൻ ടെൻഷൻ തുടങ്ങി. ‘സാറേ അതിപ്പോ വരും. നമുക്ക് ജീപ്പില് കയറാം’ മണി

കണ്ഠൻ പറഞ്ഞു. ‘നിങ്ങ മിണ്ടാതിരി. അതൊന്നും ചെയ്യില്ല.” “അല്ല. സാർ അതിപ്പോ വരും” എന്ന് പറഞ്ഞു തീർന്നില്ല പോത്താന്ന് ചീറി. പിന്നെ കുതിപ്പായി. കൊടുങ്കാറ്റ് പോലെ അതിങ്ങ് എത്തി. മണികണ്ഠൻ ഓടി തൊട്ടടുത്തത്തിയതും

ഒഴിഞ്ഞു വെട്ടിച്ചു. ഡ്രൈവർ ജീപ്പ് സ്റ്റാർട്ട് ചെയ്തു. ജീപ്പിന്റെ മുരൾച്ച കേട്ട് അത് നിന്നു. പിന്നെ മടങ്ങി. ഒരു ചുഴലി ഒഴിഞ്ഞ പോലെയായിരുന്നു ഇതെന്ന് എൻ.എ.നസീർ പറയുന്നു. മണികണ്ഠന് കാട്ടിനകത്ത് കൃഷിയുണ്ടായിരുന്നു. മൃഗങ്ങളെ ഓടിക്കാൻ മണികണ്ഠൻ കൂട്ടുകയും ചെയ്തിരുന്നു.

ഇതിന്റെ പകയാവാം പോത്തിന്. ചില മണങ്ങളും ശബ്ദങ്ങളും പോത്തുകൾ ഒരിക്കലും മറക്കില്ല. കാട്ടുപോത്ത് കാഴ്ചയിൽ ഭീകരനാണ്. കൊടുംഭീകരൻ. പക്ഷേ ഉപദ്രവകാരിയല്ലെന്നാണ് നസീറിന്റെ അനുഭവം. ആനകളെ പ്പോലെ പോത്തുകളിലും ഒറ്റയാൻ ഉണ്ട്. പക്ഷേ അതും ഉപദ വിക്കാറില്ല. അകന്ന് ഒഴിയുകയാണ് ചെയ്യുക. പറമ്പിക്കുളത്തെ കാട്ടുപോത്തുകൾ ജീപ്പിനെ കണ്ടാലും വഴി മാറില്ലത്രെ. തുറിച്ചുനോക്കി അല്പനേരം നിൽക്കും.

രാത്രിയിൽ കാട്ടുപോത്തുകളെ കാണുവാൻ ജീപ്പിൽ സഞ്ചരിക്കുന്നതിന്റെ ത്രില്ല് നസീർ പറയുന്നു.

അതൊരു അനുഭവം തന്നെയാണ്. ദൂരെ നിന്ന് ലൈറ്റ് കാണുമ്പ ത്തന്നെ അവ തലയുയർത്തും. കണ്ണുകൾ തീക്കട്ട പോലെ തിളങ്ങും. പരിചയസമ്പന്നരായ ഡ്രൈവർമാരാണെങ്കിൽ കാട്ടു പോത്തിനടുത്തുവരെ ജീപ്പുമായി ചെല്ലും. അപ്പോഴും പരിഭവമില്ലാതെ അവൻ നിൽക്കും. പിന്നെ, നിശ്ശബ്ദം വനത്തിനുള്ളിലേക്ക് കയറിപ്പോകും.

തന്റെ സുദീർഘമായ കരിയറിൽ പശ്ചിമഘട്ടത്തിലെമ്പാടും നസീർ കാട്ടുപോത്തുകളെത്തേടി അലഞ്ഞിട്ടുണ്ട്. വയനാട്ടിലും പറമ്പിക്കുളത്തും തേക്കടിയിലും ചിന്നാറിലും ഇരവിക്കുളത്തും അവയെ പിന്തുടർന്നിട്ടുണ്ട്. ഇരവിക്കുളത്ത് ഇവയെ കണ്ടുകിട്ടാൻ ഏറ്റവും ബുദ്ധിമുട്ടാണ്.

എൻ. എ. നസീറിന്റെ കവി ഹൃദയം

എൻ.എ. നസീർ നേരിട്ട് കണ്ട കാഴ്ചകൾ നമ്മുടെ കവികളും സൂചിപ്പിച്ചിട്ടുണ്ട്. നസീറിന്റെ ഹൃദയം വേരുകളുടെ പ്രണയകാമനകളെ പകർത്തിയപ്പോൾ കവികൾ ചെടികളും പുഷ്പങ്ങളും ഋതുക്കളും കാലവും തമ്മിലുള്ള

പാരസ്പര്യത്തിന്റെ ആഗ്രഹങ്ങളും സാഫല്യവും കണ്ടറിഞ്ഞിട്ടുണ്ട്. അയ്യപ് പണിക്കർ രചിച്ച ‘പൂക്കാതിരിക്കാനെനിക്കാവതില്ലേ’ കണിക്കൊന്നപ്പൂവിന് വിഷുക്കാലമായാൽ പൂക്കാതിരിക്കാനാവില്ലെന്ന് അയ്യ പ്പപ്പണിക്കർ കാണുന്നു.

“കണിക്കൊന്നയല്ലേ? 
വിഷുക്കാലമായല്ലേ?
പൂക്കാതിരിക്കാൻ എനിക്കാവതില്ലേ
ഞരമ്പിന്റെയുള്ളിൽത്തിരക്കാ
ലുക്കിട്ട മേനിപ്പുളപ്പിച്ചു പൂവൊക്കെ 
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച് കൊമ്പിൻ 
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ 
ഒരു നിറം മാത്രമേ തന്നതുള്ള വിധി 
എനിക്കാവതില്ലേ പല വർണമാകാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.

കണിക്കൊന്നയുടെ ആത്മഗതമാണീ കവിത. വിഷുക്കാലമായാൽ ഞരമ്പിന്റെയുള്ളിൽ തിരക്കാണ്. അലുക്കിട്ട മേനിപ്പുളപ്പിന്ന് പൂവുകളെ എത്തിച്ച് ഒരുക്കിക്കൊടുക്കുവാൻ

തിടുക്കമാണ്. കണിക്കൊന്നയുടെ മനസ്സ് വിഷുക്കാലമായാൽ തുടിക്കുന്നത് നാം കാണുന്നു. കവിയുടെ ആർദ്രമായ മനസ്സ് കണിക്കൊന്ന യുടെ ആത്മസന്തോഷം ഏറ്റെടുത്തപ്പോൾ ഇത് വായനക്കാ രന്റെ ഹൃദയത്തോട് ഒട്ടി നിൽക്കുന്ന അനുഭവമായി മാറുന്നു.

പി.ഭാസ്കരന്റെ ‘ഞാറ്റുവേലപ്പൂക്കൾ’ കവിതയിലെ വരികൾ:

“ഞാറ്റുവേലയിൽക്കുളിച്ചീറനും നാട്ടിലേക്കിറങ്ങിയ പുഷ്പകന്യകമാരേ പുഷ്പകന്യകമാരെ കാണുന്ന കവിയുടെ മനസ്സും പ്രകൃതി യിലെ വിലാസഭംഗിയിൽ വിലോലമാണ്. പി. കുഞ്ഞിരാമൻനാ യരുടെ സൗന്ദര്യപൂജയിൽ കേരളത്തിന്റെ വാഴ്ത്തുന്നത്. വിവിധ ഋതുഭംഗിക ളെയാണ്

“പറന്നുപോയ് പഞ്ചവർണ്ണ 
ക്കിളിക്കൂട്ടങ്ങൾ പോലവേ 
കുന്നിൻ ചെരുവിലാണ 
കുമ്പിളേന്തിയ സന്ധ്യകൾ

സന്ധ്യയുടെ സൗന്ദര്യം വാഴ്ത്തുന്ന പി.കുഞ്ഞിരാമൻ നായരും പ്രകൃതപാസകനാണ്. എൻ.എ. നസീറിനും ഇതേ കാവ്യഹൃദയത്തോടെയാണ് തന്റെ

വനാന്തരങ്ങളിലെ യാത്രയും അന്വേഷണവും ജീവിത സാഫ ല്യമാക്കുവാൻ കഴിയുന്നത്. നസീർ കവി ഹൃദയത്തോടെ കാടു കാണുന്ന പ്രകൃതപാസകനാണ്. വേരുകളുടെ പടലങ്ങൾ പുഴ കളിലേക്കിറങ്ങിച്ചെല്ലുന്നതും അവ കാട് ചുറ്റിവരുന്ന പുഴയുടെ കഥകൾ വേരുകൾ വഴി മരങ്ങളെ അറിയിക്കുന്നതും എൻ.എ. നസീറിലെ പ്രകൃത്യുപാസകനെയാണ്, കവിയെയാണ് നമുക്കു മുമ്പിൽ നിർത്തുന്നത്.

വേരുകൾക്കിടയിൽ ഇലകളുടെ മെത്തയിൽ ശയിക്കുന്നതും, വേരുകളോളം താഴ്ന്ന് ആകാശം തൊടുന്ന മരങ്ങളെ കാണു ന്നതും പ്രകൃതിയെ ഉൾക്കണ്ണിലൂടെ കാണുന്ന ഒരു ഉപാസകനേ കഴിയു. പ്രകൃതിയെ ജീവനുള്ളവയായി കാണുവാൻ പ്രകൃതപാസന ആവശ്യമാണ്.

പണവും സുഖസൗകര്യങ്ങളും പുരോഗതിയും മാത്രം ലക്ഷ്യമായി കാണുന്ന നാഗരിക മനുഷ്യന് ഈ ഉൾക്കണ്ണ് ഒരിക്കലും തെളിയുകയില്ല. നാഗരികന്റെ മുമ്പിൽ കാടുകൾ ടൂറിസ്റ്റ് സെന്ററുകളോ ധനസമ്പാദനത്തിന്റെ ചൂഷണസാമഗ്രിയോ മാത്ര മാണ്. മരത്തിനും വിയർപ്പും ദയനീയതയും വേരറ്റ് വീഴും മുമ്പ് മറ്റ് മരങ്ങളെ നോക്കിക്കൊണ്ടുള്ള ഒടുക്കത്തെ ഒരു കാഴ്ചയും ഉണ്ടെന്ന് അറിയുവാൻ

എൻ.എ.നസീറിന്റെ അനുഭവം വായിക്ക ണം. ഈ പാഠഭാഗത്തിന്റെ ആരംഭത്തിൽ അവതരിപ്പിക്കുമ്പോൾ എൻ.എ.നസീർ ആ വേരുകളറ്റുവീഴുന്ന ഒരു മരത്തിന്റെ ദയനീയത മരങ്ങളുടെ മകനാണ്; കാടിന്റെ പുത്രനാണ്. ഒരു മനുഷ്യനാണ്. സഹജീവിയുടെ മരണത്തിൽ ദുഃഖിക്കുന്ന ഒറ്റപ്പെട്ട

നസീർ എഴു തുന്നതിതാണ്: “വേരുകളൊക്കെയും നാം കൊത്തിയകറ്റുമ്പോഴും ഭൂമി തുരന്ന് അവ പുറത്തിടുമ്പോഴും വീഴുന്നതിനു തൊട്ടുമുമ്പ് ആ വൃക്ഷത്തിന് ദയനീയമായ ഒരു നിൽപ്പുണ്ട്. ഏതാനും നിമിഷ ത്തേക്കു മാത്രം.തന്റെ ചുറ്റിനും വളർന്നു വന്ന കൂട്ടുകാരെയല്ലാം അവസാനമായി ഒരു നോക്കു കാണുന്നതിന്. പിന്നീട് വേരും അറ്റ് ആർത്തലച്ച് അത് മണ്ണിലേക്ക് പതിക്കുന്നു.

വേരുകളാൽ പ്രണയിച്ചു പോകുന്ന ഒരു പാറയെ നസീർ കാട്ടി ത്തരുന്നു. വേരുകൾ അതിനെ വല്ലാതെ ആലിംഗനം ചെയ്തിരിക്കുന്നു. കാട്ടിലെ മരങ്ങളും വേരുകളും പാറക്കൂട്ടങ്ങൾ പോലും പാരസ്പര്യത്തിൽ കൊതിതീരെ ജീവിക്കുന്ന ദൃശ്യങ്ങൾ നസ് റിന്റെ സഹൃദയത്വമുള്ള മനസ്സും ക്യാമറയും വായക്കാരന്റേയും കാഴ്ചക്കാരന്റേയും ഹൃദയത്തിലാണ് പതിക്കുന്നത്.

Conclusion:

Verukal Nashtapedunnavar is a classic Malayalam film that is still relevant today. It is a film that explores the themes of love, loss, and the struggle to survive in a harsh world. The film is a powerful and moving story that will stay with you long after you have seen it.

आदर्श बदला Summary in Hindi

आदर्श बदला Summary in Hindi

आदर्श बदला” एक कविता है, जिसे महादेवी वर्मा द्वारा लिखा गया है। यह कविता व्यक्तिगत परिवर्तन और विकास की थीम पर आधारित है। कवि का मानना है कि जीवन में समय के साथ व्यक्ति बदलता है, और उसके आदर्श भी बदलते हैं।

आदर्श बदला Summary in Hindi

आदर्श बदला लेखक का परिचय

आदर्श बदला लेखक का नाम : सुदर्शन। (मूल नाम : बदरीनाथ) (जन्म 29 मई, 1895, सियालकोट ; निधन 9 मार्च, 1967.)

प्रमुख कृतियाँ : पुष्पलता, सुदर्शन सुधा, तीर्थयात्रा, पनघट (कहानी संग्रह)। सिकंदर, भाग्यचक्र (नाटक)। भागवती (उपन्यास)। आनररी मजिस्ट्रेट (प्रहसन)।

विशेषता : आपने प्रेमचंद की लेखन-परंपरा को आगे बढ़ाया है। आपकी रचनाएँ आदर्शोन्मुख यथार्थवाद को रेखांकित करती हैं। साहित्य को लेकर आपका दृष्टिकोण सुधारवादी रहा है। आपने हिंदी फिल्मों की पटकथाएँ और गीत भी लिखे हैं। आपकी प्रथम कहानी ‘हार की जीत’ हिंदी साहित्य में विशिष्ट स्थान रखती है।

विधा : कहानी। कहानी भारतीय साहित्य की प्राचीन विद्या है। आपकी कहानियों की भाषा सरल, पात्रानुकूल तथा प्रभावोत्पादक हैं। मुहावरों का सटीक प्रयोग, प्रवाहमान शैली कहानी की प्रभावोत्पादकता में वृद्धि करती है।

विषय प्रवेश : बदला लेने वाले व्यक्ति के मन में अकसर क्रोध अथवा हिंसा की भावना प्रमुख होती है। इतना ही नहीं, मौत का बदला मौत से लेने की अनेक घटनाएँ प्रसिद्ध हैं। पर प्रस्तुत कहानी में लेखक ने बदला लेने का अनूठा आदर्श प्रस्तुत किया है। ‘बचपन में बैजू अपने पिता को भजन गाने के अपराध में तानसेन की क्रूरता का शिकार होता हुआ देखता है। परंतु वही बैजू बावरा तानसेन को संगीत-प्रतियोगिता में हरा कर उसे जीवन-दान दे देता है। लेखक ने इस कहानी के माध्यम से बैजू बावरा को आदर्श बदला लेते हुए दर्शाया है।

आदर्श बदला पाठ का सार

आगरा शहर में सुबह-सुबह साधुओं की एक मंडली अपने ढंग से भजन गाते-गुनगुनाते प्रवेश कर रही थी। इस मंडली में एक छोटा बच्चा भी था। साधु अपने राग में मगन थे, तभी राज्य के सिपाहियों ने उन्हें गिरफ्तार कर लिया और उन्हें बादशाह अकबर के सामने पेश कर दिया गया।

अकबर के मशहूर संगीतकार तानसेन ने यह कानून बनवा दिया था कि जो आदमी राग विद्या में उसकी बराबरी न कर सके, वह आगरा की सीमा में गीत न गाए और जो गाए तो उसे मौत की सजा दी जाए। बेचारे साधुओं को इसकी जानकारी नहीं थी। साधु संगीत विद्या से अनभिज्ञ थे। अतः उन्हें मृत्युदंड की सजा हुई। पर उस बच्चे पर दया करके उसे छोड़ दिया गया।

वह बच्चा रोता-तड़पता आगरा की बाजारों से निकल कर जंगल में अपनी कुटिया में पहुँचा और विलाप करता रहा। तभी खड़ाऊँ पहने, हाथ में माला लिए हुए, राम नाम का जप करते हुए बाबा हरिदास कुटिया के अंदर आए और उन्होंने उसे शांत रहने के लिए कहा। पर उस बच्चे के मन में शांति कहाँ थी! उसका तो संसार उजड़ चुका था। तानसेन ने उसे तबाह कर दिया था।

यह बच्चा बैजू बावरा था। उसने अपने साथ हुई सारी दुर्घटना बाबा हरिदास को बताई और अपने बदले की भूख और प्रतिकार की प्यास मिटाने की उनसे प्रार्थना की। E अंत में हरिदास ने उसे आश्वस्त किया कि वे उसे ऐसा हथियार देंगे, जिससे वह अपने पिता का बदला ले सके।

इसके लिए उन्होंने बैजू से बारह वर्ष तक (संगीत की) तपस्या E करने का वचन लिया। बाबा ने बारह वर्ष में बैजू बावरा को वह सब कुछ सिखा दिया, जो उनके पास था। अब बैजू पूर्ण गंधर्व हो गया था। उसके स्वर में जादू था।

लेकिन संगीत-तपस्या पूरी होने के साथ ही बैजू बावरा को बाबा हरिदास के सामने यह प्रतिज्ञा भी करनी पड़ी कि वह इस राग विद्या से किसी को हानि नहीं पहुँचाएगा। इस प्रतिज्ञा से उसे लगा कि प्रतिहिंसा की छुरी हाथ में आई भी तो गुरु ने प्रतिज्ञा लेकर उसे कुंद कर दी।

कुछ दिनों बाद यही सुंदर युवक साधु आगरा के बाजारों में गाता हुआ जा रहा था। लोगों ने सोचा कि इसकी भी मौत आ गई है। वे उसे नगर की रीति की सूचना देने निकले। पर उसके निकट पहुँचने के पहले ही वे उससे मुग्ध होकर अपनी सुधबुध खो बैठे। सिपाही उसे पकड़ने दौड़े तो उसका गीत सुन कर उन्हें अपनी हथकड़ियों की भी सुध न रही। लोग नवयुवक के गीत पर मुग्ध थे। चलते-चलते यह जन-समूह मौत के द्वार यानी तानसेन के महल के सामने था।

तानसेन बाहर निकला और उसने फब्ती कसी, ‘तो शायद आपके सिर पर मौत सवार है।’ यह सुन कर बैजू के होठों पर मुस्कराहट आ गई। उसने कहा, “मैं आपके साथ गान-विद्या पर चर्चा करना चाहता हूँ।” तानसेन ने कहा, “जानते हैं नियम कड़ा है। मेरे दिल में दया नहीं है। मेरी आँखें दूसरों की मौत देखने के लिए हर समय तैयार हैं।” इस पर बैजू बावरा ने कहा, “और मेरे दिल में जीवन का मोह नहीं है। मैं मरने के लिए हर समय तैयार हूँ।”

दरबार की ओर से शर्ते सुनाई गई। राग-युद्ध नगर के बाहर वन में आयोजित किया गया था। लगता था वन में नगर बस गया है। बैजू ने सितार उठाया। उसने पदों को हिलाया तो जनता ब्रह्मानंद में लीन हो गई। उसकी उँगलियाँ सितार पर दौड़ने लगीं। लगा, सारे विश्व की मस्ती वहीं आ गई हो। तभी संगीत से प्रभावित होकर कुंछ हरिण छलांगें मारते हुए वहाँ आ पहुँचे। वे संगीत सुनते रहे।

बैजू ने सितार बजाना बंद किया और अपने गले से फूलमालाएँ उतार कर हरिणों को पहना दीं। हरिण चौकड़ी भरते हुए गायब हो गए। बैजू ने तानसेन से कहा, “ तानसेन, मेरी फूलमालाएँ यहाँ मँगवा दें, तब जानूँ कि आप राग-विद्या जानते हैं।”

तानसेन सितार हाथ में लेकर बजाने लगा। इतनी एकाग्रता के साथ उसने अपने जीवन में कभी सितार नहीं बजाया था। आज वह अपनी पूरी कला दिखा देना चाहता था। आज वह किसी तरह जीतना चाहता था। आज वह किसी भी तरह जिंदा रहना चाहता था। सितार बजता रहा, पर आज लोगों ने उसे पसंद नहीं किया। तानसेन का शरीर पसीना-पसीना हो गया, पर हरिण न आए। वह खिसिया गया। बोला, “वे हरिण राग की तासीर से नहीं आए थे। हिम्मत है तो दुबारा बुला कर दिखाओ।”

यह सुन कर बैजू ने फिर सितार पकड़ लिया। सितार बजने लगा। वे हरिण फिर बैजू बावरा के पास आ गए। बैजू ने उनके गले से मालाएँ उतार लीं। अकबर ने अपना निर्णय सुना दिया, “बैजू बावरा जीत गया, तानसेन हार गया।’ यह सुन कर तानसेन बैजू बावरा के पाँव में गिर पड़ा और उससे अपने प्राणों की भीख माँगने लगा। बैजू बावरा ने कहा, “मुझे तुम्हारे प्राण लेने की चाह नहीं है। तुम इस निष्ठुर नियम को खत्म करवा दो कि यदि आगरा की सीमा में गाने वाला व्यक्ति तानसेन की जोड़ का न हो, तो उसे मरवा दिया जाए।”

यह सुन कर अकबर ने उसी समय उस नियम को खत्म कर दिया। तानसेन ने बैजू बावरा के चरणों में गिर कर कहा, “मैं यह उपकार जीवन भर नहीं भूलूँगा।’ बैजू बावरा ने उसे याद दिलाया, ‘बारह बरस पहले उसने एक बच्चे की जान बख्शी थी। आज उस बच्चे ने उसकी जान बख्शी है।’

Conclusion

कविता का संदेश यह है कि जीवन में व्यक्ति बदलता है, और उसके आदर्श भी बदलते हैं। यह परिवर्तन स्वाभाविक है, और हमें इसे स्वीकार करना चाहिए।

सच हम नहीं; सच तुम नहीं Summary in Hindi

सच हम नहीं; सच तुम नहीं Summary in Hindi

“सच हम नहीं; सच तुम नहीं” एक कविता है, जिसे जगदीश गुप्त द्वारा लिखा गया है। यह कविता संघर्ष और निरंतरता की थीम पर आधारित है। कवि का मानना है कि जीवन में संघर्ष ही सच है, और जो व्यक्ति निरंतर संघर्ष करता रहता है, वही सच्चा है।

कविता का सार

कविता में, कवि कहता है कि जीवन में कई बार ऐसा लगता है कि हम गलत रास्ते पर चल रहे हैं। हम अपने लक्ष्य से भटक जाते हैं, और हमें लगता है कि हम हार चुके हैं। लेकिन कवि का मानना है कि यह एक भ्रम है। जीवन में संघर्ष ही सच है, और जो व्यक्ति निरंतर संघर्ष करता रहता है, वही सच्चा है।

सच हम नहीं; सच तुम नहीं Summary in Hindi

सच हम नहीं; सच तुम नहीं कवि का परिचय

सच हम नहीं; सच तुम नहीं कवि का नाम : डॉ. जगदीश गुप्त। (जन्म 1924; निधन 2001.)

प्रमुख कृतियाँ : नाँव के पाँव, शब्द दंश, हिम विद्ध, गोपा-गौतम (काव्य संग्रह), ‘शंबूक’ (खंडकाव्य), भारतीय कला के पदचिह्न,

नयी कविता : स्वरूप और समस्याएँ, केशवदास (आलोचनाएँ) तथा ‘नयी कविता’ (पत्रिका) आदि।

विशेषता : प्रयोगवाद के बाद जिस नयी कविता का प्रारंभ हुआ, उसके प्रवर्तकों में जगदीश गुप्त का नाम प्रमुख रूप से लिया जाता है।

विधा : नई कविता। नए भावबोधों की अभिव्यक्ति के साथ नए मूल्यों और नए शिल्प विधान का अन्वेषण नई कविता की विशेषता है।

विषय प्रवेश : प्रस्तुत नई कविता में कवि ने संघर्ष करने की प्रेरणा दी है। संघर्ष ही जीवन की सच्चाई है। जो मनुष्य कठिनाइयों और मुसीबतों का सामना करते हुए बिना झुके या रुके आगे बढ़ता रहता है, वही सच्चा मनुष्य है। जिंदगी लीक से हटकर चलने का नाम है। लीक से भटककर भी मंजिल अवश्य मिलती है। कवि का कहना है कि हमें अपनी समस्याएँ खुद सुलझानी होंगी। हमारी लड़ाई – कोई दूसरा लड़ने नहीं आएगा। हमें खुद योद्धा बनकर अपनी लड़ाई लड़नी है।

सच हम नहीं; सच तुम नहीं कविता का सरल अर्थ

सच हम नहीं …………………………………………….. है जीवन वही।

कवि कहते हैं कि न मेरी बात सच है और न तुम्हारी बात सच है। सच है तो निरंतर संघर्ष करना। संघर्ष ही जीवन है। हमें संघर्ष का रास्ता अपनाना चाहिए। कवि के अनुसार संघर्ष से हटकर जीने की बात ही नहीं करनी चाहिए। बिना संघर्ष का जीवन भी भला कोई जीवन है!

कवि कहते हैं कि जिसने अधीनता स्वीकार ली, वह मृतक के समान हो गया। उसकी हालत डाल से झड़े हुए फूल जैसी होती है। जो व्यक्ति संघर्ष के मार्ग पर चलता हआ भटक जाने पर भी अपनी मंजिल पर बढ़ने से नहीं रुका अथवा अपने प्रयास में असफल हो जाने पर भी जिसने हार नहीं मानी अथवा जिसने मृत्यु से भी मोर्चा लिया हो और उसको परास्त कर दिया हो, उसी का जीवन जीवन कहलाने के योग्य है। यही सच्चाई है।

सच हम नहीं; सच तुम नहीं Summary in Hindi

ऐसा करो जिससे …………………………………………….. यौवन का यही।

कवि कहते हैं कि मनुष्य में कहीं भी कोई ठहराव नहीं आना चाहिए। जो जहाँ है उसे वहीं चुपचाप अपना संघर्ष जारी रखना चाहिए। वे कहते हैं कि परिस्थितियाँ कैसी भी हों चाहे प्रतिकूल स्थिति हो अथवा अनुकूल स्थिति, मनुष्य को हताश होकर अपना संघर्ष कभी भी त्यागना नहीं चाहिए। जीवन का यही संदेश है।

हमने रचा जाओ …………………………………………….. पानी-सी बही।

कवि कहते हैं कि यथास्थिति में जीने का हमने जो नियम बनाया था, आओ, अब हम उसे तोड़ दें। यह भी कोई जीवन है। जीवन तो वह है, जो मँझधार को भी मोड़ने की शक्ति रखता हो। जिसने संघर्ष किया ही नहीं और यथास्थिति को ही सुखमय मानकर जीवन जीता आ रहा हो और दूसरों के इशारों पर चलता आ रहा हो, उसकी भला कोई जिंदगी है? वह जिंदगी तो यथास्थिति को स्वीकार लेने और लीक पर चलनेवाला जीवन है। (इसमें संघर्ष का नामोनिशान नहीं है।)

अपने हृदय का …………………………………………….. दिशा मिलती रही।

कवि कहते हैं कि हमें अपने दुखों को पहचानना होगा। उन्हें दूर करने के लिए हमें स्वयं प्रयास करना होगा। अपनी आँखों के आँसू हमें खुद पोंछने होंगे। हमें अपनी सहायता के लिए किसी अन्य से आशा नहीं करनी है। किसी अन्य की कृपा का भरोसा करना व्यर्थ है। हमें खुद योद्धा बनना होगा। हर संघर्ष करने वाले को कोई-नकोई मार्ग अवश्य मिलता है। मनुष्य मार्ग भटकने के बाद अपने लक्ष्य पर अवश्य पहुँचता है, इस बात को हमें गाँठ बाँध लेनी चाहिए।

बेकार है मुस्कान से …………………………………………….. राह को ही मैं सही।

कवि कहते हैं कि हृदय के कष्ट को बाह्य मुस्कान से दबाया नहीं जा सकता। इस तरह के प्रयास का कोई लाभ नहीं होता। इसे आदर्श नहीं माना जा सकता है। मनुष्य को भीतर और बाहर दोनों से एक-सा ही रहना चाहिए, यही आदर्श है। कवि कहते हैं कि जब तक विचारों पर अंकुश लगा रहेगा और जब तक प्यार पर दुख की गहरी छाया बनी रहेगी, तब तक इस मार्ग को किसी भी कीमत पर उचित नहीं माना जा सकता।

Conclusion

कविता का संदेश यह है कि जीवन में संघर्ष ही सच है। जो व्यक्ति निरंतर संघर्ष करता रहता है, वही सच्चा है।

निराला भाई Summary in Hindi

निराला भाई Summary in Hindi

निराला भाई” एक आत्मकथात्मक निबंध है, जिसे महादेवी वर्मा ने लिखा है। यह निबंध उनके प्रिय मित्र सूर्यकांत त्रिपाठी निराला के जीवन और व्यक्तित्व पर आधारित है। निबंध में, वर्मा जी निराला जी के बचपन, शिक्षा, साहित्यिक जीवन, और व्यक्तिगत गुणों का वर्णन करती हैं।

निबंध का सार

निबंध में, वर्मा जी बताती हैं कि निराला जी का जन्म 21 फरवरी, 1896 को उत्तर प्रदेश के छपरा जिले के एक छोटे से गांव में हुआ था। उनके पिता एक छोटे से स्कूल के शिक्षक थे। निराला जी का बचपन गरीबी और संघर्षों में बीता। उन्होंने अपनी प्रारंभिक शिक्षा अपने गांव में ही प्राप्त की, और फिर उच्च शिक्षा के लिए पटना चले गए।

निराला भाई Summary in Hindi

निराला भाई लेखक का परिचय

"</p

निराला भाई लेखक का नाम : श्रीमती महादेवी वर्मा। (जन्म 26 मार्च, 1907; निधन 1987.)

प्रमुख कृतियाँ : नीहार, रश्मि, नीरजा, दीपशिखा, सांध्यगीत, यामा (कविता संग्रह), अतीत के चलचित्र, स्मृति की रेखाएँ, मेरा परिवार (रेखाचित्र), श्रृंखला की कड़ियाँ तथा साहित्यकार की आस्था (निबंध)।

विधा : संस्मरण।

विषय प्रवेश : प्रसिद्ध कवि सूर्यकांत त्रिपाठी “निराला’ की गणना हिंदी के श्रेष्ठ कवियों में की जाती है। वे हिंदी साहित्य में छायावादी कवि एवं क्रांतिकारी व्यक्तित्व के रूप में जाने जाते हैं। प्रसिद्ध कवयित्री महादेवी वर्मा एवं निराला जी दोनों का कार्यक्षेत्र प्रयागराज रहा है। इसलिए भी कवयित्री निराला जी को नजदीक से जानती-समझती और उनके व्यक्तित्व से गहराई से परिचित रही हैं।

प्रस्तुत संस्मरण में उन्होंने निराला जी को जिन विभिन्न रूपों में देखा और परखा है, उसे उन्होंने बेबाकी से शब्दांकित किया है। – इस संस्मरण से हमें निराला जी के फक्कड़पन, उनके व्यक्तित्व, उनकी निर्धनता, उदारता, संवेदनशीलता, आतिथ्य सत्कार की भावना तथा पारिवारिक दशा आदि के बारे में अनेक अनछुई बातों की जानकारी मिलती है।

निराला भाई पाठ का सार

कवयित्री महादेवी वर्मा प्रसिद्ध कवि निराला जी के साथ घटित कई घटनाओं की साक्षी रही हैं। उन्होंने उन्हें नजदीक से देखा-समझा है। उन्होंने इस संस्मरण में उनके साथ घटी हुई अनेक घटनाओं और उनके स्वभाव एवं व्यवहार का चित्रण किया है।

"</p

निराला जी संवेदनशील उदार, आतिथ्यप्रेमी, सहृदय, फक्कड़ किस्म के और सदा निर्धनता में जीवन बिताने वाले कवि रहे हैं। वे स्पष्टवादी व्यक्ति थे और अपने बारे में सही बात कहने से नहीं चूकते थे। एक बार रक्षाबंधन त्योहार के अवसर पर कवयित्री ने उनकी सूनी कलाइयाँ देखकर इसके बारे में पूछा तो उन्होंने जवाब दिया, “कौन बहन मुझ भुक्खड़ को भाई बनाएगी।”

कवि अपनी उदारता और दूसरों का दुख दूर करने की प्रवृत्ति के कारण सदा तंगी में रहे। वे खुद कष्ट सह लेते थे पर दूसरों का कष्ट दूर करके रहते थे। एक बार तो उन्होंने अपने लिए बनवाई गई रजाई और कोट भी किसी ठिठुरते हुए को दे दिया और खुद काँपते हुए मजे से सर्दियाँ काट दीं।

आर्थिक संकट सदा उनका साथी रहा। इसके कारण वे अपनी मातृविहीन संतान की भी उचित देखभाल न कर पाए। पुत्री के अंतिम क्षणों में असहाय बने रहे और पुत्र को उचित शिक्षा न दे पाए।

एक बार तो उन्होंने कवयित्री को 300 रुपए देकर अपने खर्च का बजट बनाने के लिए कहा था। पर बजट बनते-बनते तक सारे पैसे लेकर जरूरतमंद लोगों को दे डाले।

एक बार प्रसिद्ध कवि मैथिलीशरण गुप्त ने उनका आतिथ्य ग्रहण किया था। जब वे आए तो वे दियासलाई के प्रकाश में उन्हें लेकर तंग सीढ़ियों से होकर अपने सुविधा रहित कक्ष में पहुँचे तो वहाँ ढंग का बिस्तर भी नहीं था। फिर उन्होंने घर में धोती, चादर जो कुछ मिला उसे तख्त पर बिछाकर बड़े प्यार से उन्हें प्रतिष्ठित किया था। अतिथि का सत्कार करने के लिए उन्होंने कवयित्री से एक बार जलावन लकड़ी और घी तक माँग लिया था।

समकालीन साहित्यकारों की व्यथा के बारे में सुनकर वे विचलित हो जाते थे। एक बार सुमित्रानंदन पंत की मृत्यु की झूठी खबर पढ़कर वे बेचैन हो गए थे और सच्चाई जानने के लिए सारी रात जागते हुए इंतजार करते रहे।

एक बार तो उन्होंने अपने दोनों अधोवस्त्र और उत्तरीय गेरू में रंग डाले थे। कवयित्री उनका रूप देखती रह गई थीं। कहने लगे, “अब ठीक है। जहाँ पहुँचे, किसी नीम या पीपल के पेड़ के नीचे बैठ गए। दो रोटियाँ माँग कर खा लीं और गीत लिखने लगे।”

निराला जी के विशाल डील-डौल से देखने वाले के हृदय में आतंक उत्पन्न हो जाता था, पर उनकी आत्मीयता से यह भय तिरोहित हो जाता था।

निराला ऐसे व्यक्तित्व थे जिनके बारे में अलग-अलग व्यक्तियों की अलग-अलग धारणाएँ थीं। कोई उनकी उदारता की प्रशंसा करते नहीं थकता तो कोई उनके उद्धत व्यवहार की निंदा करते नहीं हारता। पर उन्हें समझ पाना हर किसी के वश की बात नहीं थी।

निराला जी अपने युग की विशिष्ट प्रतिभा थे। वे एक विद्रोही साहित्यकार थे। कवयित्री का मानना है कि निराला जी किसी दुर्लभ सीप में ढले सुडौल मोती नहीं थे, वे तो अनगढ़ पारस के भारी शिलाखंड थे। पारस की अमूल्यता दूसरों का मूल्य बढ़ाने में होती है। उसके मूल्य में तो न कोई कुछ जोड़ सकता है, न कुछ घटा सकता है।

Conclusion

निबंध के अंत में, वर्मा जी निराला जी को एक महान कवि और एक महान व्यक्ति के रूप में स्वीकार करती हैं। वे कहती हैं कि निराला जी ने भारतीय साहित्य को एक नई दिशा दी, और वे हमेशा भारतीय साहित्य में याद किए जाएंगे।

Ormayude Njarambu Summary in Malayalam

Ormayude Njarambu Summary in Malayalam

Ormayude Njarambu is a novel written by M.T. Vasudevan Nair in 1968. It is one of the most acclaimed novels in Malayalam literature, and has been translated into many languages. The Summary of novel is set in the 1950s, and tells the story of a young man named Krishnan who falls in love with a woman named Radha.

The novel begins with Krishnan moving to a small village in Kerala to work as a teacher. He soon meets Radha, a beautiful and intelligent young woman. Krishnan is immediately drawn to Radha, and the two of them begin a secret relationship. The novel follows Krishnan and Radha as they try to keep their love hidden from their families and the world. They face many challenges, including the disapproval of their families and the social stigma of love between a Hindu man and a Muslim woman.

Ormayude Njarambu Summary in Malayalam

ജീവിത രേഖ : 1970 ഫെബ്രുവരി 19 – ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതൽ മലയാള മനോരമയിൽ പ്രത പ്രവർത്തകയായി ജോലി ചെയ്തു. പിന്നീട് രാജി വച്ചു. ഇപ്പോൾ സ്വതന്ത് പ്രത പ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും. ഇവരുടെ നോവലായ ‘ആരാച്ചാർ’ പല ഭാഷകളിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നു.

Ormayude Njarambu Summary in Malayalam (1)

പുസ്തകങ്ങൾ : ഓർമ്മയുടെ ഞരമ്പ് (ചെറുകഥാ സമാഹാരം), മോഹമഞ്ഞ, നേ തായീലനം(നോവൽ), ആവേ മരിയ (ചെറുകഥാ സമാഹാരം), ഗില്ലറ്റിൻ (ചെറുകഥാ സമാഹാരം), ആ മരത്തേയും മറന്നു മറന്നു ഞാൻ (നോവൽ), യൂദാസിന്റെ സുവിശേഷം (നോവൽ), മീരാ സാധു (നോവൽ), ആരാച്ചാർ (നോവൽ), മാലാഖയുടെ മറുകുകൾ (നോവലെറ്റ്, മഴയിൽ പറക്കുന്ന പക്ഷികൾ (ലേഖനം / ഓർമ്മ).

പെണ്ണെഴുത്തുണ്ടെങ്കിൽ ആണെഴുത്തും വേണം. യൗവ്വനകാലം തന്നെ ഇരുത്തം വന്ന എഴുത്തുകാരിയാണ് മീര. അതുകൊണ്ടാണ് ഭാഷയിൽ യൗവ്വനം സൂക്ഷിക്കുമ്പോഴും മീരയുടെ കഥാപാത്രങ്ങൾ സ്വന്തം യൗവ്വനത്തിൽ നിന്നും കുതറി മാറുന്നത്.

കഥാനുഭവത്തെക്കുറിച്ച് കെ.ആർ.മീര കെ.ആർ. മീരയുടെ ‘ഏകാന്തതയുടെ വർഷങ്ങൾ’ എന്ന കഥ പ്രസിദ്ധമാണ്. ഈ കഥയെക്കുറിച്ച് മീര പറയുന്നത്:- “ഈ കഥയിലെപ്പോലെ ഹൃദയമുരുകി ഞാൻ അതിനു മുമ്പൊരിക്കലും പ്രണയിച്ചിട്ടില്ല.

ആ തീവ്രാനുഭവം ഒരിക്കൽ കൂടി ഏറ്റെടുക്കാൻ അധൈര്യപ്പെട്ട് അതുപോലെ മാറ്റൊന്നെഴുതാൻ പിന്നീടൊരിക്കലും അഭിലഷിച്ചിട്ടുമില്ല.” ഈ കഥയുടെ വിഷയം വിൽ ചെയറിലിരുന്ന ഒരു പെൺകുട്ടിയായിരുന്നു. അവൾ തിരുവനന്തപു രത്തെ ചെഷയർ ഹോമിലായിരുന്നു.

കെ.ആർ.മീരയുടെ സുഹൃത്തായ ദിലീപ് വിൽ ചെയറിലിരുന്ന് പുസ്തകം വായിക്കുന്ന ഈ കുട്ടിയെ ഇന്റർവ്യൂ ചെയ്യാൻ സമീപിച്ചു. ആ പെൺകുട്ടി വളരെ പരുഷമായി പെരുമാറി. ദിലീപിന്റെ സുഹൃത്തും അമൃത ടി.വി. ന്യൂസ്

എഡിറ്ററുമായ മുരളി ഇടപെട്ട് പെൺകുട്ടിയെ അനുനയിപ്പിച്ചു. ഇരുവരും സുഹൃത്തുക്കളായി പിരിഞ്ഞു. പിന്നീട് സുഹൃത്തായി മാറിയ ദിലീപ് പെൺകുട്ടിക്ക് പുസ്തകങ്ങൾ എത്തി ച്ചുകൊടുത്തു. ഒരിക്കൽ കാഞ്ഞിരപ്പിള്ളി വന്നാൽ തന്നെ വീട്ടിൽ കാണണമെന്ന് പെൺകുട്ടി ദിലീപിനെ അറിയിച്ചു. ദിലീപ് കാഞ്ഞി രപ്പിള്ളിയിലെ വലിയൊരു ബംഗ്ലാവിലെത്തി.

സ്വീകരണമുറിയിൽ കാത്തിരുന്നപ്പോൾ അകത്തുനിന്നും വീൽചെയറിൽ പെൺകുട്ടി വന്നു. അവളെ കണ്ട് ദിലീപ് ഞെട്ടി. ചെഷയർ ഹോമിൽ കണ്ടതു പോലെയായിരുന്ന ചെൺകുട്ടി വന്നു. മുടി കൊഴിഞ്ഞ് ശരീരം ശോഷിച്ച് ഒരു കോലം. കുറച്ചു കാലം കഴിഞ്ഞ് ദിലീപിന് കോട്ടയത്ത് ജോലി കിട്ടിയപ്പോൾ അയാൾ പെൺകുട്ടിയെ കാണാൻ കാഞ്ഞിരപ്പിള്ളി യിൽ എത്തി. അവൾ മരിച്ചുപോയിരുന്നു.

ദിലീപിന്റെ ഈ അനുഭവമാണ് കെ.ആർ.മീര ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾക്ക് പ്രേരിപ്പിച്ചത്. ദിലീപാദ്യം കണ്ടപ്പോൾ അവൾ ഒരു ക്ലിയോപാട്ര ആയിരുന്നു. കാലുകളില്ലാത്ത ക്ലിയോപാട്. കഥ യുടെ സങ്കൽപ്പത്തിലേക്ക് ഈ പെൺകുട്ടി കടന്നു വന്നപ്പോൾ കെ.ആർ. മീര

പറയുന്നു: “ഞാൻ ഒരു മത്സ്യകന്യകയെ കണ്ടു. വെളുത്തുതുടുത്ത മുഖവും താമരവളയങ്ങൾ പോലെ ശോഷിച്ച് കാലുകളും. പെട്ടെന്ന് അവൾ ഞാനാണെന്ന് തോന്നി. എന്റെ ഹൃദയത്തിൽ പ്രണയം ഇരമ്പി. ആശകൾ തലകുത്തി മറിഞ്ഞു തിരക ളുണ്ടായി. നിരാശകൾ തളംകെട്ടിക്കിടന്ന് ഉൾക്കടലുണ്ടായി.

കഥ യുടെ ആദ്യ ഖണ്ഡിക വായിച്ചതും ദിലീപ് ക്ഷുഭിതനായി. പരിപാവനമായ സൗഹൃദത്തെ കഥ കളങ്കപ്പെടുത്തി. കഥ മുഴു വൻ വായിച്ച് പിന്നെ ദിലീപ് ശാന്തനായി. അരിയിൽ നിന്നും പായ സത്തിലേക്കുള്ള വേവിന്റെ ദൂരം അനുഭവത്തിന് കഥയിലുണ്ടാ യിരുന്നു. കഥാരചനയിലെ പ്രചോദനത്തിനും അനുഭവങ്ങൾക്കും സർഗ്ഗാ ത്മകതയുടെ തീവ്രത കൈവരുന്നതിന്റെ രചനാസാഫല്യമാണ് കെ.ആർ.മീര ഇവിടെ സൂചിപ്പിക്കുന്നത്.

ആമുഖം

കെ.ആർ.മീരയുടെ ഓർമ്മയുടെ ഞരമ്പ് സ്ത്രീയുടെ യാഥാർത്ഥ ങ്ങളുടെ കഥയാണ്. വീട്ടിലും സമൂഹത്തിലും പുരുഷാധിപത്യ ത്തിന്റെ നിയന്ത്രണങ്ങൾക്കകത്ത് അകപ്പെട്ട ബലി മൃഗങ്ങളായി സ്ത്രീകൾ ഇന്നും കഴിയുന്നു.കഥയിലെ വൃദ്ധയുടെ യൗവ്വനകാല

ഘട്ടത്തിലും ഇങ്ങനെയായിരുന്നു അവസ്ഥ. പുരുഷന് കസേ രയും രാവിലത്തെ ചായയും ഭക്ഷണവും കുളിക്കുവാനുള്ള ചൂടു വെള്ളവും തയ്യാറാക്കി കൊടുക്കുകയും മക്കൾക്കും അമ്മയ്ക്കും ഭർത്താവിനും വീടിന്റെ ശുചിത്വത്തിനും വേണ്ടി പുലരി മുതൽ പണിയെടുത്ത് നടുവൊടിഞ്ഞ് രാത്രിയിൽ മയങ്ങും മുമ്പ് ഭർത്താവിന്റെ സുഖത്തിനായി കിടക്കവിരി നിവർത്തിക്കൊതിയാണ്. വരികയും ചെയ്യുന്ന സ്ത്രീകൾ ദുഃഖപുത്രിയാണ്.

കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയെ മഹ ത്വവൽക്കരിക്കുന്ന എഴുത്തുകാർ. സ്ത്രീയുടെ സഹനത്തെ വലി യൊരു ബഹുമതിയായി വാഴ്ത്തുന്ന മതങ്ങൾ. യാത്രകളിൽ സംവരണം ചെയ്യപ്പെട്ടു മാത്രം സുഖസഞ്ചാരം അല്പമെങ്കിലും ലഭ്യമാക്കുന്ന നിയമങ്ങൾ.

സ്ത്രീയവൽക്കരിക്കുന്ന സ്ത്രീത്വത്തെ അവമതിക്കുന്നവരെ ശിക്ഷിക്കാതെ സ്ത്രീയെ മാത്രം കുറ്റക്കാരിയാക്കി മാറ്റുന്ന നിയമസംഹി തകൾ, സ്വാതന്ത്ര്യം എന്ന മൗലിക അവകാശത്തെ സ്ത്രീക്ക് അനു ഭവിക്കാൻ നൽകാത്ത കുടുംബ വ്യവസ്ഥിതികൾ, ശാരീരിക അബ ലതയെ ചൂഷണം ചെയ്യുന്ന പുരുഷന്റെ കൈക്കരുത്ത്. എണ്ണി യാലൊടുങ്ങാത്തത

കൂരയാതനകൾ തുടർന്നു പോകുന്ന സ്ത്രീയുടെ ദുരന്തങ്ങളുടെ ചുടലപ്പറമ്പാണ് ഇന്നോളം വരെ യുള്ള മനുഷ്യന്റെ പുരുഷന്റെ ചരിത്രം.

Conclusion:

Ormayude Njarambu is a beautiful and moving story of love and sacrifice. It is a novel that explores the themes of love, loss, and the power of the human spirit. The novel is also a valuable historical document, as it provides a glimpse into the social and cultural mores of Kerala in the 1950s.

Sandarsanam Summary in Malayalam

Sandarsanam Summary in Malayalam

Sandarsanam is a novel written by Kalki Krishnamurthy in 1941. It is one of the most popular novels in Tamil literature and has been translated into many languages. The summary of novel is set in the 13th century and tells the story of the love between a Tamil prince, Sundara Chola, and a Sinhalese princess, Vanathi.

The novel begins with Sundara Chola being sent to Ceylon (present-day Sri Lanka) to lead a military campaign against the Sinhalese king. However, when he meets Vanathi, he falls in love with her, and the two of them begin a secret relationship. The novel follows Sundara Chola and Vanathi as they try to keep their love hidden from their families and the world. They face many challenges, but their love for each other remains strong.

Sandarsanam Summary in Malayalam

ജീവിത രേഖ : 1957 ജൂലൈ 30- ന് പറവൂരിൽ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഇംഗ്ലീഷ്സാ ഹിത്യത്തിൽ ബി.എ നേടി. അടിയന്തിരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ അനുഭാവം പുലർത്തി. ജനകീയ സാംസ്ക്കാരിക വേദി രൂപീകരിച്ചപ്പോൾ അതുമായി സഹകരിച്ചു.പല തൊഴിലുകൾ ചെയ്ത ശേഷം 1987- ൽ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.

Sandarsanam Summary in Malayalam 1

1999 – ൽ ബുദ്ധമതം സ്വീകരിച്ചു തിരക്കഥകളും ചലച്ചിത്ര ഗാനങ്ങളും രചിച്ചിട്ടുണ്ട്. 2013 ജൂലൈ 29 – ന് ജോലിയിൽ നിന്നും വിരമിച്ചു. ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്നു. ഭാര്യ വിജയലക്ഷ്മി കവയത്രിയാണ്. ലോകം ക്ഷോഭത്തിനും

പ്രക്ഷോഭത്തിനും പ്രതിരോധത്തിനും നടുവിൽ കിടന്ന് കനലാട്ടം ആടുമ്പോഴാണ് ബാലചന്ദ്രന്റെ കവിത ഒരു വിസ്ഫോടനം പോലെ പെയ്തിറങ്ങിയത്. “മുട്ടിത്തുറക്കുന്നു ഞാൻ മുഴുഭ്രാന്തിന്റെ കത്തും ജനാലകൾ” എന്ന്

ബാലചന്ദ്രൻ എഴുതിയപ്പോൾ അത് പുതു തലമുറയുടെ കവിതയിലേക്കുള്ള ഒരു വാതായനം കൂടി തുറന്നിട്ടു. മാതൃഭൂമി ബുക്ക് മാനേജർ ആയിരുന്ന ജി. എൻ. പിള്ള മരണക്കിടക്കയിൽ വച്ച് ബാലചന്ദ്രനോട് പറഞ്ഞു: “കവിയാവുക എന്നതിനർത്ഥം ഭൂമിയിലെ കണ്ണീർ മുഴുക്കെ ഒരു തുള്ളി തുവാതെ കൈക്കുടന്നയിൽ ഏറ്റു വാങ്ങുക എന്നാണ്.”

ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ശിവാജി ഗണേശന്റെ പടം ഇറങ്ങിയത് ഓട്ടോയിൽ വിളിച്ചു പറഞ്ഞു നടന്ന ഒരു കാലം ബാലചന്ദ്രൻ ചുള്ളിക്കാടിന് ഉണ്ടായിരുന്നു. ബാലചന്ദ്രന് തന്റെ മനസ്സും ശരീരവും ആത്മാവും അന്വേഷണത്തിന്റെ ഒരു പലായനമായി മാറി. ആ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കവിതയും ഗദ്യത്തിൽ ചിദംബര സ്മരണകളുമായി മലയാളിക്ക് ഇന്നും ഉത്തേജനം നൽകുന്നു.

ആമുഖം

ബാല ചന്ദ്രൻ ചുള്ളിക്കാട് കവി, പത പ വർത്ത കൻ, ഗവൺമെന്റ് ജീവനക്കാരൻ, തിരക്കഥാകൃത്ത്, സിനിമ- സീരിയൽ നടൻ, സാംസ്കാരിക പ്രവർത്തകൻ, പോരാളി, നക്സലൈറ്റ് എന്നിങ്ങനെ വിശേഷണങ്ങളുടെ ഒരു പെരുമഴയാണ് ബാലചന്ദ്രൻ

ചുള്ളിക്കാടിനെക്കുറിച്ച് പറയാനുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളിൽത്തന്നെ പറയുകയാണെങ്കിൽ ഒരു ധിക്കാരിയും അരാജകവാദിയും ആണ് ചുള്ളിക്കാട്, ജി.ശങ്കരക്കുറുപ്പ്, ഇട ശ്ശേരി, വൈലോപ്പിള്ളി, ബാലാമണിയമ്മ, പി. കുഞ്ഞിരാമൻനായർ എന്നീ കവിശ്രേഷ്ഠർ എഴുതി പേരെടുത്ത കാലത്താണ് ബാല ചന്ദ്രൻ ചുള്ളിക്കാട് എഴുതിത്തുടങ്ങിയത്.

മാത്രമല്ല എൻ.വി. കൃഷ്ണവാര്യർ, അക്കിത്തം, ഒളപ്പമണ്ണ, അക്കിത്തം, വയലാർ, ഒ. എൻ.വി എന്നിവരും സജീവമായ കാലഘട്ടത്തിലാണ് ബാലച ന്ദ്രൻ കേരളീയരുടെ ചുള്ളിക്കാടായത്. ആധുനിക കവികളായ അയ്യപ്പപ്പണിക്കർ, മാധവൻ അയ്യപ്പത്ത്, കക്കാട്, സച്ചിദാനന്ദൻ, കടമ്മനിട്ട എന്നിവരുടെ അറിയപ്പെട്ട കാലഘട്ടമായിരുന്നു അന്ന്. മാതൃഭൂമി ആഴ്ചപ്പതിപ്പും എം.

ഗോവിന്ദന്റെ സമീക്ഷയും ആയി രുന്നു കവികളായി അറിയപ്പെടാൻ കേരളീയർ അംഗീകരിച്ച പ്രസിദ്ധീകരണങ്ങൾ. പക്ഷേ ബാലചന്ദ്രൻ ചുള്ളിക്കാട് ഈ പ്രസിദ്ധീകരണങ്ങളിലൂടെയല്ല കവിയായത്. ചുള്ളിക്കാട് കേര ളത്തിന്റെ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ചൊല്ലി സാധാരണ

ജനങ്ങളുടെ ഹൃദയങ്ങളിലൂടെ കവിയായി മാറി. കട മ്മനിട്ടയും ഇങ്ങനെയായിരുന്നു. ബ്രഹ്തിന്റേയും നെരൂദയു ടേയും കവിതകളും ഇവർ തെരുവുകളിൽ ചൊല്ലിയിരുന്നു. ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ കലുഷിതമായ പശ്ചാത്തലമാണ് ചുള്ളിക്കാടിലെ കവിയെ സൃഷ്ടിച്ചത്.

കമ്പോഡിയ, വിയറ്റ്നാം, കനിയ എന്നിവിടങ്ങളിലെ പ്രശ് ന ങ്ങ ളിൽ തീക്ഷമായ പ്രതികരണങ്ങളോടെ സജീവമായ കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലുണ്ടായ വലിയൊരു ആവേശത്തിന്റെ കാലഘട്ട ചുള്ളിക്കാടിന്റെ കവിത്വം പരിപുഷ്ടമാകുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജീവിതം സംഭവബഹുലമായിരുന്നു. വീടുപേക്ഷിച്ച് എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വാസം. തെരുവിൽ പിച്ച തെണ്ടി ജീവിച്ചിട്ടുണ്ട്.

ചുള്ളിക്കാട് തന്നെ പറയുന്നു: “ഭിക്ഷാടനം ഉപജീവന മാർഗ്ഗമാക്കിയിട്ടുണ്ട്. ഇഷ്ടിക ക്കളത്തിൽ തൊഴിലാളിയായിട്ടുണ്ട്. പാരൽ കോളേജിലെ അധ്യാ പകൻ, ഹോട്ടൽ ബോയ്, പത്രപ്രവർത്തകൻ എന്നീ ജോലികൾ ചെയ്തിട്ടുണ്ട്. കേരളത്തിൽ ഒരു കാലഘട്ടത്തിൽ സജീവമായിരുന്ന കവിയരങ്ങുകളിൽ

ചുള്ളിക്കാടുമുണ്ടായിരുന്നു. ലോഡ്ജുകളിലും സ്ത്ര ങ്ങളിലുമായിരുന്നു കവിത ചൊല്ലിയിരുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാട് ആവർത്തിച്ചു ചൊല്ലിയിരുന്നതും ജന ങ്ങളാവശ്യപ്പെട്ട് ചൊല്ലിയിരുന്നതും ‘യാത്രാമൊഴി കവിതയായി രുന്നു.

വീടുപേക്ഷിച്ചു പോയ ചുള്ളിക്കാട് അമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മയുടെ പെരു മാറ്റത്തിൽ അസ്വസ്ഥനായി തിരിച്ചു പോകുന്നു. ഒടുവിൽ അമ്മ മരിച്ച് കിടന്നപ്പോൾ ചേച്ചിയുടെ കൈവശം കുറച്ചു സംഖ്യ നൽകി സംസ്ക്കാരത്തിനു നിൽക്കാതെ തിരിച്ചു പോവുകയാണ്.

“അമ്മേ,
പിൻവിളി വിളിക്കാതെ, 
മുടിനാരു കൊണ്ടെന്റെ കുഴലു കെട്ടാതെ,
പടി പാതി ചാരിത്തിരിച്ചു പോക്… 
എന്ന് യാത്രാമൊഴിയിൽ ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട്.

‘ഞാൻ പരാജയപ്പെട്ട ഒരു കവിയാണ്. സ്വപ്നങ്ങൾ കൊഴിഞ്ഞു പോയ ഒരു തലമുറയാണ് ഞങ്ങളുടേത്. തീക്ഷ്ണമായ ശക്തിയും ശിവനടന സമാനമായ ഊർജ്ജപ്രസാദവും കവിതയ്ക്കു നൽകി അതിനെ

വെറും ജനപ്രിയതയിൽ നിന്നും ഏറെ ഉയർത്തിയ കവി യാണ് ചുള്ളിക്കാട്, ലോലമായ കാൽപ്പനികതയിൽ നിന്നും ബോറൻ പുരോഗമനപരതയിൽ നിന്നും). 18 കവിതാസമാഹാരങ്ങൾ, അമാ വാസി, ഗസൽ, മാനസാന്തരം, ഡ്രാക്കുള എന്നിവയാണ് പ്രസിദ്ധീ കരിച്ച കവിതാസമാഹാരങ്ങൾ.

ഇന്ത്യക്കകത്തും, വിദേശത്തും നടന്ന സാഹിത്യോത്സവങ്ങളിൽ മലയാള കവിതയേയും ഇന്ത്യൻ സാഹിത്യ ത്തേയും പ്രതിനിധീകരിച്ചു. കാൽപ്പനികതയുടെ രസനകൾ ഉൾക്കൊണ്ട് ഭാവതീവ്രമായ ആധുനിക വ്യഥകളെ ചുള്ളിക്കാട് പകർത്തി.

സഹധർമ്മിണിയും കവിയുമായ വിജയലക്ഷ്മിയിൽ ഉണ്ടായ ആദ്യ ശിശുവിനെ ഭ്രൂണഹത്യ ചെയ്യുവാൻ തീരുമാനിച്ച കവി എഴുതിയ ‘പിറക്കാത്ത മകന്റെ അദ്ദേഹം എഴുതി കവിതയിൽ

“ലോകാവസാനം വരേയ്ക്കും, പിറക്കാതെ പോകട്ടെ നീയെൻ മകനേ, നരകങ്ങൾ വാ പിളർക്കുമ്പോഴെരിഞ്ഞു വിളിക്കുവാൻ ആരെനിക്കുള്ളൂ… നീയല്ലാതെ – എങ്കിലും… ചുള്ളിക്കാട് ബുദ്ധമതം സ്വീകരിച്ചു. എങ്കിലും വിശ്വാസത്തിൽ

തന്റേതു മാത്രമായ സങ്കൽപ്പങ്ങളുമായി ജീവിക്കുന്നു. ഇപ്പോൾ ശരിയെന്ന് വിചാരിക്കുന്നത് ചെയ്യുക – പലപ്പോഴും ചുള്ളിക്കാട് താൻ സ്വയം ഇങ്ങനെയാണ് ഞാൻ ബ്ലോഗിൽ

പറയുന്നു. ചുള്ളിക്കാടിന്റെ (തുറമുഖം) ‘മഹാകാവ്യം’ എന്ന പേരിൽ ഒരു രചനയുണ്ട്. അതിൽ പ്രൈമറി സ്കൂളിൽ കൂടെ പഠിച്ചിരുന്ന ശശി എന്ന കുട്ടിയെക്കുറിച്ച് പറയുന്നുണ്ട്. അവൻ ഒരു തോട്ടിയുടെ മകനാണ്.

മനുഷ്യമലം തകരടാങ്കിൽ ശേഖ രിച്ച് ദൂരെ കളയുന്നതാണ് അച്ഛന്റെ ജോലി. മറ്റു കുട്ടികൾ തീട്ടം കോരി എന്നു വിളിച്ച് പരിഹസിച്ചിരുന്നു. കരിഞ്ഞ ഒരു ചിരി മാത്രമായിരുന്നു ശശിയുടെ പ്രതികരണം. ആ കറുത്ത കുട്ടിക്കൊപ്പം ആരും ഇരുന്നില്ല. അവൻ അറ്റത്തെ ബഞ്ചിലോ ജനൽപ്പടിയിലോ ഒറ്റയ്ക്കിരുന്നു.

ഒരു പരാതിയും ഇല്ലാതെ. ആയിടയ്ക്ക് ഗാന്ധിജയന്തിദിവസം ബാലചന്ദ്രന് ഒരു പുസ്തകം കൊടുത്ത് രാവുണ്ണിപ്പിള്ള സാർ പ്രസംഗിക്കാൻ പറഞ്ഞു. ആ പുസ്തകത്തിലെ ഒരു വരി ഇങ്ങനെയായിരുന്നു. “തോട്ടിയിൽ നിന്നും വമിക്കുന്ന ദുർഗന്ധം അവന്റെ മലത്തിന്റേതല്ല; നിങ്ങളുടെ മലത്തിന്റേതാണ്.” ഇതു

വായിച്ചതോടെ ശശിയേയും, അവന്റെ സമൂഹത്തേയും മറ്റൊരു വിധത്തിൽ കാണാൻ ബാല ചന്ദ്രന് കഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നുണ്ട്.

പ്രണയത്തെക്കുറിച്ചും
പ്രണയാനുഭവത്തെക്കുറിച്ചും ചുള്ളിക്കാട്
പറഞ്ഞത്.

ആനന്ദത്തിനും അനശ്വരതയ്ക്കും വേണ്ടിയുള്ള രഹസ്യാന്വേ ഷണം പ്രണയത്തിലുണ്ട്. അതിന്റെ വേദനയും യാതനയും നിർവ തിയും പരിഭവവും വിശ്വാസവും സ്മൃതിയും വിസ്മൃതിയും ദുമതിയും വിക്ഷോഭവും വൈരുദ്ധ്യവും ശൂന്യതയും പ്രത ബാധയും എല്ലാം പ്രണയത്തിലുണ്ട്. അതിൽ ജീവിതവും മരണ വുമുണ്ട്. എന്റെ പ്രണയാനുഭവത്തിന്റെ പൊട്ടും പൊടിയുമാണ് പ്രണയത്തെക്കുറിച്ചുള്ള കവിതകൾ.

കവിതയുടെ രത്നച്ചുരുക്കം 

കുറെ വർഷങ്ങൾക്കു ശേഷം തന്റെ മുൻകാമുകിയെ കവി കണ്ടെത്തുന്നു. ഏതോ ഒരു സന്ദർശനമുറിയിൽ ആണ് കണ്ടുമുട്ടുന്നത്. രണ്ടുപേരും ഒന്നും മിണ്ടുന്നില്ല; മൗനം കുടിച്ചിരിക്കുകയാണ്. ജീവിതത്തിലെ വെളിച്ചം പൊലിഞ്ഞതുപോലെ പകൽ മറ ഞ്ഞുപോയതും

ഓർമ്മകളാകുന്ന കിളികൾ കൂട്ടിലേക്ക് പറന്നു പോകുന്നതും നോക്കി നിൽക്കുകയാണ് കവി. ഇപ്പോൾ കാഴ്ച ക ളിൽ അ വർപരസ്പരം നഷ്ടപ്പെടുകയാണ്. ഈ നഷ്ടപ്പെടുന്നതിന്റെ ചിന്തകൾ കവിയുടെ നെഞ്ചിടിപ്പിന്റെ താളം കൂടു ന്നു. പഴയ പ്രണയാനുഭവങ്ങളുടെ സംഗീതമുള്ള നിശ്വാസം കവിക്ക് അനുഭവപ്പെട്ടു തുടങ്ങി.

പൊൻചെമ്പകം പൂത്തുലഞ്ഞ തന്റെ കരള് പണ്ടേ കരിഞ്ഞു പോയതാണെങ്കിലും കറ പിടിച്ച് ചുണ്ടിലെ ആർദ്രമായ കവിത കൾ വരണ്ടുപോയെങ്കിലും ഒരു വാക്കുപോലും ഉരിയാടാനാ കാതെ ഏകാന്തമായൊരു കരച്ചിൽ തൊണ്ടയിൽ കുരുങ്ങുന്നു. വീണ്ടും ഓർമ്മകൾ നീളുകയാണ്. ഓർമ്മകളുടെ അലയാഴി തേടി കവി പോകുന്നു. അതിൽ പ്രണയാർദ്രമായ ചില സന്ദർഭ ങ്ങൾ ഓർക്കു

കാമുകിയുടെ സ്വർണ്ണനിറത്തിലുള്ള മൈലാ ബിയെഴുതിയ വിരൽ ആദ്യമായി തൊട്ടപ്പോൾ മനസ്സിൽ കിനാവ് പകർന്നത് കവി ഓർക്കുന്നു. കാമുകിയുടെ കണ്ണിലെ കൃഷ്ണകാന്തങ്ങളുടെ കിരണമേറ്റ് മനസ്സ് സന്തോഷിച്ചതും എല്ലാം ചിദംബരത്തെ കുങ്കുമം തൊട്ട് വിശുദ്ധമായ സന്ധ്യ പോലെ മറവിയിൽ മാഞ്ഞിരിക്കുകയാണ്.

പിന്നീട് ജീവിതത്തിന്റെ തിരക്കുകളിൽ അമർന്നുപോകുന്നു കവി. മരണവേഗത്തിലോടുന്ന വണ്ടികളേയും മദ്യലഹരിയിൽ ആഴ പോയ രാത്രികളേയും സത്രങ്ങളുടെ പല മുഖം കണ്ട് ചുമരുക ളേയും കവി ഓർക്കുന്നു.

പ്രണയം അസ്വസ്ഥതയാണെങ്കിലും അത് പ്രകൃതിയോടൊപ്പമുള്ള ഒരു ലയനമാണെന്ന് കവിയുടെ പ്രണയാർദ്രമായ ഓർമ്മകൾ അറിയിക്കുന്നു. എന്നാൽ പ്രണയ പ്രവാഹത്തിൽ നിന്നും അകന്നപ്പോൾ അടിഞ്ഞു കൂടിയത് ശ്വാസംമുട്ടുന്ന നഗരവീഥികളിലും വാഹനങ്ങളിലും താൽക്കാ ലികാഭയമാകുന്ന സത്രങ്ങളിലും മദ്യത്തിലുമായിരുന്നു.

കവി വിചാരിക്കുന്നു. ചിലപ്പോഴൊക്കെ മനുഷ്യന്റെ ഏകാന്തമായ പ്രാണൻ ദുഃഖിതനായി ഭൂതകാലങ്ങളിൽ അലഞ്ഞുപോകും. ദുഃഖത്തിന്റെ ആ ഇരുളിൽ പല ജന്മങ്ങൾക്ക് സാന്ത്വനം നൽകുന്ന കാരുണ്യമാർന്ന തന്റെ കാമുകിയുടെ മുഖം താൻ കാണാറുണ്ട്.

കവി ഓർമ്മകളിൽ നിന്നും ഉണർന്നു. പരസ്പരം നന്ദി ചൊല്ലാതെ പിരിയുക നന്നു. ഇനിയൊരു സമാഗമം സാധ്യമല്ല. പുഴയും കടലും സംഗമിക്കുന്ന വികാരവിക്ഷോഭങ്ങളുടെ

കരച്ചിലിന്റെ ഒരു അഴിമുഖത്തേക്ക് നമ്മൾക്ക് ഇനി പോകേണ്ടതില്ല. ഇരിക്കുന്ന സന്ദർശകമുറിയിൽ നിന്നും പോകുവാൻ സമയമാകുന്നു. കവി ഈ സന്ദർശനം അവസാനിപ്പിക്കുകയാണ്.

ഉള്ളിൽ നിറയുന്ന ദുഃഖ ത്തോടെ ഈ പ്രണയസത്യത്തെ തിരിച്ചറിയുകയാണ് . നമ്മൾ രണ്ടു പേരും നിഴലുകളാണ്. പണ്ട പിരിഞ്ഞവരാണ്… നമ്മുടെ പകലുകൾ പോയിക്കഴിഞ്ഞു.

നമ്മൾ നിറഞ്ഞ രാത്രിയിലാണ് ഇപ്പോൾ കഴിയുന്നത്. ഈ രാത്രിയിൽ കഴിയുന്ന ശരീരങ്ങ ളല്ല നമ്മൾ…. വെറും നിഴലുകൾ മാത്രമാണ് നമ്മൾ… ഓർമ്മക ളിൽ ഒരു സന്ദർശനം നടത്തി നമ്മൾ പിരിയുകയാണ്.

Conclusion:

Sandarsanam is a timeless classic that continues to be enjoyed by readers of all ages. It is a story of love, sacrifice, and the power of the human spirit.

नवनिर्माण Summary in Hindi

नवनिर्माण Summary in Hindi

नवनिर्माण” “त्रिलोचन शास्त्री” की एक प्रसिद्ध कविता है, जो समाज में व्याप्त कुरीतियों और शोषण के खिलाफ एक आवाज है। कविता में कवि एक ऐसे समाज की कल्पना करता है, जो शोषण और अन्याय से मुक्त हो।

कविता का सारांश

  • कविता की शुरुआत में कवि बताता है कि वह एक ऐसे समाज की कल्पना करता है, जहां सभी लोग समान हों। इस समाज में कोई गरीब या अमीर न होगा, कोई शोषक या शोषित न होगा। सभी लोग एक-दूसरे के साथ प्रेम और भाईचारे से रहेंगे।
  • कविता के दूसरे भाग में कवि बताता है कि वह एक ऐसे समाज की कल्पना करता है, जहां सभी लोगों को शिक्षा और रोजगार का समान अवसर मिले। इस समाज में कोई भेदभाव न हो, कोई जातिवाद या धर्मवाद न हो। सभी लोग समान रूप से शिक्षित और सशक्त होंगे।
  • कविता के तीसरे भाग में कवि बताता है कि वह एक ऐसे समाज की कल्पना करता है, जहां प्रकृति का संरक्षण हो। इस समाज में लोग प्रकृति के साथ सौहार्दपूर्ण संबंध रखेंगे। वे पर्यावरण को प्रदूषित नहीं करेंगे।

नवनिर्माण Summary in Hindi

नवनिर्माण कवि का परिचय

"</p

नवनिर्माण कवि का नाम : त्रिलोचन। वास्तविक नाम वासुदेव सिंह। (जन्म 20 अगस्त, 1917; निधन 2007.)

प्रमुख कृतियाँ : धरती, दिगंत, गुलाब और बुलबुल, उस जनपद का कवि हूँ, सब का अपना आकाश (कविता संग्रह); देशकाल (कहानी संग्रह) तथा दैनंदिनी (डायरी) आदि।

विशेषता : काव्यक्षेत्र में प्रयोग धर्मिता के समर्थक। समाज के दबे-कुचले वर्ग को संबोधित करने वाले साहित्य के रचयिता।

विधा : चतुष्पदी। इस विधा में चार चरणों वाला छंद होता है। यह चौपाई की तरह होता है। इसके प्रथम, द्वितीय और चतुर्थ चरण में तुकबंदी होती है। भाव और विचार की दृष्टि से प्रत्येक चतुष्पदी अपने आप में पूर्ण होती है।

विषय प्रवेश : प्रस्तुत पद्य पाठ में कुल आठ चतुष्पदियाँ दी गई हैं। ये सभी चतुष्पदियाँ भाव एवं विचार की दृष्टि से अपने आप में पूर्ण है। इन चतुष्पदियों में आशावादी दृष्टिकोण प्रस्तुत किया गया है। कवि ने इनके माध्यम से संघर्ष करने तथा अन्याय, अत्याचार, विषमता और निर्बलता पर विजय पाने का आवाहन किया है।

नवनिर्माण चतुष्पदियों का सरल अर्थ

(1) तुमने विश्वास ……………………………….. आकाश दिया है मुझको।

मनुष्य के जीवन में किसी का विश्वास प्राप्त करने तथा किसी से प्रोत्साहन पाने का बड़ा महत्त्व होता है। इनके बल पर मनुष्य बड़े-बड़े काम कर डालता है।

कवि कहते हैं कि, तुमने मुझे जो विश्वास और प्रेरणा दी है वह मेरे लिए बहुत ही महत्त्वपूर्ण है। इन्हें देकर तुमने मुझे असीम संसार दे दिया है। पर मैं इन्हें इस तरह सँभाल कर अपने पास रखूगा कि मैं आकाश में न उहूँ और मेरे पाँव हमेशा जमीन पर रहें। अर्थात मुझे अपनी मर्यादा का हमेशा ध्यान रहे।

(2) सूत्र यह तोड़ ……………………………….. छोड़ नहीं सकते।

कवि मनुष्य के बारे में कहते हैं कि वह चाहे कितना ही बड़ा क्यों न हो जाए, आकाश में उड़ानें भरता हो या अन्य कहीं उड़ कर चला जाए, पर अंत में उसे अपनों के बीच यानी धरती पर तो आना ही पड़ता है। कवि कहते हैं कि, यह बात शाश्वत सत्य है। इस सच्चाई को कोई नियम तोड़-मरोड़ कर झूठा साबित नहीं कर सकता। अर्थात मनुष्य कितना भी आडंबर क्यों न कर ले, पर वह अपनी वास्तविकता को छोड़ नहीं सकता।

(3) सत्य है ……………………………….. सामने अँधेरा है।

कवि संघर्ष करने का आवाहन करते हुए कहते हैं कि आपकी राह अँधेरों से भरी हुई है; भले यह बात सच हो या आपकी प्रगति के द्वार को अवरुद्ध करने के लिए तरह-तरह की कठिनाइयाँ रास्ते में आ रही हों, तब भी आपको संघर्ष के मार्ग पर रुकना नहीं है।

अँधेरे में भी आगे ही आगे बढ़ते जाना है, क्योंकि इसके अलावा आपके सामने और कोई चारा भी तो नहीं है। कवि का कहने का तात्पर्य यह है कि संघर्ष करना जारी रखना चाहिए। संघर्ष से ही सफलता का मार्ग प्रशस्त होता है।

(4) बल नहीं होता ……………………………….. “दिलाने के लिए।

कवि कहते हैं कि मनुष्य को निरर्थक कार्यों के लिए अपने बल का प्रयोग नहीं करना चाहिए। उसका प्रयोग सार्थक कार्यों के लिए होना चाहिए। वे कहते हैं कि मनुष्य के पास बल किसी असहाय, पीड़ित व्यक्ति को सताने के लिए नहीं होता। बल्कि वह किसी असहाय या पीड़ित व्यक्ति की रक्षा करने के लिए होता है। कवि बलवान व्यक्तियों को संबोधित करते हुए कहते हैं, यदि ईश्वर ने तुम्हें शक्ति प्रदान की है, तो तुम सभी कमजोर लोगों के बल बन ३ कर उनको न्याय दिलाने के काम में लग जाओ। तभी तुम्हारे बल की सार्थकता है।

(5) जिसको मंजिल ……………………………….. वही कहता है।

कवि कहते हैं कि जिस व्यक्ति को अपनी सफलता की मंजिल की जानकारी हो जाती है, वह व्यक्ति अपने मार्ग में आने वाली परेशानियों से नहीं डरता। वह हँसते-हँसते इन परेशानियों को झेल लेता है। ऐसे व्यक्तियों को ही जीवन में सफलता मिलती है। इस तरह सफलता के शिखर पर पहुँचने वाले व्यक्ति समाज के लिए इतिहास बन जाते हैं और लोग उससे प्रेरणा लेते हैं।

(6) प्रीति की राह ……………………………….. चले आओ।

कवि प्यार-मोहब्बत और अच्छे आचार-व्यवहार को अपनाने की बात करते हुए लोगों का आवाहन करते हैं कि वे सब के साथ प्यार-मोहब्बत से रहें और सब के साथ अच्छा व्यवहार करें। यही सब के लिए अपनाने वाला सही मार्ग है। वे कहते हैं कि सब को हँसते-गाते जीवन जीने का मार्ग अपनाना चाहिए।

(7) साथ निकलेंगे ……………………………….. “समाज नर-नारी।

कवि स्त्री-पुरुष समानता की बात करते हुए कहते हैं कि स्त्री पुरुष दोनों एक साथ मिल कर विकट समस्याओं को सुलझाने का कार्य करेंगे। दोनों इस दिशा में कंधे से कंधा मिलाकर काम करेंगे और नए समाज की रचना करेंगे, जिसमें सब को समानता का अधिकार मिले।

(8) वर्तमान बोला……………………………….. गीत अच्छा था।

कवि वर्तमान और अतीत की बात करते हुए कहते हैं कि वर्तमान के अनुसार बीता हुआ समय अच्छा था। उस समय जीवन पथ में साथ निभाने वाले अच्छे मित्र थे। वर्तमान कहता है कि भविष्य में (जब हम अतीत हो जाएँगे और) लोग हमारा भी गुणगान करेंगे। वैसे अतीत भी गुणगान करने लायक था।

नवनिर्माण शब्दार्थ

व्योम = आकाश
सहचर = साथ-साथ चलने वाला, मित्र
सिद्धि = सफलता
मीत = मित्र, दोस्त

Conclusion

“नवनिर्माण” एक आदर्शवादी कविता है। यह कविता समाज में व्याप्त कुरीतियों और शोषण को दूर करने और एक नए समाज की स्थापना की कल्पना करती है। यह कविता आज भी उतनी ही प्रासंगिक है, जितनी कि कविता के समय में थी।

कविता के माध्यम से कवि यह संदेश देना चाहता है कि समाज में व्याप्त कुरीतियों और शोषण को दूर करने के लिए एक नए समाज की स्थापना की आवश्यकता है। यह समाज एक आदर्श समाज होगा, जहां सभी लोग समान होंगे, सभी को शिक्षा और रोजगार का समान अवसर मिलेगा, और प्रकृति का संरक्षण होगा।

यह कविता एक महत्वपूर्ण कविता है, क्योंकि यह हमें एक ऐसे समाज की कल्पना करने के लिए प्रेरित करती है, जो बेहतर और न्यायपूर्ण हो।

Plus One Malayalam All Chapter Summary

Plus One Malayalam All Chapter Summary

PSEB 9th Class Summary In Hindi

PSEB 9th Class Summary In Hindi

Punjab State Board Syllabus PSEB 8th Class Hindi Summaries Pdf is part of PSEB 9th Class Summary In Hindi  provides students with essential knowledge and skills to master the eighth-grade education and excel in the field of Hindi. It serves as a crucial stepping stone in their educational journey, equipping them with a well-rounded foundation for higher studies and future endeavors.

Punjab School Education Board 9th Class Summary In Hindi

The PSEB 9th Class Summary In Hindi is a comprehensive summary of the Punjab School Education Board’s 9th class syllabus in Hindi. The summary is written in a clear and concise style, and it is easy to understand. It is a valuable resource for students who are preparing for their PSEB 8th class Hindi examinations.