शून्य…., नहीं अनन्त Summary In Hindi

शून्य…., नहीं अनन्त Summary In Hindi

“शून्य… नहीं अनन्त” एक हिंदी कविता है जो महकवि राही मासूम रज़ा द्वारा लिखी गई है। इस कविता में कवि ने अंतरात्मा की गहराइयों में चुपी अनंतता की महत्वपूर्ण भूमिका को प्रकट किया है। यह कविता आध्यात्मिकता और आनंद की खोज में एक अनूठी यात्रा का वर्णन करती है। Read More Class 6 Hindi Summaries.

शून्य…., नहीं अनन्त Summary In Hindi

शून्य…. नहीं अनन्त पाठ का सार

पाठ शून्य……..नहीं अनन्त! में लेखक शिवशंकर ने शून्य, जीरो की खोज और महत्ता के बारे में बताया है। ‘जीरो’ के आविष्कार से पहले वस्तुओं और अंकों की गणना (गिनती) करने में बड़ी समस्या आती थी। वैदिक काल में जीरो का प्रचलन बिन्दु (.) के रूप में हुआ। आरम्भ में इसके ( १ आदि रूप मिलते हैं। तीसरी शताब्दी में बेबीलोन निवासियों ने गणना के लिए ‘Y’ को 60 का आधार चिह्न मान कर गिनती की। ‘जीरो’ का जन्म हुआ चौथी शताब्दी में। भारत के महान् गणितज्ञ आर्यभट्ट इसके जन्मदाता हैं। इनका जन्म 476 ई० पू० बिहार के पाटलीपुत्र (पटना) के कुसुमपुर नामक स्थान में हुआ। आर्यभट्ट गणित, खगोल शास्त्र और ज्योतिष में प्रकांड पंडित थे। इन्होंने अपनी पुस्तक ‘आर्यभट्टीय’ में गणित, ज्योतिष और खगोल विज्ञान के अनेक नियम देकर अनेक अन्धविश्वासों को दूर करने का कार्य किया।

उन्होंने ही जीरो को ‘0’ का रूप दिया जिसे सारी दुनिया ने स्वीकार किया। आर्यभट्ट ने पृथ्वी, ग्रह, नक्षत्रों पर अनेक खोजें की जैसे धरती का अपने अक्ष पर घूमना, जिस कारण दिन और रात का बनना, सूर्य और चन्द्र ग्रहण सूर्य की परिक्रमा के दौरान एक रेखा होने से लगना आदि। भारत में जीरो की खोज होने के पश्चात् विश्व के अन्य देशों चीन और अरब ने भी इसको स्वीकार किया। आज संपूर्ण विश्व जीरो के आधार पर ही बड़ी-बड़ी गणनाएं (गिनती) करता है।

सचमुच जीरो (0) का आविष्कार करके न केवल आर्यभट्ट स्वयं अमर हो गए बल्कि सम्पूर्ण विश्व को गणना का एक आधार भी प्रदान कर गए। अतः जीरो (0) शून्य नहीं, यह तो है अनन्त अनमोल।

Conclusion:

“शून्य… नहीं अनन्त” कविता का संक्षेपन करते समय, हम देखते हैं कि यह कविता अंतरात्मा के अद्वितीयता और अनंतता को व्यक्त करने का प्रयास करती है। कवि द्वारा चित्रित अद्वितीय अनुभव और आत्मा की अनंतता हमें विचार करने और समझने के लिए प्रोत्साहित करते हैं। इसके माध्यम से कवि हमें समाज के भीतर छिपी गहरी सत्यता की खोज करने के लिए आत्म-विचार की महत्वपूर्ण भूमिका को समझाते हैं।

कराहती दहाड़ Summary In Hindi

कराहती दहाड़ Summary In Hindi

“कराहती दहाड़” एक हिंदी कविता है जो एक शेर की तरह अपनी आवाज़ बुलंद करके समाज की समस्याओं पर ध्यान दिलाती है। यह कविता समाज में बदलाव की प्रक्रिया को प्रोत्साहित करने का संदेश देती है। Read More Class 6 Hindi Summaries.

कराहती दहाड़ Summary In Hindi

कराहती दहाड़ पाठ का सार

बच्चे चिड़ियाघर देखने गए थे। वे पेड़ों पर उछलते-कूदते प्राणियों को देख कर खुश थे। अचानक बाघ की दहाड़ सुन कर वे सहम गए। एक पिंजरे जैसे आवास में बहुत बड़ा बाघ बंद था। कुछ साहसी बच्चे उसके निकट चले गए। बाघ ने उनसे कहा कि डरो मत। धरती का सब भयानक जानवर वह नहीं था। धरती का सबसे भयानक जानवर तो मनुष्य है, वह तो जंगल में अपनी माँ के साथ रहता था। वह बहुत ही छोटा था। उसका वजन केवल एक किलो था और आँखें बंद। पर अब तो वह पिंजरे में बंद है।

बड़ा होने पर बाघ का शरीर 11 फुट तक लंबा और वजन लगभग 300 किलो हो जाता है। चार वर्ष के वे युवा हो जाते हैं। जन्म के बाद छः से आठ सप्ताह तक वे अपनी माँ का दूध पीते हैं और बाद में मांस खाने लगते हैं। बाघ प्रायः अकेले रहना पसंद करते हैं। एक विशेष गंध से वे अपनी सीमा निश्चित कर लेते हैं। जंगल में वे तरह-तरह के पशुओं का शिकार करते हैं पर चिड़ियाघर में तो उन्हें जीने के लिए जैसा भी हो वैसा मांस खाना ही पड़ता है। वे मनुष्य को आत्मरक्षा, बीमारी, कमज़ोरी की अवस्था में ही मारते है। मनुष्य तो अपने स्वार्थ के कारण उन्हें मारता है। एशिया में तो अब केवल 2100 बाघ शेष बचे हैं जिन में से भारत में इनकी संख्या 1400 है। अब इनकी सुरक्षा के लिए टाइगर-परियोजना चलाई गई है।

Conclusion:

“कराहती दहाड़” कविता का संक्षेपन करते समय, यह कहा जा सकता है कि कवि ने समाज में उठी समस्याओं के प्रति अपनी आवाज को उठाने और परिवर्तन की आवश्यकता को प्रमोट किया है। इसके माध्यम से वह एक सकारात्मक संदेश देते हैं कि समाज को सुधारने की दिशा में हम सभी का योगदान महत्वपूर्ण है।

Yamunothriyude Ooshmalathayil Summary in Malayalam

Yamunothriyude Ooshmalathayil Summary in Malayalam

Yamunothriyude Ooshmalathayil (In the Warmth of Yamunotri) is a travel essay written by P.P. Raveendran, one of the most celebrated Malayalam writers of all time. The Summary is based on Raveendran’s experiences during a trip to Yamunotri, a sacred Hindu pilgrimage site in the Himalayas.

Raveendran also writes about the people of Yamunotri. He describes their simple way of life and their deep devotion to their faith. He also writes about the challenges they face, such as the harsh climate and the lack of basic amenities.

Yamunothriyude Ooshmalathayil Summary in Malayalam

പാംസംഗ്രഹം

എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ, പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രസിദ്ധനായ എം.പി. വീരേന്ദ്രകുമാർ എഴുതിയ സഞ്ചാരസാഹിത്യ കൃതിയാണ് ‘ഹൈമവതഭൂവിൽ’, ഹിമാലയത്തിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് പാഠഭാഗത്ത് വിവരിക്കുന്നത്. ബന്ദർ പൂഞ്ച് പർവതത്തിന് സമീപമാണ് യമുനോതി.

Yamunothriyude Ooshmalathayil Summary in Malayalam 1
എം. പി. വീരേന്ദ്രകുമാർ

വേനൽക്കാലത്തുപോലും നല്ല തണുപ്പാണവിടെ. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രിയിലും താഴെയായിരിക്കും. ക്ഷേത്ര പരിസര ത്തുന്നതോടെ ഭക്തർ എല്ലാ യാത്രക്ലേശങ്ങളും വിസ്മരിക്കുന്നു. അവിടെ ആത്മീയ വിശുദ്ധി നിറഞ്ഞു നിൽക്കുന്നു. 19 ാ ം നൂറ്റാണ്ടിൽ ജയ്പൂരിലെ മഹാറാണി ഗുലാരിയയാണ് യമുനോതി ക്ഷേത്രം പണി കഴിപ്പിച്ചത്. യമുനാ ദേവിയാണ് മുഖ്യപ്രതിഷ്ഠ. 1923- ലെ

ഭൂചലനത്തിൽ തകർന്ന ക്ഷേത്രം പ പിന്നീട് പുനർനിർമ്മിക്കുകയായിരുന്നു. 1982- ൽ വീണ്ടും ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു. യമുനയുടെ ഇട തുകരയിലുള്ള ക്ഷേത്രത്തിലെ യമുനാദേവിയുടെ വിഗ്രഹം കറുത്ത മാർബിളിലാണ് നിർമ്മിച്ചിട്ടുള്ളത്.

കാളിന്ദ് പർവതത്തിലെ സപ്തഋഷികുണ്ഡിലുള്ള വിസ്തൃതമായ ഹിമാനിയിൽ നിന്നാണ് യമുന ഉദ്ഭവിക്കുന്നത്. അലഹബാദിൽ വച്ച് ഗംഗ യിൽ ചേരുന്നതിനിടയ്ക്ക്, ഹിമാലയൻ താഴ്വരകളിലൂടെയും സമതലങ്ങളിലൂടെയും 800 കി.മീ. ദൂരം യമുന ഒഴുകുന്നു. അലഹബാ ദിൽ വച്ചുതന്നെയാണ് ഭൂഗർഭത്തിലൂടെ ഒഴുകിയെത്തുന്ന സരസ്വതി, ഗംഗയിൽ വിലയം പ്രാപിക്കുന്നത്. ഈ മൂന്നു പുണ്യനദികളും കൂടി ച്ചേരുന്നിടമാണ് ത്രിവേണി സംഗമം.

യമുനോത്രി ക്ഷേത്രത്തിനടുത്തുള്ള സൂര്യകുണ്ഡിനെക്കുറിച്ച് ലേഖ കൻ വിവരിക്കുന്നുണ്ട്. ഈ ഉഷ്ണജലപ്രവാഹത്തിൽ, ഒരു തുണിയിൽ കെട്ടി, അരിയിട്ടാൽ ഏറെനേരം കഴിയുന്നതിന് മുമ്പ് അത് വെന്ത് ചോറാ കും. ഈ അന്നമാണത് ദേവിക്ക് നിവേദിക്കുന്നത്. സമൃദ്ധമായി ഗന്ധ കശേഖരമുള്ള ‘ഗന്ധമാദന പർവത സാനുക്കളിലാണ് സുര്യകുഞ്ചും മറ്റ്

ഉഷ്ണജലപ്രവാഹങ്ങളും ഗന്ധകസാന്നിധ്യമാണ് കൊടും തണു പ്പിലും ഇവിടത്തെ ഹിമസമാനമായ വെള്ളത്തിന് ചൂട് നൽകുന്നത്. അഗസ്ത്യമുനി യമുനോത്രിയിൽ തപസനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രായാധിക്യം കാരണം ഗംഗാ സ്നാനത്തിനായി ഗംഗോ ത്രിയിൽ പോകാൻ അദ്ദേഹത്തിനു കഴിയാതെ വന്നപ്പോൾ, ഗംഗ ഒരു കൊച്ചരുവിയായി, യമുനോത്രിയിൽ പ്രത്യക്ഷപ്പെട്ടുവത്രേ.

നവംബറിൽ യമുനോത്രിയും സമീപപ്രദേശങ്ങളും കനത്ത ഹിമ പാളികൾക്കടിയിലാകും. ഏപ്രിൽ അവസാനത്തോടെ, അല്ലെങ്കിൽ മെയ് ആരംഭത്തിൽ ഹിമം ഏറെക്കുറെ ഉരുകിത്തീർന്നിരിക്കും. അതോടെ യമുനേത്രിയിലേക്ക് ഭക്തജനപ്രവാഹം ആരംഭിക്കും. അക്ഷ യ – തൃതീയ ദിനത്തിലാണ് പിന്നീട് ക്ഷേത്രദർശനം ആരംഭിക്കുന്നത്.

ഒരു ചരിത്രകാരന്റെ കൃത്യതയോടെയാണ് എം.പി. വീരേന്ദ്രകുമാർ കാര്യങ്ങൾ വിശദീകരിക്കുന്നത്. സഞ്ചാരസാഹിത്യം ചരിത്രവും ഐതിഹ്യവും അന്വേഷിക്കൽ കൂടിയാകുന്നു. അതിന് നല്ല ഉദാഹരണമാണ് പാഠഭാഗം. – മഞ്ഞിന്റെ കനത്ത പാളികളാൽ തണുപ്പുകാലത്ത് മറയ്ക്കപ്പെടുന്ന ഒരിടം

കൂടിയാണിത്. ഭക്തിയുടെ പ്രത്യക്ഷമായ വേലിയേറ്റം തന്നെയാണ് ഈ ലേഖനഭാഗത്ത് കണ്ടെത്താൻ കഴിയുന്നത്.

തീർത്ഥാടകന്റെ കണ്ണിൽ കൂടിയാണ് എം.പി. വീരേന്ദ്രകുമാർ ഈയാ ത്രാവിവരണത്തിലൂടെ കടന്നുപോകുന്നത്. തീർച്ചയായും ഭക്തിയിൽ ലയിച്ച ഒരു അവസ്ഥ ഇവിടെ സംജാതമാകുന്നുണ്ട്. തീർത്ഥാടനം അന്വേഷണമാണ്. ശാന്തിതേടിയുള്ള ഒരു അന്വേഷണം, ആശ്വാസം തേടിയുള്ള അന്വേഷണം.

എം.പി. ലേഖനഭാഗത്ത് പറയുന്നത് ഇപ കാരമാണ്. വലിയ കഷ്ടപ്പാടുകൾ താണ്ടി, ‘യമുനോത്രി ക്ഷേത്രത്തിന്റെ കവാടത്തിലെത്തുന്ന ഓരോ ഭക്തനും, ആ ദർശനത്തിൽ തന്നെ സായു ജ്യമടയുകയാണ്. അത്രമാത്രം ആത്മീയ വിശുദ്ധി നിറഞ്ഞുനിൽക്കുന്ന ഒരു അന്തരീക്ഷമാണ് അവിടെ ആകമാനം അലയടിക്കുന്നത്.

പക്വതിയുടെ ഏറ്റവും ശക്തമായ കടമ്പകളാണ് ഒരു ഭക്തന ഇവിടെ കാത്തിരിക്കുന്നത്. ദുർഗ്രഹങ്ങളായ കാട്ടുപാതകൾ, കുത്തൊ ഴുക്കുകൾ, ഉയർന്നു ഉയർന്നു പോകുന്ന നടപ്പാതകൾ. കഠിനമായ ജീവി തവഴികൾ

പകർന്നു നൽകുന്ന പാഠങ്ങൾ. അതിനവസാനം സർവ്വം മറക്കുന്ന യമുനാദേവിയുടെ കടാക്ഷവും. ആ യമുന 800 കിലോമീറ്റർ സഞ്ചരിച്ചതിനുശേഷമാണ് അലഹബാദിൽ വെച്ച് ഗംഗയിൽ ലയിക്കുന്നത്. അന്തർവാഹിനിയായി സരസ്വതി നദി ഗംഗയിൽ ലയിക്കുന്നതും അലഹബാദിൽ വെച്ചുതന്നെ. അങ്ങനെയാണത് ത്രിവേണി സംഗമമായി തീർന്നത്.

എം.പി. വീരേന്ദ്രകുമാർ ഒരു തീർത്ഥാടന പുണ്യകേന്ദ്രത്തിന്റെ ഭക്തിതുളുമ്പുന്ന വിവരണത്തിൽ മാത്രമല്ല ശ്രദ്ധ ഊന്നുന്നത്. ഒപ്പം ആ ഭൂമികയുടെ പാരിസ്ഥിതിക സവിശേഷതകളും വിവരിക്കുന്നുണ്ട്. അതി നോട് ചേർന്ന് അവിടെ പ്രചരിക്കുന്ന ആഴത്തിൽ വേരോടിയ മിത്തു കളും, പുരാവൃത്തങ്ങളും ചർച്ചയ്ക്കു വിധേയമാകുന്നു.

സമഗ്രമായിത്തന്നെ സഞ്ചാരസാഹിത്യത്തിന്റെ എല്ലാവിധ സാധ്യത കളെയും, പരിപൂർണ്ണമായി ഉപയോഗിച്ചുകൊണ്ടുതന്നെയാണ് എം.പി. വീരേന്ദ്രകുമാർ തന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഭാഷാപരമായ മേന്മയും പുലർത്തുന്നു. സാഹിത്യഭംഗിയേക്കാൾ പത്രപ്രവർത്തന ത്തിന്റെ റിപ്പോർട്ടിങ് ശൈലി അദ്ദേഹത്തിൽ കണ്ടെത്താൻ കഴിയും.

Conclusion:

Yamunothriyude Ooshmalathayil is a beautiful and moving essay about a sacred place and the people who live there. Raveendran’s writing is full of vivid imagery and deep insights. He captures the essence of Yamunotri in a way that is both informative and inspiring.

Most Popular Posts:

राष्ट्रीयता का तीर्थ खटकड़ कला Summary In Hindi

राष्ट्रीयता का तीर्थ खटकड़ कला Summary In Hindi

“राष्ट्रीयता का तीर्थ खटकड़ कला” एक अद्वितीय कला रूप है जो भारतीय सांस्कृतिक धरोहर को प्रकट करता है और इसकी गहरी महत्वपूर्णता को दर्शाता है। यह खटकड़ कला भारतीय राष्ट्रीयता और विविधता के प्रतीक के रूप में माना जाता है। Read More Class 6 Hindi Summaries.

राष्ट्रीयता का तीर्थ खटकड़ कला Summary In Hindi

राष्ट्रीयता का तीर्थ खटकड़ कला पाठ का सार

अमर शहीद भगत सिंह का जन्म लायलपुर (पाकिस्तान) में बंगा चक में हुआ था, खटकड़ कलाँ में नहीं। अब जन्म स्थल पाकिस्तान में छूट जाने के कारण उनके पैतृक गांव खटकड़ कलाँ (बंगा के निकट) को ही जन्म स्थान के बराबर आदर-सत्कार दिया जा रहा है। इसीलिए इसे तीर्थ स्थल के समान भी माना जाता है। खटकड़ कलाँ गांव नवांशहर-बंगा रोड पर स्थित है। वहां सड़क के किनारे शहीद भगत सिंह की कांसे की मूर्ति स्थापित है।

राष्ट्रीयता का तीर्थ Summary Images

सन् 1919 को वैशाखी के दिन यानी 13 अप्रैल को अमृतसर के जलियांवाला बाग में एक जनसभा का आयोजन हुआ था। उस जनसभा में एकत्रित हुए लोगों पर अंग्रेज़ पुलिस अधिकारी जनरल डायर के आदेश पर अन्धा-धुन्ध गोलियां चलाई गई थीं। उस समय भगत सिंह बहत छोटे थे पर वे अपनी बहन अमरजीत कौर को बताए बिना अमृतसर गए थे और उस बाग के रक्त से भीगी मिट्टी लेकर लौटे थे। भगत सिंह आजादी पाने की उधेड़-बुन में लीन रहते थे। वे घर छोड़ कर कानपुर पहुंच गए। वहां वह गणेश शंकर ‘विद्यार्थी’ के समाचार-पत्र में काम करने लगे। भगत सिंह ‘बलवन्त’ के नाम से लेख लिखते थे।

शहीद भगत सिंह की स्मृति में 23 मार्च को प्रति वर्ष खटकड़ कलाँ और फिरोज़पुर के निकट सतलुज के किनारे हुसैनीवाला में मेले लगते हैं। वे अपने साथियों राजगुरु और सुखदेव के साथ 23 मार्च, सन् 1931 को हंसते-हंसते फांसी के तख्ते पर झूल गए थे। सुखदेव पंजाब के लुधियाना नगर में ही जन्मे थे तो राजगुरु महाराष्ट्र, प्रदेश के वासी थे परन्तु भारत माता की गुलामी की बेड़ियां काटने के लिए विभिन्न राज्यों के क्रान्तिकारी एक साथ चले थे और फांसी के फंदे चूमे थे।

भगत सिंह के आदर्श शहीद करतार सिंह सराभा थे और वे उनका चित्र हर समय अपनी जेब में रखते थे। सराभा का चित्र भी स्मारक में लगा हुआ है। शहीद भगत सिंह के चाचा अजीत सिंह का चित्र भी देखने को मिलेगा। वे उनसे भी प्रभावित थे। अजीत सिंह का निधन 15 अगस्त, सन् 1947 को हुआ था। जैसे ही उन्होंने डल्हौज़ी में भारत के स्वतन्त्र होने का समाचार सुना तब उन्होंने कहा कि हमारा प्रण पूरा हुआ और प्राण त्याग दिए।

शहीद भगत सिंह की माता विद्यावती ने स्वतन्त्रता के बाद खटकड़ कला में अपना जीवन बिताया। उन्हें ‘पंजाब माता’ का सम्मान दिया गया था। इसलिए खटकड़ कलाँ एक स्मारक ही नहीं, एक तीर्थ स्थल भी है।

Conclusion:

“राष्ट्रीयता का तीर्थ खटकड़ कला” के माध्यम से हम देखते हैं कि कला हमारी राष्ट्रीय और सांस्कृतिक पहचान का महत्वपूर्ण हिस्सा है और हमारे समृद्ध विरासत को सुरक्षित रखने का माध्यम हो सकता है। यह कला हमारी एकता, गरिमा, और विविधता की महत्वपूर्ण प्रतीक है, जो हमें हमारे राष्ट्र के प्रति समर्पित रहने की प्रेरणा देता है।

दोहा अंत्याक्षरी Summary In Hindi

दोहा अंत्याक्षरी Summary In Hindi

दोहा अंत्याक्षरी, संत कवि सुरदास द्वारा रचित भजनों का महत्वपूर्ण हिस्सा है जो हिन्दी साहित्य के एक महत्वपूर्ण भाग के रूप में माना जाता है। यह भजन गीतिक और भावनात्मक परिप्रेक्ष्य में आध्यात्मिकता को छूने का प्रयास करते हैं और भारतीय संस्कृति के मूल्यों को प्रकट करते हैं। Read More Class 6 Hindi Summaries.

दोहा अंत्याक्षरी Summary In Hindi

दोहा अंत्याक्षरी पाठ का सार

रक्षा बंधन का दिन था। कक्षा में बहुत कम विद्यार्थी आए थे। जो बच्चे आए भी थे उसका भी पढ़ने का मन नहीं था। अध्यापिका ने कक्षा में आकर विद्यार्थियों के मन के भाव समझ लिए और उन्हें अंत्याक्षरी खेलाने की बात सोची। विद्यार्थी प्रसन्न थे कि फ़िल्मी गाने की अंत्याक्षरी होगी पर अध्यापिका ने उन्हें दोहों की अंत्याक्षरी सिखाई जिसमें रहीम के दोहों को ही आधार बनाया गया।

Conclusion:

दोहा अंत्याक्षरी के माध्यम से संत कवि सुरदास ने भक्ति और आध्यात्मिकता के अद्वितीय अनुभव को साझा किया। इसका महत्वपूर्ण संदेश है कि साधना और आध्यात्मिक अनुभव के माध्यम से आत्मा का मुक्ति की ओर पथ मिलता है

पेड़ की कहानी Summary In Hindi

पेड़ की कहानी Summary In Hindi

पेड़ों का गहरा महत्व हमारे प्राकृतिक जीवन में हमें स्मरण दिलाता है। इन्हें हमारे पर्यावरण के रक्षक के रूप में माना जाता है, जो हमारे जीवन के लिए अत्यधिक महत्वपूर्ण हैं। चलिए, हम एक पेड़ की कहानी के माध्यम से इसके महत्व को और गहराई से समझते हैं। Read More Class 6 Hindi Summaries.

पेड़ की कहानी Summary In Hindi

पेड़ की कहानी पाठ का सार

‘पेड़ की कहानी’ पाठ में पेड़ अपनी आत्मा-कथा के रूप में अपने महत्त्व तथा गुणों का वर्णन करता है। यह बीज के रूप में धरती के गर्भ में छिपा होता है। समय आने पर बीज से अंकुर निकलता है और फिर बढ़ते-बढ़ते विशाल वृक्ष का रूप धारण करता है। वृक्ष हमें छाया तथा ताज़गी देते हैं। प्राणी मात्र को जीवन देते हैं। बसन्त में ये फलफूलों से लद जाते हैं तथा पतझड़ में पत्तों से खाली हो जाते हैं।

पेड़ की कहानी Summary Images

इसकी लकड़ी रसोई में ईंधन तथा कुर्सियाँ, मेज़, खिडकियाँ, दरवाज़े आदि बनाने के काम आती है। वृक्षों से अन्न, फल-फूल आदि प्राप्त होते हैं। यह हमें साँस लेने के लिए ऑक्सीजन देता है। यह विषैली वायु कार्बन डाइऑक्साइड को शुद्ध करके ऑक्सीजन तथा कार्बन में बदल देते हैं। वृक्ष भूमि तल की उपजाऊ मिट्टी को वर्षा के जल से बहने से रोकते हैं। इन से प्राप्त होने वाले कच्चे माल से बड़े-बड़े कारखाने चलते हैं। अनेक प्रकार की जड़ी-बूटियाँ तथा कीमती औषधियाँ हमें वृक्षों से ही प्राप्त होती हैं जो हम सब प्राणियों के रोगों का शमन करती हैं। पीपल, नीम, वट, चीड़, ताड़, नारियल, शीशम, देवदार सभी हमारे लिए पूर्ण उपयोगी हैं। अतः हमें वृक्षों की रक्षा करनी चाहिए।

Conclusion:

पेड़ों की कहानी से हमें यह सिखने को मिलता है कि प्रकृति हमारे जीवन का महत्वपूर्ण हिस्सा है और हमें इसका सावधानीपूर्ण रूप से संरक्षण करना चाहिए। पेड़े हमारे जीवन के साथी हैं और हमारे सुख-संख्या का संरक्षण करने में महत्वपूर्ण भूमिका निभाते हैं। हमें पेड़ों के प्रति जागरूकता फैलाने और उनका संरक्षण करने का संकल्प लेना चाहिए ताकि हमारा पर्यावरण स्वस्थ और सुरक्षित रह सके।

देश-प्रेम Summary In Hindi

देश-प्रेम Summary In Hindi

“देश-प्रेम” एक गहरे और सजीव भावना है जो हमारे देश और उसके लोगों के प्रति हमारी निष्ठा और आस्था को दर्शाती है। यह एक समर्पण है जो हमारी आत्मा को देश की सेवा में समर्पित करने के लिए प्रेरित करता है और हमें देश के समृद्धि और सुरक्षा के प्रति जिम्मेदारी का आभास कराता है। “देश-प्रेम” हमारे राष्ट्र के समृद्धि और सामर्थ्य के लिए हमारे सभी नागरिकों की ज़रूरत है। Read More Class 6 Hindi Summaries.

देश-प्रेम Summary In Hindi

देश-प्रेम पाठ का सार

‘देश-प्रेम’ विषय पर ‘चित्र बनाओ’ प्रतियोगिता में बच्चों ने भारत के मानचित्र, तिरंगे झंडे, राष्ट्रीय प्रतीकों और नेताओं के चित्र बनाए थे। अध्यापिका ने देश-प्रेम के विषय में बताया कि देश की रक्षा और इसकी उन्नति और विकास में सहयोग देने के देश-प्रेम कहते हैं। माँ हमें जन्म देती है और मातृभूमि हमारे पालन-पोषण में सहायक सिद्ध होती है। देशप्रेम की डोर से सारे देशवासी मोतियों की माता की तरह गुंथे रहते हैं। इसी भावना के कारण देशवासी ब्रिटिश शासन के विरुद्ध एकजुट हो गए थे।

देश-प्रेम Summary images

महात्मा गांधी, तिलक, लाला लाजपत राय, सुभाषचंद्र बोस आदि सब देश-प्रेमी थे। इनके प्रयत्नों से देश 15 अगस्त, सन् 1947 को स्वतंत्र हुआ था। स्वतंत्रता के बाद देश ने बहुत तेजी से विकास किया है। यह देश हमारा है और हमें इसकी संपत्ति की सदा रक्षा करनी चाहिए। अपनी बातों को मनवाने के लिए कभी भी देश की संपत्ति की तोड़-फोड़ नहीं करनी चाहिए।

विद्यार्थियों को एन०सी०सी० और एन०एस०एस० से जुड़ कर देश-सेवा करनी चाहिए। हमें पर्यावरण की रक्षा, प्राकृतिक आपदाओं और विभिन्न दुर्घटनाओं की स्थिति में दूसरों की सहायता में हाथ बंटाना चाहिए। देश के विकास के हर व्यक्ति को अपने-अपने क्षेत्र में परिश्रम और निष्ठा से काम करना चाहिए। युवा पीढ़ी का कर्तव्य है कि वह देश का विकास करने में सहयोग करे।

Conclusion:

देश-प्रेम हमारे जीवन का महत्वपूर्ण हिस्सा है और हमें अपने देश के प्रति सच्चा समर्पण और सेवा भाव बनाए रखना चाहिए, क्योंकि यह हमारे राष्ट्र की समृद्धि और समृद्धि का मार्ग प्रशस्त करता है।

Badariyum Parisarangalum Summary in Malayalam

Badariyum Parisarangalum Summary in Malayalam

Badariyum Parisarangalum (Badari and His Friends) is a short story written by Vaikom Muhammad Basheer, one of the most celebrated Malayalam writers of all time. The Summary is set in the pre-independence era in Kerala, India, and it tells the tale of a group of friends who are struggling to survive in a difficult world.

The story’s protagonist is Badari, a young man who is full of life and idealism. Badari’s friends are a diverse group of people who come from different walks of life.

Badariyum Parisarangalum Summary in Malayalam

കഥാസംഗ്രഹം

എസ്. കെ. പൊറ്റക്കാടിന്റെ ‘ഹിമാലയ സാമാജ്യത്തിൽ’ എന്ന കൃതി യിലെ ബദരിയും പരിസരങ്ങളും’ എന്ന അധ്യായത്തിലെ ഒരു ഭാഗ മാണ് പാഠ്യഭാഗം. 1966 – ൽ എം.പിമാരായ സുഹൃത്തുക്കളോടൊപ്പം എസ്.കെ. പൊറ്റക്കാട് ഹിമാലയൻ പ്രാന്തങ്ങളിൽ പര്യടനം നടത്തുകയുണ്ടായി. കേദാരനാഥം, ബദരീനാഥം മുതലായ പുണ്യസ്ഥലങ്ങളിലേക്കായി രുന്നു യാത്ര. ഹരിദ്വാർ, ഹൃഷികേശം, രുദ്രപത്രം ഗുപ്തകാശി, കേദാര നാഥം എന്നിവ പിന്നിട്ടാണ് ബദരീനാഥത്തിലെത്തിയത്.

Badariyum Parisarangalum Summary in Malayalam 1
എസ്.കെ. പൊറ്റക്കാട്

അളകനന്ദയുടെ കരയിലെ വിശാലമായ മൈതാനത്തിലെ പുൽമേടിനു താഴെ ട്രക്ക് നിർത്തി. അതിന്റെ മുതുകിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അലുമിനിയം ക്യാമ്പിലാണ് പോകേണ്ടത് എന്ന് വഴികാട്ടി പറഞ്ഞു. അതൊരു ലോഹ ഗൃഹം തന്നെയായിരുന്നു. ചുമരുകളും

വാതിലു കളും ജാലകങ്ങളും മേൽപ്പുര യുമെല്ലാം അലുമിനിയം തകിടു കൾകൊണ്ട് പണിതിരിക്കുന്നു. ബദരിയിലെത്തിയാൽ എല്ലാ സൗകര്യ ങ്ങളും ചെയ്തുതരാൻ ഒരു മിലിറ്ററി ഉദ്യോഗസ്ഥൻ ഉണ്ടാകും എന്നാണ് മാർവാഡ് ക്യാമ്പിലെ ബോർഡർ റോഡ് മേലാധികാരികൾ പറഞ്ഞിരു ന്നത്. എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

അവർ അവിടത്തെ കാഴ്ചകൾ കണ്ടു നിന്നു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണ് ബദരികാശ്രമം. വേദവ്യാസനായ കൃഷ്ണദ്വൈപായനൻ ശിഷ്യഗണങ്ങളോടൊത്ത് വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെയുള്ള ഒരു ഗുഹയിൽ വച്ചാണ്. മാണ്ഡു കോപനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യർ ചെന്നിരിക്കാറുണ്ടായിരുന്ന ശിലാസനവും അവിടെ കാണാം.

ഗൗഡപാദന്റെ മാണ്ഡൂക്യ കാരികയ്ക്ക് ശ്രീശങ്കരാചാര്യർ ഭാഷ്യമെഴുതിയതും അവിടെവച്ചാണ്. ഇക്കാര്യങ്ങളൊക്കെ ഓർത്തു നിൽക്കുമ്പോൾ ഒരു മനുഷ്യരാപം അലുമിനിയം ക്യാമ്പിലേക്ക് കയറി വരുന്നതു കണ്ടു. അതൊരു പട്ടാളക്കാരനായിരുന്നു.

അയാൾ പൊറ്റെക്കാട്ടിനെയും കൂട്ടരെയും ആദരപൂർവ്വം സലാം ചെയ്ത് ഒരു ക്ഷീണസ്വരത്തിൽ പറഞ്ഞു: ‘ഞാൻ വരാൻ വൈകിപ്പോ യതിന് മാപ്പ്, യാത്രികരെ സ്വീകരിക്കാൻ നിയോഗിച്ചിരുന്ന പട്ടാളക്കാ രനായിരുന്നു അയാൾ. അയാൾ ആകെ ക്ഷീണിതനായിരുന്നു. മുറിയുടെ വാതിൽ തുറന്ന് അകത്തു പ്രവേശിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ മിലിട്ടറി ക്യാ. നിന്നും ഭക്ഷണമെത്തിച്ചേർന്നു. ഭക്ഷണം കഴിച്ചുകൊ ണ്ടിരിക്കെ ആ പട്ടാളക്കാരനുമായി കൂടുതൽ പറഞ്ഞു. സൂര്യപ്ര കഥ അയാൾ വിസ്തരാൻ വൈകിയതിന്റെ കാശ് എന്നായിരുന്നു അയാളുടെ പേര്.

അയാൾ കഴിഞ്ഞ ദിവസം നിരീക്ഷണ മാനാഗ്രാമത്തിനപ്പുറമുള്ള മാനാപാസ് ഗ്രാമത്തിൽ പുതിയൊരു നിരീ ക്ഷണ പോസ്റ്റിന്റെ സ്ഥലം പരിശോധിക്കാൻ പോയിരുന്നു. ഇന്ത്യന തിർത്തിയിലെ ഏറ്റവും ഒടുവിലത്തെ ഗ്രാമമാണ് മാനാഗ്രാമം. മാനാ ഗ്രാമത്തിൽ നിന്ന് 20 മൈൽ ദൂരമുണ്ട്, മാനാപുരത്തിലേക്ക്. ആ ചുര ത്തിനപ്പുറം തിബത്ത് ഭൂമിയാണ്. അത് ചൈനീസ് ടെറിട്ടറിയാണ്. മാനാ ഗ്രാമത്തിനും ചുരത്തിനും ഇടയ്ക്കു കിടക്കുന്ന സ്ഥലം മുഴുവനും ഒരു

പുല്ലുപോലും പൊടിക്കാത്ത തണുത്തു മരവിച്ച ശൂന്യതയാണ്. പോസ്റ്റിന്റെ സ്ഥലപരിശോധന കഴിഞ്ഞപ്പോൾ നേരം വളരെ വൈകി യതിനാൽ സൂര്യപ്രകാശ് രാത്രി അവിടത്തന്നെ കഴിച്ചുകൂട്ടാൻ തീരുമാ നിച്ചുവത്രെ. സ്ലീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് നിശ്ചയമില്ല.

കഴിയുന്നില്ല – താങ്ങാൻ കാനോ ഏറെ നേരത്തെ ഞെരുക്കുന്നതുപോലെ അനുഭവപ്പെട്ടു. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ മൂടിപ്പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കുടാരമായി മാറിയിരിക്കുന്നു.

സാഹസികപരിശ്രമത്തിനുശേഷമാണ് അയാൾക്ക് അതിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശുകാരനായ സൂര്യ പ്രകാശിന്റെ വിവരണം യാത്രികരെ വിഷമിപ്പിച്ചു. എന്നാൽ പട്ടാളക്കാ രന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. ശവകുടീരമായിത്തീരുമാ യിരുന്ന ഹിമക്കുമ്പാരത്തിൽ നിന്നും പുറത്തുചാടിയ കഥ നിസ്സാര മട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ

രാജ്യത്തിന്റെ അതിർത്തികൾ സംര ക്ഷിക്കുന്ന ഭടന്മാരുടെ സേവന വ്യഗ്രതയും സഹന ശക്തിയും സൈര്യവും ത്യാഗബുദ്ധിയും ഏവരേയും അഭിമാനപുളകിതരാക്കും.

ആ മഞ്ഞുമലയിൽ ജാഗരൂകരായി, കർത്തവ്യനിരതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിരീക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്. “മഞ്ഞുകാലം വ ബദരീനാരായണ മൂർത്തിപോലും അവിടെനിന്നു താഴെ നിലങ്ങളിലേക്ക് ഒഴിഞ്ഞുപോ കുന്നു. അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാ ന്മാരെയല്ലേ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്? എന്നാണ് എസ്. കെ. ചോദിക്കുന്നത്.

Conclusion:

Badariyum Parisarangalum is a story about friendship, hope, and the struggle for a better world. It is a story that is still relevant today. The friends in the story are representative of the different voices that were struggling to be heard in pre-independence India. They are the voices of the poor, the oppressed, and the marginalized.

Thenga Summary in Malayalam

Thenga Summary in Malayalam

Thenga (Coconut) is a short story written by Thakazhi Sivasankara Pillai, one of the most celebrated Malayalam writers of all time. The Summary is set in the pre-independence era in Kerala, India, and it tells the tale of a young boy named Pothan who is obsessed with coconuts.

The beating leaves Pothan traumatized, but it doesn’t cure his obsession with coconuts. He continues to steal coconuts, and he is eventually caught again. This time, Pothan is taken to the police station, and he is beaten even more severely.

Thenga Summary in Malayalam

ന്യൂയോർക്കിൽ നഗരകാര്യാലയത്തിൽ ശിശുപരിപാലന വകുപ്പിൽ ഉദ്യോഗസ്ഥനായ ചെറിയാൻ കെ. ചെറിയാൻ ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ജനനി എന്ന മാസികയിൽ 2013 ജനുവരി മുതൽ ഒരു കവിതാപേജ് ആരംഭിച്ചു. അതിലെ രചനകളെക്കുറിച്ച് സംസാരിച്ച ഈ കവി വളരെ ലളിതമായ കവിതയുടെ പക്ഷത്താണ് നിലയുറപ്പിച്ചത്. ചില ഹൈക്കു കവി താഴെകാണാം.

Thenga Summary in Malayalam 1

  1. തെരുവ് 

നിറച്ചു കുലുക്കി
അളന്നെടുത്ത ദാരിദ്ര്യത്തിൽ
സമ്പന്നയായവൾ (സോണി)

  1. ഉറക്കം 

കാലത്തെണീറ്റിടും 
എന്റെ രൂപം
മെത്തയിൽ പതിഞ്ഞ്
കൂർക്കം വലിക്കുന്നു (മാതൃ മൂലംചേരിൽ

  1. വീഴ്ച 

വീണ്
മോങ്ങാനിരിക്കും 
ജനത്തിന്റെ തലയിൽ 
മന്ത്രിസഭ (നമ്പിമഠം)

ഈ രചനകളെക്കുറിച്ച് പറയുന്ന ചെറിയാൻ കെ. ചെറിയാൻ കവി തയുടെ ധ്വനിയെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും കാര്യമായി സംസാ രിക്കുന്നു. ഇതിൽ കവിയുടെ വീക്ഷണം നമുക്ക് കാണാം. അമേരിക്കൻ മലയാളി കവിയായി ചെറിയാൻ കെ. ചെറിയാൻ അറിയപ്പെടു ന്നു. ഐറണി അഥവാ വിരോധോക്തിയുടെ സാധ്യത ഉപയോഗപ്പെടുത്തിയ അദ്ദേഹം ആധുനിക ജീവിതത്തിലെ ആന്തരസംഘർഷങ്ങളും വൈരുദ്ധ്യങ്ങളും കവിതയ്ക്ക് വിഷയമാക്കി.

കവിതാചുരുക്കം

നാട്ടിമ്പുറത്തെ ഒരു ദൃശ്യമാണിത്. തേങ്ങ വീണത് ദേവസ്യയുടെ ഉച്ചിയിലാണ്. ഒരു പെരുന്തൻ തേങ്ങയാണ്. ഇതു കണ്ട് നാരായണ പിള്ള അന്തംവിട്ട് നോക്കി. തേങ്ങ പിളർന്നിരിക്കുന്നു. നാരായണപിള്ള യുടെ അമ്പരപ്പ് കണ്ട് ചിരി

തുടങ്ങിയ ദേവസ്യ ചിരി നിർത്താൻ കഴി യാതെ ചിരിച്ച് മരിച്ചു. ഇതിന്റെ ഗുണപാഠവും എഴുതിയിട്ടുണ്ട്. അതും കോമഡിയാണ്.

തെങ്ങ് ചതിക്കില്ല എന്നാണ് പ്രമാണം അതിവിടെ സംഭവിച്ചു. ദേവസ്യ മരിച്ചത് ഗുണപാഠം ഓർക്കാത്തതിനാലായിരുന്നു. തേങ്ങ വീണാൽ ചിരിക്കരുത് എന്നതാണ് ഗുണപാഠം.

Conclusion:

Thenga is a powerful story about the human condition and the struggle for survival. It is a story about poverty, hunger, and desperation. But it is also a story about the resilience of the human spirit. Pothan is a complex character. He is a thief, but he is also a victim of poverty and circumstance. He is a child who is simply trying to survive.

Gauli Janmam Summary in Malayalam

Gauli Janmam Summary in Malayalam

Gauli Janmam (Birth of a Slave) is a short story written by Thakazhi Sivasankara Pillai, one of the most celebrated Malayalam writers of all time. The Summary is set in the pre-independence era in Kerala, India, and it tells the tale of a young boy named Kuttan who is born into a family of slaves.

Kuttan’s life is one of hardship and deprivation. He is forced to work long hours in the fields, and he is often beaten and mistreated by his masters. But Kuttan is a resilient boy, and he refuses to give up hope. He dreams of one day being free, and he is determined to make his dream come true.

Gauli Janmam Summary in Malayalam

സ്ത്രീയുടെ സഹനവും ചെറുത്തുനിൽപ്പും സർഗ്ഗാത്മകമായി ആവിഷ്ക്കരിച്ച ചെറുകഥാകൃത്താണ് സി. പടിയിറങ്ങിപ്പോയ പാർവ്വതി, നര കവാതിൽ, ഭ്രാന്തൻ പൂക്കൾ, രണ്ട് സ്വപ്നദർശികൾ, കാവേരിയുടെ നേര്, പനിക്കണ്ണ്, എഴ് പെൺകഥകൾ, ഗ്രേസിയുടെ കഥകൾ എന്നിവയാണ് കൃതി കൾ. അധ്യാപികയാണ്.

പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന കഥകളാണ്. കഥക നഗരത്തേക്കാൾ നാട്ടിമ്പുറമാണ് കു ‘ഒറോതയും പ്രേതങ്ങളും’ എന്ന കഥയിലെ ഒറോത നാട്ടിമ്പുറത്തുകാരിയാണ്. ഗ്രേസി യുടെ വീട്ടിൽ പണിക്കുനിന്നിരുന്ന വേലക്കാരിയുടെ സ്വഭാവത്തെ പകർത്തി വളർത്തിയ കഥാപാത്രമാണ് ഒറോത. അരക്ഷിതത്വമുള്ള പെണ്ണിനെ ഭ്രമാത്മകമായി അവതരിപ്പിക്കുന്ന കഥയാണ് ‘നായയുണ്ട് സൂക്ഷിക്കുക.

Gauli Janmam Summary in Malayalam 1

1980കളുടെ അവസാനത്തിൽ സാറാജോസഫിന്റെ കഥകളിലൂടെ യാണ് സ്ത്രീപക്ഷസാഹിത്യം (ഫെമിനിസം) വന്നത്. ‘പാപത്തറ’ ആണ് ഇതിന്റെ തുടക്കം. ലളിതാംബിക അന്തർജ്ജനത്തിൽ ലളിതമായി തുട ങ്ങിയ സ്ത്രീപക്ഷം സാറാ ജോസഫിൽ എത്തിയപ്പോൾ തീവ്രമായി. സരസ്വതിയമ്മയുടെ രചനകളും ഫെമിനിസത്തിന്റെ ജീവൻ കണ്ടെത്തി വളർന്നു.

ഇവിടെ സ്ത്രീപക്ഷം ആൺകോയ്മയെ വിമർശിച്ചു തുടങ്ങി. അതിൽ സാവിത്രി രാജീവൻ, വിജയലക്ഷ്മി എന്നിവർ കവിതകളിലും ഗ്രേസി, ഗീതാ ഹിരണ്യൻ, ചന്ദ്രമതി എന്നിവർ കഥയിലും ആരംഭിച്ചു. ഇവരിൽ ആൺകോയ്മയെക്കെതിരെയുള്ള ആക്രമണം കുറവായിരു ന്നു. സ്ത്രീ- പുരുഷ സാമൂഹിക ജീവിതത്തെയാണ് കഥാകാരി ആവി ഷ്ക്കരിക്കുന്നത്.

ഗൗളിജന്മം കഥയ്ക്കകത്ത്

ഗൗളിജന്മം കഥയിൽ ആശുപത്രി വാസം മടുത്ത രണ്ട് ഗൗളികൾ കാണുന്ന കാഴ്ചകളും അവരുടെ സംസാരവും, ഒടുവിൽ പെൺഗൗളി ആൺഗൗളിയുടെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമാവുന്നതുമാണ് കാണുന്നത്. നാം ആശുപ്രതിയുടെ നിശ്ചലമായ

ചുമരുകൾക്കുളളിൽ കുറച്ചുകാലം വസിച്ചാൽ ചുമരിലൂടെയോടുന്ന പല്ലിയെ ശ്രദ്ധിക്കും. മറ്റൊന്നും കാണാനില്ലാതെ കഴിയുമ്പോൾ മലയാളിയുടെ വിശ്വാസങ്ങ ളിൽ കയറിക്കൂടി കവടി വക്കുന്നവരും നിമിത്തം പറയുന്നവരും വിശ്വ സിക്കുന്ന ചിലയ്ക്കുന്ന ഗൗളിയെ ശ്രദ്ധിക്കും.

അതിലെ ആൺപെൺ ഗൗളികളുടെ തിരിച്ചറിവും ആവിഷ്ക്കരിക്കുന്ന ക ഗൗളികളുടെ ജീവിതത്തെ കുറുകിക്കുറുക്കി മനുഷ്യരുടെ പ്രശ്നങ്ങളെ തുറന്നു കാണിക്കുന്നതായി മാറുന്നു. ആൺഗൗളിയുടെ ജീവിതത്തിൽ നിന്നും പെൺഗൗളി കുതിച്ചു ചാടുന്നത് സ്ത്രീയുടെ സ്വാതന്ത്ര്യത്തി ലേക്കാണ്.

കഥയിതാണ്:
ആശുപ്രതിവാസം മടുത്ത രണ്ട് ഗൗളികൾ ദാമ്പത്യം തുടങ്ങി. ജന്തുക്കൾ അങ്ങിനെയാകാം). അവർ ഒരു മുന്നറിയിപ്പ് കാണുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരം. അതൊരു പക്ഷേ ചുമരിലെ സ്റ്റിക്കറാകാം. അതിനിടയിൽക്കൂടി, അതിൽ കയറിയായിരിക്കാം ഇവർ ദാമ്പത്യം തുടങ്ങിയത്. ആസക്തി ഒതുങ്ങിയപ്പോൾ കണ്ണ് തെളിഞ്ഞു. താഴെ നിശ്ചലദൃശ്യം പോലെ അവശനായ യുവാവും കാൽക്കീഴിലിരിക്കുന്ന

ഭാര്യയും. യുവതിയുടെ കണ്ണിൽ 
സഹതാപമുണർത്തുന്ന ശൂന്യത.

ഒരു സുഹൃത്ത് വരുന്നതറിഞ്ഞ് ആൺഗൗളി പെൺഗൗളിയ്ക്ക് മുന്നറിയിപ്പ് നൽകി. രണ്ടു ചെരുപ്പുകളുടെ കുളമ്പുശബ്ദം കേട്ടത് ചെരുപ്പ് നല്ല കട്ടിയുള്ള ഹീലുള്ളതാണെന്നും അത് ഫാഷനുള്ളതാണെന്നും തോന്നിപ്പിക്കുന്നു. ഇരുട്ട് കുത്തനെ പതിച്ച പോലെയാണവർ വ

ഒരു സഹതാപവുമില്ലാത്ത സ് അവരുടെ വാക്കു കൾ ക്രൂരമായിരുന്നു. യുവതിയോട് അബോർഷൻ നടത്താനും പറ ഞ്ഞു. അലിവില്ലാതെ യുവാവിനെക്കുറിച്ച് പറഞ്ഞു. ഇതുകേട്ട് പെൺഗൗളി പ്രതിഷേധിച്ച് ചിലച്ചു. ആൺഗൗളി ശാസിച്ചു. പല്ലി ചിലച്ചാൽ, അതും ബുധനാഴ്ച തെക്കുപടിഞ്ഞാറിരുന്ന് ചിലച്ചാൽ മരണം സംഭവിക്കുമെന്നുമാണ് മനുഷ്യന്റെ വിശ്വാസം. പെൺഗൗളിക്ക് കുറ്റ് ബോധമായി. സുഹൃത്ത് പോയി. യുവാവ് യുവതിയെ നോക്കി ദയനീ യമായി ചോദിച്ചു. എന്റെ കുഞ്ഞിനെ നീ കളയുമോ?

ഡോക്ടർ വന്നു. ആക്സിഡന്റിലായ യുവാവിനെ ഫിസിഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ മഞ്ഞപ്പിത്തം ബാധിക്കാതെ രക്ഷപ്പെട്ടേ –

നെ, പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിശോരലാലിനു ണ്ടായ തിരിച്ചറിവുണ്ടായിരുന്നെങ്കിൽ ഡോക്ടറുടെ പിടിയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടേനെയെന്ന് ആൺഗൗളി പറഞ്ഞു.

ഇതെല്ലാം എങ്ങനെ അറിയുന്നുവെന്ന പെൺഗൗളിയുടെ ചോദ്യത്തിന് മറുപടി രസമായി. കഴിഞ്ഞ ജന്മത്തിലെ കഥാകൃത്താണ് ഗൗളി. മലയാളത്തിലെ മികച്ച കഥാകാരനാണെന്ന അഹന്ത ഉണ്ടായിരുന്നു. അതിനാലിപ്പോൾ ഉത്തരം താങ്ങുന്ന ഗൗളിയായി മാറി.

ഈ സമയം മുജ്ജന്മത്തെക്കുറിച്ച് ഓർമ്മയില്ലാത്ത പെൺഗൗളി ദുഃഖിച്ചു. ബുദ്ധന് എന്ത് ബോധം കിട്ടിയെന്നതിന് ആൺഗൗളി മറു – പടി പറഞ്ഞില്ല. അത് ദാർശനികനായി പ്രഭാഷണം തുടങ്ങി. അപ്പോൾ പെൺഗൗളി നിർബന്ധിച്ചു. മമതയാണ് സർവ്വദുഃഖങ്ങൾക്കും കാരണ മെന്ന് ബുദ്ധന് മനസ്സിലായിയെന്ന് ആൺ ഗൗളി പറഞ്ഞു. ഇതുകേട്ട പെൺഗൗളി പൊട്ടിച്ചിരിച്ചു. അടുക്കളച്ചുമരിൽ കഴിയുന്ന സ്ത്രീകൾക്ക് ഇതറിയാം. ആൺഗൗളി പതറിപ്പോയി.

യുവാവ് മരിക്കുന്നു. ആൺഗൗളി പ്രവാചകനെപ്പോലെ പറഞ്ഞു. ആ യുവതി തന്റെ കുഞ്ഞിനെ പ്രസവിക്കില്ല. അവൾ മറ്റൊരു ജീവിതം സ്വീകരിക്കും.

ആൺഗൗളിക്ക് മറ്റ് പെൻഗൗളികളിൽ കുഞ്ഞ് ഉണ്ടാകാം. പക്ഷെ തനിക്ക് യുവതിയുടെ ജീവിതം കാണണം, മാത്രമല്ല പെണ്ണുങ്ങളെ കൊണ്ട് എന്തെല്ലാം സാധിക്കുമെന്നറിയണം എന്നുപറഞ്ഞ് പെൺഗൗളി യുവതിയുടെ ബാഗിലേക്ക് എടുത്തുചാടി അപ്രത്യക്ഷയായി.

Conclusion:

Gauli Janmam is a powerful story about the human spirit and the struggle for freedom. It is a reminder that even in the darkest of times, there is always hope. Gauli Janmam is a timeless story that is still relevant today. It is a story that everyone should read.

Kollivakkallathonnum Summary in Malayalam

Kollivakkallathonnum Summary in Malayalam

“Kollivakkallathonnum” (The Robbers’ Story) is a short story by the renowned Malayalam writer Basheer. The story was first published in 1954 in the literary journal `Mangalam.’ In the story, Basheer tells the story of a group of robbers who live in the forests of Kerala.

The Summary begins with the introduction of the three main characters: the narrator, a young man who has been kidnapped by the robbers; the leader of the robbers, a man named Kunjikka; and another robber, a woman named Mari.

Kollivakkallathonnum Summary in Malayalam

കുഞ്ചൻനമ്പ്യാർ

ചമ്പകശ്ശേരി രാജാ വിന്റെ കി 18-ാ ം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുല്യനായ കവി. നിമിഷകവി യെന്ന് പറയാവുന്ന 
പ്രതിഭനർമ്മത്തിൽ പൊതിഞ്ഞ 
സാമൂഹ്യവിമർശന ത്തിന്റെ കവിത, തുള്ളൽ 
സാഹിത്യ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. 
പാലക്കാട്  ലക്കിടിയിൽ ജനിച്ചു. 
അമ്പലപ്പുഴയിൽ ജീവിച്ചു.
‘ഭടജനങ്ങളുടെ നടുവിലുള്ളാരു പടയണിക്കിഹ 
ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിത്രം വരു
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ 
ഭൂഷണം വരുവാനുമില്ല, വിശേഷഭൂഷണമായ്
വരും’
ഓട്ടൻ, ശീതങ്കൻ, പറയൻ എന്നീ 
വിഭാഗങ്ങളിലായി 64 തുള്ളലു കൾ 
എഴുതിയിട്ടുണ്ട്.

Kollivakkallathonnum Summary in Malayalam 1
കുഞ്ചൻനമ്പ്യാർ

പുരാണകൃതികളെ ആശ്രയിച്ച് കവിതയെഴുതിയെങ്കിലും അന്തരീക്ഷവും, സാഹചര്യവും കേരളീയമാണ്. കല്ല്യാണസൗഗന്ധിക പൂ പറിക്കാൻ പോകുന്ന ഭീമസേനൻ കാട്ടിൽ ലന്തക്കാരെ (പോർച്ചുഗീസ്) കാണുന്നു. രാജാക്കന്മാർ തനി കേരളീയ രാജാക്കന്മാർ ആണ്. ഭൂമിയും സ്വർഗ്ഗവും പാതാളങ്ങളും തിരുവനന്തപുരമോ അമ്പലപ്പുഴയോ ആയി മാറുന്നു. യമപുരിയിൽ ചെന്നപ്പോൾ “കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ട് കൊടുക്കണ കണ്ടുവത്രെ. നമ്പ്യാരെക്കുറിച്ചും ഫലിതമുണ്ട്.

ഉണ്ണായിവാര്യാരും നമ്പ്യാരും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന ഫലിത സംസാരങ്ങൾ മലയാളികൾക്കി ടയിൽ പ്രചാരത്തിലുണ്ട്. ആന ഇറങ്ങിയപ്പോൾ കുളം കലങ്ങി. ഇതു കണ്ട് നമ്പ്യാർ പറഞ്ഞു. കരി കല വാര്യർ പറഞ്ഞത് കളഭം കുളം. കലക്കിയ കുളം എന്നാണ്. കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസി യേയും ഒരുമിച്ച് കണ്ടപ്പോൾ വാര്യര് കാതിലോല (കാ അതിലോല – ആരാണ് സുന്ദരി) എന്ന് ചോദിച്ചപ്പോൾ നമ്പ്യാരുടെ മറുപടി നല്ലതാളി (നല്ലത് ആളി (തോഴി) എന്നായിരുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തിലെ ചാക്യാർകൂത്തിനിടയിലാണ് നമ്പ്യാർ മിഴാവ് കൊട്ടുമ്പോൾ ഉറങ്ങിയതും ചാക്യാർ പരിഹസിച്ച് കോപിച്ചതും. തുടർന്നാണ് തുള്ളലെഴുതി അടുത്തദിവസം അത് കുത്തിന്റെ എതിർഭാ ഗത്ത് അവതരിപ്പിച്ചതും ജനം തടിച്ചു കൂടിയതും. 

‘നായര് വിശന്നു വലഞ്ഞു വരുമ്പോൾ 
കായക്കഞ്ഞിക്കരിയിട്ടില്ല 
ആയതുകേട്ട് കലമ്പിച്ചെന്നങ്ങാ 
യുധനമുടനേ കാട്ടിലെറിഞ്ഞു 
ചുട്ടുതിളക്കും വെള്ളമശ്ശേഷം 
കുട്ടികൾ തന്നുടെ തലയിലൊഴിച്ചു 
കെട്ടിയ പെണ്ണിനെ മടികൂടാതെ 
കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു 
ഉരുളികൾ കിണ്ടികൾ ഒക്കെയുടച്ചു 
അരകല്ലങ്ങു കുളത്തിലെറിഞ്ഞു
ചിരവയെടുത്തഥ തീയിലെരിച്ചു
ഉരലുവലിച്ചു കിണറ്റിൽ മറിച്ചു
അതുകൊണ്ടരിശം തീരാത്തവന
പ്പുരയുടെ ചുറ്റും മണ്ടി നടന്നു
ഇതു കേട്ടാൽ ആരാണ് ആ നായരെ ഓർത്ത് 
ചിരിക്കാതിരിക്കുക. ഇതൊരു സിനിമപോലല്ലേ
നാം കാണുന്നത്.

നമ്പ്യാർ കൃതികളിൽ പ്രയോഗിച്ചിട്ടുള്ള പഴയോകൾ

കാലകത്തൊരു കള്ളനിരുന്നാൽ
എപ്പോഴുമല്ലൊരു സുഖമറിയേണം

(സ്യമന്തകം)

തട്ടും കൊട്ടും ചെണ്ടയ്ക്ക 
കിട്ടും പണമത് മാരാന്മാർക്കും

(സ്യമന്തകം)

ആശാനക്ഷരമൊന്നു പിഴച്ചാൽ 
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യനു

(ശീലാവതീ ചരിതം)

പടനായകനൊരു പടയ തോറ്റാൽ 
ഭടജനമെല്ലാമോടിയൊളിക്കും

(ശീലാവതി ചരിതം)

എമ്പ്രാനൽപ്പം കൂട്ടു ഭുജിച്ചാൽ 
അമ്പലവാസികളൊക്കെ കക്കും

(സ്യമന്തകം)

താളക്കാരനു മാത്ര പിഴച്ചാൽ
തകിലറിയവർ അവതാളത്തിൽ

(ശീലാവതീ ചരിതം)

അമരക്കാരനു തലതെറ്റുമ്പോൾ
അണിയക്കാരുടെ തണ്ടുകൾ തെറ്റും

(ശീലാവതീ ചരിതം)

കാര്യക്കാരൻ കളവുതുടർന്നാൽ
കരമേലുള്ളവർ കട്ടുമുടിക്കും

(ശീലാവതീ ചരിതം)

അങ്ങാടികളിൽ തോല്വിപിണത്താൽ 
അമ്മയോട്രപിയം എന്നതുപോല

(നളചരിതം)

ലക്ഷം കുറുനരി കൂടുകിലും 
ഒരു ചെറുപുലിയോടു അടുക്കിലേതും

(സത്യാസ്വയംവരം)

ലക്ഷം മാനുഷർ കുടും സഭയിൽ
ലക്ഷണമൊത്തവർ ഒന്നോ രണ്ടോ
തനിക്കുളള ബലം മുമ്പേ നിനക്കേണം മനക്കാമ്പിൽ 
തനിക്കൊത്ത ജനത്തോടെ പിണക്കത്തിനടുക്കാവു.

(കാളിയമർദ്ദനം)

കാച്ചി തിളപ്പിച്ച പാലിൽ കഴുകിയാൽ 
കാഞ്ഞിരക്കായിന്റെ കയ്ക്ക് ശമിച്ചീടുമോ 
കാരസമരത്തിൻ കുരു പാലിലിട്ടാൽ 
കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ 
ആയിരം വർഷം കുഴലിലിരുന്നാൽ 
നായുടെ വാലു വളഞ്ഞയിരിപ്പു

(സ്യമന്തകം)

പാമ്പിനു പാലുകൊടുത്തെന്നാകിലും
കമ്പിരിയേറി വരാറേയുളളു.

(സ്യമന്തകം)

ഈറ്റപാമ്പ് കടിക്കാനായ് 
ചീറ്റിവന്നങ്ങടുക്കുമ്പോൾ
ഏറ്റു നിന്നു നല്ലവാക്കു പറഞ്ഞാൽ പറ്റുകിലേതും 
ശകുനംകൊളളാമെന്നു നിനച്ചു പുലരേ കുട്ടു 
കവർന്നാലുടനെ
തർഷോം എന്നതു ബോധിച്ചാലും
മുല്ലപൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാം ഒരു സൗരഭ്യം
തള്ളപിരിഞ്ഞൊരു കുഞ്ഞിനെയൊന്നിനു
കൊളളരുതെന്നതു കേട്ടിട്ടില്ലേ
തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ
പിളളയെടുത്ത് തടുക്കേയുള്ളു
വല്ലാമക്കളിൽ ഇല്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ

(ഗോവർദ്ദന ചരിത്രം)

ഉപ്പു ചുവന്നു നടക്കുന്നവനൊരു 
കപ്പലുകടലിലിറക്കാൻ മോഹിക്

(രുമിണി സ്വയംവരം)

അണ്ടികൾ ചപ്പിനടക്കുന്നവനൊരു
തണ്ടിലിരിക്കാൻ ആശ കണക്കേ

(രുമിണീ സ്വയംവരം)

കണ്ണില്ലാത്തൊരു പൊണ്ണൻ
കാഴ്ച്ചകൾ കാണാൻ ഇച്ഛിക്കുന്നതുപോലെ

(ബാലിവിജയം)

അരിമണിയൊന്നു കൊറിക്കാനില്ല
തരിവളയിട്ടു കിലുക്കാൻ മോഹം
ആനവലിച്ചാൽ ഇളകാത്തൊരുതടി
ശ്വാവിനു കൊണ്ടുഗമിക്കായ് വരുമോ

(സന്താനഗോപാലം)

മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ 
പിച്ചളയ്ക്കുണ്ടോ പ്രകാശം ഭവിക്കുന്നു 
ഈറ്റുനോവിന്റെ പരമാർത്ഥമൊക്കെയും 
പെറ്റപെണ്ണുങ്ങൾക്ക് തന്നെയറിയാവു

(ഗണപതി പ്രാതൽ)

കട്ടിലുകണ്ടു പനിച്ചാൽ കണക്കല്ല 
കിട്ടുമെന്നാകിലേ മോഹം തുടങ്ങാവു 
എന്നാൽ പുലികളോടങ്കം പൊരുതേണം 
എന്നുള്ള മോഹമിപ്പൂച്ചക്ക് ചേരുമോ 
കടിയാപട്ടികൾ നിന്നുകുരച്ചാൽ 
വടിയാലൊന്നുതിരച്ചാൽ മണ്ടും

(സത്യാസ്വയംവരം)

ചോറിട്ട പാണിയിൽ കേറികിടക്കുന്ന കൂറുപട്ടിയെ പോലെ തുടങ്ങുന്നു കൂനൻ മരിക്കുകിൽ ഗോപുരം കുത്തും ക്ലേശങ്ങൾ കൂടാതെ കാര്യം ലഭിക്കുമോ കാശഴിയാതെ കറികൂട്ടു കിട്ടുമോ ദുഷ്ട് കിടക്കേ വരട്ടും വണമത് പൊട്ടും പിന്നെയുമൊരു സമയത്തിൽ ചുമരുണ്ടെങ്കിലേ നല്ല ചിത്രമുള്ളു ധരിച്ചാലും തനത്തനറിയാഞ്ഞാൽ പിന്നെതാനറിഞ്ഞാലും അണ്ടിയോടടുക്കുമ്പോൾ പുളിയ്ക്കുമെന്നു ബോധിപ്പിൻ

(പഞ്ചേന്ദാപാഖ്യാനം)

ഉറപ്പില്ലാനിലക്കുറിലുറപ്പിക്കാൻ തുടങ്ങുന്ന
കുറുപ്പിന്നു നിലതെറ്റുമെന്നു ബോധിച്ചു
കൊള്ളണം

(പഞ്ചേന്ദ്രാപാഖ്യാനം)

ഇരുമ്പുകട്ടിയെത്തട്ടിമറിക്കാമെന്നു മോഹിച്ചാൽ 
ഉറുമ്പട്ടത്തിനുണ്ടോ തരിമ്പും സാധ്യമാകുന്നു. 
കൂത്തിന്റെ വിധമെല്ലാം
കുഴിയാനയ്ക്കറിയാമോ?
പൊട്ടക്കുളമതു വിട്ടുതിരിച്ചാൽ 
അട്ടക്കൊരുഗതിയില്ലെന്നറിക
മുള്ളുകുത്തിയാൽ മറ്റ് മുള്ളുകൊണ്ടെടുക്കേണം 
രാക്ഷസരേ ജയിപ്പാൻ രാക്ഷസന്മാരേ നല്ല

(ബാലിവിജയം)

കൊറ്റിനില്ലാത്തവൻ കോപ്പു മോഹിക്കുമോ

(കല്ല്യാണസൗഗന്ധികം)

പോത്തുകൾ വെട്ടുവാൻ പാഞ്ഞടുക്കുന്നേരം 
ഓത്തുകേൾപ്പിച്ചാൽ ഒഴിഞ്ഞുമാറീടുമോ

(ന്യഗമോക്ഷം)

ശകുനം കൊള്ളാം എന്നുനിനച്ച് 
പുലരെ കട്ടുകവർന്നാലുടനെ 
തലപോമെന്നതു ബോധിച്ചാലും 
ഉണ്ണാൻ വകയില്ലാത്തൊരു തൊമ്മൻ 
സമ്മാനിപ്പാനാളായി വരുമോ?

(സീതാ സ്വയംവരം)

കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു 
വടിയാൽ നിൽക്കുമല്ലാതെന്തിഹ

(രാമാനുചരിതം)

കുണ്ടുകിണറ്റിൽ തവളക്കുഞ്ഞിനു 
കുന്നിനുമീതെ പറക്കാൻ മോഹം

(രുമിണീ സ്വയംവരം)

നായുടെ വാലൊരു പന്തീരാണ്ട 
യ്ക്കായതമാകിന കുഴലതിലാക്കി 
പിന്നെയെടുത്തതു നോക്കുന്നേരം 
മുന്നേപ്പോലെ വളഞ്ഞയിരിപ്പു

(ഘോഷയാത്)

ചതിപ്പെട്ടാൽ പുനരന്തരുതാത്തത് 
ഗതികെട്ടാൽ പുലി പുല്ലും തിന്നും.

കവിതാസാരം
ശീലാവതി ചരിതത്തിലെ ഒരു ഭാഗമാണിത്. ശീലാവതി ചരിതം ഓട്ടൻ തുള്ളലാണ്. ഉഗ്രശ്രവസ്സെന്ന മുനിയെ നന്നായി ശുശ്രൂഷിച്ചിട്ടും ശീലാ വതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്. നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കുന്നുണ്ട്. ഔഷധമാണ് മുക്കുടി. ഇത് ഉച്ചപൂജക്ക് അമ്പലങ്ങളിൽ ഭഗവാന് നൽകുന്ന നിവേദ്യമാണ്. ഇത് വൈക്കത്ത് അമ്പലത്തിലുണ്ട്. ഇരിങ്ങാ ലക്കുട കൂടൽമാണിക്യത്തിലുമുണ്ട്.

മഞ്ഞും മഞ്ഞുവെ യിലും കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകൾ മാറുന്ന ഔഷധമാണിത്. മരു ന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു. ഒരു വറ്റുപോലും തിന്നുന്നില്ല. വല്ലാതെ ഞാൻ വിഷമിക്കു കയാണ്. ആരോട് പറയും? ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്.

ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ് ഭേദം എന്ന് വിചാരിക്കും. എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറ ഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമെ പറയാ നുള്ളു. എന്റെ പിറവിയിലെ ജാതകത്തിൽ കുറവ് ഉണ്ട്.

എന്നാലും എന്നെ കുറ്റം പറഞ്ഞ് നശിപ്പിക്കുകയാണ് മഹർഷികുലത്തിലെ നാഥ നായ എന്റെ ഭർത്താവ്. ഈ കവിതാഭാഗത്ത് 18-  ാ ം നൂറ്റാണ്ടിൽ കേരളത്തിൽ സംസാരിച്ചി രുന്ന ഭാഷയെ കണ്ടെത്താം. അവരുടെ സംസാരശൈലി കണ്ടെത്താം. തുള്ളലിന്റെ താളം ആസ്വദിക്കാം. നമ്പ്യാരുടെ ഫലിതം അറിയാം. സാമു ഹ്യവിമർശനം കണ്ടെത്താം. അതിലുപരിയായി അന്നത്തെ കേരളത്തിന്റെ സാംസ്കാരിക

നിലയറിയാം. പുരാണ കഥനം നടത്തുമ്പോൾ ആവതും സാഹചര്യത്തെ കേര ളീയമാക്കി മാറ്റുന്ന കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ. നമ്പ്യാർ കവിത കളിൽ തെളിഞ്ഞു കാണുന്നത് കേരളീയരെയാണെന്ന് പറയാം. പാഠഭാഗത്ത് ഇത് പൊതുവെ കുറവാണെന്ന് പറയാം. എങ്കിലും പരാതി പറയുന്ന ഭാര്യയുടെ സംസാരവും സങ്കടങ്ങളും അതിലെ വിഷയം അവതരിപ്പിക്കുന്ന രീതിയും നമ്പ്യാർ കേരളീയ ഭവനങ്ങളി തന്നെയായിരിക്കാം.

മുക്കുടി കേരളീയമായ ഔഷധമാണ്. അത് വയറിന്റെ അസുഖ ങ്ങൾക്ക് നല്ലതാണ്. കഷായം കേരളീയമായ ആയുർവേദത്തിലെ മരു ന്നാണ്. ഇവ രണ്ടുമാണ് പുരാണത്തിലെ ശീലാവതി നൽകുന്നത്. — നെല്ല് കുത്തി കല്ല് കളയുന്ന കേരളീയഭവനത്തെയും കാണാം. ജാതകദോഷം നോക്കുന്ന കേരളീയ രീതിയും ഇതിൽ കാണാം.

ഇപ്ര കാരത്തിൽ പുരാണകഥയെ കേരളീയമായി ആവിഷ്ക്കരിക്കുന്നതിൽ കുഞ്ചൻ നമ്പ്യാർക്ക് അനാദ്യശമായ പാടവം ഉണ്ടായിരുന്നു. സ്ത്രീയുടെ ദുഃഖമാണതിൽ പറയുന്നത്. ഭർത്താവിനുമുമ്പിൽ ഒന്നു മല്ലാതായി മാറുന്ന ഭാര്യയെ ഇവിടെ കാണാം. ഇതും കേരളത്തിലെ സീയായിരിക്കും. ഭർത്താവിന്റെ അധികാരത്തിനു കീഴിൽ

ഞരിഞ്ഞ മർന്ന് ഭാര്യയെ ഭർത്താവ് നിരന്തരം കുറ്റപ്പെടുത്തുന്നു. അതും ഒരു സന്യാസി, അപ്പോൾ സമൂഹത്തിന് മാതൃകയാകേണ്ടവർ തന്നെ സമൂ ഹത്തെ തെറ്റുകൾ പഠിപ്പിക്കുന്നുവെന്നാണ് സ്ത്രീ തന്റെ സങ്കടങ്ങളിലൂടെ അറിയിക്കുന്നത്.

Conclusion:

In conclusion, Basheer’s “Kollivakkallathonnum” is a powerful story about the human condition. The story is a reminder that even the most marginalized people have their own stories and their own humanity. “Kollivakkallathonnum” is a classic of Malayalam literature, and it is a story that continues to resonate with readers today.