मदर टेरेसा Summary In Hindi

मदर टेरेसा Summary In Hindi

मदर टेरेसा, जिनका असली नाम आन्जेजे गोंजा बोयजी हुआ, एक प्रमुख भारतीय सामाजिक कार्यकर्ता और मिशनरी थीं। उन्होंने अपने जीवन को गरीब, असहाय और अस्पताल में इलाज की आवश्यकता रखने वालों की सेवा में समर्पित किया और उनकी कड़ी मेहनत और निःस्वार्थी सेवा के लिए विश्वभर में प्रसिद्ध हुई। Read More Class 6 Hindi Summaries.

मदर टेरेसा Summary In Hindi

मदर टेरेसा पाठ का सार

Mother Teresa Images

मदर टेरेसा का जन्म 27 अगस्त, सन् 1910 को यूगोस्लाविया में हुआ। इनके बचपन का नाम एग्नेस गौंझा बोजाक्यु था। सात वर्ष की आयु में इनके पिता का देहान्त हो गया। 12 वर्ष की आयु में ही इन्होंने ‘नन’ बनने की इच्छा प्रकट की। तत्पश्चात् सन् 1928 में यह कोलकाता के इटाली स्थित लोरेटो कान्वेंट की शाखा सेंट मेरी स्कूल में भूगोल की अध्यापिका नियुक्त हुई। मदर टेरेसा अनाथों की नाथ, दीन-दुखियों के लिए करुणा का भण्डार थी। उसके मन में बेबस और लाचार तथा पीड़ित लोगों के लिए नि:स्वार्थ सेवा भावना विद्यमान थी। एक दिन उसने एक पीड़ित तथा दयनीय अवस्था में पड़ी महिला को उठाकर अस्पताल में भर्ती करवाया।

मदर टेरेसा गरीबों के बीच जाकर उनकी देखभाल करना और उनको शिक्षित करना चाहती थी लेकिन इसके लिए लोरेटो के सख्त नियम आड़े आ रहे थे अतः उन्होंने प्रधानाध्यापक के पद से त्यागपत्र दे दिया और पटना से चिकित्सक प्रशिक्षण लेकर समाज सेवा कार्यों में लग गई। उन्होंने सन् 1950 में एक संस्था मिशनरीज ऑफ चैरिटी का शुभारम्भ किया। इस संस्था के अन्तर्गत उन्होंने ‘निर्मल हृदय’ तथा ‘निर्मल शिशु भवन’ आश्रम खोले जहाँ पर निराश्रितों, बेसहारा का पालन-पोषण होता था। सन् 1950 में जिस चैरिटी की स्थापना मदर टेरेसा ने अकेले की थी वह उनके अथक परिश्रम से काफ़ी विस्तृत हो गया था।

इस समय इनकी संस्था 70 विद्यालय, 250 अस्पताल, 28 कुष्ठ निवारण केन्द्र, 25 घर वृद्धों और निराश व्यक्तियों के लिए चला रही है। आज इस मिशनरीज़ ऑफ चैरिटी के 700 से ज़्यादा केन्द्र है और 4500 से ज्यादा सिस्टर्स सेवा-कार्यों में लगी हैं। समाज सेवी मदर टेरेसा को उनकी सेवाओं के लिए अनेकों पुरस्कार और सम्मानं मिले। सन् 1962 में भारत सरकार द्वारा ‘पदमश्री’ सम्मान, सन् 1979 में नोबेल पुरस्कार तथा सन् 1980 में ‘भारत रत्न’ पुरस्कार द्वारा सम्मानित किया गया। 5 सितम्बर, सन् 1997 को गरीबों की इस मसीहा का देहावसान हुआ।

Conclusion:

मदर टेरेसा ने अपने जीवन में सेवा और मानवता के महत्व को प्रकट किया और दुनियाभर में गरीबों और असहायों की सेवा का उदाहरण प्रस्तुत किया। उनकी महानता और दिन-रात की मेहनत के परिणामस्वरूप, वे दुनिया के हर कोने में आशीर्वाद और प्रेरणा का प्रतीक बन गई।

Navamadhyamangal Shakthiyum Sadhyathayum Summary in Malayalam

Navamadhyamangal Shakthiyum Sadhyathayum Summary in Malayalam

Navamadhyamangal Shakthiyum Sadhyathayum is a book by K.R. Meera, published in 2020. It is a collection of essays on the theme of power and possibility. The Summary explores the ways in which power can be used for good or for evil and the potential for change that exists in every individual.

The book begins with an essay called “Shaktiyum Sadhyathayum,” which explores the relationship between power and possibility. Meera argues that power is not inherently good or evil, but that it can be used for either purpose. She also argues that the potential for change exists in every individual and that we all have the power to make a difference in the world.

Navamadhyamangal Shakthiyum Sadhyathayum Summary in Malayalam

ആമുഖം

സ്വതന്ത്രമായ ഒരിടമാണ് നവമാധ്യമങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം മറയില്ലാത്ത പ്രതി കരണങ്ങൾ നടത്തുവാനും, പിന്തുണ ലഭിക്കുന്നതിനും അങ്ങനെ സാമൂഹിക മാറ്റങ്ങൾക്കും ഒരു ഇടം. സൃഷ്ടിപരതയാണ് ആ ഇടം നമ്മോട് ആവശ്യപ്പെടുന്നത്.

നിങ്ങളുടെ ആശയങ്ങളെ വളരെ സഹായമില്ലാതെ നമുക്ക് വിടെ പ്രതിഷ്ഠിക്കാം. നവമാധ്യമം എന്നതിനേക്കാൾ, സാമൂഹിക മാധ്യമം എന്നു വിളിക്കുന്നതാകും ഉചിതം.

സാമ്പ്രദായിക രീതി കളെ മറികടക്കുന്ന ആവിഷ്ക്കാര രീതിയാണ് ഇത്തരം മാധ്യമ ങ്ങളിലെ സർഗാത്മകമായ ഇടപെടലുകളുടെ കാതൽ. ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവ ലോകത്തിലെ പ്രബല മാധ്യമങ്ങളായി മാറിക്കഴിഞ്ഞു.

സാമ്പ്രദായിക മാധ്യമങ്ങൾക്ക് ഒരു പകരം വെപ്പായി ഈ നവമാധ്യമങ്ങൾ മാറുമോ എന്നൊരു ചോദ്യം പരക്കെ ഉയരുന്നുണ്ട്. എല്ലാ വാർത്തകളേയും എടുത്ത്, ചേർത്ത്, സംസ്കരിച്ച്,

വൈകി ലഭിക്കുന്ന എഡിറ്റ് ചെയ്ത് ഏറെ അവസ്ഥയിൽ നിന്ന് വാർത്ത – യുടെ ഉത്ഭവകേന്ദ്രത്തിൽ നിന്നുതന്നെ തൽസമയം സൈബർ ലോകത്ത് എത്താനുള്ള മാർഗ്ഗങ്ങൾ നവമാധ്യമങ്ങൾ വാഗ്ദാനം ചെയ്യുന്നു. സൈബർ രംഗത്തെ ദൈനംദിന കൂട്ടായ്മകളെ അവഗണിച്ച്, ഇന്നത്തെ ലോകത്തിന് മുന്നോട്ട് പോകാൻ കഴിയില്ല എന്നായിട്ടുണ്ട്.

നിരന്തരമായ ഇടപെടലുകൾ കൊണ്ട്, സാമൂഹിക ജീവിതത്തിന്റെ വർത്തമാനത്തെ സാരമായി സ്വാധീനിക്കാൻ ഈ നവമാധ്യമങ്ങൾക്ക് സാധിച്ചു. സ്വാഭാവികമായും അതിന് പിന്തുടർന്ന് വന്നവരുടെ എണ്ണവും വർദ്ധിച്ചു. എഡിറ്റ് ചെയ്യാ ത്ത, ആരുടേയും താൽപര്യങ്ങൾ സംരക്ഷിക്കാത്ത, യാതൊരു ബാധ്യതയും ഇല്ലാത്ത പ്രതികരണങ്ങളിൽ സത്യസന്ധത ഉണ്ട്. പ്രതിഫലേച്ഛയോ, എന്തെങ്കിലും

മലയാളം ഫോണ്ടുകളുടെ കടന്നുവരവ് ഈ രംഗത്തിന് മലയാ ളിത്തത്തിന്റെ മുഖം നൽകി. സ്വാഭാവികമായും കാണുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായി. ഇ- മലയാളം ഇന്ന് എണ്ണ

പ്പെട്ട ഒന്നായി മാറിയിരിക്കുന്നു. വൈവിധ്യംകൊണ്ടും, ഗുണമേ ന്മമൂലവും ഇ – മലയാളം അവഗണിക്കാൻ കഴിയാത്ത ശക്തിയായി മാറിയിരിക്കുന്നു.

പ്രാദേശിക ഭാഷയിലേക്ക് വെബ്സൈറ്റുകൾ കൂടുമാറ്റുന്നത് ഗുണം ചെയ്യും. വ്യക്തിഗതമായ എഴുത്തിനെ ആ മാറ്റം നവീക രിക്കും. ഒപ്പം സൈബർ ലോകത്ത് ഒരു വ്യക്തിയുടെ കൂട്ടായ തീർച്ചയായും അയാളുടെ വ്യക്തിത്വത്തിലും, ഭാഷയിലും നിർണ്ണാ യകമായ സ്വാധീനങ്ങൾ ചെലുത്തും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.

ഒപ്പം ഇതിനെയൊക്കെ ചൂഷണം ചെയ്യുന്നവരും, ദുരുപയോഗം ചെയ്യുന്നവരും കണ്ടേക്കാം. അതൊരു ന്യൂന പക്ഷം മാത്രം. ദൂഷ്യവശങ്ങൾ കണക്കിലെടുക്കുമ്പോൾ, അതി നേക്കാൾ എത്രയോ മടങ്ങ് അധികമാണ് ഈ മാധ്യമങ്ങൾ സമൂ ഹത്തിനുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ, ഏറ്റവും സുതാര്യ മായ സമൂഹത്തെ സൃഷ്ടിക്കുന്നതിൽ, നവീകരിക്കുന്നതിൽ, 

വലിയ പങ്കുവഹിക്കുന്നു നവമാധ്യമങ്ങൾ. ഏറ്റവും വലിയ ഒരു ന്യൂനത ഈ സൈബർ മാധ്യമങ്ങൾ, നവമാധ്യമങ്ങൾ, മനുഷ്യന്റെ സ്വകാര്യതയെ പരിപൂർണ്ണമായും കവർന്നെ

ടുത്തു എന്നതാണ്. ഒളിക്കാനൊരിടമില്ലാതെ ആധുനികാനന്തര മനുഷ്യൻ പായുകയാണ്. ആരേയും നിരന്തരമായി നിരീക്ഷിക്കാനും, ക്യാമറയുടെ മൂന്നാം കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കാനും, പിന്നീട് അത് ലോകം മുഴുവനും പകർത്താനും ഇന്ന് നിഷ് യാസം സാധിക്കുന്നു.

അതിനൊരു മറുവശമുണ്ട്. സമൂഹത്തിൽ നടക്കുന്ന ഉച്ചനീചത്വങ്ങളെയും, അനീതികളെയും, അഴിമതി യേയും എതിർക്കാൻ ഈ ഒരു സാധ്യത ഏറ്റവും വലിയ ആയുധമായി തീർന്നിട്ടുണ്ട്. ഒപ്പം സമാനചിന്താഗതിക്കാരുടെ ഒരു വലിയ സംഘം തനിക്കൊപ്പം ഉണ്ടെന്ന വലിയ ആത്മവിശ്വാസം നേടിത്തരാനും ഈ നവമാധ്യമങ്ങൾക്ക് കഴിയുന്നു. വളരുന്ന ഭാഷയുടെ എല്ലാവിധ മേഖലകളിലും നവീനമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ പുതുമാധ്യമങ്ങൾക്ക് കഴിയുന്നു.

Conclusion:

Navamadhyamangal Shakthiyum Sadhyathayum is a powerful and thought-provoking book that explores the complex relationship between power and possibility. Meera’s essays are insightful and challenging, and they offer a new perspective on the ways in which we can use our power to make the world a better place.

तीज Summary In Hindi

तीज Summary In Hindi

“तीज” एक प्रमुख हिन्दू त्योहार है, जो भारत में विशेष रूप से महिलाओं के लिए महत्वपूर्ण होता है। यह त्योहार श्रद्धा और आत्मा समर्पण का प्रतीक है और महिलाओं के सुख, स्वास्थ्य, और परिवार की खुशियों की कामना के साथ मनाया जाता है। इस त्योहार के महत्व को समझने के लिए, हमें इसके पारंपरिक महत्व और धार्मिक आधार को विशेष रूप से महत्वपूर्ण रूप से देखना चाहिए। Read More Class 6 Hindi Summaries.

तीज Summary In Hindi

तीज पाठ का सार

सावन मास के शुक्ल पक्ष के तीसरे दिन से तीज का त्योहार शुरू होता है। यह तेरह दिन तक चलता है। शिष्टाचार के नाते इसमें पुरुषों का प्रवेश निषिद्ध होता है। कुछ मनचले नौजवान लुक-छिप कर यह त्योहार देखने चले जाते हैं। आजकल तीज का मेला बड़े शहरों में एक-दो दिन के ‘झूला उत्सव’ तक सिमट कर रह गया है। तीज का त्योहार पुत्र वधू (बहू) को सम्मान देने का प्रतीक है। इस अवसर पर ससुराल की ओर से नये कपड़े, गहने और मिठाइयाँ भेजी जाती हैं। इसमें कुछ सजने-सँवरने का सामान भी होता है। झूलने के लिए एक बड़ी रस्सी तथा भतीजे-भतीजियों के लिए खिलौने भी भेजे जाते हैं। खिलौनों में एक गुड्डा और एक गुड़िया होती है। इस सारी सौगात को ‘संधारा’ कहा जाता है।

तीज Summary Images

तीज का आखिरी दिन रक्षा बन्धन की शाम होती है। बहन भाई के राखी बाँधकर ‘सलूनों’ का शगुन मनाती है। राखी के अगले दिन भादों का महीना आरम्भ हो जाता है। विवाहित स्त्रियाँ ससुराल लौटती हैं। यह ‘तीआँ’ का त्योहार बनकर हर साल दिल को छू लेता है।

Conclusion:

“तीज” त्योहार का संक्षेपन करते समय, हम यह समझते हैं कि यह त्योहार महिलाओं के जीवन में खुशियों और समृद्धि की प्राप्ति के लिए एक महत्वपूर्ण अवसर है। इसके माध्यम से धार्मिक और सांस्कृतिक अर्थ में समाज में एकता, सामंजस्य, और विशेषता की महत्वपूर्ण भूमिका होती है। तीज के त्योहार से हमें महिलाओं के महत्वपूर्ण भूमिका की महत्वपूर्ण याद दिलाता है और हमें उनके समर्पण और समर्पण की सराहना करनी चाहिए।

Madhyamavicharam Summary in Malayalam

Madhyamavicharam is a novel by Thakazhi Sivasankara Pillai, published in 1947. It is one of the most important works of Malayalam literature, and it is considered to be one of the greatest novels ever written in Malayalam.

The Summary tells the story of Velayudhan, a young man who is born into a poor family. Velayudhan is a talented student, and he dreams of going to college. However, his family cannot afford to send him to college, and he is forced to take a job as a teacher in a village school.

Madhyamavicharam Summary in Malayalam

ആമുഖം

ഡോ.വി.ആർ. പ്രബോധചന്ദ്രൻ മാധ്യമവിചാരത്തിലൂടെ മാധ്യമങ്ങ ളെന്തെന്ന് തുറന്നു കാട്ടുകയാണ്. സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളേയും ഒരുപോലെ ആകർഷിക്കാൻ മാധ്യമങ്ങൾക്കു കഴിയുന്നു. മാധ്യമങ്ങളുടെ അസാമാന്യ സ്വാധീനത്തിനു നിദർശനമാണ് ഈ അഭൂതപൂർവ്വമായ

പകർന്നു നൽകുക എന്നതാണ് മാധ്യമങ്ങളുടെ പ്രഥ മവും പ്രധാനവുമായ കടമ. ആഹ്ലാദം പകർന്നുകൊടുക്കുന്ന മാധ്യ മങ്ങളുടെ സ്വാധീനശക്തി അപാരമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്വാധീനിക്കാൻ തക്കവണ്ണം മാധ്യമലോകം വർത്ത മാനകാലത്ത് വളർന്നു പന്തലിച്ചു കഴിയുന്നു.

എങ്ങനെയാണ് മാധ്യമലോകം അത് ടി.വി. പുസ്തകം, പ്രതം, സിനി മ, ആനുകാലികം ഏതുമാകട്ടെ ശ്രോതാക്കളേയും പ്രേക്ഷക രേയും, വായനക്കാരേയും ഒരേസമയം ആകർഷിക്കുവാൻ സാധിക്കുന്ന അവസ്ഥ സംജാതമാക്കുന്നത്. ഗുണനിലവാരവും, ആകർഷകത്വവും, പരസ്പരം വിരുദ്ധമായി നിൽക്കുന്ന ഒന്ന്. ആ വൈരുധ്യങ്ങളെ ഒന്നാക്കി മാറ്റുന്ന,

സമന്വയിപ്പിക്കുന്ന ഒരു അവ സ്ഥയിൽ മാധ്യമങ്ങൾ ആ ധർമ്മം ഭംഗിയായി നിർവ്വചിക്കുന്നു. ഗുണനിലവാരത്തിലും, ആകർഷണീയമായി അതു ജനങ്ങളിലേ ക്കെത്തിക്കുന്നതിലും ഏറ്റവും മുന്നിൽ തന്നെയാണ് ബഹുജന മാധ്യമങ്ങളുടെ സ്ഥാനം.

മാധ്യമങ്ങളുടെ മുന്നോട്ടുള്ള പോക്കിൽ ഏറ്റവും വലിയ പിന്തുണ നൽകുന്നത് പരസ്യങ്ങൾ നൽകുന്ന ഉൽപ്പന്നവിപണിയാണ്. നമ്മുടെ ജീവിതത്തിന്റെ താളക്രമങ്ങൾ നിർണ്ണയിക്കുന്നത് തന്നെ പരസ്യവിപണിയാണ്. എന്തുകഴിക്കണം, എന്തുധരിക്കണം എന്നൊക്കെ നിത്യജീവിതത്തിൽ അടിവരയിട്ട് ജനങ്ങളെ ഓർമ്മിപ്പിക്കുന്നതും, പഠിപ്പിക്കുന്നതും മാധ്യമങ്ങളിലൂടെ പരസ്യലോക മാണ്.

അധികമായി പൊലിപ്പിച്ചെടുക്കുന്ന ചെറുനുണകളുടെ കുമ്പാരമാണ് ഓരോ പരസ്യവും. പൊള്ളയായ അവകാശവാദ ങ്ങളും, അതിശയോക്തി കലർന്ന പ്രഖ്യാപനങ്ങളും; ഓരോ പര സ്യങ്ങളേയും കുറിച്ചുള്ള പൊതുധാരണയാണിത്.

എന്നാൽ ലേഖ കനെ സംബന്ധിച്ചിടത്തോളം, വേറിട്ട ഒരു നിലപാടാണ്. പോസിറ്റീവായ

നിലപാടാണ് പ്രബോധചന്ദ്രൻ മുന്നോട്ടു വെക്കുന്നത്. പരസ്യങ്ങളെ ബഹുജന പരോപകാരാർത്ഥം ഉപയോഗിക്കു, അവിടെ അവ ശ്ലാഘനീയമായ നിലപാടാണ് പുലർത്തുന്നത്. ശുചിത്വം, രോഗപ്രതിരോധം, പുകവലി, മദ്യപാനം തുടങ്ങിയ വിഷ യങ്ങളിൽ പ്രതിരോധ, ബോധവൽക്കരണ സംരംഭങ്ങളിൽ പര സ്യങ്ങൾ വഹിക്കുന്ന പങ്ക് അഭിനന്ദനീയം തന്നെയാണ്. സമൂഹ ത്തിന്റെ പൊതുനന്മയ്ക്ക് വേണ്ടി മാധ്യമങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ പുകഴ്ത്തുകയാണ് ലേഖകൻ.

ജനങ്ങളെ ഹഠാദാകർഷിക്കുന്ന പുസ്തകങ്ങൾ, ലോകത്തെങ്ങും വായനക്കാരെ ഹരം കൊള്ളിപ്പിക്കുന്ന മറ്റു പ്രസിദ്ധീകരണങ്ങൾ, വാരികകൾ, ആനുകാലികങ്ങൾ, സിനിമ, ടി.വി, ഇങ്ങനെ നാനാ വിധ മാധ്യമങ്ങളുടെ സാന്നിധ്യമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.

അത്രമാത്രം ജനങ്ങളുടെ ഹൃദയ ത്തിൽ ചേർന്നു നിൽക്കുന്ന ഒന്നായി മാധ്യമങ്ങൾ, ബഹുജനമാ ധ്യമങ്ങൾ പൊതുജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം അസാധാ രണമാണ്. ഈ ഓരോ മാധ്യമങ്ങളുടേയും യഥാർത്ഥ അവസ്ഥ

യിലേക്ക് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ നമുക്ക് കണ്ട് ത്താൻ കഴിയുന്നത്, ഓരോ മാധ്യമത്തിനും പോസിറ്റീവും നെഗറ്റീവുമായ വശങ്ങൾ ഉണ്ടെന്നു തന്നെയാണ്. വിനോദവും, ആഹ്ലാ ദവും, വിലകുറഞ്ഞ സോപ്പ് വിജ്ഞാനവും, ഓപ്പറേകളേയും മാത്രമല്ല വിജ്ഞാ നവും, വിദ്യാഭ്യാസപരിപാടികളും ഒക്കെയായി അവ ജീവിതത്തിലേക്ക് അറിവിന്റെ തുറക്കുന്നുണ്ട്.

മാധ്യമങ്ങൾ ഏറെ ജാഗരൂകരാകേണ്ട ഒരു കാലഘട്ടം കൂടിയാ ണിത്. വാർത്തകൾ എപ്പോഴും സംശുദ്ധമായിരിക്കണം, നിഷ്പക്ഷവും വ്യക്തവുമായ വാർത്ത അല്ലെങ്കിൽ ആശയക്കുഴ പ്പങ്ങളും, അവിചാരിത അപകടങ്ങളും സംഭവിക്കാൻ സാധ്യത യുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് മാധ്യമരംഗം അഭൂത പൂർവ്വമായ വളർച്ച നേടിയത്.

ശാസ്ത്രീയവിജ്ഞാനത്തിലുണ്ടാ യ വൻകുതിച്ചുചാട്ടം ഈ വികാസത്തിന് ആക്കം കൂട്ടി. ഏതാ യാലും കഴിഞ്ഞ ശതകത്തിലെ ഏറ്റവും വലിയ മാധ്യമ വിസ്ഫോടനം നടന്നത് ടെലിവിഷൻ രംഗത്താണ്. അത്രയ്ക്ക് വിജയകര മായ മുന്നേറ്റം മറ്റൊരു മാധ്യമമേഖലയും

നടത്തിയിട്ടില്ല. വസ്തുവിവരങ്ങളുടെ പ്രളയത്തിരമാലകളിലാണ് ലോകജനത. ദിവസം കഴിയുന്തോറും ആവശ്യകത വർദ്ധിച്ചു വരുന്ന ഒന്നായി രിക്കുന്നു വിജ്ഞാനത്തിന്റെ ഉറവിടങ്ങൾ.

ഗ്രന്ഥശാലകളിലെ അറിവുപങ്കുവെയ്ക്കുന്ന പ്രക്രിയ കാലഹരണപ്പെട്ടിരിക്കുന്നു. അപ്പോഴാണ് അവിടെ നമ്മുടെ വിശ്വസ്തസേവകനായി കമ്പട്ടർ കടന്നുവരുന്നത്. കമ്പ്യൂട്ടറുകളുടെ ശൃംഖലകളിലൂടെ ലോക ത്തിന്റെ ഏതു കോണിൽ നിന്നും നൊടിയിട കൊണ്ട് വിജ്ഞാനം കൈക്കുമ്പിളിലാക്കാൻ സാധിക്കുന്നിടംവരെ എത്തി ആധുനിക യുഗത്തിന്റെ മാധ്യമവഴികൾ.

Conclusion:

Madhyamavicharam is a classic of Malayalam literature. It is a novel that has stood the test of time, and it continues to be relevant today. The novel is a powerful indictment of the caste system, and it is a celebration of the human spirit.

Vaamkhadayude Hridayathudippukal Summary in Malayalam

Vaamkhadayude Hridayathudippukal Summary in Malayalam

Vaamkhadayude Hridayathudippukal is a collection of short stories by Vaikom Muhammad Basheer. The Summary are set in the fictional village of Vaamkhadavu, which is based on Basheer’s own childhood village of Cheruthuruthi. The stories explore the themes of love, loss, and the human condition.

Vaamkhadayude Hridayathudippukal Summary in Malayalam

ആമുഖം

കാൽനൂറ്റാണ്ടുകാലം ഇന്ത്യൻ ക്രിക്കറ്റിനു മാത്രമല്ല, ഇന്ത്യൻ കായി കരംഗത്തിനും ഉണർവും, ഉത്തേജകവുമായിരുന്നു, സച്ചിൻ രമേഷ് തെണ്ടുൽക്കർ എന്ന ‘സച്ചിൻ’. 25 വർഷം ഒരു കായികതാരത്തെ സംബ ന്ധിച്ച് നിസ്സാരമല്ല. അത്രയും കാലം മികവോടെ, ഒരുപക്ഷേ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരു കളിക്കാരനായി കഴിയുക എന്ന ത്, ഇനി ഒരുപക്ഷേ ഒരു കായികതാരത്തിന് ഒരിക്കലും അവകാശപ്പെ ടാൻ പോലും കഴിയാത്തത്ര വലിയ നേട്ടമാണ്.

Vaamkhadayude Hridayathudippukal Summary in Malayalam 1

120 കോടി ജനങ്ങളുടെ പിന്തുണ കിട്ടുക, ഒരു രാജ്യത്തിന്റെ പ്രതീകമായി മാറാൻ കഴിയുക, വിനയം കൊണ്ടും, പെരുമാറ്റവൈശിഷ്ട്യം കൊണ്ടും സർവ്വരുടേയും മതിപ്പ് നേടിയെടുക്കാൻ സാധിക്കുക എന്നതൊന്നും അത്ര ചെറിയ കാര്യ ങ്ങളല്ല. പ്രതിഭ പലപ്പോഴും കരിഞ്ഞുപോകാറ്

അഹങ്കാരത്തിന്റെ തീയിലാണ്. ഇവിടെയാണ് സച്ചിൻ ലോകത്തെത്തന്നെ വിസ്മയിപ്പിക്കുന്ന ത്. വിനയത്തിന്റെ ആൾ രൂപമായിരുന്നു ആ പ്രതിഭാ വിസ്മയം.

ക്രിക്കറ്റ് എന്ന കായിക രൂപം, ലോകത്ത് വളരെ കുറച്ച് രാഷ്ട്ര ങ്ങൾ പങ്കെടുക്കുന്ന ഒരു കായിക ഇനമാണ്. ഏഷ്യാഭൂഖണ്ഡത്തിന – പുറം അതിന്റെ വേരുകൾ കടന്നുചെന്നിട്ടുള്ള രാജ്യങ്ങൾ വിരലിൽ എണ്ണാവുന്നവമാത്രം. എന്നിട്ടുപോലും ആഗോള ലോകത്തിന്റെ രവ് നേടിയെടുക്കുക എന്നതിലാണ് സച്ചിൻ ടെണ്ടുൽക്കർ എന്ന കായിക താരത്തിന്റെ മികവ് ക്രിക്കറ്റ് എന്നതിനപ്പുറത്തേക്ക് സച്ചിൻ രമേഷ് ആദ ടെണ്ടുൽക്കർ എന്ന കൊച്ചു മനുഷ്യൻ വളർന്നു.

അതിന ദ്ദേഹത്തെ സഹായിച്ചത് കളങ്കമില്ലാത്ത സ്വഭാവവൈശിഷ്ട്യം തന്നെ യാണ്. അതുല്യ പ്രതിഭയോടൊപ്പം, കറയില്ലാത്ത വിനയവും ചേർന്ന പ്പോൾ ലോകം മുഴുവൻ ആരാധിക്കുന്ന ഒരു കായിക പ്രതിഭയുണ്ടാ യി. സച്ചിൻ ഏറ്റവും കൂടുതൽ ആ കാര്യത്തിൽ കടപ്പെട്ടിരിക്കുന്നത് സ്വന്തം കുടുംബത്തോട് തന്നെയാണ്.

മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മണകുടുംബത്തിലാണ് സച്ചിന്റെ ജന നം. അച്ഛൻ മറാത്തി കവി യാ യി രു ന്ന രമേഷ് ടെണ്ടുൽക്കർ. അമ്മ രജനി ടെണ്ടുൽക്കർ. സംഗീതത്തിൽ തന്റെ ഇഷ്ട സംവിധായകനായ സച്ചിൻ ദേവ് ബർമ്മനോടുള്ള, രമേഷ് ടെണ്ടുൽക്ക രുടെ ആരാധനയിൽ നിന്നാണ് ‘സച്ചിൻ’ എന്ന പേര് ഉണ്ടാകുന്നത്.

വളരെ നിസ്വനും, അമിതമായ ധനമോഹമോ, ജീവിതാസക്തിയോ ഇല്ലാത്ത സന്യാസതുല്യനായ രമേഷ് ടെണ്ടുൽക്കർ എന്ന സാഹിത്യകാരനായ ഏറ്റവും പിതാവാണ് സച്ചിനെ ജന്മത്തിൽ കാണാം. അധികം സ്വാധീനിച്ചിരി വിജയങ്ങളിൽ അധികം ശ്രമിക്കാതെ, പക്വതയോടെ പരാജയങ്ങളെ ഉൾക്കൊള്ളാനും, അതിൽനിന്നു പാഠങ്ങൾ പഠിക്കാനും, അഹന്ത ആഡംബരങ്ങളിലും; ധനാർത്തിയിലും ഉൾപ്പെടാതെ പക്വതയോടെ മുന്നോട്ടുപോകാനും സച്ചിനു സാധിച്ചത് അതുകൊണ്ടാണ്.

‘സച്ചിൻ’ ആദ്യമായി അക്ഷരം കുറിച്ചത് മുംബൈയിലെ ശാരദാശ്രമം വിദ്യാമന്ദിരത്തിൽ ആയിരുന്നു. അവിടെ നിന്നാണ് ക്രിക്കറ്റിന്റെ ആദ്യ ചുവടുകൾ, പാഠങ്ങൾ സച്ചിൻ അഭ്യസിച്ചത്. അവിടെ തന്റെ ആദ്യഗു രു, തന്റെ ജീവിതത്തെ

വഴിമാറിവിട്ട ‘രമാകാന്ത് ആചര്ക്കേർ’ എന്ന ക്രിക്കറ്റ് കോച്ചിനെ സച്ചിൻ കണ്ടുമുട്ടി. കർക്കശക്കാരനായ ഗുരുവാ യിരുന്നു അദ്ദേഹം. കുട്ടിയായ സച്ചിന്റെ നിഷ്കളങ്കമായ ബാല്യത്തെ, തന്റെ കണിശമായ കോച്ചിങ്ങ് പാഠങ്ങളിലൂടെ, രീതികളിലൂടെ നിർദ്ദയ മായിത്തന്നെ അദ്ദേഹം നയിച്ചു.

പ്രതിഭയുടെ വെള്ളിവെളിച്ചം അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞിരുന്നു. ശരിയായി തേച്ചുമിനുക്കിയെടുത്താൽ തനി ‘മരതക’മാകാവുന്ന ആ കായികപ്രതിഭയുടെ ശരിയായ വളർച്ചയ്ക്കുള്ള അടിസ്ഥാനപാഠങ്ങൾ ഏറ്റവും കൃത്യമായി അദ്ദേഹം വരച്ചുവെച്ചു.

പലപ്പോഴും കർശനവും, ദൈർഘ്യമേറിയതുമായ പരിശീലന ക്ഷനുകൾ കുഞ്ഞുസച്ചിന് മടുപ്പ് ഉണ്ടാക്കിയിരുന്നു. അനേകം മണിക്കുറുകൾ തുടർച്ചയായി കഠിനപരിശീലനം. അപ്പോൾ രാമാകാന്ത ആച രേക്കാർ, സ്റ്റംപിനു മുകളിൽ ഒരു രൂപയുടെ ഒരു കോയിൻ വയ്ക്കും. സച്ചിനെ പുറ ത്താക്കുന്ന ബൗളർക്ക് ആ നാണയം എടുക്കാം . അതിനുപറ്റിയില്ലെങ്കിൽ അത് സച്ചിനു സമ്മാനമായി അദ്ദേഹം നൽകു മായിരുന്നു. ഇങ്ങനെ തന്നിലെ പ്രതിഭയെ വെല്ലുവിളിച്ച്,

വാശിപിടിപ്പിച്ച് പുറത്തുചാടിക്കാൻ തന്റെ ആദ്യകോച്ച് നടത്തിയ കഠിന പരിശ്രമങ്ങൾ തന്നെയാണ് സച്ചിനെന്ന മഹാതാരത്തെ സൃഷ്ടിക്കാൻ പ്രധാന കാരണമായിതീർന്നത്. സച്ചിൻ തന്നെ പറഞ്ഞിട്ടുണ്ട് “അന്നുകാലത്ത് കിട്ടിയ 13 ഒറ്റരൂപാ നാണയങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം” എന്ന്.

1999- ൽ നടന്ന ക്രിക്കറ്റ് വേൾഡ്കപ്പിൽ മത്സരങ്ങൾ ഉയർന്നു. അതിങ്ങനെയായിരുന്നു. “CRICKET IS OUR RELIGION : SACHIN IS OUR GOD” 609 വരിയിൽ നിന്നുതന്നെ സച്ചിൻ എന്ന കായികതാരം എത്ര ഉയരത്തിലാ യിരുന്നു ക്രിക്കറ്റ് ആസ്വാദകരുടെ കായികപ്രേമികളുടെ മനസ്സിലെന്ന്

ദൈവികമായ പരിവേഷം ചില ചലച്ചിത്രതാരങ്ങൾക്ക്, അവരുടെ സിനിമകളുടെ പശ്ചാത്തലത്തിൽ ലഭിക്കാറുണ്ട്. പ്രത്യേകിച്ച് തമിഴ് ഫിലിം ചലച്ചിത്രരംഗത്ത്. അന്ധമായ ആരാധനയെന്ന് പറഞ്ഞ് മറ്റുള്ളവർ ചെറുചിരിയോടെ തള്ളിക്കളയുന്ന ആരാധനാ ഭ്രാന്തിന്റെ ഒരു രൂപം. പക്ഷേ സച്ചിന്റെ കാര്യത്തിൽ അന്തർദേശീയ തലത്തിൽ അല കികവും, അമാനുഷികവുമായ ഒരു

ദിവ്യപരിവേഷം തന്നെ ആരാധനാ രൂപത്തിൽ ലഭിച്ചിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുകളിൽ ചൂണ്ടിക്കാണിച്ചത്.

കേവലം 15 വയസ്സുള്ളപ്പോഴാണ് സച്ചിൻ ആഭ്യന്തര ക്രിക്കറ്റിൽ അര ങ്ങേറിയത്. തന്റെ സ്വന്തമായ മുംബൈയ്ക്ക് (ബോംബെ) വേണ്ടി ആദ്യം കളിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി. ഗുജറാ ത്തിനെതിരെ ആയിരുന്നു ആ ഫസ്റ്റ് ക്ലാസ് മത്സരം.

അങ്ങനെ അര ങ്ങേറ്റത്തിൽ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാ ര നായി അ ദ്ദേ ഹം. അതു പോലെ തന്നെ, രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരൻ സച്ചിൻ രമേഷ് ടെണ്ടുൽക്കറെന്ന നമ്മുടെ സ്വന്തം സച്ചിനാണ്.

ഒരു കായിക താരം എങ്ങനെയാണ് മാതൃകയാകേണ്ടത് എന്നതിന് സച്ചിനെ കഴിഞ്ഞ് മറ്റൊരു ഉദാഹരണമില്ല. പക്വതയുടേയും, പാകതയു ടേയും ആൾരൂപമായിരുന്നു സച്ചിൻ, നേട്ടങ്ങളുടെ ഉത്തുംഗശൃംഗ ത്തിൽ നിൽക്കുമ്പോഴും അദ്ദേഹം പുലർത്തിയ

എളിമയും, നിസ്വത – യിൽ അടിയുറച്ച പെരുമാറ്റവും ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സച്ചിനെ ‘രാഷ്ട്രം’ ബഹുമാനിച്ചത് ‘ഭാരതരത്നം’ എന്ന പരമോന്നത സിവിലിയൻ’ ബഹുമതി സമ്മാ നിച്ചുകൊണ്ടായിരുന്നു. ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും, ആദ്യ കായിക സച്ചിൻ.

അഹി തമായ പെരുമാറ്റമോ, ധാർഷ്ട്യം തുളുമ്പുന്ന ഒരു നോട്ടം പോലുമോ ആ മഹത്തായ വ്യക്തിത്വത്തിൽ നിന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഒരു രാജ്യം ഒന്നടങ്കം ഒരു കായികതാരത്തെ ഹൃദയത്തോട് ചേർത്തു നിൽക്കുന്ന ചിത്രം കണ്ട് ലോകം വിതുമ്പിയത്, ആനന്ദക്കണ്ണീർ പൊഴിച്ചത്.

1989 – ൽ കറാച്ചിയിൽ പാക്കിസ്ഥാനെതിരെ ആയിരുന്നു സച്ചിന്റെ അന്താരാഷ്ട്ര കരിയറിന്റെ തുടക്കം. അന്ന് ലോകക്രിക്കറ്റിൽ പേസ് ബൗളിങ്ങിന്റെ കുന്തമുനകൾ തിങ്ങിനിറഞ്ഞതായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. വേഗം കൊണ്ടും, മനോ ഹമായ സ്വിങ്ങുകൊണ്ടും, വൈവിധ്യം കൊണ്ടും ലോകക്രിക്കറ്റിനെ ഭീതിയിലാഴ്ത്തിയ അവരുടെ

പന്തുകൾക്കുമുന്നിൽ സച്ചിനെന്ന അരങ്ങേറ്റക്കാരൻ ഒന്നു പതറി. ആർത്തിരമ്പുന്ന പാക്കിസ്ഥാനിലെ ഗാലറികളിൽ നിന്ന് ഒരു പിന്തുണ യും കൂടാതെ കുഞ്ഞു സച്ചിൻ 15 റൺസുമായി മടങ്ങി. വഖാർ യു ണിസ് തന്റെ തീയുണ്ടപോലുള്ള ഒരുപന്തിനാൽ സച്ചിനെ ബൗൾഡാ ക്കി.

പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോൾ സച്ചിനെ ഒന്നു ബൗൾഡാക്കു ന്നത് അന്താരാഷ്ട്ര ബൗളർമാർ സ്വപ്നം കണ്ടിട്ടുണ്ട്. 16 ാ ം വയസ്സിൽ സച്ചിനെന്ന അത്ഭുതം അന്താരാഷ്ട്ര ക്രിക്കറ്റിൽ അങ്ങനെ അവതരിച്ചു. ഫൈസലാബാദിൽ നടന്ന രണ്ടാം ടെസ്റ്റിൽ, ആദ്യത്തേതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് സച്ചിൻ തന്റെ കന്നി ഹാഫ് സെഞ്ച്വറി കുറിച്ചു.

2013 നവംബർ 16 മുംബൈയിലെ വംഖഡെ സ്റ്റേഡിയത്തിൽ സൂര്യൻ മറഞ്ഞിട്ടും, ഒരു കുഞ്ഞുസൂര്യൻ ലോകത്തിനു മുന്നിൽ ഉദി ച്ചുയർന്നു നിന്നു. സച്ചിൻ രമേഷ് തെണ്ടുൽക്കർ, ഗാലറിയിലെ പതി നായിരങ്ങളെ സാക്ഷിയാക്കി തന്റെ വിരമിക്കൽ പ്രസംഗം നടത്തുക യാണ് സച്ചിൻ, ഗാലറിയിൽ മാത്രമല്ല ഭാരതത്തിലെ 121 കോടി കണ് ങ്ങളിൽ നിന്ന് അപ്പോൾ ഒരു മന്ത്രം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു. സച്ചിൻ…… സച്ചിൻ.

ലോകം ഒരു വ്യക്തിയിലേക്ക് ചുരുങ്ങിവരുന്ന അപൂർവ്വമായ ചരിത്രമുഹൂർത്തം. പകരക്കാരനില്ലാത്ത, ലോകത്തെ ഏറ്റവും വലിയ ബാറ്റാൻ ആ 22 വാര നീളമുള്ള ക്രിക്കറ്റ് പിച്ചിന്റെ അധിപതി, ചക വർത്തി, തന്റെ ചുവടുകൾ വെച്ച് നീങ്ങുമ്പോൾ അദ്ദേഹത്തിനുചുറ്റും ഒരു ദിവ്യപരിവേഷം അലയടിക്കുന്നുണ്ടായിരുന്നു.

ആദ്യമായി ആ കണ്ണു കൾ നനഞ്ഞു. സച്ചിൻ വിളികളാൽ ആകാശംവരെ മുഖരിതമായ ആ അന്തരീക്ഷത്തിൽ ടീമംഗങ്ങളുടെ ഗാർഡ് ഓഫ് ഓർണറിനു മുന്നിലൂടെ, പ്രിയപ്പെട്ടവരുടെ കൈകൾ ചേർത്തുപിടിച്ച്, ആകാശത്തേക്ക് ഇടയ്ക്ക് അച്ഛന്റേയും, ജ്യേഷ്ഠന്റേയും അനുഗ്രഹങ്ങൾക്കായി നോക്കി, ഗുരുഭൂ തരുടെ അനുഗ്രഹാശിസ്സുകളോടെ നടന്നുനീങ്ങുകയായിരുന്നു ആ ക്രിക്കറ്റ് അമാനുഷൻ.

ഇതിഹാസതുല്യമായ 25 വർഷത്തെ നീണ്ട ഇന്നി ങ്ങ്സിന് തിരശ്ശീല. അന്നാ സ്റ്റേഡിയത്തിൽ കരയാത്തതായി ഫ്ള റ്റുകൾ മാത്രമെ ബാക്കി യു ണ്ടായിരുന്നുള്ളൂ. തന്റെ അവസാന ഇന്നിങ്സും അനശ്വരമാക്കിയിട്ടേ പ്രിയപ്പെട്ട ലിറ്റിൽ മാസ്റ്റർ വിടവാങ്ങി യുള്ളൂ. 25 വർഷം നീണ്ട് തന്റെ കരിയറിനു ഉചിതമായ ഒരു ശുഭാ

ന്ത്യം. തന്റെ 200 – ാ ം ടെസ്റ്റെന്ന അനുപമമായ നേട്ടത്തിനു തിലകക്കുറി ചാർത്തി, സച്ചിൻ തന്റെ കൈയ്യൊപ്പിട്ട ഷോട്ടുകൾകൊണ്ട് വംഖഡെ സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച ആറു അകമ്പടിയോടെ അര സെഞ്ച്വറി.

തന്റെ ഏറ്റവും മനോഹര മെ ന്ന, ദൈവത്തിന്റെ കൈയ്യൊപ്പു ചാർത്തി കവർ ഡവുകളുടെ അനായാസമായ വശ്യത സച്ചിൻ തുറന്നുകാട്ടി. ചാരുതയാർന്ന ആ ബാറ്റിങ്ങ് പ്രകടനത്തിനുശേഷം, ഒരു കവി യുടെ അന്തസ്സിനു ചേർന്ന വിടവാങ്ങൽ പ്രസംഗവും.

ഒരാളെപോലും വിട്ടുപോകാതെ, വളർച്ചയുടെ നാൾവഴികളിൽ തനിക്ക് കൂട്ടായി, താങ്ങായി തണലായി നിന്ന ഓരോരുത്തരേയും പേരെടുത്തു പരാമർശിച്ച ആ പ്രസംഗം’ ഭാവതീവ്രതകൊണ്ടും, ആത്മാർത്ഥത കൊണ്ടും ഉജജ്വലമായി.

14 ാ ം വയസ്സിൽ വംഖഡെ സ്റ്റേഡിയത്തിൽ ബോൾബോയി ആയി തുടങ്ങിയ സച്ചിന്റെ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുടെ, ആ വലിയ മഹത്തായ ക്രിക്കറ്റ് കരിയറിന്റേയും അവസാനമായിരുന്നു അത്. പക്ഷേ സച്ചിൻ എന്ന

മഹാനായ മനുഷ്യസ്നേഹി ഇപ്പോഴും നമ്മുടെ കൂടെ യുണ്ട്. ഒരു കായികതാരം എങ്ങനെ വളരണം, അധ്വാനിക്കണം, പരിമിതികളെ എങ്ങനെ മറികടക്കണം, വളർച്ചയിൽ പാകതയോടെ എങ്ങനെ പെരുമാറണം, ഉയരങ്ങളിൽ വിനയം എങ്ങനെ കാത്തുസൂക്ഷിക്കണം എന്നിങ്ങനെ ഒരുപിടി പാഠങ്ങൾ, നമ്മെ പഠിപ്പിച്ച് സച്ചിൻ രമേഷ് ടെണ്ടുൽക്കർ ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിനു മുഴുവൻ കായികരം ഗത്തിനും, ഒരു ദീപസ്തംഭമാണ്; വളർന്നുവരുന്ന പ്രതിഭകൾക്ക് കാട്ടാനും, ആശ്രയിക്കാനും, പ്രോത്സാഹനവുമായി. ഉത്തേജനവും

സച്ചിൻ ടെണ്ടുൽക്കറുടെ നേട്ടങ്ങൾ
സച്ചിന്റെ നേട്ടം വിവിധ കാലഘട്ടങ്ങളിലൂടെ. 
1988 : ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി 
1989 : ടെസ്റ്റ് അരങ്ങേറ്റം. 16 ാ ം വയസ്സിൽ കറാച്ചിയിൽ v/s പാക്കിസ്ഥാൻ.
1989 : ഏകദിന അരങ്ങേറ്റം v/s പാക്കിസ്ഥാൻ. 
1990 : ആദ്യടെസ്റ്റ് സെഞ്ച്വറി v/s ഇംഗ്ലണ്ട് 
1994 : ആദ്യ ഏകദിന സെഞ്ച്വറി v/s ശ്രീലങ്ക 
1997 : വിസ്ഡൻ ക്രിക്കറ്റ് ഓഫ് ദി ഇയർ 
1998 : ആദ്യ ഇരട്ട സെഞ്ച്വറി v/s ഓ സ്ട്രേലിയ
2008 : ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺ – ബ്രയാൻ ലാറയുടെ റെക്കോർഡ് തകർത്തു
2008 : ഏറ്റവും അധികം ഏകദിന മത്സരം 
2010 – ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ചു 
2010 : ഏകദിനത്തിൽ ആദ്യ ഇരട്ട സെഞ്ച്വറി 
2011 : ക്രിക്കറ്റ് ലോകകപ്പ്
2012 – 100 – ാ ം അന്താരാഷ്ട്ര സെഞ്ച്വറി 
2013 : വിരമിക്കുന്നു

സച്ചിന്റെ ക്രിക്കറ്റ് നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ 1989-2013
മത്സരങ്ങൾ : 664
ഇന്നിങ്സ് : 782
നോട്ടൗട്ട് : 14 
റൺസ് : 34357 
ഉയർന്ന സ്കോർ 248 
ബാറ്റിങ്ങ് ആവറേജ് 48.52 
സെഞ്ച്വറി : 100
അർധസെഞ്ചുറി 164 
വിക്കറ്റ് : 201
മികച്ച ബൗളിങ്ങ് : 5 – 32 
ബൗളിങ്ങ് ശരാശരി 46.53 5 
വിക്കറ്റ് : 2 തവണ 
ക്യാച്ച് : 256

Conclusion:

Vaamkhadayude Hridayathudippukal is a powerful and moving collection of short stories. Basheer’s writing is simple and direct, but it is also full of emotion. The stories are a testament to the human capacity for love, loss, and hope.

नर हो, न निराश करो मन को Summary In Hindi

नर हो, न निराश करो मन को Summary In Hindi

“नर हो, न निराश करो मन को” एक प्रसंगिक उपदेशपूर्ण हिंदी कविता है जो सुमित्रानंदन पंत द्वारा रची गई है। यह कविता मनुष्य को संघर्षों में हार नहीं मानने और निराश नहीं होने की प्रेरणा देती है। कवि द्वारा व्यक्त की गई शिक्षाएँ मनोबल को बढ़ाने और सकारात्मक सोच को प्रोत्साहित करने के लिए हैं। Read More Class 6 Hindi Summaries.

नर हो, न निराश करो मन को Summary In Hindi

नर हो, न निराश करो मन को कविता का सार

कवि मनुष्य को शिक्षा देते हुए कहता है कि तुम अपने में निराशा के भाव कभी मत लाओ। तुम नर हो और तुम्हारा कार्य परिश्रम करना है। व्यर्थ में अपना जीवन मत गंवाओ। यह संसार सपना नहीं। तुम ईश्वर का नाम लेकर इसमें अपना रास्ता स्वयं चुनो। अपने लक्ष्य को निश्चित कर तुम अपनी मंजिल की ओर बढ़ो। ईश्वर ने तुम्हें दो हाथ दिए हैं। उनसे परिश्रम करो और किसी भी धन को अप्राप्य न समझो। तुम ईश्वर के गुणों को प्राप्त कर धरती पर उत्पन्न हुए हो। इसलिए तुम्हारे लिए कोई भी कार्य करना कठिन नहीं है। तुम तन-मन से परिश्रम करो।

Conclusion:

“नर हो, न निराश करो मन को” कविता का संक्षेपन करते समय, हम देखते हैं कि यह कविता मनुष्य के आत्म-संघर्ष और उत्साह की महत्वपूर्ण भूमिका को बताती है। कवि ने हमें निराश नहीं होने की महत्वपूर्ण संदेश दिया है और हमें सकारात्मक सोच का पालन करने की सलाह दी है। इसके माध्यम से कवि ने मानव जीवन में उत्कृष्टता की ओर प्रोत्साहित किया है।

शून्य…., नहीं अनन्त Summary In Hindi

शून्य…., नहीं अनन्त Summary In Hindi

“शून्य… नहीं अनन्त” एक हिंदी कविता है जो महकवि राही मासूम रज़ा द्वारा लिखी गई है। इस कविता में कवि ने अंतरात्मा की गहराइयों में चुपी अनंतता की महत्वपूर्ण भूमिका को प्रकट किया है। यह कविता आध्यात्मिकता और आनंद की खोज में एक अनूठी यात्रा का वर्णन करती है। Read More Class 6 Hindi Summaries.

शून्य…., नहीं अनन्त Summary In Hindi

शून्य…. नहीं अनन्त पाठ का सार

पाठ शून्य……..नहीं अनन्त! में लेखक शिवशंकर ने शून्य, जीरो की खोज और महत्ता के बारे में बताया है। ‘जीरो’ के आविष्कार से पहले वस्तुओं और अंकों की गणना (गिनती) करने में बड़ी समस्या आती थी। वैदिक काल में जीरो का प्रचलन बिन्दु (.) के रूप में हुआ। आरम्भ में इसके ( १ आदि रूप मिलते हैं। तीसरी शताब्दी में बेबीलोन निवासियों ने गणना के लिए ‘Y’ को 60 का आधार चिह्न मान कर गिनती की। ‘जीरो’ का जन्म हुआ चौथी शताब्दी में। भारत के महान् गणितज्ञ आर्यभट्ट इसके जन्मदाता हैं। इनका जन्म 476 ई० पू० बिहार के पाटलीपुत्र (पटना) के कुसुमपुर नामक स्थान में हुआ। आर्यभट्ट गणित, खगोल शास्त्र और ज्योतिष में प्रकांड पंडित थे। इन्होंने अपनी पुस्तक ‘आर्यभट्टीय’ में गणित, ज्योतिष और खगोल विज्ञान के अनेक नियम देकर अनेक अन्धविश्वासों को दूर करने का कार्य किया।

उन्होंने ही जीरो को ‘0’ का रूप दिया जिसे सारी दुनिया ने स्वीकार किया। आर्यभट्ट ने पृथ्वी, ग्रह, नक्षत्रों पर अनेक खोजें की जैसे धरती का अपने अक्ष पर घूमना, जिस कारण दिन और रात का बनना, सूर्य और चन्द्र ग्रहण सूर्य की परिक्रमा के दौरान एक रेखा होने से लगना आदि। भारत में जीरो की खोज होने के पश्चात् विश्व के अन्य देशों चीन और अरब ने भी इसको स्वीकार किया। आज संपूर्ण विश्व जीरो के आधार पर ही बड़ी-बड़ी गणनाएं (गिनती) करता है।

सचमुच जीरो (0) का आविष्कार करके न केवल आर्यभट्ट स्वयं अमर हो गए बल्कि सम्पूर्ण विश्व को गणना का एक आधार भी प्रदान कर गए। अतः जीरो (0) शून्य नहीं, यह तो है अनन्त अनमोल।

Conclusion:

“शून्य… नहीं अनन्त” कविता का संक्षेपन करते समय, हम देखते हैं कि यह कविता अंतरात्मा के अद्वितीयता और अनंतता को व्यक्त करने का प्रयास करती है। कवि द्वारा चित्रित अद्वितीय अनुभव और आत्मा की अनंतता हमें विचार करने और समझने के लिए प्रोत्साहित करते हैं। इसके माध्यम से कवि हमें समाज के भीतर छिपी गहरी सत्यता की खोज करने के लिए आत्म-विचार की महत्वपूर्ण भूमिका को समझाते हैं।

कराहती दहाड़ Summary In Hindi

कराहती दहाड़ Summary In Hindi

“कराहती दहाड़” एक हिंदी कविता है जो एक शेर की तरह अपनी आवाज़ बुलंद करके समाज की समस्याओं पर ध्यान दिलाती है। यह कविता समाज में बदलाव की प्रक्रिया को प्रोत्साहित करने का संदेश देती है। Read More Class 6 Hindi Summaries.

कराहती दहाड़ Summary In Hindi

कराहती दहाड़ पाठ का सार

बच्चे चिड़ियाघर देखने गए थे। वे पेड़ों पर उछलते-कूदते प्राणियों को देख कर खुश थे। अचानक बाघ की दहाड़ सुन कर वे सहम गए। एक पिंजरे जैसे आवास में बहुत बड़ा बाघ बंद था। कुछ साहसी बच्चे उसके निकट चले गए। बाघ ने उनसे कहा कि डरो मत। धरती का सब भयानक जानवर वह नहीं था। धरती का सबसे भयानक जानवर तो मनुष्य है, वह तो जंगल में अपनी माँ के साथ रहता था। वह बहुत ही छोटा था। उसका वजन केवल एक किलो था और आँखें बंद। पर अब तो वह पिंजरे में बंद है।

बड़ा होने पर बाघ का शरीर 11 फुट तक लंबा और वजन लगभग 300 किलो हो जाता है। चार वर्ष के वे युवा हो जाते हैं। जन्म के बाद छः से आठ सप्ताह तक वे अपनी माँ का दूध पीते हैं और बाद में मांस खाने लगते हैं। बाघ प्रायः अकेले रहना पसंद करते हैं। एक विशेष गंध से वे अपनी सीमा निश्चित कर लेते हैं। जंगल में वे तरह-तरह के पशुओं का शिकार करते हैं पर चिड़ियाघर में तो उन्हें जीने के लिए जैसा भी हो वैसा मांस खाना ही पड़ता है। वे मनुष्य को आत्मरक्षा, बीमारी, कमज़ोरी की अवस्था में ही मारते है। मनुष्य तो अपने स्वार्थ के कारण उन्हें मारता है। एशिया में तो अब केवल 2100 बाघ शेष बचे हैं जिन में से भारत में इनकी संख्या 1400 है। अब इनकी सुरक्षा के लिए टाइगर-परियोजना चलाई गई है।

Conclusion:

“कराहती दहाड़” कविता का संक्षेपन करते समय, यह कहा जा सकता है कि कवि ने समाज में उठी समस्याओं के प्रति अपनी आवाज को उठाने और परिवर्तन की आवश्यकता को प्रमोट किया है। इसके माध्यम से वह एक सकारात्मक संदेश देते हैं कि समाज को सुधारने की दिशा में हम सभी का योगदान महत्वपूर्ण है।

Yamunothriyude Ooshmalathayil Summary in Malayalam

Yamunothriyude Ooshmalathayil Summary in Malayalam

Yamunothriyude Ooshmalathayil (In the Warmth of Yamunotri) is a travel essay written by P.P. Raveendran, one of the most celebrated Malayalam writers of all time. The Summary is based on Raveendran’s experiences during a trip to Yamunotri, a sacred Hindu pilgrimage site in the Himalayas.

Raveendran also writes about the people of Yamunotri. He describes their simple way of life and their deep devotion to their faith. He also writes about the challenges they face, such as the harsh climate and the lack of basic amenities.

Yamunothriyude Ooshmalathayil Summary in Malayalam

പാംസംഗ്രഹം

എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ, പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രസിദ്ധനായ എം.പി. വീരേന്ദ്രകുമാർ എഴുതിയ സഞ്ചാരസാഹിത്യ കൃതിയാണ് ‘ഹൈമവതഭൂവിൽ’, ഹിമാലയത്തിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് പാഠഭാഗത്ത് വിവരിക്കുന്നത്. ബന്ദർ പൂഞ്ച് പർവതത്തിന് സമീപമാണ് യമുനോതി.

Yamunothriyude Ooshmalathayil Summary in Malayalam 1
എം. പി. വീരേന്ദ്രകുമാർ

വേനൽക്കാലത്തുപോലും നല്ല തണുപ്പാണവിടെ. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രിയിലും താഴെയായിരിക്കും. ക്ഷേത്ര പരിസര ത്തുന്നതോടെ ഭക്തർ എല്ലാ യാത്രക്ലേശങ്ങളും വിസ്മരിക്കുന്നു. അവിടെ ആത്മീയ വിശുദ്ധി നിറഞ്ഞു നിൽക്കുന്നു. 19 ാ ം നൂറ്റാണ്ടിൽ ജയ്പൂരിലെ മഹാറാണി ഗുലാരിയയാണ് യമുനോതി ക്ഷേത്രം പണി കഴിപ്പിച്ചത്. യമുനാ ദേവിയാണ് മുഖ്യപ്രതിഷ്ഠ. 1923- ലെ

ഭൂചലനത്തിൽ തകർന്ന ക്ഷേത്രം പ പിന്നീട് പുനർനിർമ്മിക്കുകയായിരുന്നു. 1982- ൽ വീണ്ടും ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു. യമുനയുടെ ഇട തുകരയിലുള്ള ക്ഷേത്രത്തിലെ യമുനാദേവിയുടെ വിഗ്രഹം കറുത്ത മാർബിളിലാണ് നിർമ്മിച്ചിട്ടുള്ളത്.

കാളിന്ദ് പർവതത്തിലെ സപ്തഋഷികുണ്ഡിലുള്ള വിസ്തൃതമായ ഹിമാനിയിൽ നിന്നാണ് യമുന ഉദ്ഭവിക്കുന്നത്. അലഹബാദിൽ വച്ച് ഗംഗ യിൽ ചേരുന്നതിനിടയ്ക്ക്, ഹിമാലയൻ താഴ്വരകളിലൂടെയും സമതലങ്ങളിലൂടെയും 800 കി.മീ. ദൂരം യമുന ഒഴുകുന്നു. അലഹബാ ദിൽ വച്ചുതന്നെയാണ് ഭൂഗർഭത്തിലൂടെ ഒഴുകിയെത്തുന്ന സരസ്വതി, ഗംഗയിൽ വിലയം പ്രാപിക്കുന്നത്. ഈ മൂന്നു പുണ്യനദികളും കൂടി ച്ചേരുന്നിടമാണ് ത്രിവേണി സംഗമം.

യമുനോത്രി ക്ഷേത്രത്തിനടുത്തുള്ള സൂര്യകുണ്ഡിനെക്കുറിച്ച് ലേഖ കൻ വിവരിക്കുന്നുണ്ട്. ഈ ഉഷ്ണജലപ്രവാഹത്തിൽ, ഒരു തുണിയിൽ കെട്ടി, അരിയിട്ടാൽ ഏറെനേരം കഴിയുന്നതിന് മുമ്പ് അത് വെന്ത് ചോറാ കും. ഈ അന്നമാണത് ദേവിക്ക് നിവേദിക്കുന്നത്. സമൃദ്ധമായി ഗന്ധ കശേഖരമുള്ള ‘ഗന്ധമാദന പർവത സാനുക്കളിലാണ് സുര്യകുഞ്ചും മറ്റ്

ഉഷ്ണജലപ്രവാഹങ്ങളും ഗന്ധകസാന്നിധ്യമാണ് കൊടും തണു പ്പിലും ഇവിടത്തെ ഹിമസമാനമായ വെള്ളത്തിന് ചൂട് നൽകുന്നത്. അഗസ്ത്യമുനി യമുനോത്രിയിൽ തപസനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രായാധിക്യം കാരണം ഗംഗാ സ്നാനത്തിനായി ഗംഗോ ത്രിയിൽ പോകാൻ അദ്ദേഹത്തിനു കഴിയാതെ വന്നപ്പോൾ, ഗംഗ ഒരു കൊച്ചരുവിയായി, യമുനോത്രിയിൽ പ്രത്യക്ഷപ്പെട്ടുവത്രേ.

നവംബറിൽ യമുനോത്രിയും സമീപപ്രദേശങ്ങളും കനത്ത ഹിമ പാളികൾക്കടിയിലാകും. ഏപ്രിൽ അവസാനത്തോടെ, അല്ലെങ്കിൽ മെയ് ആരംഭത്തിൽ ഹിമം ഏറെക്കുറെ ഉരുകിത്തീർന്നിരിക്കും. അതോടെ യമുനേത്രിയിലേക്ക് ഭക്തജനപ്രവാഹം ആരംഭിക്കും. അക്ഷ യ – തൃതീയ ദിനത്തിലാണ് പിന്നീട് ക്ഷേത്രദർശനം ആരംഭിക്കുന്നത്.

ഒരു ചരിത്രകാരന്റെ കൃത്യതയോടെയാണ് എം.പി. വീരേന്ദ്രകുമാർ കാര്യങ്ങൾ വിശദീകരിക്കുന്നത്. സഞ്ചാരസാഹിത്യം ചരിത്രവും ഐതിഹ്യവും അന്വേഷിക്കൽ കൂടിയാകുന്നു. അതിന് നല്ല ഉദാഹരണമാണ് പാഠഭാഗം. – മഞ്ഞിന്റെ കനത്ത പാളികളാൽ തണുപ്പുകാലത്ത് മറയ്ക്കപ്പെടുന്ന ഒരിടം

കൂടിയാണിത്. ഭക്തിയുടെ പ്രത്യക്ഷമായ വേലിയേറ്റം തന്നെയാണ് ഈ ലേഖനഭാഗത്ത് കണ്ടെത്താൻ കഴിയുന്നത്.

തീർത്ഥാടകന്റെ കണ്ണിൽ കൂടിയാണ് എം.പി. വീരേന്ദ്രകുമാർ ഈയാ ത്രാവിവരണത്തിലൂടെ കടന്നുപോകുന്നത്. തീർച്ചയായും ഭക്തിയിൽ ലയിച്ച ഒരു അവസ്ഥ ഇവിടെ സംജാതമാകുന്നുണ്ട്. തീർത്ഥാടനം അന്വേഷണമാണ്. ശാന്തിതേടിയുള്ള ഒരു അന്വേഷണം, ആശ്വാസം തേടിയുള്ള അന്വേഷണം.

എം.പി. ലേഖനഭാഗത്ത് പറയുന്നത് ഇപ കാരമാണ്. വലിയ കഷ്ടപ്പാടുകൾ താണ്ടി, ‘യമുനോത്രി ക്ഷേത്രത്തിന്റെ കവാടത്തിലെത്തുന്ന ഓരോ ഭക്തനും, ആ ദർശനത്തിൽ തന്നെ സായു ജ്യമടയുകയാണ്. അത്രമാത്രം ആത്മീയ വിശുദ്ധി നിറഞ്ഞുനിൽക്കുന്ന ഒരു അന്തരീക്ഷമാണ് അവിടെ ആകമാനം അലയടിക്കുന്നത്.

പക്വതിയുടെ ഏറ്റവും ശക്തമായ കടമ്പകളാണ് ഒരു ഭക്തന ഇവിടെ കാത്തിരിക്കുന്നത്. ദുർഗ്രഹങ്ങളായ കാട്ടുപാതകൾ, കുത്തൊ ഴുക്കുകൾ, ഉയർന്നു ഉയർന്നു പോകുന്ന നടപ്പാതകൾ. കഠിനമായ ജീവി തവഴികൾ

പകർന്നു നൽകുന്ന പാഠങ്ങൾ. അതിനവസാനം സർവ്വം മറക്കുന്ന യമുനാദേവിയുടെ കടാക്ഷവും. ആ യമുന 800 കിലോമീറ്റർ സഞ്ചരിച്ചതിനുശേഷമാണ് അലഹബാദിൽ വെച്ച് ഗംഗയിൽ ലയിക്കുന്നത്. അന്തർവാഹിനിയായി സരസ്വതി നദി ഗംഗയിൽ ലയിക്കുന്നതും അലഹബാദിൽ വെച്ചുതന്നെ. അങ്ങനെയാണത് ത്രിവേണി സംഗമമായി തീർന്നത്.

എം.പി. വീരേന്ദ്രകുമാർ ഒരു തീർത്ഥാടന പുണ്യകേന്ദ്രത്തിന്റെ ഭക്തിതുളുമ്പുന്ന വിവരണത്തിൽ മാത്രമല്ല ശ്രദ്ധ ഊന്നുന്നത്. ഒപ്പം ആ ഭൂമികയുടെ പാരിസ്ഥിതിക സവിശേഷതകളും വിവരിക്കുന്നുണ്ട്. അതി നോട് ചേർന്ന് അവിടെ പ്രചരിക്കുന്ന ആഴത്തിൽ വേരോടിയ മിത്തു കളും, പുരാവൃത്തങ്ങളും ചർച്ചയ്ക്കു വിധേയമാകുന്നു.

സമഗ്രമായിത്തന്നെ സഞ്ചാരസാഹിത്യത്തിന്റെ എല്ലാവിധ സാധ്യത കളെയും, പരിപൂർണ്ണമായി ഉപയോഗിച്ചുകൊണ്ടുതന്നെയാണ് എം.പി. വീരേന്ദ്രകുമാർ തന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഭാഷാപരമായ മേന്മയും പുലർത്തുന്നു. സാഹിത്യഭംഗിയേക്കാൾ പത്രപ്രവർത്തന ത്തിന്റെ റിപ്പോർട്ടിങ് ശൈലി അദ്ദേഹത്തിൽ കണ്ടെത്താൻ കഴിയും.

Conclusion:

Yamunothriyude Ooshmalathayil is a beautiful and moving essay about a sacred place and the people who live there. Raveendran’s writing is full of vivid imagery and deep insights. He captures the essence of Yamunotri in a way that is both informative and inspiring.

Most Popular Posts:

राष्ट्रीयता का तीर्थ खटकड़ कला Summary In Hindi

राष्ट्रीयता का तीर्थ खटकड़ कला Summary In Hindi

“राष्ट्रीयता का तीर्थ खटकड़ कला” एक अद्वितीय कला रूप है जो भारतीय सांस्कृतिक धरोहर को प्रकट करता है और इसकी गहरी महत्वपूर्णता को दर्शाता है। यह खटकड़ कला भारतीय राष्ट्रीयता और विविधता के प्रतीक के रूप में माना जाता है। Read More Class 6 Hindi Summaries.

राष्ट्रीयता का तीर्थ खटकड़ कला Summary In Hindi

राष्ट्रीयता का तीर्थ खटकड़ कला पाठ का सार

अमर शहीद भगत सिंह का जन्म लायलपुर (पाकिस्तान) में बंगा चक में हुआ था, खटकड़ कलाँ में नहीं। अब जन्म स्थल पाकिस्तान में छूट जाने के कारण उनके पैतृक गांव खटकड़ कलाँ (बंगा के निकट) को ही जन्म स्थान के बराबर आदर-सत्कार दिया जा रहा है। इसीलिए इसे तीर्थ स्थल के समान भी माना जाता है। खटकड़ कलाँ गांव नवांशहर-बंगा रोड पर स्थित है। वहां सड़क के किनारे शहीद भगत सिंह की कांसे की मूर्ति स्थापित है।

राष्ट्रीयता का तीर्थ Summary Images

सन् 1919 को वैशाखी के दिन यानी 13 अप्रैल को अमृतसर के जलियांवाला बाग में एक जनसभा का आयोजन हुआ था। उस जनसभा में एकत्रित हुए लोगों पर अंग्रेज़ पुलिस अधिकारी जनरल डायर के आदेश पर अन्धा-धुन्ध गोलियां चलाई गई थीं। उस समय भगत सिंह बहत छोटे थे पर वे अपनी बहन अमरजीत कौर को बताए बिना अमृतसर गए थे और उस बाग के रक्त से भीगी मिट्टी लेकर लौटे थे। भगत सिंह आजादी पाने की उधेड़-बुन में लीन रहते थे। वे घर छोड़ कर कानपुर पहुंच गए। वहां वह गणेश शंकर ‘विद्यार्थी’ के समाचार-पत्र में काम करने लगे। भगत सिंह ‘बलवन्त’ के नाम से लेख लिखते थे।

शहीद भगत सिंह की स्मृति में 23 मार्च को प्रति वर्ष खटकड़ कलाँ और फिरोज़पुर के निकट सतलुज के किनारे हुसैनीवाला में मेले लगते हैं। वे अपने साथियों राजगुरु और सुखदेव के साथ 23 मार्च, सन् 1931 को हंसते-हंसते फांसी के तख्ते पर झूल गए थे। सुखदेव पंजाब के लुधियाना नगर में ही जन्मे थे तो राजगुरु महाराष्ट्र, प्रदेश के वासी थे परन्तु भारत माता की गुलामी की बेड़ियां काटने के लिए विभिन्न राज्यों के क्रान्तिकारी एक साथ चले थे और फांसी के फंदे चूमे थे।

भगत सिंह के आदर्श शहीद करतार सिंह सराभा थे और वे उनका चित्र हर समय अपनी जेब में रखते थे। सराभा का चित्र भी स्मारक में लगा हुआ है। शहीद भगत सिंह के चाचा अजीत सिंह का चित्र भी देखने को मिलेगा। वे उनसे भी प्रभावित थे। अजीत सिंह का निधन 15 अगस्त, सन् 1947 को हुआ था। जैसे ही उन्होंने डल्हौज़ी में भारत के स्वतन्त्र होने का समाचार सुना तब उन्होंने कहा कि हमारा प्रण पूरा हुआ और प्राण त्याग दिए।

शहीद भगत सिंह की माता विद्यावती ने स्वतन्त्रता के बाद खटकड़ कला में अपना जीवन बिताया। उन्हें ‘पंजाब माता’ का सम्मान दिया गया था। इसलिए खटकड़ कलाँ एक स्मारक ही नहीं, एक तीर्थ स्थल भी है।

Conclusion:

“राष्ट्रीयता का तीर्थ खटकड़ कला” के माध्यम से हम देखते हैं कि कला हमारी राष्ट्रीय और सांस्कृतिक पहचान का महत्वपूर्ण हिस्सा है और हमारे समृद्ध विरासत को सुरक्षित रखने का माध्यम हो सकता है। यह कला हमारी एकता, गरिमा, और विविधता की महत्वपूर्ण प्रतीक है, जो हमें हमारे राष्ट्र के प्रति समर्पित रहने की प्रेरणा देता है।

दोहा अंत्याक्षरी Summary In Hindi

दोहा अंत्याक्षरी Summary In Hindi

दोहा अंत्याक्षरी, संत कवि सुरदास द्वारा रचित भजनों का महत्वपूर्ण हिस्सा है जो हिन्दी साहित्य के एक महत्वपूर्ण भाग के रूप में माना जाता है। यह भजन गीतिक और भावनात्मक परिप्रेक्ष्य में आध्यात्मिकता को छूने का प्रयास करते हैं और भारतीय संस्कृति के मूल्यों को प्रकट करते हैं। Read More Class 6 Hindi Summaries.

दोहा अंत्याक्षरी Summary In Hindi

दोहा अंत्याक्षरी पाठ का सार

रक्षा बंधन का दिन था। कक्षा में बहुत कम विद्यार्थी आए थे। जो बच्चे आए भी थे उसका भी पढ़ने का मन नहीं था। अध्यापिका ने कक्षा में आकर विद्यार्थियों के मन के भाव समझ लिए और उन्हें अंत्याक्षरी खेलाने की बात सोची। विद्यार्थी प्रसन्न थे कि फ़िल्मी गाने की अंत्याक्षरी होगी पर अध्यापिका ने उन्हें दोहों की अंत्याक्षरी सिखाई जिसमें रहीम के दोहों को ही आधार बनाया गया।

Conclusion:

दोहा अंत्याक्षरी के माध्यम से संत कवि सुरदास ने भक्ति और आध्यात्मिकता के अद्वितीय अनुभव को साझा किया। इसका महत्वपूर्ण संदेश है कि साधना और आध्यात्मिक अनुभव के माध्यम से आत्मा का मुक्ति की ओर पथ मिलता है