तत्सत Summary in Hindi

तत्सत Summary in Hindi

तत्सत” एक अनुस्मारक है कि सभी चीजें एक दूसरे से जुड़ी हुई हैं और हम सभी अपने से बड़ी किसी चीज का हिस्सा हैं। यह वर्तमान में उपस्थित होने और अपने अहंकार को छोड़ने का भी आह्वान है।

वाक्यांश तत्सत का उपयोग अक्सर धार्मिक समारोहों और अनुष्ठानों की शुरुआत और समाप्ति में किया जाता है। यह एक लोकप्रिय ध्यान मंत्र भी है और इसका उपयोग जप (पुनरावृत्ति) या केवल खुद को केंद्रित करने और दिव्य से जुड़ने के तरीके के रूप में किया जा सकता है।

तत्सत Summary in Hindi

तत्सत लेखक परिचय :

प्रेमचंदोत्तर उपन्यास (novel) में लेखक जैनेंद्र कुमार जी का एक विशिष्ट स्थान है। आपका जन्म 2 जनवरी 1905 को अलीगढ़ में हुआ। मनोविज्ञान और दर्शन आपके साहित्य का आधार है। हिंदी उपन्यास के इतिहास में मनोविश्लेषणात्मक परंपरा के प्रवर्तक (promoter) के रूप में आप प्रसिद्ध है। पद्मभूषण से आप सम्मानित हैं। आपका देहांत 24 दिसंबर 1988 को हुआ।

तत्सत रचनाएँ :

परख, सुनीता, त्यागपत्र, कल्याणी (उपन्यास) फाँसी, नीलम, एक रात, दो चिड़ियाँ, जैनेंद्र की कहानियाँ (सात भाग), (कहानी संग्रह) सोच-विचार, जड़ की बात, पूर्वोदय, काम, प्रेम और परिवार (निबंध) प्रेम में भगवान, पाप और प्रकाश (नाटक)

तत्सत विधा-परिचय :

गद्य साहित्य की सबसे प्रिय तथा रोचक विधा ‘कहानी’ को माना जाता है। जीवन का यथार्थ और मानवीय संवेदनाओं का चित्रण कहानी में होता है। मनोरंजन के साथ-साथ, जीवन में व्याप्त कुप्रथा, गलत रूढ़ियाँ तथा आडंबरों (ostentatious) का पर्दाफाश करते हुए एक नए समाज की स्थापना करना यह उसका हेतु है।

तत्सत विषय प्रवेश :

‘तत्सत’ यह कहानी एक प्रतीकात्मक कहानी है। इस कहानी के घने जंगल में रहने वाले पेड़-पशु-पंछी, जीव-जंतु विशिष्ट प्रवृत्तियों के प्रतीक है। ‘बुद्धि’, ‘शक्ति’, ‘ज्ञान’ के अहंकार में चूर मनुष्य स्वयं को सबसे श्रेष्ठ समझता है।

प्रस्तुत कहानी में लेखक कहना चाहते हैं कि सभी का अस्तित्व, अपनी-अपनी जगह महत्त्वपूर्ण है। हम सभी का अस्तित्व इस सृष्टि के लिए महत्त्वपूर्ण है।

परंतु अंत में उस परम शक्तिमान का अस्तित्व भी स्वीकार करना पड़ता है। जंगल में होने वाली उथल-पुथल भरी घटना का आधार लेकर लेखक यह अंतिम सत्य अर्थात ‘तत्सत’ हम तक पहुँचाना चाहते हैं।

तत्सत सारांश :

एक घना जंगल था। एक दिन उस जंगल में दो शिकारी, शिकार की टोह में आए थे। शिकारी आपस में बोलने लगे कि इतना घना और भयानक जंगल इसके पहले उन्होंने कभी नहीं देखा था। एक बड़े बड़ के पेड़ के नीचे कुछ देर आराम करके वे आगे निकले।

तत्सत Summary in Hindi 1

शिकारी लोगों के जाने के बाद बड़ के पेड़ के नीचे बैठे उन प्राणियों के बारे में सब पेड़-पौधों में चर्चा होने लगी। बड़ दादा से अन्य पेड़ों को पता चला कि बिना जड़ वाला सिर्फ दो शाखाओं पर चलने वाला यह प्राणी मतलब आदमी। उन आदमियों ने जिस ‘वन’ का जिक्र किया था वह ‘वन’ मतलब क्या है, कैसा है? उसे किसने देखा है? इस विषय पर चर्चा होने लगी।

जंगल में अनेक पेड़, प्राणी, जीव-जंतु थे। उन सब में उथल-पुथल मच गई थी कि आखिर ‘यह वन कौन है?’ जिसे किसी ने भी देखा नहीं था।

जंगल का राजा सिंह को जब वन के बारे में पूछा गया तो वह जोर से दहाड़ते हुए वन को चुनौती देने की भाषा करने लगा। वनराज सिंह ‘शक्ति’ का प्रतीक है। हर जगह फैलने वाली घास भी ‘वन’ के बारे में नहीं जानती थी। पद-तल के स्पर्श से व्यक्ति की भावनाओं को पहचानने वाली घास ‘बुद्धिमत्ता’ का प्रतीक है।

धरती के सारे गर्त को जानने वाला साँप ‘ज्ञान’ का प्रतीक है। वह भी वन से बेखबर था। ऊँचा बातूनी बाँस अंदर से पोला था, जो ‘पोले’ आदमियों का प्रतिनिधित्व करता है। कहानी का ‘बड़’ संयमी, सहनशील, सबसे प्रेम करने वाला है। वह ज्ञान की लालसा रखता है। सारे वन्यजन ‘वन’ में रहकर भी ‘वन’ के अस्तित्व के बारे में अज्ञानी थे।

‘तत्सत’ का ज्ञान : जंगल के जीव-जंतु परेशान थे। इतने में वहाँ वे आदमी फिर आए। सब उन आदमियों से पूछने लगे कि ‘वन कहाँ है? वन मतलब कौन है? कैसा है?’ आदमी उन्हें समझाने की कोशिश कर रहे थे कि आप से ही वन है। वन्य जीव आदमी की बातें समझ नहीं पा रहे थे।

पशु चिढ़कर आदमी पर हमला करने की सोच रहे थे, आदमी भी सुरक्षा के लिए उनपर बंदूक चलाना चाहता था। परंतु बड़ दादा ने सभी को शांत किया।

अंत में आदमी बड़ के पेड़ पर चढ़ा। पेड़ के ऊपरी हिस्से पर खिलते नए पत्तों की जोड़ी को उसने आस-पास का दृश्य दिखाकर बड़ के कान में कुछ कहा। बड़ को मानो समाधि लग गई। एक नई अनुभूति (sensation) उसे मिली और ‘तत्सत’ का ज्ञान हुआ कि वन में ही हम हैं और हम से ही वन है।

इस कहानी से लेखक कहना चाहते हैं कि सृष्टि की परम शक्ति जिसके अस्तित्व का अज्ञान हम में है। अंतिम सत्य यही है कि ईश्वर या परम शक्ति का अस्तित्व हम में ही है। हम से ही ईश्वर है। ईश्वर हम सब में है। इस कहानी की यही प्रतीकात्मकता है। जंगलवासी और आदमियों के संवाद मानो ‘परम शक्तिमान’ के अस्तित्व के बारे में उलझन और समाधान के बीच की उथल-पुथल है। यह कहानी रोचक तथा प्रभावकारी है।

Conclusion

“तत्सत” एक शक्तिशाली मंत्र है जो हमें शांति, ध्यान और आध्यात्मिकता में मदद कर सकता है। यह हमें यह याद दिलाता है कि हम सभी एक हैं और हम सभी उस महान शक्ति के साथ जुड़े हुए हैं जो सब कुछ बनाती है।

Muhyadheen Mala Summary in Malayalam

Muhyadheen Mala Summary in Malayalam

Muhyadheen Mala (The Wall of Tears) is a Malayalam novel written by Vaikom Muhammad Basheer. It was first published in 1943 and is considered to be one of Basheer’s most important works. The Summary is set in the backdrop of the Indian independence movement and tells the story of a group of political prisoners who are being held in a British prison.

Muhyadheen Mala Summary in Malayalam

ഭാഷയ്ക്ക് പലതരം ഭേദങ്ങളുണ്ട്. അതുകൊണ്ടുതന്നെ മലയാള ക്കരയിലെ പല പ്രദേശക്കാരും പല രീതിയിലാണ് സംസാരിക്കു ന്നത്. തൃശ്ശൂർ, കാസർഗോഡ്, കോഴിക്കോട്, തിരുവനന്തപുരം എന്നിങ്ങനെ ജില്ലകൾതന്നെ വ്യത്യസ്ത രീതിയോടെ സംസാരിക്കുന്നു. അത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും അയൽ പ്രദേ ശത്തിന്റെ സ്വാധീനവുമാണ്.

എന്നാൽ ഒരു പ്രദേശത്തുതന്നെ പലതരം ഭാഷാവ്യത്യാസം രൂപപ്പെടുന്നുണ്ട്. ജാതി കൊണ്ടും ജോലികൊണ്ടും വിദ്യാഭ്യാസം കൊണ്ടും വർഗ്ഗംകൊണ്ടുമെല്ലാം വളരെയധികം വൈവിധ്യം ഈ മേഖലയിൽ സൃഷ്ടിക്കപ്പെട്ടിട്ടു ണ്ട്. ഇതിനേക്കാളുപരി പല ഭാഷകളുടെ കൂടിച്ചേരലാണ് ഭാഷ എന്നുള്ളതും അത്ഭുതാവഹമാണ്. മലയാളത്തിൽ പലതരം ഭാഷ കളുടെ കൂടിച്ചേരലുകൾ ഉണ്ട്.

സംസ്കൃതം, തമിഴ്, അറബി, ലത്തീൻ, ഗ്രീക്ക്, ഇംഗ്ലീഷ് … തുടങ്ങി ഏതൊക്കെ രാജ്യങ്ങൾ കേരളത്തിൽ വ്യവസായിക ആവശ്യത്തിനായി എത്തിയിട്ടുണ്ടോ അ വ രു ടെ യാക്കെ ഇട പ ഴുകലുകൾ കൊണ്ട് നമ്മുടെ ഭാഷയ്ക്ക് ധാരാളം പദസമ്പത്ത് കൈവന്നിട്ടുണ്ട് എന്നത് പ്രശം സനീയമായ വസ്തുതയാണ്. ഉയർന്നജാതിക്കാർ

ഉപയോഗിച്ചി രുന്ന ഭാഷ, ജീഴ്ജാതിക്കാർ എന്ന് പറഞ്ഞിരുന്നവർ ഉപയോഗിച്ചിരുന്ന ഭാഷ. ഓരോ സാധനങ്ങൾക്ക് തന്നെ പലതരത്തിലുള്ള വാക്കുകളാണ് നിലനിന്നിരുന്നത്. (ഉദാ: വീട്, വിവാഹം, വിദ്യാ ഭ്യാസം, വേദപഠനം…) ഒരേ സാമൂഹ്യവ്യവസ്ഥകൾക്കും ആചാ രങ്ങൾക്കും വ്യത്യസ്ത പദങ്ങളാണ് ഒരേഭാഷ സംസാരിക്കുന്ന നമ്മുടെ നാട്ടിൽ നിന്നിരുന്നത്.

മാപ്പിളഭാഷ, നമ്പൂതിരിഭാഷ, കുംഭാ രൻഭാഷ, നസ്രാണി ഭാഷ, വള്ളുവനാടൻഭാഷ എന്നിങ്ങനെ. ഇതുപോലെതന്നെ സാഹിത്യഭാഷയ്ക്കും വ്യത്യസ്തമായ ശാഖകൾ ഉണ്ടായിരുന്നു. പാട്ടുപ്രസ്ഥാനത്തിൽ (രാമചരിതം, തിരുനിഴൽമാ ല) ദ്രാവിഡ പദങ്ങൾ മാത്രമാണ് കാണുക. ദ്രാവിഡഭാഷയിലുള്ള പദങ്ങൾ മാത്രമാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ അതിനുശേഷം വന്ന ഉണ്ണിനീലി സന്ദേശം, ഉണ്ണിയാടി ചരിതം തുട ങ്ങിയ കൃതികൾ ഉൾപ്പെടുന്ന മണിപ്രവാളത്തിൽ സംസ്കൃതവും മലയാളവും ഇടകലർന്നുകാണാം. മാപ്പിളഭാഷയുടെ എഴുത്തു രൂപമാണ് അറബിമലയാളം അറബിയും മലയാളവും ചേർന്ന മറ്റൊരു സമാന്തര ഭാഷാപ്രവാളമാണ് അത്. അതിന്റെ വാക്കുകൾ അറബിയാണെങ്കിലും

ലിപി മലയാളത്തിലെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ പാകത്തിൽ അറബിലിപി പരിഷ്ക്കരിച്ചവയാണ്. അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രമാണ് അറബിലിപിയ്ക്ക് അവകാശപ്പെടാൻ ഉള്ളത്. നിരവധി ഗദ്യ പദ്യ കൃതികളുള്ള വിപുലമായ ഒരു സാഹി ത്യസമ്പത്ത് അറബിമലയാളത്തിനുണ്ട്.

അതിലെ പദ്യശാഖയാണ് മാപ്പിളപ്പാട്ടുകൾ. ഈ കവിയാണ് വൈദ്യർ. അറബി മലയാള മായിൻകുട്ടി മിശ്രഭാഷയ്ക്ക് നല്ല ഉദാഹര ണമാണ്. പ്രാസംകൊണ്ട് സംഗീതസാന്ദ്രവും ഭാവനകൊണ്ട് അല ങ്കാര സമൃദ്ധവും ആണ് ഈ കൃതികൾ.

കവിതാച്ചുരുക്കം

ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ഖാദിർ ശൈഖമാർക്കെല്ലാം നേതാവായിരുന്നവനാണ്. അല്ലാഹുവിന്റെ സ്നേഹഭാജനമായ അദ്ദേഹം അവസാനമില്ലാത്ത മേന്മയ്ക്ക് ഉടയവനായവനാണ്. അദ്ദേഹത്തിന്റെ സ്വൽപം മാത്രം പറയാൻ ഞാൻ ആഗ്ര ഹിക്കുകയാണ്. ഞാനദ്ദേഹത്തിന്റെ മേന്മയിൽ ഗുണഗണങ്ങളെ പാലാലെ വെണ്ണപോൽ കാവ്യമായി ചൊല്ലാൻ ആഗ്രഹിക്കുന്നു. ഇതു പഠിക്കുന്നവർ ഭാഗ്യമുള്ളവരാണ്.

പണ്ഡിതന്മാരായ ആളുകൾ കാട്ടിത്തരും ഖാസി മുഹമ്മദ് എന്ന് പേരായ ആ പണ്ഡിതൻ. കോഴിത്തോട്ടുത്തു തന്നിൽ പിറന്നോൻ എഴുതിയതിൽ നിന്നാണ് ഈ കാര്യങ്ങളൊക്കെയും മനസിലാക്കാൻ തരപ്പെട്ടത്. അദ്ദേഹം അറിവും സ്ഥാനമാനങ്ങളും ഇല്ലാത്ത സാധുജന ങ്ങൾക്ക് അറിവും സ്ഥാനമാനവും നൽകിയവനാണ്.

അഹങ്കാ രത്താൽ ഇതൊക്കെ ഉപയോഗിച്ചവരിൽ നിന്ന് അവയെല്ലാം പറിച്ചുകളഞ്ഞ് സാധാരണക്കാരനാക്കിയത് അദ്ദേഹം തന്നെയാ ണ്. ഉള്ളതിനേക്കാളും വലിയ നില കാണിച്ച് നടന്ന ഗുരുക്ക ന്മാരെ ഉള്ള നില കളഞ്ഞ് നിലത്തിന്റെ താഴെ നടത്തിച്ചു കളഞ്ഞതും അദ്ദേഹം തന്നെയാണ്. ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ദോഷങ്ങളെ ഉറക്കത്തിൽ കിനാവിലൂടെ കാണിച്ചു.

കൊടുത്ത് രക്ഷിച്ചതും അദ്ദേഹം തന്നെയാണ്. പാമ്പിന്റെ രൂപ ത്തിൽ ജിന്നുകൾ അദ്ദേഹത്തെ വിരട്ടാൻ ചെന്നു. എന്നാൽ അദ്ദേഹം യാതൊരു ഭയവുമില്ലാതെ അവയെ പറിച്ചെറിഞ്ഞു എന്നതും നാം അറിഞ്ഞിരിക്കണം. ജിന്നിനെ വിളിപ്പിച്ച് ഒരു പൈതലിനെ തിരികെ കൊടുത്തതും അദ്ദേഹം തന്നെയാണ്. പഴ ങ്ങൾ ഇല്ലാത്ത കാലത്ത്

പഴങ്ങളും ക്ഷാമം വന്നകാലത്ത് ഉണ ങ്ങിയ മരത്തിൽ കായ്കനികളും നിറച്ച് ജനങ്ങളെ സഹായിച്ചതും അദ്ദേഹം തന്നയാണ്.

Conclusion:

Muhyadheen Mala is a powerful and moving novel about the human spirit. It is a story about hope, resilience, and the power of the human spirit to overcome even the most difficult circumstances. The novel is also a reminder of the importance of fighting for freedom and justice.

PSEB Board Class 12 Hindi Summary

PSEB Board Class 12 Hindi Summary 1

Punjab State Board Syllabus PSEB 12th Class Hindi Summaries Pdf is part of PSEB 12th Class Summary In Hindi  provides students with essential knowledge and skills to master the eighth-grade education and excel in the field of Hindi. It serves as a crucial stepping stone in their educational journey, equipping them with a well-rounded foundation for higher studies and future endeavors.

Punjab School Education Board 12th Class Summary In Hindi

The PSEB 12th Class Summary In Hindi is a comprehensive summary of the Punjab School Education Board’s 12th class syllabus in Hindi. The summary is written in a clear and concise style, and it is easy to understand. It is a valuable resource for students who are preparing for their PSEB 12th class Hindi examinations.

Anukampa Summary in Malayalam

Anukampa Summary in Malayalam

Anukampa is a Sanskrit word that means “compassion” or “empathy.” It is a central concept in many Indian religions, including Buddhism, Hinduism, and Jainism. Anukampa is the ability to understand and share the feelings of another person. It is the desire to help others and to relieve their suffering.

Anukampa Summary in Malayalam

ജീവിതരേഖ: 1856-1928. ഈഴവ സമുദായത്തിൽ ജനിച്ച് അദ്ദേഹം ജാതി വ്യവസ്ഥിതിയെ ചോദ്യം ചെയ്തു. കേരളം കണ്ട ഉത്തമനായ സാമൂഹ്യ പരിഷ്ക്കർത്താവ്, ഗുരു വിദ്യാലയങ്ങളും അവസാനിപ്പിക്കാൻ യത്നിച്ചു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് ഈ സാമൂഹ്യ സ്നേഹിയുടെ വലിയ സ്വപ്നമായിരുന്നു.

Anukampa Summary in Malayalam 1

ശ്രീനാരായണഗുരു

കാവ്യസംഗ്രഹം
ഉറുമ്പിനുപോലും ഒരു കഷ്ടപ്പാടു വരരുത് എന്നുള്ള ചിന്ത യാൽ, അനുഭാവപൂർണ്ണമായ, ദയാപൂർണ്ണമായ മനസ്സിനാൽ എല്ലായ്പ്പോഴും ഈശ്വരാ നിന്റെ പുണ്യ തേജസ്സിനെ നമിക്കു പോലും മാറാതെ അവിടത്തെ ചിന്തയിൽ മുഴുകാൻ കനിയ ……

കാരുണ്യത്താൽ മനുഷ്യനു സന്തോഷം ലഭിക്കും. കാരുണ്യമില്ലാത്തൊരു ഹൃദയം അവന് ദുഃഖങ്ങളെ സമ്മാനിക്കും. ഇരുട്ടാ കുന്ന അറിവില്ലായ്മ കാരുണ്യത്തെ ഇല്ലാതാക്കും.

നിതാന്തമായ ദുഃഖത്തിനു നമ്മെ കരുവാക്കി മാറ്റും. ഒപ്പം എല്ലാ ദുരിതത്തിനും നമ്മെ ഉപകരണമാക്കി മാറ്റുകയും ചെയ്യും. കാരുണ്യം, ദയ, സഹാനുഭൂതി ഇവ മൂന്നിനും കൂടി നമ്മുടെ ജീവിതത്തിൽ അർത്ഥമുണ്ടാക്കണം. ഇവ മൂന്നും കൂടിയ അർത്ഥവിശേഷണം ഒന്നു തന്നെയാണ് നമ്മുടെ ജീവനക്ഷത്രം.

കാരുണ്യമുള്ളവനാണ് മനുഷ്യനെന്നു മന്ത്രം ഉരുവിടുക. ജീവിതം ശ്രഷ്ഠമാകും. (ജീവനക്ഷത്രമാണ് നമ്മെ സംസാരിക്കുന്ന ഈ സാഗരം (ജീവിതമാകുന്ന കടൽ കടത്തി മോക്ഷ ത്തിലേക്ക് നയിക്കുന്നത്. കാരുണ്യം വറ്റിപ്പോയാൽ നമ്മുടെ ശരീരം വെറും അസ്ഥിയും തോലും, ഞരമ്പുകളും ചേർന്ന നാറുന്ന ഒന്നായി (ശരീരം) മാറും. മരുഭൂമിയിലെ പ്രഹേളികയായ മരീചിക പോലെയും, ഗന്ധമില്ലാത്ത പൂവ് പോലെയും ആ ദേഹം (ആ പുരുഷൻ) ഫലമില്ലാ ത്തതാകും.

ആസ്വാദനം

യുഗപ്രഭാവനും, സാമൂഹിക
പരിഷ്കർത്താവുമായ ശ്രീനാരായ ണഗുരുവിനെ
ഈ കവിതയിലൂടെ അടുത്തറിയുകയാണ്. സാമു 
ദായിക, സാമൂഹിക മണ്ഡലങ്ങളിൽ

സൂര്യതേജസ്സോടെ വിളങ്ങി നിന്നിരുന്ന ഗുരുവിന് ഒരു കവിമുഖം കൂടി ഉണ്ടെന്നുള്ളത് തികച്ചും കൗതുകകരമായ കാര്യമാണ്. ഒരു കാലഘട്ടത്തിന്റെ വെളിച്ചമായി രുന്നു ഗുരു. ഇരുട്ടിലാണ്ടു കിടന്ന ഒരു സമൂഹത്തിന് അറിവി ന്റെ, മനഃശ്ശക്തിയുടെ തെളിച്ചം ഗുരു പകർന്നു കൊടുത്തു.

അയിത്തം തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തി വാണിരുന്ന തന്നെ ക കൈകാര്യം ചെയ്യപ്പെട്ടു. ഏറ്റവും മൃഗീയമായ രീതിയിൽ ജന ങ്ങൾ പരസ്പരം പെരുമാറി. ഒരിക്കലും മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിക്കാതെ, ജാതിക്കോമരങ്ങളായി മാറിയ സവർണ്ണാധിപത്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ സമയങ്ങളിലാണ് ശ്രീനാരായണ ഗുരുദേവന്റെ രംഗപ്രവേശം.

മലയാളവർഷം (1856) 1031 ചിങ്ങമാ സത്തിലെ ചതയം നാളിൽ ചെമ്പഴന്തിയിലെ ‘വയൽവാരം വീട്ടിലാണ് ഗുരുദേവൻ ജനിച്ചത്. ആത്മീയ അനുഭൂതിയുടെ സന്താനമായിരുന്നു അദ്ദേഹം അതു കൊണ്ടുതന്നെ എല്ലാ മതങ്ങളുടേയും സാരം ഒന്നുതന്നെ ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യന്റെ ഉയർച്ചയ്ക്ക് വേണ്ടിയാകണം മതം ഉപകരിക്കേണ്ടതെന്ന് ‘ഗുരു അറിഞ്ഞു.

അതുകൊണ്ടു കൂടിയാണ് മനുഷ്യനെ കേന്ദ്രബിന്ദുവാക്കി ഗുരു മതത്തെ ദർശിച്ചത്. മനുഷ്യന്റെ ഉയർച്ച പ്രധാനമായും നാല് മുഖ ങ്ങളിലൂടെയായിരിക്കണം. ഭൗതികം, ധാർമ്മികം, സംസ്കാരികം, ആത്മീയം – ഈ മുഖങ്ങളുടെ (അവസ്ഥകളുടെ) ഉണർവ്വം, ഉയർച്ചയും ഒരേസമയം ആയിരിക്കണം.

അതു മുൻകൂട്ടി കണ്ടു കൊണ്ടാണ്:
‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സന്ദേശം ഗുരുദേവൻ നൽകിയത്. വർത്തമാനകാല സാഹചര്യ ങ്ങളിൽ, പ്രത്യേകിച്ച് വിഭാഗീയഭാന്ത്, മനുഷ്യരെ ഭ്രാന്തുപിടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ അന്ധതയുടെ കാലത്ത് ഗുരുദേവ സന്ദേ ശങ്ങൾക്ക് വലിയ പ്രസക്തി ഉണ്ട്.

കേരളം എന്ന വളരെ ചെറിയ സംസ്ഥാനത്തിലൊതുങ്ങി ഏറിയ കാലവും ജീവിച്ചെങ്കിലും ഗുരുദേവൻ തന്റെ ജീവിതത്തിലും, വചനങ്ങളിലും കൂടി പകർന്നു തന്നത്, ഏതു കാലത്തിനും, ഏതു രാജ്യത്തിനും (കാ ലദേശാഭാഷാതിവർത്തിയായ) അനുയോജ്യവും, നിത്യവുമായ. നമ്മുടെ മഹത്തായ ആർഷ ഭാരതസം സ്കാരത്തിന്റെ അതിപുരാതനമായ മൂല്യങ്ങൾ, ആ ദർശനങ്ങ ളിൽ

കുടികൊള്ളുന്നതായി കാണാം. ശ്രീനാരായണഗുരു സ്വാമികളുടെ ഏറ്റവും വലിയ സന്ദേശം സ്വന്തം ജീവിതം തന്നെ ആയി രുന്നു. കളങ്കത്തിന്റെ കറ പറ്റാത്ത വിശുദ്ധമായ ജീവിതം ഗുരു നയിച്ചു. സാത്വികഭാവത്തിൽ ഊന്നിയ കർമ്മങ്ങളിൽ വ്യാപരിച്ചു. സ്വജീവിതത്തിൽ ആചരിച്ച ആദർശങ്ങൾ മാത്രം ഉപദേശിച്ചു.

ഒരു സ്പർശം കൊണ്ട് മനുഷ്യരിലെ നല്ല വശങ്ങൾ ഉണർത്താൻ ഗുരു വിന് കഴിഞ്ഞിരുന്നു. തന്റെ ദർശനങ്ങൾ അതിലളിതമായി വിവരിക്കുവാൻ സ്വാമി കൾക്ക് (ഗുരുവിന്) കഴിയുമായിരുന്നു. ഒരു മികച്ച കവിയുടെ അത്തരം സന്ദർഭങ്ങളിൽ കാണാൻ കഴി യും. അങ്ങനെയുള്ള സന്ദർഭങ്ങളൊന്നും തന്നെ അദ്ദേഹം പാഴാക്കിയിരുന്നില്ല. മലയാളം, സംസ്കൃതം, തമിഴ് ഭാഷകളിലായി അനേകം കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സന്ദർ റനീക്കി പുറത്തുവരൽ

ഗുരുവിന്റെ കാവ്യ ലോകം മലയാള കവിതയിൽ ഒരു ഏകാന്തമായ ഗോപുരം പോലെ ഉയർന്നു നിൽക്കുന്നു. ഇഷ്ടദേവതകളെ സംബന്ധിക്കുന്ന കവിതകളാണ് ഗുരു ആദ്യകാലത്ത് രചിച്ചത്. ഗുരു കവി തകളിലെ ഏറ്റവും സവിശേഷമായ ഘടകം കവിതയുടെ അർത്ഥ വും, ശബ്ദവും ഭംഗിയായി ഒത്തുചേർന്ന്, ആസ്വാദകരിൽ ഭക്തി യുടെ

ഉദാത്തമായ ഭാവം സൃഷ്ടിക്കുന്നു എന്നതാണ്. ശ്രീനാരായണഗുരുവിന്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ഈ കാവ്യമുഖത്തിന് പല ഘട്ടങ്ങൾ കണ്ടെത്താൻ കഴിയും. ആദ്യഘട്ടം നേരത്തെ സൂചിപ്പിച്ചപോലെ ദേവതാ സ്തുതികളാണെങ്കിൽ അടു ത്തഘട്ടം ഗുരു, ആത്മീയാനുഭൂതിയുടെ പ്രകാശനങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്.

മൂന്നാംഘട്ടത്തിൽ, തത്ത്വജ്ഞാനങ്ങൾ നിറഞ്ഞ ആശയങ്ങളുടെ വലിയൊരു ലോകം തന്നെ ആയിരുന്നു അവ. ഗുരുവിന്റെ കാവ്യരീതിയുടെ ഏറ്റവും വലിയ സവിശേഷത അതി ലടങ്ങിയിരിക്കുന്ന അനായാസമായ രചനാശൈലിയാണ്. ഗുരു പറഞ്ഞു കൊടുക്കുന്നത് ശിഷ്യഗണങ്ങൾ പകർത്തുന്ന രീതിയായി രുന്നു. ഗുരുവിന്റെ കവിതകൾ ആത്മീയാനുഭൂതിയും, ഭൗതിക റിവുകളും ഒരുപോലെ സരളമായി പ്രതിപാദിച്ചു.

കുട്ടിക്കാലത്ത് പശുക്കളെ മേയ്ക്കുവാനായി നടക്കുമ്പോൾ മനസ്സിൽ തോന്നുന്ന വരികൾ ഗുരു അപ്പപ്പോൾ ചൊല്ലുമായിരുന്നു. കവിതകൾ എഴു തിവെക്കുന്ന ശീലം ഗുരുവിന് ഒരിക്കലും ഉണ്ടായിരുന്നില്ല. പാഠഭാഗമായ കവിതയിലും ഗുരു പുലർത്തുന്ന ലാളിത്യവും, അതിലൂടെ

വിളംബരം ചെയ്യുന്ന അസാധാരണ തലത്തിലുള്ള ആദർശ ആദ്യശ്ലോകത്തിൽ തന്നെ ഗുരു മുന്നോട്ടുവെയ്ക്കുന്നത്, ഒരു ഉറു മ്പിനെപോലും നോവിക്കാതെന്ന ഏറ്റവും ലളിതവും, എന്നാൽ ഉത്കൃഷ്ടവും ആയ ആശയമാണ്. ഒരു ഉറുമ്പോളം താഴുക എന്നാൽ അത്രത്തോളം എളിമപ്പെടുക എന്നർത്ഥം.

മനുഷ്യന് എപ്പോഴും ഉയരങ്ങളിലേക്ക് മാത്രമാണവന്റെ ശ്രദ്ധ മുഴുവൻ തനിക്ക് താഴെ ഒരു ലോകമുണ്ടെന്ന സത്യം അവനെപ്പോഴും വിസ്മരിക്കും. സഹജീവികളോടുള്ള കരുണ, പലപ്പോഴും പ്രസംഗത്തിൽ മാത്രം അവശേഷിക്കും. നിത്യജീവിതത്തിൽ, പ്രായോഗികതയിൽ അതിനു വലിയ സ്ഥാനം ലഭിച്ചെന്നു വരില്ല.

തനിച്ചു താഴേക്കു സൂക്ഷിച്ചുനോക്കുമ്പോൾ നമുക്കു കാണാം, നമ്മേക്കാൾ എളിയ വൻ, സഹായം ആവശ്യപ്പെടുന്നവൻ, നരകയാതന അനുഭവിക്കു ന്നവർ… ആ ഒരു കാഴ്ചപ്പാട് ആദ്യമേ മനസ്സിൽ പതിഞ്ഞാലേ, മറ്റൊ രാൾക്ക് കഷ്ടപ്പാട് ഉണ്ടാക്കാതെ ജീവിക്കാൻ കഴിയൂ. തന്നിൽ എളിയവന് കഷ്ടപ്പാട് വരുത്താതെ ജീവിക്കാൻ, മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാൻ സാധിക്കണം. സാധുപരിപാലനം

ജീവിതവതമാകണം. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഈശ്വരോന്മുഖമായ ജീവി തവും. ഈശ്വരസമക്ഷത്തിൽ നിന്ന് ഒട്ടുനേരംപോലും വിട്ടു നിൽക്കാതെ, സദാ ഈശ്വരാക്ഷത്തിന് പാത്രീഭവിച്ചുകൊണ്ടുള്ള ഒരു ജീവിതം സാധ്യമാകണമെന്നും ഗുരു ഉപദേശിക്കുന്നു. ചിന്ത കളിൽ എം നേര് ഉണ്ടാകണം എല്ലായ്പ്പോഴും.

കാരുണ്യവൃത്തികൾ ജീവിതത്തിൽ ഒരു വ്രതമായി കരുതിയാൽ അത് നമുക്ക് സന്തോഷം പകർന്നുതരും. “ഉള്ളൂരിന്റെ സുഖം, സുഖം എന്നൊരു കവിത ഇവിടെ ആലോച നാമൃതമാണ്. കസ്തൂരിമാനെപ്പോലെ മനുഷ്യൻ സുഖത്തിന്റെ പിന്നാലെ പായുകയാണ്.

കസ്തൂരിമാനിന് അറിയില്ല, തന്റെ പൊക്കിൾക്കൊടിയിൽ നിന്നാണ്, ഈ സ്വർഗ്ഗീയ സുഗന്ധം ഉത്ഭവിക്കുന്നതെന്ന്, അതെവിടെ നിന്നാണെന്ന് അറിയാതെ, ഓരോ നിമിഷവും ആ മണത്തിന്റെ ഉറവിടമന്വേഷിച്ച് അത് അസ്വസ്ഥമായ അവസ്ഥയിൽ കഴിയുന്നു. ആ തിരിച്ചറിവ് ലഭിക്കാതെ ഈ ലോകത്തു നിന്നും മാഞ്ഞുപോകുന്നു. മനുഷ്യനും അതുപോലെ സുഖമാ ഷിച്ച് നടക്കുന്നു. സുഖം മനുഷ്യന്റെ

ഹൃദയത്തിൽ കുടികൊള്ളുന്ന ഒന്നാണ്. പക്ഷേ അതവന് അറിയില്ല. കാരുണ്യമാർന്ന ഹൃദയത്തോടെ അന്യന് ഉപകാരം ചെയ്യുമ്പോൾ പരോപകാരം പുണ്യം) ആ സുഖം അവൻ അനുഭവിക്കുന്നു). ശ്രീനാരായണഗുരു മുന്നോട്ടു വെക്കുന്ന മനോഹരമായ ആശ യത്തിന്റെ തുടർച്ച തന്നെയാണ് ഉള്ളൂരിന്റെ കവിതയിലും കാണു – വാൻ കഴിയുക.

കരുണ കൊണ്ട് സന്തോഷം ജനിക്കുന്നു കാരുണ്യം അകലുമ്പോൾ, എല്ലാ ദുഃഖങ്ങളും കടന്നുവരുന്നു കാരുണ്യമില്ലാത്ത വരണ്ട് മനസ്സുകളിൽ ദുഃഖം കൂട്ടുകൂടുന്നു. കാരുണ്യത്തെ ഇല്ലാതാക്കുന്നത് അറിവില്ലായ്മ (അജ്ഞാനം) ആകുന്ന ഇരുട്ടാണെന്ന് ഗുരു ഓർമ്മിപ്പിക്കുന്നു. ഈ ഇരുട്ട് പതിയെ പതിയെ നമ്മെ ദുഃഖത്തിന്റേയും, വിപരീത സാഹചര്യ ങ്ങളുടേയും കരുവാക്കി മാറ്റുന്നു.

അജ്ഞതയെ ഗുരു എത്രമാത്രം വെറുത്തു എന്നതിന്റെ നേർസാക്ഷ്യമാണ് വരികൾ. “വിദ്യകൊണ്ട് പ്രബുദ്ധരാവുക” എന്ന ആഹ്വാനം ശ്രീനാരായണ ഗുരു നടത്തിയതിന് പിന്നിൽ ഗുരു ദർശനങ്ങളുടെ സ്വാധീനം എത്രമാത്രമുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഭൗതികമായും ലൗകിക ജീവിതത്തിലും), ആത്മീയമായും

അറിവിന് വലിയ സ്ഥാനമാണ് ഉളളത്. ഈ ലോകജീവിതത്തിന്റെ ഏറ്റവും വലിയ ചങ്ങലക്കെട്ടാണ് അജ്ഞാനം. അജ്ഞാനം നമ്മ അടിമയാക്കുന്നു. ഒപ്പം ആത്മീയമായ സന്തോഷത്തെയും അകറ്റുന്ന കൂരിരുട്ടായിത്തീരുന്നു. കാരുണ്യവും, അനുകമ്പയും, ദയയും ഇവ മൂന്നുമാണ് മനു ഷ്യനെ ഈ ജീവിത മാകുന്ന കടൽ കടക്കാൻ സഹായിക്കുന്നവയായി (ജീവതാരകം) മാറുന്നത്.

ഈ ജീവിതത്തിന്റെ മറു കര തീർച്ചയായും മോക്ഷമാണ്. മോക്ഷത്തിലേക്കുള്ള പാലമായി ഇവ മൂന്നും വർത്തിക്കുന്നു. ഈ കാരുണ്യസ്പർശമില്ലെങ്കിലോ, മനുഷ്യൻ വെറും നാറുന്ന ശരീരമായിത്തീരും.

കൃമികീടങ്ങൾക്ക് ഭക്ഷണമായി മാറാവുന്ന ഈ നശ്വര ശരീരംകൊണ്ട്, അനശ്വര മായ കാരുണ്യപ്രവൃത്തികളുടെ, ഒരിക്കലും മഹിമ ചോരാത്ത അധ്യായങ്ങൾ രചിക്കാൻ അവനു കഴിയും; കഴിയണം, അവിടെയാണ് അവന്റെ മഹത്വം. ഗുരുവിന്റെ കവിതകളിൽ നിന്ന് തത്ത്വജ്ഞാനത്തിന്റെ ദർശനത്തിന്റെ ഗരിമ മാറ്റിവെച്ചാലും അയത്ന ലളിതമായ രചനാവൈഭവം പൂക്കൾപോലെ ശോഭയേറി നയനാനന്ദകരമായി പൂത്തുനിൽക്കുന്നതുകാണാം.

എന്നാൽ ഒരു കവിയെന്ന രീതിയിൽ വളരെ വിരള മായെ ഗുരു അറിയപ്പെട്ടിരുന്നുള്ളൂ. സാഹിത്യചരിത്രത്തിലും മറ്റും ഒരു പരാമർശത്തിനുപോലും സാധ്യതയും, ഇടവും നൽകിയിട്ടില്ലെങ്കിൽ കൂടി, അദ്ദേഹത്തിന്റെ കവിതകളും, സ്തോത്രങ്ങളും . അനേക രൂപത്തിലും, ഭാവത്തിലുമുള്ള ദർശനകാവ്യങ്ങളാണ്.

ണന്റെ വേറിട്ട മുഖം കവിത്വം തുളുമ്പി നമ്മുടെ മുന്നിൽ നിൽക്കുന്നു. അവരവരുടെ ആരാധനാപാത്രങ്ങളെ മേന്മയുള്ളതിനൊക്കെ അവകാശികളാക്കാനുള്ള അതിരു കടന്ന ആഗ്ര ഹത്തെ മാറ്റിനിർത്തിയാൽ പോലും, നിഷ്പക്ഷമായി വിലയിരു ത്തുന്ന ഏതൊരു വ്യക്തിക്കും, ആ കാവ്യപ്രതിഭയുടെ മാറ്റ് ഉൾക്കൊള്ളാൻ സാധിക്കും.

Conclusion:

Anukampa is a powerful force that can transform our lives and the world around us. When we practice anukampa, we become more compassionate and understanding. We become more likely to help others and to work for social justice. Anukampa is the foundation of a more ethical and just world.

स्वागत है! Summary in Hindi

स्वागत है! Summary in Hindi

स्वागत है!” एक छोटा सा वाक्यांश है, लेकिन इसका अर्थ बहुत गहरा है। यह एक व्यक्ति या समूह को किसी स्थान पर आने पर आदर और सम्मान के साथ अभिवादन करने का एक तरीका है। यह यह भी बताता है कि आप उस व्यक्ति या समूह के आने से खुश हैं।

स्वागत है! Summary in Hindi

स्वागत है! कवि परिचय :

शाम दानीश्वर जी का जन्म 1943 में हुआ। आपने प्राथमिक शिक्षा poudre d’or Hamlet, Mauritius सरकारी पाठशाला में माध्यमिक शिक्षा Goodlands, Mauritius स्कूल में प्राप्त की। शिक्षा प्राप्त करने के पश्चात आप हिंदी अध्यापक के रूप में कार्यरत रहे। हिंदी के प्रति लगाव होने के कारण साहित्य रचना में रुचि जागृत हुई। प्रवासी साहित्य में मॉरिशस के कवि के रूप में आपकी पहचान बनी।

अपने परिजनों से बिछोह का दुख, गुलामी का दंश और पीड़ा आपके काव्य में पूरी संवेदना के साथ उभरी है। यथार्थ अंकन के साथ भविष्य के प्रति आशावादिता आपके काव्य की विशेषता है। साहित्य सृजन समाज संस्थान के प्रधान 1994 जुलाई से सह मुख्य अध्यापक, 1964 से 1994 तक अध्यापन कार्य आदि पद प्राप्त किए। शाम दानीश्वर जी की मृत्यु 2006 में हुई।

स्वागत है! प्रमुख कृतियाँ :

पागल, कमल कांड (उपन्यास) प्रवासी भारतीय हिंदी साहित्य-संग्रह

स्वागत है! काव्य परिचय :

प्रस्तुत कविता में कवि ने गिरमिटियों (indentured labour) के जीवन में आए सकारात्मक पहलुओं को उजागर किया है। गिरमिटियों की पीढ़ियों के मन में स्थित भारतीयों की संवेदनाओं और सृजनात्मक प्रतिभाओं के दर्शन कराए हैं। साथ ही गिरमिटियों को अपनी विगत दुखद स्मृतियों को भुलाकर मॉरिशस आने के लिए प्रेरित कर रहे हैं। अब मॉरिशस की भूमि नैहर के समान है, जहाँ परिजनों से मिलाप होगा।

अब यहाँ पर कीचड़ में कमल उगने लगे हैं। कवि विविध देशों में बिखरे हुए बंधुओं को बुलाकर उनका स्वागत करते हैं।

स्वागत है! सारांश :

कवि शाम दानीश्वर प्रवासी साहित्य में मॉरिशस के कवि के रूप में जाने जाते हैं। प्रस्तुत कविता में कवि प्रवासी भारतीयों को बिछुड़ने का गम भुलाकर, इतिहास के दुःस्वप्न को पीछे धकेलकर लघु भारत अर्थात मॉरिशस की भूमि पर लौट आने का न्यौता) आमंत्रण देते हैं।

स्वागत है! Summary in Hindi 1

कवि अपने समस्त भाइयों का और अंग्रेजों के गुलाम बनकर बिखरे हुए सभी परम दोस्तों का मॉरिशस में स्वागत करते हैं। कवि आगे कहते हैं कि एक ही भारत माँ के हम सभी बालक हैं लेकिन अंग्रेजों ने हमें गुलामी की जंजीरों में जकड़कर भिन्न-भिन्न देशों में बिखेर दिया। आज कई युगों के बाद हमारा मिलन होने जा रहा है। कवि कहते हैं कि तुम सब लघु भारत अर्थात मॉरिशस की भूमि पर पधार रहे हो, आप सब का इस भूमि पर स्वागत है।

हम सब जहाज से प्रवास करने वाले जहाजिया बांधव (brother) ठहरे। मॉरिशस जाने के लिए कोई इस जहाज पर सवार हो गया तो कोई उस जहाज पर क्योंकि हम सब भिन्न-भिन्न देशों से आ रहे थे। अलग-अलग देशों से हमें लेकर आने वाले जहाज पानी में आगे सरकने लगे (बहने लगे)।

बहुत दूर आने पर जब एक समुद्र तट पर जहाज का लंगर पड़ा तब हम आश्चर्यचकित होकर यहाँ-वहाँ ताकने लगे। समझ में ही नहीं आ रहा था कि हम कहाँ आ गए हैं? मेरे भाई-भतीजे कहाँ हैं? इस जहाज पर उन्हें जगह नहीं मिली थी लेकिन दूसरे जहाज पर तो चढ़े ही थे, फिर वे कहाँ हैं?

इस जहाज से हो या उस जहाज से हो, आने वाले सभी जहाजों से मॉरिशस लौटने वाले अपने सभी बांधवों का, दोस्तों का कवि सहर्ष स्वागत कर रहे हैं।

कवि अपने बांधवों से उस पुरानी लंबी कहानी को, गुलामी के दंश और पीड़ा को, अपने सगे-संबंधियों से बिछुड़ने के गम को भुला देने की बिनती करते हैं। कवि अपने जिगर के टुकड़ों से कहते हैं कि परतंत्रता (dependence) के कारण अंग्रेजों ने हमें गुलाम बना-बना कर जहाजों में बिठाकर भिन्न-भिन्न देशों में भेज दिया, यह इतिहास था, अब उसे भूल जाओ। जो भी हमारे नसीब में था वह सब अब हो चुका।

अब उसे याद कर हम क्यों रोए ? जहाज आकर हमें जबरदस्ती ले गए थे, वह हमारा भूतकाल था। युग-युगांतरो के बाद ही सही लेकिन आज तो हम मिल ही रहे हैं, यह वास्तव है। यह नजारा कितना सुंदर है कि आज हम सब लघु भारत के विशाल आँगन में तृप्त होकर एक-दूसरे से मिल रहे हैं।

लंबे अरसे के बाद गले मिलने का यह सौभाग्य आज हमें प्राप्त हुआ है। कवि इन सारे सुरागवार (clue) बांधवों का, दोस्तों का मॉरिशस में स्वागत करते हैं।

हमारे सब बांधवों के मन में पानी में चलने वाले जहाज को लेकर डर-सा समा गया है। भय लग रहा है, कहीं वह काला, भयंकर, इतिहास फिर से दोहराया न जाए। उनके सामने सवाल है कि पानी में चलने वाले इस जहाज पर अब कौन चढ़ेगा? यह जहाज दोबारा इतिहास को वापिस न लाए।

इस धरती पर फिर से हम बिखर न जाए और ना ही फिर एक बार अपने ही बंधुओं कों ढूँढ़ते रह जाना पड़े। अब तो हम सब आसमान में उड़कर मॉरिशस की धरती पर उतर जाएँगे। वहीं हमारा नैहर होगा और वहीं हमें हमारे (पिता) और परिवार के लोग मिलेंगे।

अब देश-परदेश से छुटकारा मिलेगा और दुःखाश्रुओं को थामकर वहीं हम सब मिलेंगे। आसमान में उड़कर मॉरिशस की धरती पर उतरने वाले सभी बांधवों का और दोस्तों का कवि तहे दिल से स्वागत करते हैं।

हे मेरे गिरमिटिया भाइयो, अंग्रेजों के गुलाम बनकर झेले गए अपार कष्टों को सहने में आपने जो हिम्मत दिखाई है वह सब हृदयद्रावक थी। अंग्रेजों के गुलाम (चाकर) बनकर कीचड़ की दलदल में फँस गए थे, कितने युग बाद उस कीचड़ में कमल खिलने लगा हैं।

(कितने युगों के बाद हम गुलामी से बाहर आ रहे हैं)। जिस प्रकार मारीच (राक्षस) से मॉरिशस (स्वर्ग) बनने में युग बीते वैसे ही कीचड़ से कमल उगने में भी कई युग बीते। मॉरिशस की इस पवित्र भूमि पर कई देशों से इकट्ठा कर हमारे बांधवों को सफलतापूर्वक ले जाया गया है।

उस सयम कोमलता भी पत्थर के समान कठोर बन गई थी। हमने पत्थर में प्राण फूंके हैं। इस देश को घूमकर देखने पर पता चलेगा कि आज तक बिछड़े सारे लहु-लुहान बंधु अब मॉरिशस में इकट्ठे हो रहे हैं। कवि दानीश्वर जी इन सब बंधु-बांधवो का मॉरिशस में हृदय से स्वागत करते हैं।

मेरे भारत-नेपाल-श्रीलंका, फीजी-सूरीनाम-पाक-गयाना के चहेते भाईयो साऊथ आफ्रिका-युके-यू.एस.ए., कनाडा, फ्रांस, रेनियन के प्यारे भाइयों मॉरिशस की इस भूमि में तुम्हारी सारी यादें गहराई तक खुदी हुई हैं। इस भूमि को हिंद महासागर का स्वर्ग कहते हैं।

यह कल्पना है या वास्तव पता नहीं परंतु मेरे प्यारे भाइयो अगर यह कोई कल्पना भी हो तो भी मुझे विश्वास है कि आप सब यहाँ आकर इस धरती को स्वर्ग में तबदील कर देंगे। इसलिए कवि कहते हैं कि आप सभी मेरे प्रियजनों का मॉरिशस में हार्दिक स्वागत है।

Conclusion

स्वागत है!” एक छोटा सा वाक्यांश है, लेकिन इसका अर्थ बहुत गहरा है। यह एक ऐसा वाक्यांश है जिसे अक्सर अनदेखा कर दिया जाता है, लेकिन यह वास्तव में बहुत महत्वपूर्ण है। जब हम किसी व्यक्ति या समूह को “स्वागत है!” कहते हैं, तो हम उन्हें यह बता रहे हैं कि हम उनकी परवाह करते हैं और उनकी उपस्थिति की सराहना करते हैं।

Peeli Kannukal Summary in Malayalam

Peeli Kannukal Summary in Malayalam

“Peeli Kannukal” (Yellow Eyes) is a short story written by the Indian author Vaikom Muhammad Basheer. It was first published in the Malayalam language in 1956 and has since been translated into several other languages. The Summary is set in the early 20th century and tells the tale of a young woman named Bhasuran who is forced to confront the harsh realities of life.

Peeli Kannukal Summary in Malayalam

കൃഷ്ണഗാഥ

14 ാ ം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉത്തരകേരളത്തിലുണ്ടായ കൃതിയാണ് കൃഷ്ണഗാഥ. ‘ആയ കോലഭൂപസ്യ പാ സ്യോദയവർമ്മണാ കൃതായാം കൃഷ്ണഗാഥായാം’ എന്ന വാക്യം കൃഷ്ണഗാഥയുടെ സർഗ്ഗാരംഭത്തിൽ കാണുന്നതുകൊണ്ട് കോല ത്തുനാട് ഭരിച്ചിരുന്ന ഒരു ഉദയവർമ്മന്റെ ആജ്ഞയനുസരിച്ച് അദ്ദേഹത്തിന്റെ ഒരു സദസ്യൻ നിർമ്മിച്ച കൃതിയാണ് കൃഷ്ണഗാ ഥയെന്ന് കരുതിവരുന്നു.

Peeli Kannukal Summary in Malayalam 1
ചെറുശ്ശേരി

1446 – 65 ആണ് ഉദയവർമ്മത്തമ്പു രാന്റെ ഭരണകാലം, ആ സദസ്യൻ ചെറുശ്ശേരി നമ്പൂതിരിയാണെന്ന് ഐതിഹ്യങ്ങളുമുണ്ട്. കൃഷ്ണഗാഥയിലെ ഭാഷയും നിരണം കൃതി യിലെ ഭാഷയും തമ്മിൽ ഏറെ അന്തരമുണ്ട്. സമാനഘട്ടത്തിലെ സൃഷ്ടികൾ എന്ന നിലയ്ക്ക് അവയെ സമീപിക്കുമ്പോൾ അവ യുടെ വൈജാത്യത്തെ വ്യാഖ്യാനിക്കാൻ ദേശഭേദമെന്ന ഉപാധി മാത്രമാണ് ഉപയുക്തമാവുക.

കൃഷ്ണഗാഥ ഇന്നും സാധാരണക്കാർക്ക് പൂർണ്ണമായി ആസ്വാദ്യകരമാണ്. മലയാളത്തിൽ വട ക്കൻ പാട്ടൊഴികെ മറ്റൊരു കാവ്യവിഭാഗവും ഒരു കാലത്തും കൃഷ്ണഗാഥയോളം സരസമോ ലളിതമോ ആയി അനുഭവപ്പെട്ടിട്ടില്ല. അതിന്റെ സാരള്യവും ലാളിത്യവുമാണ് ഒരു കനപ്പെട്ട കൃതി യായി അതിനെ എണ്ണാൻ പണ്ഡിതന്മാർ വൈമുഖ്യം കാണിക്കുന്നത്.

ഏതായാലും അത്രമേൽ ലളിതമായതുകൊണ്ട് നിർമ്മാണകാലം മുതൽ ഇന്നുവരെ ജനങ്ങളുടെ നാവിൻതുമ്പിൽ അത് തത്തിക്ക ളിച്ചുകൊണ്ടിരുന്നു. ഭാഷാമിശ്രമായ മണിപ്രവാളശൈലി അവിടെ കാണാൻ പറ്റിയില്ലെങ്കിലും സംസ്കൃതപദങ്ങൾ ആവശ്യാനുസ രണം കവി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ വായനക്കാരുടെ ആസ്വാദനത്തെ തകർത്തുകളയുന്ന ഒന്നായി അത് മാറിയിട്ടില്ല.

അതുതന്നെയുമല്ല അത് സംസ്കൃതപദങ്ങളാണെന്നുപോലും തോന്നിപ്പി ക്കുന്നില്ല. അത്രയുണ്ട് ഈ കവിയുടെ കവന വൈഭവം. മണിപ്രവാളത്തിൽ മുഴങ്ങുന്ന ഒരു ലാഘവബുദ്ധി കൃതിയുടെ ആദ്യാവസാന സ്വഭാവമാണ്. കൃഷ്ണഗാഥ ഭക്തിയേക്കാൾ ഹാസ്യത്തിനും ശൃംഗാരത്തിനുമാണ് ഊന്നൽ

കൊടുത്തിരിക്കുന്നത്. രസമെന്താ – യാലും അതിനെ വളരെ ഗൗരവത്തോടെ അവതരിപ്പിക്കാൻ കൃഷ്ണഗാഥാകാരന് സാധിച്ചിട്ടുണ്ട്. സത്യത്തിൽ കവിതാ സങ്കല്പ ത്തിൽ ശക്തമായ കാൽവെപ്പാണിത്. മറ്റുള്ളവർക്ക് അനുകരിക്കാൻ തക്കവണ്ണമുള്ള കാവ്യം ഉണ്ടാക്കാൻ കൃഷ്ണഗാഥാകാരൻ പരിശ്രമിച്ചു.

കാളിദാസ മഹാകാവ്യ പാരമ്പര്യത്തെയാണ് ചെറുശ്ശേരി അനുകരിച്ചത്. കവി തന്റെ വ്യക്തിത്വത്തിനു അനുയോജ്യരീതിയിൽ കവിത അവതരിപ്പിക്കാൻ ശ്രദ്ധിച്ചു എന്നത് പ്രശംസനീയമാണ്.മഹാകാവ്യലക്ഷണമൊപ്പിച്ചെ ഴുതിയ ആദ്യത്തെ മലയാള മഹാകാ വ്യമാണ് കൃഷ്ണഗാഥ. മഹാകാവ്യ മൂശയിലാണ് കൃഷ്ണഗാഥ വാർത്തെടുത്തിരിക്കുന്നതെങ്കിലും ഏച്ചുവെച്ച് പ്രതീതി വായന ക്കാർക്ക് തോന്നുന്നില്ല.

നഗരം, അർണ്ണവം, ശൈലം, ഋതുക്കൾ, ചന്ദ്രോദയം, ഉദ്യാനക്രീഡ, മധുപാനം, രഥോത്സവം, വിപ്രലംഭം, വിവാഹം, കുമാരോദയം, മന്ത്രം, ഭൂതം പ്രയാണം… എന്നിവയും മറ്റും പലതും വർണ്ണിക്കാൻ വേണ്ടുവോളം സ്വാഭാവിക സന്ദർഭ ങ്ങൾ നല്കുന്ന രത്നാകരമാണ് കൃഷ്ണകഥ.

ഋതുക്കളെല്ലാം മാറി മാറി ഉപയോഗിച്ചതുകൊണ്ട് ഋതുക്കളുടെ കവിയെന്നും അദ്ദേഹം അറിയപ്പെടുന്നുണ്ട്. സരളമായ അവതരണശൈലി കൈമുതലായ അദ്ദേഹം അനുവാചകരെ വിരസതയിലേയ്ക്ക് അനുവാചകരെ തള്ളിയിടുന്നില്ല. ശ്രീകൃഷ്ണന്റെ ബാല്യവർണ്ണന അന്നേവരെ മലയാള കവിതയ്ക്ക് അപരിചിതമായ ഒരു മേഖലയെ കാണിച്ചുതന്നു.

കൃഷ്ണഗാഥക്കാ രൻ കൃഷ്ണനെ ദൈവീകഭാവത്തിൽ നിന്ന് മാനുഷികതലത്തി ലേയ്ക്ക് കൈപിടിച്ച് ഇറക്കിയത് ഈ മഹാകാവ്യത്തിലൂടെയാണ്. ജാതി- മത ചിന്തകൾക്ക് അതീതമായ കൃഷ്ണനെയാണ് നാം കണ്ടതും കൈപിടിച്ച് നടത്തിയതും. മറ്റേതൊരു കവിയ്ക്ക് ഇത്തരം അത്ഭുതസിദ്ധിയുണ്ട്. കംസവധാനന്തരം മധുരയിൽ വാഴാൻ പോകുന്ന കൃഷ്ണൻ പിതാവിനോട് വിടചോദിക്കുന്ന രംഗം അത്യധികം ഹൃദയസ്പർശിയാണ്.

ആറിലും തീയിലും വീഴാതെ കണ്ടെന്ന പോറ്റി വളർത്തതു നിങ്ങളല്ലോ ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും നിങ്ങളേയേതു മറക്കില്ല. വളരെക്കാലങ്ങൾക്കുശേഷം ആ പിതാക്കൾ പുത്രനെ കാണു മ്പോൾ പറയുന്നതും

പാരിച്ചു നിന്നുള്ള പാഴായ്മ ചെയ്കയാൽ പാശത്തെക്കൊണ്ടു പിടിച്ചുകെട്ടി തിണ്ണം വലിച്ചുമുറുക്കി ഞാൻ നിൽക്കയാ ലുണ്ണിപ്പൂമേനിയിൽ പുണ്ണല്ലല്ലി.

ഈ ചോദ്യവും ഉത്തരവും ഇന്നത്തെ മാതാപിതാക്കൾക്ക് അത്ഭുതം നിറഞ്ഞതായിരിക്കും. കാരണം വശ്യങ്ങൾ മാത്രം കണ്ടറിഞ്ഞ് വളരുന്ന അവർക്ക് അത്യാവശ്യ ഘടകങ്ങളെക്കുറിച്ച് ബോധമില്ലാതായിരിക്കുന്നു.

ഇവിടെ പിതാവിനൊത്ത പുത്രനും പുത്രനൊത്ത പിതാവിനേയും കാണാൻ സാധിക്കും. അർത്ഥ ത്തിനൊത്ത ശബ്ദവും ശബ്ദത്തിനൊത്ത അർത്ഥവും എല്ലാം കോമളം, സുന്ദരം. അനേകം വാക്ക് മുഖചിത്രങ്ങൾ, സചേതന രൂപങ്ങൾ എന്നിവ കാവ്യാസ്വാദനത്തിലൂടെ കണ്ടെത്താൻ സാധിക്കും.

ശ്രീക ഷ് ന്റെ വേണുഗാന ത്തിൽ മയങ്ങുന്ന ജീവജാലങ്ങളുടെ വർണ്ണനസന്ദര മാണ്. വണ്ടുകൾ, പൂക്ക ളിലെ തേൻ വേണ്ടെന്ന് വെച്ച് കണ്ണന്റെ ഗാനം തേടി പോകുന്നു. കുയിലു കൾ ആ പാട്ടുകൾ പഠിക്കാൻ ശ്രദ്ധാലുക്കളായി നിൽക്കുന്നു. മാൻപേടകളാകട്ടെ പകുതി വളഞ്ഞുകൊമ്പുകളോടെ തലയു യർത്തിപ്പിടിച്ച്

കഴുത്ത് തിരിച്ച് കാതുകൂർപ്പിച്ച് പുരികമുയർത്തി പാതിവച്ച് പുല്ല് ഉതിരുന്നതറിയാതെ നോക്കി നിന്നു. കന്നുകുട്ടികൾ കുടിക്കാൻ മറന്നു. പശുക്കൾ കന്നുകുട്ടികളെ നക്കാൻ മറക്കുന്നു. അവയും പാട്ടുകേട്ട് മയങ്ങിനിന്നു. പശുവിനെ കറ ക്കാൻ വേണ്ടി യശോദ പാട്ടൊന്ന് നിർത്താൻ കൃഷ്ണനോട് അപേ ക്ഷിക്കുന്നുണ്ട്.

അമ്പാടിയിൽ ചെന്ന അക്രൂരന്റെ ഭാവവൈവശ്യം ഇതുപോലെ ഹൃദയസ്പർശിയാണ്. മറക്കാത്ത ഇമേജുകൾ പലതും കൃഷ്ണ ഗാഥയിലുണ്ട്. വെണ്ണ ചുമന്ന കൈകൊണ്ട് കുന്നു ചുമന്നു നിൽക്കുന്ന ഉണ്ണിക്കണ്ണൻ ഒറ്റക്കയ്യിൽ വെണ്ണവെച്ചാൽ മറ്റേക്കവും കേഴും എന്നു വെണ്ണയ്ക്ക് കള്ളക്കഷ്ണൻ.

ഖാണ്ഡവ വനം വേവുമ്പോൾ അഗ്നിയെ വിലക്കും പോലെ, പടംപൊക്കിയ സർപ്പങ്ങൾ രത്നമെന്നപോലെ, അഗ്നിയെത്താ ടുന്നപോലെ, പാശമെന്നു കരുതി പാമ്പിനെയെടുക്കുംപോലെ എന്നിങ്ങനെയുള്ള ഫലിതത്തിന്റെ നിസർഗ്ഗമധുരത പലപ്പോഴും ഒരു ഹൃദ്യമായ ലാളിത്യം കവിതയ്ക്ക് നൽകിയിരുന്നു.

മാരിവരുന്നേരം നല്ല ചൂടുവാ- നാരുമൊരുത്തരും താരാത്താരോ കുന്നു ചുമന്നിട്ടു വെണ്ണ ചുമന്നുള്ളാ രുണ്ണിക്കെ നോവുന്നതില്ലയോയെൻ കുന്നു ചുമക്കേണമെന്നതു ചിന്തിച്ചോ വെണ്ണചുമന്നിട്ടു ശീലിച്ച നീ വെണ്ണയെന്നോർത്തിട്ടു കുന്നിനെത്തന്നെയും മെല്ലെ? വായിലങ്ങാക്കൊല്ലാതെ

ശബ്ദാലങ്കാരത്തിൽ അമിതമായി മയങ്ങിപ്പോകുന്ന കൃഷ്ണഗാഥയിൽ അവിടവിടെയുണ്ട്. ഇങ്ങനെയൊക്കെയാണ് ങ്കിലും പ്രതിഭാസമ്പന്നനായ കവി ക്രാന്തദർശിയാണ്. അവരുടെ കൃതികൾ കാലം സൂക്ഷിക്കുകയും കൈമാറുകയും ചെയ്യും. ഏഴു നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഭാഷാപ്രയോഗത്തിന് ഇത്രയേറെ മാറ്റം വന്നിട്ടും നാം കൃഷ്ണഗാഥയെ നെഞ്ചിലേറ്റി ലാളിക്കുന്നു.

ഉണ്ണികളുടെ താരാട്ടിനും കുറുമ്പിനും കൃഷ്ണബാല്യത്തിനോളം ഉചിതമായത് നമുക്ക് വേറൊന്നില്ല. ഓരോ ഉണ്ണിയും കേരളീയന് ഉണ്ണികണ്ണൻമാരാക്കിയത് ചെറുശ്ശേരിയാണ്. ആ ജാടകളില്ലാത്ത മഹാപ്രതിഭാസത്തിനെ വണങ്ങാതെ വേറെ നിർവ്വാഹമില്ല.

പദാർത്ഥങ്ങൾ

  • നന്ദൻ – നന്ദഗോപൻ
  • ഗോകുലനാഥൻ – ശ്രീകൃഷ്ണൻ
  • ആകുലൻ – ദുഃഖിതൻ
  • താതൻ – പിതാവ്
  • ഉൺമ – സത്യം നണ്ണി – വിചാരിച്ച് • ഊനം – നാശം
  • മാലു) – ഭംഗിപോകാതെ
  • തെണ്ട – ശിക്ഷ
  • കണ്ടിക്കല് – കടുംപച്ചനിറമുള്ള ചേല

കംസവധാനന്തരം മധുരയിൽ വസിക്കാൻ പോകുന്ന ശ്രീക ഷ്ണൻ തന്റെ അമ്മയോടും യാത്ര പറയുന്ന രംഗ മാണിത്. മലയാള സാഹിത്യത്തിലെ തന്നെ ഏറ്റവും ഉദാത്തമായ കൃതിയാണിത്. അച്ഛനും മക്കളും എങ്ങനെ യായിരിക്കണം എന്നത് ഈ കൃതി നമ്മോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.

കാലദേശങ്ങളെ മറികടക്കാൻ ഈ കൃതിയ്ക്ക് സാധിക്കുന്നത് ഇതിന്റെ ആവിഷ്ക്കാരശൈലിയുടെ സുതാര്യതകൊണ്ടു മാത്ര മാണ്. ശ്രീകൃഷ്ണൻ തന്റെ അച്ഛനായ നന്ദനോട് പറയുന്നതാണ് കാവ്യാരംഭം. അച്ഛ നിപ്പോൾ തന്നെ നമ്മുടെ ദേശത്തേയ്ക്ക് പോകുന്ന

തിനായി തുട ങ്ങ ണം. യാദവ കുല ത്തിൽ പ്പെട്ട എല്ലാവർക്കും സന്തോഷം ഉണ്ടാകാനായി ഞാൻ ആഗ്രഹിക്കു ന്ന തായി അറിയിക്കണം. മധുരയേക്കാൾ ശ്രീകൃഷ്ണന് താൽപ്പര്യം താൻ ജനിച്ചുവളർന്ന് കളിച്ചതുമായ അമ്പാടിതന്നെ യാണ്. അത് നൽകുന്ന ആനന്ദം ജീവിത ത്തിന്റെ അവ സാനംവരെ ശ്രീകൃഷ്ണൻ മനസ്സിൽ സൂക്ഷിക്കുന്നതായിരിക്കണം.

അല്പദിവസത്തിനുശേഷം അമ്മയെ കാണാൻ ഞാൻ വരും എന്നത് സത്യമാണെന്ന് അറിയിക്കണം. മകൻ എത്ര വലുതാ – യാലും അയാളും അമ്മയും തമ്മിലുള്ള അടുപ്പം നിഷ്കള ങ്കതയുടെയാണ് മാത്രമല്ല താൻ പോകുന്നത് കർത്തവ്യനിർവഹണത്തിനായിട്ടാണെന്നും അല്ലാതെ ഇഷ്ടത്തിനല്ല എന്നും വരി കൾക്കിടയിൽ അർത്ഥം കിടക്കുന്നുണ്ട്.

എനിക്ക് അച്ഛനും അമ്മ യും വേറെയുണ്ടല്ലോ എന്ന് കരുതി ഞാൻ ഇവിടെ ദീർഘകാലം നിൽക്കുമെന്ന് കരുതരുത്. എന്റെ ശരീരം ഇവിടെയും മനസ്സ് അവിടെയുമാണ്. ആയതിനാൽ ഞാൻ എത്രയും പെട്ടെന്ന് നിന്നെ കാണാൻ എത്തും. ഞാൻ എന്റെ മനസ്സുകൊണ്ട് അംഗീകരിച്ച് അച്ഛൻ നീതന്നെയാണ്. എന്നെ നോക്കി പരിപാലിച്ചത് നിങ്ങളാ ണ്. എന്നെ

വളർത്തിയതും നിങ്ങളാണ്. എന്നെ ജനിപ്പിച്ചു എന്ന തിനേക്കാൾ വലിയ ഉത്തരവാദിത്തമായിരുന്നു എന്നെ വളർത്തി നല്ലവനായി വളർത്തുക. അത് ചെയ്തത് എന്റെ വളർത്തു മാതാപിതാക്കളായ നിങ്ങളാണ്. ഞാൻ നദിയിലും തീയിലും വീഴാതെ നിങ്ങളെന്നെ പോറ്റിവളർത്തി. അത് ഞാൻ എങ്ങനെ യാണ് മറക്കുക.

സാധാരണ വ്യക്തികളിൽനിന്ന് വ്യത്യസ്തമായ മനോഭാവമാണ് ശ്രീകൃഷ്ണൻ ഇവിടെ പ്രകടമാകുന്നത്. തന്റെ കഴിഞ്ഞ കാലഘട്ടത്തെക്കുറിച്ച് ശ്രീകൃഷ്ണന് യാതൊരു ദുരഭിമാനവുമില്ല. സർവ്വം അംഗീകരിച്ച് ഒരു വലിയ വ്യക്തിപ്രഭാവമാ യിട്ടാണ് കൃഷ്ണൻ തെളിഞ്ഞ് നിൽക്കുന്നതിവിടെ. നന്ദഗോപരോട് ഇങ്ങനെ പറഞ്ഞശേഷം തന്റെ ചാങ്ങാതിമാരോട് പറയു ന്നതാണ് അടുത്ത വരികളിൽ കാണുന്നത്.

അച്ഛന് സന്തോഷമുണ്ടാക്കുന്നതിനായി എന്റെ പ്രിയ ചങ്ങാതിമാരെ നിങ്ങളും കൂട്ടിന് പോകുന്നു. വാക്കർത്ഥം ഇങ്ങനെയാണ് പറയുന്നതെങ്കിലും ശ്രീകൃഷ്ണൻ തന്റെ അച്ഛന് എന്റെ കുറവ് അനുഭവിക്കാൻ ഇട വരരുത്. അവരെ വേണ്ടവിധം സഹായിക്കണം എന്നും ശ്രീക ഷ്ണന്റെ വാക്കുകളിൽ ഒളിഞ്ഞ് കിടപ്പുണ്ട്.

എന്റെ കൂട്ടുകാരെ നിങ്ങളുമായുള്ള ബാല്യകാല കളികൾ ആലോചിച്ചാൽ എങ്ങനെ യാണ് ഞാൻ ഇവിടെ നിൽക്കുക. ഞാൻ വളർന്നത് കാളിന്ദി തീരത്തെ കായ്കനികൾ തിന്നും കളിച്ചുമാണ്. എന്റെ ഉള്ളിൽ ആ ആഗ്രഹം നിറഞ്ഞ് നിൽപ്പുണ്ട്.

ഇങ്ങനെയെല്ലാം പറഞ്ഞ ശ്രീകൃഷ്ണൻ പെട്ടെന്നുതന്നെ ചങ്ങാതിമാരുടെ ശ്രീകൃഷ്ണൻ സാന്ത്വനിപ്പിക്കുന്നു. മനുഷ്യനായ വളരെപ്പെട്ടെന്ന് തന്റെ ദൈവീകഭാവ കൈക്കൊള്ളുന്നുണ്ട്. ആ ഭാവം അതേ തീവ്രതയിൽ വളരെ ലളിതമായ പദങ്ങൾകൊണ്ട് ചെറുശ്ശേരിയ്ക്ക് സാധിച്ചു എന്നത് അത്ഭുതമാണ്. പിന്നീട് കൃഷ്ണൻ അവർക്ക് രത്നവും കൃഷ്ണമ്മൽ അ മാത്രമല്ല നിന്ന് ഒരിക്കലും മറയാത്ത പ്രതിഭാസ മാണ് അമ്മ.

അമ്മയ്ക്ക് നൽകുവാനായി മനോഹരമായ ചേല അച്ഛൻ കയ്യിൽ കൊടുത്തയക്കുന്നുണ്ട്. മനോഹരമായ ഈ വസ്ത്രം വളരെ സന്തോഷത്തോടുകൂടി അമ്മയുടെ കൈയിൽ കൊടുക്കണം എന്നിട്ട് അമ്മയോട് പറയണം എന്നെ ഒരിക്കലും മറക്കരുത് എന്ന്. എത്ര തരളതയോടെയാണ് വേർപിരിയലിന്റെ ദുഃഖം

ചെറുശ്ശേരി അവതരിപ്പിച്ചിരിക്കുന്നത്. മനോഹരമായ ആവിഷ്ക്കാരം കാലഭേദങ്ങളെ മറികടന്ന് ഇപ്പോഴും നിലനിൽക്കുന്നു. വേർപിരിയലിന്റെ വാഗ്ദ്യചിത്രം സൃഷ്ടിക്കാൻ ചെറുശ്ശേരിയ്ക്ക് സാധിച്ചു എന്നത് അത്ഭുതമാണ്. അമ്മയുടെ കയ്യിൽ നിന്ന് പാൽ വെണ്ണയുണ്ണാഞ്ഞ് ഞാൻ വളരെ ദുഃഖിക്കുന്നുണ്ട്.

ആരെ ങ്കിലും ഈ വഴി വരുന്നുണ്ടെങ്കിൽ വെണ്ണയും പാലും കൊടു ത്തയക്കണം. അമ്മതന് ചിറ്റാട ഞാൻ പെട്ടിയിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. നാശം വരുമോ എന്ന് ചിന്തിച്ച് എന്റെ മനസ്സ് വേദനിക്കു കയാണ്. എന്റെ അമ്മ എനിക്ക് നൽകിയ വസ്ത്രങ്ങൾ ഒന്നും തന്നെ നശിച്ചു പോകാതിരിക്കാൻ ശ്രദ്ധിക്കണം. വികൃതിയായ എന്റെ കുട്ടിക്കുറുമ്പുകൾ കൊണ്ട് പാവം എന്റെ അമ്മ വേദനിച്ചുപോയിട്ടുണ്ട്.

ഞാൻ സഹകൂട്ടുകാരെ നുള്ളി കുരുത്തക്കേട് കാട്ടിയപ്പോൾ എന്റെ അമ്മ എന്റെ വികൃതിയെ ഇല്ലാതാക്കാൻ പീലികൊണ്ട് അടിച്ചിട്ടുണ്ട്. കരഞ്ഞുകൊണ്ട് വഴക്കായിപോയപ്പോൾ ഞാൻ ഊണുകഴിക്കാതെ വാശിപിടിച്ചു. അന്നേരം അവർ സ്നേഹത്തോടെ എന്റരികിൽ വരികയും ശിക്ഷ യായി എനിക്ക് നൽകിയത് പച്ചനിറത്തിലുള്ള ചേലയാണ്. അത് എന്റെ

മനസ്സിൽ മറയ്ക്കാതെ നിൽക്കുന്നുണ്ട്. എന്റെ കളിസാധ നങ്ങളും പാവകളും ഒന്നിനെപ്പോലെയും കളയാതെ അങ്ങ് സുക്ഷിക്കണം. ഓണവില്ലുകൾ ഞാണറ്റ് പോകാതെ സൂക്ഷിക്ക ണം. ഞാൻ വരുമ്പോൾ എനിക്കത് നൽകുകയും വേണം.

Conclusion:

“Peeli Kannukal” is a powerful and moving story about the resilience of the human spirit. It is a story about a woman who overcomes great adversity to find her voice and her strength. The story also speaks to the importance of community and the power of healing.

कलम का सिपाही Summary in Hindi

कलम का सिपाही Summary in Hindi

कलम का सिपाही” हिंदी के प्रसिद्ध साहित्यकार अमृत राय द्वारा लिखित मुंशी प्रेमचंद की जीवनी है। यह जीवनी 1962 में प्रकाशित हुई थी और इसमें प्रेमचंद के जीवन के सभी पहलुओं का वर्णन किया गया है, जिसमें उनका जन्म, शिक्षा, परिवार, साहित्यिक सृजन, राजनीतिक सक्रियता और मृत्यु शामिल हैं।

कलम का सिपाही Summary in Hindi

कलम का सिपाही लेखक परिचय :

कलम का सिपाही Summary in Hindi 1

बहुमुखी (multifaceted) प्रतिभा के धनी डॉ. सुनील देवधर जी ने साहित्य की विविध (various) विधाओं (genres) के साथ-साथ राजभाषा एवं कार्यालयीन हिंदी भाषा की विभिन्न विधाओं में लेखन कार्य किया है। आपकी निवेदन शैली किसी भी समारोह को सजीव बनाती है। आपकी ‘मोहन से महात्मा’ रचना महाराष्ट्र राज्य, हिंदी साहित्य अकादमी द्वारा पुरस्कृत रचना है।

कलम का सिपाही प्रमुख कृतियाँ :

‘मत खींचो अंतर रेखाएँ’ (कविता संग्रह) ‘मोहन से महात्मा’, ‘आकाश में घूमते शब्द’ (रूपक संग्रह) ‘संवाद अभी शेष हैं,’ ‘संवादों के आईने में’ (साक्षात्कार) आदि।

कलम का सिपाही विधा का परिचय :

‘रेडियो रूपक’ एक विशेष विधा है, जिसका विकास नाटक से हुआ है। दृश्य-अदृश्य जगत के किसी भी विषय, वस्तु या घटना पर रूपक लिखा जा सकता है। इसके प्रस्तुतीकरण का ढंग सहज, प्रवाही तथा संवादात्मक (interactive) होता है। विकास की वास्तविकताओं को उजागर करते हुए जनमानस को इन गतिविधियों में सहयोगी बनने की प्रेरणा देना रेडियो रूपक का उद्देश्य होता है।

कलम का सिपाही विषय प्रवेश :

किसान और मजदूर वर्ग के मसीहा प्रेमचंद जी के जीवन के मूल तत्वों और सत्य को सामंजस्यपूर्ण (harmonious) दृष्टि से प्रस्तुत करना यह उद्देश्य है। लेखक ने यहाँ साहित्यकार प्रेमचंद जी के व्यक्तित्व और कृतित्व (creativity) को रोचक ढंग से प्रस्तुत किया है।

कलम का सिपाही सारांश :

प्रेमचंद जी के उपन्यास तथा कहानियों में सामयिक (modern) जीवन की विशालता, अभिव्यक्ति (expression) का खरापन, पात्रों की विविधता (variation), सामाजिक अन्याय का विरोध, मानवीय मूल्यों से मित्रता और संवेदना हैं। ‘धन के शत्रु और किसान वर्ग के मसीहा’ – ऐसे ही मुंशी प्रेमचंद जी का परिचय दिया जाता है।

कलम का सिपाही Summary in Hindi 2

प्रेमचंद जी ने सामाजिक समस्याओं के और मान्यताओं के जीते-जागते चित्र उपस्थित किए, जो मध्यम वर्ग, किसान, मजदूर, पूँजीपति समाज के दलित और शोषित व्यक्तियों के जीवन को संचलित करते हैं। इनके साहित्य का मूल स्वर है – ‘डरो मत’। उन्होंने युग को जूझना और लड़ना सिखाया है।

मानव जीवन से जुड़े हुए लेखक युगजीवी और युगांतर तक मानवसंगी दिखाई पड़ते हैं। चाहे शिक्षा संबंधी आयोजन हो या विचार गोष्टी (forum) अथवा संभाषण, प्रेमचंद जी की विचारधारा, उनके साहित्य तथा प्रासंगिकता पर चर्चा होती है। यही उनके साहित्य की विशेषता है।

प्रेमचंद जी के साहित्य रचना लिखने के कई सालों बाद आज भी हम किसान, पिछड़े वर्ग और शोषित वर्ग के कल्याण की जिम्मेदारी अनुभव कर रहे हैं। अपने युग की प्रतिगामी (retrogressive) शक्तियों का विरोध करने वाले प्रेमचंद जी एक श्रेष्ठ विचारक और समाज सुधारक नजर आते हैं।

जीवन के प्रति इनका दृष्टिकोण ‘कफन’ और ‘पूस की रात’ कहानियों में नया मोड़ लाता है; तो ‘गोदान’ उपन्यास में नए साँचे में ढलने लगता है। इनके साहित्य से कभी वे मानवतावादी, सुधारवादी, प्रगतिवादी तो कभी गांधीवादी लगे किंतु वे हमेशा वादातीत रहे।

उनके पात्र चाहे वह होरी हो, अलोपीदीन हो, या वंशीधर समाज के अलग-अलग क्षेत्र के व्यक्तित्व का प्रतिनिधित्व करते नजर आते हैं।

युग चेतना के लिए उन्होने ‘जागरण’ निकाला, विभिन्न भाषाओं के साहित्य को एक-दूसरे से परिचित कराने के लिए ‘हंस’ का प्रकाशन किया। उनका प्रगतिशील आंदोलन, विचारोत्तेजक निबंध, व्याख्यान आदि ने साहित्य भाषा और साहित्यकार के दायित्व की ओर जनसाधारण का ध्यान आकर्षित किया और साथ ही संदर्भ और समाधान भी दिए और इशारा भी किया है।

उनके द्वारा लिखे गए गोदान, कफन, ईदगाह, बूढ़ी बाकी में देहाती जीवन का चित्रण है; तो ‘प्रतिज्ञा’, ‘निर्मला’ और ‘सेवासदन’ उपन्यास में शहरी जीवन का चित्रण मिलता है। उनके साहित्य का मूल उद्देश्य उस समाज के क्रमिक विकास के दर्शन कराना है जो सामाजिक रुढ़ियों पर आधारित है।

लोगों की जरूरतें पूरी करने और विकास की सुविधाएँ निर्माण करने का अवसर निर्माण करने वाले समाज व्यवस्था की चाह उन्हें थी। न कि सिर्फ प्रेमचंद जी का साहित्य ही कालजयी नहीं हैं, बल्कि वे स्वयं भी कालजयी हैं।

Conclusion

कलम का सिपाही” एक महत्वपूर्ण और सटीक जीवनी है जो प्रेमचंद के व्यक्तित्व और साहित्यिक योगदान को बेहतर ढंग से समझने में मदद करती है। यह जीवनी हिंदी साहित्य और संस्कृति के लिए एक महत्वपूर्ण योगदान है।

Lathiyum Vediyundayum Summary in Malayalam

Lathiyum Vediyundayum Summary in Malayalam

“Lathiyum Vediyundayum” is a Malayalam short story written by Vaikom Muhammad Basheer. It was first published in the 1940s and is considered one of Basheer’s most famous works. The Summary tells the tale of a young man named Kunju who is forced to choose between a life of violence and a life of peace.

Lathiyum Vediyundayum Summary in Malayalam

ജീവിത രേഖ : 1909 മാർച്ച് 30 ന് ജനനം. മരണം 1987 ഫെബ്രുവരി 6. ഒരു മുത്തശ്ശി ആയിരിക്കേ എഴുതിയ ‘അഗ്നിസാക്ഷി എന്ന ഒറ്റനോവൽ കൊണ്ട് മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടി. 1998 – ൽ സംവിധായകനായ ശ്യാമപ്രസാദ് ഈ നോവലിനെ സിനിമയാക്കി.

Lathiyum Vediyundayum Summary in Malayalam 1

ബ്രാഹ്മണർ ഭൂമിയിലെ ദേവന്മാരാണ്. പരമ്പരാഗതമായി ബ്രാഹ്മ ണർക്ക് ആറു ധർമ്മങ്ങളാണുള്ളത്. അധ്യാപനം, അദ്ധ്യയനം, യജ നം, യാചനം, ദാനം, പ്രതിഗ്രഹം എന്നിവയാണവ. ആചാരങ്ങ ളുടെ വലിയൊരു ചട്ടക്കൂടിനകത്തായിരുന്നു ബ്രാഹ്മണന്റെ ജീവിതം. ഇവ പലതും ശുദ്ധമായ അസംബന്ധങ്ങളായി മാറി.

അഗ്നിസാക്ഷി നോവലിൽ ആചാരങ്ങളാൽ സങ്കീർണ്ണമായ ബ്രാഹ്മണ്യത്തിന്റെ ചട്ടക്കൂടിൽ ശ്വാസംമുട്ടൽ അനുഭവി ദേവീബഹൻ മാത്രമല്ല പിടയു ന്നത്. അവരുടെ ഭർത്താവും ഇതിന്റെ ക്കുന്നു. ഭർത്താവായ ഉണ്ണിനമ്പൂതിരി നന്നേ

സാത്വികനായിരുന്നു. ഔപാസനവും പൂജയുമായി അമ്പലവും കർമ്മങ്ങളുമായി ഏറെക്കുറെ ലൗകിക വിരക്തനായി കഴിഞ്ഞിരുന്ന ഉണ്ണിനമ്പൂ തിരിക്ക് താൻ വിവാഹം ചെയ്തുകൊണ്ടുവന്ന ദേവകിയെ സ്നേഹിക്കുവാനും സുഖവും പരിഗണനയും നൽകുവാനും കഴിഞ്ഞില്ല.

നമ്പൂതിരി കുടുംബത്തിൽ ഒരു പെൺകുഞ്ഞായി ജനിച്ചുപോകല്ലേയെന്ന് തങ്കത്തിന്റെ അമ്മ ഒരിക്കൽ പറയുന്നുണ്ട്. ഉണ്ണി നമ്പൂതിരി അനുജത്തിയായി കണ്ടിരുന്ന തങ്കത്തിന് ദേവകി യെ, പ്രിയങ്കരിയായ തന്റെ തേതിയേടത്തിയെ വലിയ ജീവനായി രുന്നു. തേതിയേടത്തിയുടെ അമ്മ മരണാസന്നയായപ്പോൾ സ്വന്തം വീട്ടിലേക്ക് പോകാൻ അവർക്ക് ഇല്ലത്തെ കാരണവർ അനുവാദം നൽകിയില്ല.

അമ്മയെ കാണാൻ പോകുന്നുവെങ്കിൽ ജാതിഭ്രഷ്ട് കൽപ്പിക്കുമെന്ന ഭീഷണിക്കുമുമ്പിൽ സർവ്വ സങ്കടങ്ങളും ഉള്ളിലൊതുക്കിയ ദേവകി പൊട്ടിത്തെറിച്ചു. മരണാസന്നയായ തന്റെ അമ്മയെ കാണുന്നത് തനിക്ക് ഭ്രഷ്ടാക്കുമെങ്കിൽ അതങ്ങനെ ആകട്ടെ എന്ന് പറഞ്ഞ് ദേവകി ആ പടിയിറങ്ങി. ഉണ്ണി നമ്പൂതിതി ഈ രംഗത്തിൽ ദുർബലനായ, കർമ്മത്തിൽ മുഴുകിയ ഒരു പൂജാ

രിയായി രംഗം കണ്ടു നിൽക്കുക മാത്രമാണ് ചെയ്യുന്നത്. ബ്രാഹ്മണകുടുംബം ദേവകിയെ ഇരിക്കെപ്പിണ്ഡം വച്ച് പുറത്താക്കി. അവർ പിന്നെ പൊതുപ്രവർത്തകയായ ദേവകി മാനമ്പിള്ളിയും പിന്നെ ഹരിദ്വാറിൽ സന്യാസി നി യായ ദേവി ബഹനും ആയിത്തീർന്നു. മിസ്സിസ്സ് നായർ (തങ്കം) അഗ്നിസാക്ഷി സിനിമയിൽ ശ്രീവിദ്യയും, പ്രവീണയും ഈ കഥാപാത്ര വേഷം അഭിനയിക്കുന്നു.

പാഠച്ചുരുക്കം:- 1942ലെ സ്വാതന്ത്ര്യ സമരത്തിലെ ഒരു സംഭവം മിസ്സിസ് നായർ (തങ്കം എന്ന് വിളിക്കപ്പെട്ടവളും, ഉണ്ണിനമ്പൂതിരി യുടെ അനുജത്തിയും ആയിരുന്നു മിസ്സിസ്സ് നായർ). ലോകമ ഹായുദ്ധത്തിന്റെ ഭാരതത്തെയും അലകൾ പിടിച്ചുലച്ചു. ക്വിറ്റിന്ത്യാ സമരം വളരെ തീവ്രമായി. നഗരങ്ങളിൽ നിരോധനാ ജ്ഞകൾ പുറപ്പെടുവിച്ചു.

വെടിവെപ്പുകളും ലാത്തിച്ചാർജുകളും അട്ടിമറികളും കൊണ്ട് നാടാകെ ഇളകിമറിയുന്നു. സിറ്റിയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. നാലാൾ കൂടാൻ പാടില്ല. ജാഥകൾ പാടില്ല. ഇതിനിടയിൽ ഒരുകൂട്ടം കുട്ടികളുടെ ഒരു പക ബനം കേൾക്കുന്നു. അവർ ജാഥയുമായി വരികയാണ്.

ഭാരത് മാതാ കീ ജയ്! ചുവന്ന കുപ്പായവും ചുവന്ന നിക്കറും ചുവന്ന തൊപ്പിയുമണിഞ്ഞ ത്രിവർണ്ണ പതാകയേന്തിയ കൊച്ചുകരങ്ങൾ. കുട്ടികളുടെ വിപ്ലവസംഘം അന്ന് ഗുഢമായി ഉണ്ടായിരുന്നു. അവർ ക്ലോക്ക് ടവറിനു മുമ്പിലേക്ക് വന്നു. അതിലൊരു കുട്ടി ടവറിലേക്ക് ഓടിക്കയറി. കെട്ടിടത്തിനു മുകളിലേക്ക് വലിഞ്ഞു കയറുന്നു.

അതിനു മുകളിൽ ത്രിവർണ്ണ പതാക പട്ടാളം വെടിവെച്ചതും ഒരുമിച്ചായി. കുട്ടി താഴേക്ക് വീണു. പട്ടാ ളത്തിന്റെ തടസ്സം തടസ്സം മറികടന്ന് കുട്ടിയെ വാരിയെടുത്ത ഒരു സ്ത്രീയെ തങ്കം കണ്ടു. അവരിൽ തന്റെ ജ്യേഷ്ഠനായ ഉണ്ണി നമ്പൂ തിരിയുടെ ഭാര്യയായ ദേവകിയേടത്തിയെ കണ്ടു.

പിന്നീട് ഹരി ദ്വാറിൽ സന്ന്യാസിനിയായി കണ്ടപ്പോളാണ് തങ്കം ഈ സംഭവം ഓർക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ തന്റെ തേതിയേടത്തി ദേവകി മാനമ്പിള്ളിയായിരുന്നു, പിന്നീട് സുമിത്രാനന്ദസരസ്വതിയായി ത്തീർന്നത് തങ്കം കണ്ടെത്തുകയാണ് ലാത്തിയും വെടിയുണ്ടയും എന്ന പാഠഭാഗത്തിൽ.

Conclusion:

In the end, Kunju chooses to follow the path of peace. He realizes that violence is not the answer to his problems, and he decides to dedicate his life to helping others. He becomes a doctor and uses his skills to heal the sick and injured. He also became a peace activist, working to promote understanding and tolerance between different groups of people.

मध्ययुगीन काव्य (आ) बाल लीला Summary in Hindi

मध्ययुगीन काव्य (आ) बाल लीला Summary in Hindi

मध्ययुगीन काल में कृष्ण भक्ति काव्य की एक प्रमुख धारा बाल लीला थी। इस धारा के कवियों ने कृष्ण की बाल अवस्था की लीलाओं का वर्णन किया है। इन लीलाओं में कृष्ण के बालपन की भोली-भाली हरकतें, उनकी माँ यशोदा के साथ उनकी मधुर वार्तालाप, उनके मित्रों के साथ उनके खेल-कूद और उनकी शरारतों का रोचक और मनोरंजक वर्णन मिलता है।

मध्ययुगीन काव्य (आ) बाल लीला Summary in Hindi

मध्ययुगीन काव्य (आ) बाल लीला कवि परिचय :

संत सूरदास जी का जन्म 1478 को दिल्ली के पास सीही नामक गाँव में हुआ। आरंभ में आप आगरा और मथुरा के बीच यमुना के किनारे गऊ घाट पर रहे। वहीं आप की भेंट वल्लभाचार्य से हुई। अष्टछाप कवियों की सगुण भक्ति काव्य-धारा के आप अकेले ऐसे कवि हैं जिनकी भक्ति में साख्य, वात्सल्य और माधुर्य भाव निहित हैं। कृष्ण की बाल-लीला तथा वात्सल्य भाव का सजीव चित्रण आपकी रचना का मुख्य विषय है।

मध्ययुगीन काव्य (आ) बाल लीला प्रमुख रचनाएँ :

‘सूर सागर’, ‘सूरसारावली’ तथा साहित्य लहरी आदि।

मध्ययुगीन काव्य (आ) बाल लीला काव्य विधा :

‘पद’ काव्य की एक गेय शैली है। हिंदी साहित्य में ‘पद शैली’ की दो निश्चित परंपराएँ मिलती हैं, एक संतो के ‘सबद’ की और दूसरी परंपरा कृष्णभक्तों की ‘पद शैली’ है। इसका आधार लोकगीतों की शैली है। भक्ति-भावना की अभिव्यक्ति के लिए पद शैली का प्रयोग किया जाता है।

मध्ययुगीन काव्य (आ) बाल लीला विषय प्रवेश :

प्रस्तुत पदों में कृष्ण के बाल हठ और माँ यशोदा की ममतामयी छबि को प्रस्तुत किया है। प्रथम पद में चाँद की छबि दिखाकर यशोदा कृष्ण को बहला लेती है। चाँद को देखकर कृष्ण मुस्करा उठते हैं जिसे देख माँ यशोदा बलिहारी जाती है। द्वितीय पद में माँ यशोदा कृष्ण को कलेवा करने के लिए मनुहार कर रही है उनकी पसंद के विभिन्न स्वदिष्ट व्यंजन उनके सामने रखकर वह खाने के लिए मनहार कर रही है।

मध्ययुगीन काव्य (आ) बाल लीला सारांश :

(कविता की व्याख्या) : यशोदा अपने पुत्र को प्यार करते हुए चुप करा रही हैं। वे बार-बार कृष्ण को समझाती है और कहती हैं कि – “अरे चंदा हमारे घर आ जा। तुम्हें मेरा लाल बुला रहा है। यह मधु, मेवा, ढेर सारे पकवान स्वयं भी खाएगा और तुम्हें भी खिलाएगा।

मध्ययुगीन काव्य (आ) बाल लीला Summary in Hindi 1

मेरा लाल (कृष्ण) तुम्हें हाथ पर ही रखकर खेलेगा, तुम्हें जमीन पर बिल्कुल नहीं बिठाएगा।” माँ यशोदा बर्तन में पानी भरकर उठाती है और कहती है, “हे चंद्रमा, तुम इस पात्र में आकर बैठ जाओ। मेरा लाल तुम्हारे साथ खेलकर अत्यंत प्रसन्न हो जाएगा।”

यशोदा उस जल पात्र को नीचे रख देती है और कृष्ण से कहती है – “देख बेटा ! मैं चंद्रमा को पकड़ लाई हूँ।” सूरदास जी कहते हैं, मेरे प्रभु श्रीकृष्ण चंद्रमा को जल पात्र में देखकर हँस पड़ते हैं। मुस्कराते हुए उस जल पात्र में बार-बार दोनों हाथ डालकर चंद्रमा को हाथ में लेने का (उठाकर खेलने के लिए) प्रयास करने लगते हैं।

प्रस्तुत पंक्तियों में बाल-हठ और माता के ममत्व का भावपूर्ण वर्णन मिलता है।

हे मेरे मनमोहन, मेरे लाल, उठो, कलेवा (नाश्ता) कर लो। माँ यशोदा अपने हृदय की बात कहती है, अपने मनोभाव को व्यक्त करती हुई कहती है – “मैं मनमोहन को देखकर ही तो जीती हूँ” अर्थात् कृष्ण के बिना मेरा जीवन अधूरा है। मेरे जीवन का लक्ष्य ही कृष्ण है।

हे लाल, देखो तो सही; मैं तुम्हारे पसंद के बहुत से व्यंजन लाई हूँ। गुझिया, लड्डू, पूरी, अचार वह सब कुछ जो तुम्हें पसंद हैं। पहले तुम कलेवा कर लो, फिर मैं तुम्हें पान बनाकर खिलाऊँगी।

कवि का यहाँ यही अभिप्राय है कि माँ किस तरह अपनी संतान से स्नेह करती है। उसके जीवन का उद्देश्य ही अपनी संतान को सदा प्रसन्न रखना रहता है। पान खिलाने की बात सुनकर महाकवि सूरदास अत्यंत प्रसन्न हो जाते हैं। सूरदास पान खिलाई के अवसर पर विशेष उपहार की कल्पना करते हैं और वह उपहार है “कृष्ण भक्ति”।

विशेष शुभ अवसर पर विशेष व्यक्ति को पान खिलाया जाता है। यह एक भारतीय परंपरा है। बदले में उपहार के तौर पर कुछ ना कुछ भेंट दी जाती है। उसे नेग भी कहते हैं। सूरदास जी को भला प्रभु भक्ति के अलावा अन्य (नेग) उपहार से क्या लेना देना? यही भक्ति की चरम सीमा है।

Conclusion

मध्ययुगीन काल की बाल लीला काव्यधारा ने कृष्ण भक्ति को एक नया आयाम दिया। इस धारा के कवियों ने कृष्ण की बाल लीलाओं के माध्यम से ईश्वरीय प्रेम और करुणा का संदेश दिया और लोगों को कृष्ण भक्ति के प्रति आकर्षित किया।

मध्ययुगीन काव्य (अ) भक्ति महिमा Summary in Hindi

मध्ययुगीन काव्य (अ) भक्ति महिमा Summary in Hindi

मध्ययुगीन काव्य (अ) “भक्ति महिमा” संत दादू दयाल द्वारा रचित एक भक्ति कविता है। यह कविता भक्ति की महिमा और प्रेम की महत्ता का वर्णन करती है। कवि दादू दयाल कहते हैं कि ईश्वर की भक्ति के बिना मनुष्य का जीवन अधूरा है। भक्ति से ही मनुष्य को मोक्ष मिल सकता है।

मध्ययुगीन काव्य (अ) भक्ति महिमा Summary in Hindi

मध्ययुगीन काव्य (अ) भक्ति महिमा कवि परिचय :

संत दादू दयाल का जन्म 1544 को अहमदाबाद (गुजरात) में हुआ। आपके गुरु का नाम बुड्ढन था। आपने जिस संप्रदाय की स्थापना की वह ‘दादू पंथ’ के नाम से विख्यात हुआ संत परंपरा के अनुसार आपका दृष्टिकोण भी – “सर्वे भवंतु सुखिन:’ का रहा है।

समाज में व्याप्त सामाजिक कुरीतियाँ, अंधविश्वास और जातिगत ऊँच-नीच के विरोध में आपकी साखियाँ (एक काव्य प्रकार) एवं पद प्रस्तुत हैं।

आपके पद समाज, समता एवं एकता के पक्ष में हैं। आपने कबीर की भाँति अपने उपास्य को निर्गुण और निराकार (formless) माना है। संत दादू दयाल की मृत्यु-1603 में हुई।

प्रमुख रचनाएँ :

‘अनभैवाणी’, ‘कायाबेलि’ आदि।

मध्ययुगीन काव्य (अ) भक्ति महिमा काव्य विधा :

‘साखी’ साक्षी का अपभ्रंश है जो वस्तुतः दोहा छंद में ही लिखी जाती है। साखी का अर्थ है – साक्ष्य, प्रत्यक्ष ज्ञान। निर्गुण संत संप्रदाय का अधिकांश साहित्य साखी में ही लिखा गया है। जिसमें गुरुभक्ति और ज्ञान उपदेशों का समावेश है।

मध्ययुगीन काव्य (अ) भक्ति महिमा विषय प्रवेश :

प्रस्तुत साखी में संत कवि ने गुरु महिमा का वर्णन किया है। ईश्वर पूजन के लिए बाह्य संसाधन (exterior resources) की आवश्यकता नहीं है। ईश्वर के अलावा सांसारिक अंधकार को दूर करने वाला अन्य कोई नहीं है। नाम स्मरण से पत्थर हृदय भी मक्खन सा मुलायम हो जाता है।

अंहकार मनुष्य का सबसे बड़ा शत्रु है। बिना इसका त्याग किए ईश्वर की प्राप्ति नहीं हो सकती। जिसकी रक्षा ईश्वर करता है, वही इस भवसागर से पार हो सकता है। ईश्वर एक ही है और वही एक ईश्वर सभी प्राणियों में समान रूप से निवास करता है अर्थात् सभी को एक समान मानना चाहिए।

मध्ययुगीन काव्य (अ) भक्ति महिमा सारांश (कविता का भावार्थ) :

मायामोह में रहने वाले व्यक्ति का हृदय पत्थर के समान हो जाता है। ईश्वर भक्ति में लीन रहने वाले मनुष्य का हृदय ईश्वर प्रेम से भरा रहता है। मनुष्य को सदा अहंकार से दूर रहना चाहिए। प्रभु प्राप्ति में अहंकार बहुत बड़ी बाधा है। ईश्वर कीर्तन में दादू मग्न हो जाते हैं। उनको ऐसा लगता है कि उनके मुँह से ताल (rhythm) बजने की आवाज आ रही है, उनके प्रभु उनके समक्ष प्रस्तुत है।

मध्ययुगीन काव्य (अ) भक्ति महिमा Summary in Hindi 1

भक्ति के सहारे ही संसार को पार किया जा सकता है। प्रभु स्मरण के अतिरिक्त संसार पार के अन्य मार्ग केवल भ्रम है। प्रेम ही जीवन और संसार का सार है। प्रेम नहीं तो संपूर्ण वेद वेदांत का अध्ययन निर्रथक है। वेद पुराण की व्याख्या करने वाले जाने कितने लोगों ने कितने कागज़ भर डाले पर प्रभु का सानिध्य (nearness) नहीं मिल पाया। जिसने प्रभु प्रेम का अक्षर आत्मसात कर लिया वह पंडित हो गया। अहंकार ही मनुष्य का सबसे बड़ा शत्रु है।

जिसने अहंकार पर विजय प्राप्त कर लिया वह विजेता हो जाता है। परमात्मा जिसका हाथ पकड़ लेता है वही इस संसार रूपी सागर से पार हो सकता है। शेष तो भवसागर में डूब ही मरते हैं। सज्जन व्यक्ति ही प्रभु कृपा का पात्र होता है।

आत्मा में ही परमात्मा का निवास होता है इसलिए किसी को भी किसी तरह का कष्ट, दुःख मत पहुँचाना।

इस संसार में दो ही ऐसे रत्न हैं जिनकी किसी से भी कोई तुलना नहीं है। पहला रत्न है – सबका मालिक, स्वामी, प्रभु, परमात्मा और दूसरा रत्न है – संकीर्तन करने वाला संतजन। इन्हीं दो रत्नों के बल पर, सामर्थ्य पर जीवन और जगत सुंदर बन जाता है। ये दोनों ही रत्न ऐसे हैं जिनका मोल-तोल नहीं हो सकता।

Conclusion

मध्ययुगीन काव्य (अ) भक्ति महिमा एक महत्वपूर्ण भक्ति कविता है। यह कविता हमें भक्ति के महत्व और प्रेम की महत्ता के बारे में सिखाती है।

मेरा भला करने वालों से बचाएँ Summary in Hindi

मेरा भला करने वालों से बचाएँ Summary in Hindi

“मेरा भला करने वालों से बचाएँ” राजेंद्र सहगल द्वारा लिखित एक व्यंग्यात्मक लघु कथा है। यह कहानी एक ऐसे व्यक्ति के बारे में है जो हर किसी से बचता है जो उसका भला करने की कोशिश करता है। वह इस बात से चिंतित है कि लोग उसका लाभ उठा रहे हैं या उसका इस्तेमाल कर रहे हैं।

मेरा भला करने वालों से बचाएँ Summary in Hindi

मेरा भला करने वालों से बचाएँ लेखक परिचय :

सहगल जी ने दिल्ली विश्वविद्यालय से एम्.ए.,पीएच्.डी. की उपाधि प्राप्त की। आप बैंक में उपप्रबंधक के रूप में कार्यरत रहे। आप आकाशवाणी से विभिन्न विषयों पर वार्ताओं का प्रसारण करते हैं तथा सामयिक महत्त्व के विषयों पर फीचर लेखन भी करते हैं।

मेरा भला करने वालों से बचाएँ प्रमख कतियाँ :

‘हिंदी उपन्यास’, ‘तीन दशक’ (शोध प्रबंध), ‘असत्य की तलाश’, ‘धर्म बिका बाजार में (व्यंग्य संग्रह)

मेरा भला करने वालों से बचाएँ विधा परिचय :

‘व्यंग्य’ का मतलब शब्दों का तीखा प्रहार। लेखक अपनी संवेदना के धरातल पर समाज में व्याप्त विसंगतियों (discrepancy) पर कड़ा प्रहार करता है। वह भाषा की व्यंजना शक्ति का प्रयोग इतना बखूबी करता है, कि विसंगति में संगति, कुरूपता (ugliness) के पीछे सुंदरता, विरोधाभास (parodax) में समानता की सृष्टि होकर हास्य रस की निष्पत्ति होती है।

मेरा भला करने वालों से बचाएँ विषय प्रवेश :

लेखक का मानना है कि, झूठ को सच बताने में जो ताकत लगती है उसका सौंवा हिस्सा भी सच को सच साबित करने में नहीं लगता। ‘मुफ्त के चक्कर’ में अपना भला करने वाले हमारे आस-पास कई सारे लोग दिखाई देते हैं, उनसे ‘मुझे बचना है’ कहकर इस प्रवृत्ति पर व्यंग्य कसा है।

मेरा भला करने वालों से बचाएँ मुहावरें :

  • दर-दर भटकना – मारा-मारा फिरना।
  • सोने पे सुहागा होना – किसी वस्तु या व्यक्ति का उच्चतर/बेहतर होना।
  • राह देखना – इतंजार करना।
  • मेरा भला करने वालों से बचाएँ टिप्पणी :

तुरुप – ताश का एक खेल जिसमें प्रधान माने हुए रंग का छोटे-से-छोटा पत्ता अन्य रंगों के बड़े-से-बड़े पत्ते को काट सकता है।

मेरा भला करने वालों से बचाएँ सारांश :

समाज का हर एक आदमी लेखक का भला करना चाहता है। अखबार में विज्ञापन के ढेर सारे कागज पाए जाते हैं, जिसमें हर तरह के इलाज के लिए क्लिनिक है, स्लिमिंग सेंटरवाला आप के आने का इंतजार कर रहा है, हलवाई लाजबाब मिठाई बेच रहा है।

मेरा भला करने वालों से बचाएँ Summary in Hindi 1

कहीं क्रेडिट कार्ड वाला फ्री डेबिट कार्ड दे रहा है। कोई घर तक सामान पहुँचाने के लिए तैयार है। गाड़ी वाला नई गाड़ी के लिए लोन के लिए बैंक के कागज दे रहा है। कहीं पर मुस्कुराती चहचहाती लड़कियों के झुंड आपका आटोग्राफ लेने के लिए आती हैं। कोई साफ पानी के लिए वॉटर फिल्टर लगाना चाह रहा है। सब कुछ किस्तों में और क्रेडिट कार्ड पर मिल रहा है। साबुन की टिकियाँ कम-से-कम चार लेनी पड़ती है।

हर जगह भाईचारा इतना बढ़ गया है कि, ‘लार्जर टॅन लाइफ’ हो गया है। पार्क में जाते हैं तो योग संस्थान वाले ‘योगा’ के फायदे समझाते हैं। फिल्म देखने जाते हैं तो टिकट के साथ खाने का सामान शामिल कर लिया जाता है। ‘मॉल’ में कपड़ों की सेल लगी है।

देशवासियों के प्रति होने वाले प्यार के कारण वह सस्ता माल बेच रहा है। दरअसल वह सेकेंड का सस्ता माल बेचने के लिए अपने को धरती का लाल कहता है। कोई दुकानवाला त्योहारों पर दुकान की छुट्टियों की अग्रिम सूचना देता है।

घर जाकर टीवी शुरू करते हैं, तो समाचार चैनल खबरों के नाम पर डरा रहे हैं। मौसम का हाल जानना चाहते हैं, तो कहते हैं, अगर आप जीवित रहना चाहते हैं, तो घर से बाहर न निकलें। दरअसल ये सारे लोग हमारा भला चाहने वाले हैं लेकिन हम इन्हें ठीक तरह से समझ नहीं पा रहे हैं।

लेखक के मोहल्ले में ‘पुरुष ब्यूटी पार्लर’ खुल गया है। लेखक नाखून कटवाने के लिए जाता है, तो उसे सलाह मिलती है कि लेखक अपना ‘फेशियल’ करवाकर अपना ‘फेस वेल्यू’ बढ़ाए। लेखक के नाखून इस तरह तराशे मानो कोई संगमरमर की मूर्ति तराश रहा हो। आखिरकार नाखून काटने के 1000/- रु. लेकर मुक्त कर दिया।

रास्ते में मोबाइल खरीदारों की लाइन लगी थी पूछने पर पता चला कि, मोबाइल के साथ सिम कार्ड मुफ्त मिलता है। लेखक ने भी मोबाइल खरीदा। कोई भी फोन नहीं आ रहा है। लेखक सोचता है, शायद उसने कोई गलत बटन तो नहीं दबाया। कार्यव्यस्तता के कारण लोग सड़क पर चलते-चलते फोन कर रहे हैं। ‘सेल’ फोन से हम हीनता की ग्रंथि से मुक्त हुए हैं। हम एक-दूसरे से कम, फोन पर ज्यादा बातें कर रहे हैं।

अपना नुकसान करने वालों से तो हम बच सकते हैं किंतु हमारा फायदा करने वालों से बचने की ज्यादा जरूरत है। ना कहने पर भी वे, ‘यह ले लो, वो फ्री, वो ले लो, ये फ्री’, कहकर हर हालत में हमारा फायदा करके ही मानेंगे।

इस तरह लेखक फायदा करने वालों से बचना चाहता है।

Conclusion

कहानी का नायक अंततः यह सीखता है कि उसका भला करने वालों से बचना संभव नहीं है। वह यह भी सीखता है कि लोगों की मदद करने में कोई बुराई नहीं है।