समय के साथ हम भी Summary in Malayalam

समय के साथ हम भी Summary in Malayalam

The phrase “समय के साथ हम भी” is a Hindi proverb that means “with time, we will change too.” This Summary is often used to express the idea that people and things change over time. It is a reminder that we should not be too quick to judge others, as we may not understand their circumstances or motivations.

समय के साथ हम भी Summary in Malayalam

ഔദ്യോഗിക ഭാഷാ പദാവലി (Technical Terminology) – യെയാണ് ഹിന്ദിയിൽ परिभाषिक शब्दावली എന്ന് പറയുന്ന ത്. മൂന്ന് തരത്തിലുള്ള Technical Terminology ഉണ്ട്. അവ സാമാന്യ പദാവലി, അർദ്ധ ഔദ്യോഗിക ഭാഷാ പദാവലി, പൂർണ്ണ ഔദ്യോഗിക ഭാഷാ പദാവലി എന്നിങ്ങനെയാണ്. ഔദ്യോഗിക ഭാഷയിൽ ചില പദങ്ങൾ സാധാരണരൂപത്തിൽ തന്നെയാണ്. ഉദാ: save = खोज

You Can AlsoCheck: अपराध Summary in Malayalam

category = श्रेणी – എന്നി ങ്ങനെയാണവ. അർദ്ധ ഔദ്യോഗിക ഭാഷാപദാവലിയിൽ ഭാഗികമായ രീതിയിൽ ഔദ്യോഗിക ഭാഷാ പദങ്ങൾ ഉണ്ടായി രിക്കും. ഉദാ: File = संचिका, Privacy = गोपनीयता തുട ങ്ങിയവ. പൂർണ്ണ ഔദ്യോഗിക ഭാഷാ പദാവലിയിൽ തീർത്തും ഔദ്യോഗിക കാര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന പദാ വലിയാണ് ഉണ്ടായിരിക്കുക. ഉദാ: Internet = अंतर्जाल, Sent mail = भेजी गयी मेल എന്നിങ്ങനെയാണവ.

ഇവിടെ Inspiron കമ്പനിയുടെ ഒരു കമ്പ്യൂട്ടറിലെ ഔദ്യോഗിക ഭാഷാ പദാവലിയെ ഇംഗ്ലീഷ് ടെർമിനോളജിയുമായി കൂട്ടിച്ചേർത്ത് എഴുതിയിരിക്കുന്നു.

Conclusion:

The proverb “समय के साथ हम भी” is a valuable reminder that we are all constantly evolving. We are not the same people we were yesterday, and we will not be the same people we are tomorrow. This is a natural process of growth and development.

अपराध Summary in Malayalam

अपराध Summary in Malayalam

अपराध “Crime” is a complex social phenomenon with a wide range of causes and consequences. It is defined as any behavior that violates the law and is punishable by the state. Crime can be classified in many different ways, but some of the most common categories include violent crime, property crime, and drug-related crime.

अपराध Summary in Malayalam

മനുഷ്യന്റെ മനസ്സ് എന്നും സങ്കീർണ്ണമായ അവസ്ഥയിലാ ണ്. എന്നിരുന്നാലും, മനുഷ്യമനസ്സിന് തെറ്റും ശരിയും, നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് എന്നും കൂടെയുണ്ട്. ഒപ്പം, ചെയ്തു പോയ തെറ്റിൽ അനുതപിച്ച് ശാന്തിയും സമാധാനവും കണ്ടെത്തുവാനുള്ള സന്മനസ്സും നമുക്ക് സ്വന്തമാണ്. अपराध  ന്ന ലഘുകഥയിൽ മനുഷ്യമന സ്സിന്റെ ഈ പ്രത്യേകതയെ നാം കണ്ടതാണ്. ബാല്യകാലത്ത് വികലാംഗനായ സ്വന്തം സഹോദരനോട് ചെയ്തുപോയ ഒരു തെറ്റിനെ കുറിച്ച് പശ്ചാത്തപിക്കുന്ന വിവരണങ്ങളാണ് അ उदय प्रकाश -ന്റെ अपराध ചെറുകഥയിൽ ഉള്ളത്. 

You may Also Visit: पत्थर की बैंच Summary in Malayalam

ഉദയ് പ്രകാശ് : 1952 ജനുവരി1 തിയ്യതി മധ്യപ്രദേശിലെ ഷഡോൾ ജില്ലയിൽ ജനിച്ച ഉദയ് പ്രകാശ് ജി സമകാലീന ഹിന്ദി സാഹിത്യത്തിലെ വളരെ അറിയപ്പെടുന്ന ചെറു കഥാകൃത്തും കവിയുമാണ്. അനേകം പുരസ്കാരങ്ങളാൽ ആദരിക്കപ്പെട്ടിട്ടുള്ള ഉദയപ്രകാശ് ജിയുടെ സുപ്രസിദ്ധങ്ങ ളായ കഥാസമാഹാരങ്ങളാണ് दरियाई घोड़ा, मोहनदास तिरिछ വിവരണ

ഉദയപ്രകാശ് ജിയുടെ പ്രശസ്തമായ കവിതാസമാഹാരങ്ങൾ പി ടി, सुनो कारीगर, अबूतर – कबूतर, रात में हारमोनियम എന്നിവയാണ്.

ആധുനിക കാലഘട്ടത്തിലെ മനുഷ്യജീവിതത്തെ സാഹിത്യ ത്തിലൂടെ കൃത്യമായി വർണ്ണിച്ച് വായനക്കാരിലേക്ക് എത്തിക്കുവാൻ ഉദയ് പ്രകാശ്ജിക്ക് പ്രത്യേക കഴിവുണ്ട്. ദേശീയവും അന്തർദേശീയവുമായ സംഭവങ്ങളെ കോർത്തി ണക്കി സാഹിത്യരചന നടത്തുന്ന ഉദയപ്രകാശ് ജി ആധുനിക ഭാരതീയ സമൂഹത്തിലുള്ള മുതലെടുപ്പ് സംസ്കാരം, അഴിമതി, മനസ്സാക്ഷിയില്ലാത്ത മനോഭാവങ്ങൾ,

സ്ത്രീപീഢനം, ഉന്നതരുടെ കാലുപിടിച്ച് ജീവിക്കേണ്ട സാധാരണക്കാരന്റെ ഗതികേട് തുടങ്ങിയവ തന്റെ രചനകളിലെ മുഖ്യ ചർച്ചാ വിഷയങ്ങളാക്കുന്നു. രാഷ്ട്രീയ ക്കാരുടെ കപടതയെ തുറന്നു കാണിക്കുന്നതിലും ഉദയ് പ്രകാശ് രചനകൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പിരിമുറുക്കങ്ങളിൽ ജീവിക്കുന്ന ആധുനിക മനുഷ്യ ബന്ധങ്ങളിലെ മാനസ്സിക സംഘർഷ ങ്ങളെ എടുത്തുകാണിക്കുന്ന വിശകലനങ്ങൾ ഉദയ് പ്രകാ ജിയുടെ സാഹിത്യത്തിന്റെ പ്രത്യേകതയാണ്.

ജീവിതത്തിൽ ഒരിക്കൽ നടന്ന ഒരു സംഭവത്തിൽ നിന്ന് ഉണ്ടായ പശ്ചാത്താപത്തിന്റെ ഓർമ്മക്കുറിപ്പാണ് 394 എന്ന ചെറുകഥ. ഒപ്പം, സമകാലീന ജീവിതത്തിന്റെ സം ഘർഷങ്ങളാൽ ഉഴലുന്ന വ്യക്തിയുടെ ആത്മദുഃഖങ്ങളുടെ ചിത്രീകരണം കൂടിയാണ് 394 ചെറുകഥ. 

കഥാസാരം: എന്റെ സഹോദരൻ എന്നേക്കാൾ ആറു വയ സ്സിന് മൂത്തതായിരുന്നു. ഗ്രാമത്തിലെ മുഴുവൻ ആൺകുട്ടികളും എന്നെക്കാൾ ആറു വയസ്സ് മൂത്തതായിരുന്നു എന്നതത്ഭുതമായിരുന്നു.

അതുകൊണ്ട് തന്നെ ഞാൻ ഏറ്റവും ചെറുതായിരുന്നു, ഒറ്റയ്ക്കുമായിരുന്നു. എല്ലാവരും കളിക്കുമ്പോൾ ഞാൻ അവരുടെ പിന്നാലെ കൂടുമായിരു ന്നു. എന്റെ സഹോദരൻ കുട്ടിക്കാലം മുതൽ വികലാംഗ നായിരുന്നു. അദ്ദേഹത്തിന്റെ ഒരു കാലിന് പോളിയോ ബാധിച്ചിട്ടുണ്ടായിരുന്നു. പക്ഷെ, ദേവന്മാരെപ്പോലെ അദ്ദേഹം വളരെ സുന്ദരനായിരുന്നു.

അദ്ദേഹം ചുറ്റുപാടുമുള്ള അനേകം ഗ്രാമങ്ങളിലേക്കും വച്ച് ഏറ്റവും നല്ല നീന്തൽക്കാരനായിരുന്നു. പഞ്ചഗുസ്തിയിൽ അദ്ദേഹത്തെ തോല്പിക്കാനാർക്കും കഴിയുമായിരുന്നില്ല. അദ്ദേഹം മുഷ്ടി കൊണ്ട് തേങ്ങയും ഇഷ്ടികയും പൊട്ടിക്കുമായി രുന്നു. പക്ഷെ ഞാൻ ക്ഷീണിച്ചു മെലിഞ്ഞ ഒരു മുൻകോ പിയായിരുന്നു. എന്റെ സഹോദരന് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നതുകൊണ്ട് എനിക്കദ്ദേഹത്തോട് അസൂയ തോന്നിയിരുന്നു.

ഞാനേറ്റവും ചെറുതായിരുന്നതുകൊണ്ട് എന്റെ സഹോദരന് ഒരുത്തരവാദിത്തം പോലെയായിരുന്നു ഞാൻ. അദ്ദേഹം എന്നെ സ്നേഹിച്ചിരുന്നു. എന്നോടുള്ള അദ്ദേഹത്തിന്റെ മനോഭാവം ഒരു സംരക്ഷകന്റെ ഉത്തരവാദിത്തം പോലെയാ യിരുന്നു. എല്ലാവരും കളിക്കുകയും ഞാൻ ചെറുതായതു കൊണ്ട് ഒറ്റയ്ക്കായി 

പോവുകയും ചെയ്യുമ്പോൾ സഹോദ രൻ വന്ന് എന്നെ സഹായിക്കുമായിരുന്നു. ജോഡിയായോ ടീമായോ കളിക്കുന്ന പല കളികളിലും അദ്ദേഹം എന്നെ തന്റെ ടീമിൽ ഉൾപ്പെടുത്തുമായിരുന്നു. വേറൊരു കുട്ടിയും എന്നെ തന്റെ ടീമിലുൾപ്പെടുത്തി തോൽവി എന്ന അപകടം ഏറ്റുവാങ്ങാൻ ആഗ്രഹിച്ചിരുന്നില്ല. ഞാൻ കാരണമായിരുന്നു മിക്കവാറും സഹോദരൻ പരാജയപ്പെട്ടിരുന്നത്.

എന്നാലും അദ്ദേഹം എന്നോടൊന്നും പറഞ്ഞിരുന്നില്ല. ഞാൻ അദ്ദേഹ ത്തിന്റെ ഉത്തരവാദിത്തമായിരുന്നു. അദ്ദേഹം അത് നിർവ്വഹിക്കാനാഗ്രഹിക്കുകയും ചെയ്തിരുന്നു. അദ്ദേഹം എന്നെ ഒരിക്കലും അടിച്ചതായി എനിക്ക് ഓർമ്മയില്ല.

ഇനി ഞാൻ പറയാൻ പോകുന്ന കാര്യം ഞാനും സഹോദ രനും തമ്മിലുള്ളതാണ്. ഇത് വളരെ പ്രധാനപ്പെട്ട സംഭവമാണ്. ഇത്തരം ഒരു സംഭവം ജീവിതത്തിലൊരിക്കലും നാം മറക്കുകയില്ല. മിക്കവാറും ഓർമ്മകളിൽ ഇടയ്ക്കിടയ്ക്ക് എവിടെയോ ചിലപ്പോൾ ആളിക്കത്താൻ തുടങ്ങും. ഏതോ തീപ്പൊരി പോലെ.

അന്ന് ഞാൻ ചേട്ടന്റെ കൂടെ കളിക്കാൻ പോയി. വൈകുന്നേരത്തെ വെയിൽ പരക്കുകയും ചെയ്ത തിനാൽ ശരീരത്തിന് ഉത്സാഹം നിറഞ്ഞിരുന്നു. ഈ അവസരത്തിൽ ഏതു കളിയും വേഗത്തിൽ, ഒഴുക്കോടെ ആന ന്ദ്രപദമാകുന്നു.

എല്ലാ കുട്ടികളും ഖിബ്ബൽ (കുട്ടിയും കോലും കളി പോലുള്ള ഒരു തരം കളി കളിക്കുമായിരുന്നു. തടി കൊണ്ടുള്ള ചെറിയ കമ്പുകൾ ഓരോ കുട്ടിയുടെയും കയ്യിലുണ്ടായിരുന്നു. മുഴുവൻ ശക്തിയുമെടുത്ത് ഖഡ്ഇൽ നില ത്തുനിന്ന് വളരെ ദൂരേക്ക് നേരെ അടിച്ചുതെറിപ്പിക്കണമായിരുന്നു. നല്ല ശക്തിയിലും വേഗത്തിലും വന്ന് നനഞ്ഞ മണ്ണിൽ വീണ ഖഡ്ബൽ കമ്പുകൾ കൊണ്ടുള്ള അടിയേറ്റ് അത് വട്ടം കറങ്ങി ദൂരേക്ക് പൊയ്ക്കൊണ്ടിരുന്നു.

അത്ര യും ദൂരേക്ക് ഖഡ്ബ്ബൽ എത്തിക്കാൻ മാത്രം ഞാനത് വലു തുമായിരുന്നില്ല, ശക്തനുമായിരുന്നില്ല. അതേസമയം അവിടെ ഒരു മത്സരം, ഒരു പോരാട്ടം തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. ആരും തോല്ക്കാനാഗ്രഹിച്ചിരുന്നില്ല. ഈ കളിയിൽ ഓരോരുത്തരും അവരവരുടെ സാമർത്ഥ്യവുമായി പോരാടികൊണ്ടിരുന്നു.

സഹോദരനും ആ കളിയിൽ മുഴുകിയിരുന്നു. അദ്ദേഹം പല പ്രാവശ്യം പുറകിലായിരുന്നതുകൊണ്ട് ദേഷ്യവും പിരിമുറു ക്കവും കൊണ്ട് നല്ല ശക്തിയിൽ ഖഡ്ബൽ എറിഞ്ഞുകൊ ണ്ടിരുന്നു.

അദ്ദേഹമെന്നെ മറന്നു കഴിഞ്ഞിരുന്നു. ഞാൻ ഒറ്റയ്ക്കാവു കയും ചെയ്തിരുന്നു. ആറു വർഷം പിന്നിൽ. ദുർബ്ബലൻ. ആ ദിവസം ആ കളിയിൽ പങ്കെടുക്കുന്നതിനായി എനിക്ക് ആറു വർഷത്തെ ദൂരം മറിക്കടക്കേണ്ടി വരുമായിരുന്നു. അത് സാധ്യമായിരുന്നില്ല.

സഹോദരൻ ജയിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ മുഖം സന്തോഷവും ആവേശവും കൊണ്ട് ജ്വലിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരിക്കൽ പോലും എന്നെ നോക്കിയില്ല. എന്നെ അദ്ദേഹം പൂർണ്ണമായും മറന്നുകഴിഞ്ഞിരുന്നു. ഞാൻ അവിടെയെങ്ങുമില്ല എന്നെനിക്ക് ആദ്യമായി തോന്നി.

എനിക്ക് കരച്ചിൽ വന്നു. സഹോദരനോട് എന്റെ ഉള്ളിലൊരു ശക്തമായ പ്രതികാരഭാവം ഉടലെടുത്തുകൊണ്ടിരു ന്നു. ഞാൻ ഒറ്റക്ക് മാറിനിന്ന് ഒരു കല്ലിൽ ഖഡ് ഇൽ എറിഞ്ഞു കളിക്കുകയായിരുന്നു. അസൂയയുടെയും ആത്മനിന്ദയുടെയും തിരസ്കാരത്തിന്റെയും അവഗണനയുടെയും ജ്വാലയിൽ ഞാൻ വാടി പോയിരുന്നു.

പെട്ടെന്ന് എന്റെ ഖഡ്ബ്ബൽ പാറയിൽ തട്ടി ഉയർന്ന് നേരെ എന്റെ നെറ്റിയിൽ വന്നുകൊണ്ടു. നെറ്റി പൊട്ടി രക്തം ഒഴു കാൻ തുടങ്ങി. ഞാൻ നിലവിളിച്ചപ്പോൾ സഹോദരൻ എന്റെ

അടുത്തേക്ക് ഓടി. കളി ഇടയ്ക്ക് വച്ച് നിർത്തിയിരുന്നു. ‘എന്തു പറ്റി?’ സഹോദരൻ പേടിച്ചു പോയിരുന്നു. എന്റെ നെറ്റിയിൽ അദ്ദേഹം കൈ അമർത്തി പിടിച്ചിരുന്നു. എന്റെ ദേഷ്യം മാറിയിരുന്നില്ല. സഹോദരൻ എന്നെ അവഗണിച്ച തിനുള്ള ശിക്ഷ നല്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.

ഞാൻ സഹോദരന്റെ പിടിയിൽ നിന്ന് സ്വയം മോചിതനായി വീട്ടിലേക്ക് ഓടി. സഹോദരൻ പേടിച്ച് പോയിരുന്നു, ഓടി വന്ന് ആശ്വസിപ്പിക്കാനാഗ്രഹിച്ചിരുന്നു. പക്ഷെ അദ്ദേഹ ത്തിന്റെ വലതുകാൽ പോളിയോയുടെ ഇരയായിരുന്നതു കൊണ്ട് അദ്ദേഹത്തിന് എന്റെയൊപ്പം ഓടിയെത്താൻ കഴി യുമായിരുന്നില്ല. അദ്ദേഹം മുടന്തിയോടാൻ ശ്രമിച്ചു. പക്ഷെ അദ്ദേഹം വീണു പോയി.

എന്റെ ഷർട്ട് രക്തം കൊണ്ട് നനഞ്ഞ് പോയിരുന്നു. തല മുടി രക്തം പറ്റി പിടിച്ച് അഴുക്കായിരുന്നു. അമ്മ എന്നെ കണ്ട് പേടിച്ച് കരയാൻ തുടങ്ങി. അച്ഛൻ പേടിച്ച് മുറിവിൽ പൗഡറിടാൻ തുടങ്ങി.

സഹോദരൻ എന്നെ ഖഡ്ബ്ബൽ കൊണ്ട് അടിച്ചതാണെന്ന് ഞാൻ കരഞ്ഞുകൊണ്ട് അമ്മയോട് നുണ പറഞ്ഞു. അപ്പോൾ സഹോദരൻ ഒറ്റയ്ക്ക് മുടന്തി വരുന്നത് ഞാൻ കണ്ടു. പക്ഷെ അച്ഛൻ

അദ്ദേഹത്തെ അടിച്ചു കൊണ്ടിരുന്നു. സഹോദരൻ കരഞ്ഞു കൊണ്ടിരുന്നു. അദ്ദേഹം സത്യം പറ ഞ്ഞു കൊണ്ടിരുന്നു. പക്ഷെ അദ്ദേഹത്തിന് ശിക്ഷ കിട്ടി കൊണ്ടിരുന്നു.

ഞാൻ സഹോദരന്റെ മുഖത്തേക്ക് നോക്കി. അദ്ദേഹം എന്റെ നേരെ നോക്കികൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ ചുവന്നിരുന്നു. അവ യിൽ കരുണയും ദൈന്യതയും ഉണ്ടായിരുന്നു. സത്യം പറയാൻ അദ്ദേഹം എന്നോട് യാചി ക്കുന്നതുപോലെ തോന്നി.

പക്ഷെ അപ്പോഴേക്കും താമസിച്ചു പോയിരുന്നു. അദ്ദേഹത്തിന് ശിക്ഷ കിട്ടി കഴിഞ്ഞിരുന്നു. തന്നെയുമല്ല കാര്യം അത്ര പെട്ടെന്ന് മാറ്റാൻ എനിക്ക് സാധ്യവുമായിരുന്നില്ല. ഞാൻ നുണ പറഞ്ഞതിന് അച്ഛൻ എന്നെ തല്ലുമോ എന്ന് ഞാൻ പേടിച്ചു പോയിരുന്നു.

ഈ സംഭവം വർഷങ്ങൾക്കു മുമ്പുള്ളതാണ്. പക്ഷെ സഹോ ദരന്റെ ആ ദയനീയനേത്രങ്ങൾ ഇപ്പോഴും എന്നെ തുറിച്ചു നോക്കാറുണ്ട്. യാചിക്കുന്ന, സത്യം പറയാനായി ഭിക്ഷ യാചി ക്കുന്ന കണ്ണുകൾ. എന്റെ ഓർമ്മയിലേക്ക് ആ കണ്ണുകൾ ഉയർന്നുവരുമ്പോഴൊക്കെ എന്റെ ബോധമനസ്സ് സങ്കടവും അസ്വസ്ഥതയും കുറ്റബോധവും കൊണ്ട് നിറയാറുണ്ട്.

ഞാനീ തെറ്റിന് ക്ഷമ ചോദിക്കാനാഗ്രഹിക്കുന്നു. ഈ തെറ്റിന് ശിക്ഷ വാങ്ങാനാഗ്രഹിക്കുന്നു. പക്ഷെ അന്ന് സംഭവിച്ചതിനെകുറിച്ച് അച്ഛനോടും അമ്മയോടും സത്യം പറയു വാൻ അവർ ഇന്ന് ജീവിച്ചിരിപ്പില്ല. എന്റെ കള്ളത്തരം കൊണ്ട് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന സഹോദരനേ എന്നോട് ക്ഷമിക്കാൻ കഴിയു. ഞാൻ അദ്ദേഹത്തോട് ഈ സംഭവത്തെ കുറിച്ച് പറയാനാഗ്രഹിച്ചു. പക്ഷെ 

അദ്ദേഹം ഈ സംഭവം ഓർക്കുന്നേയില്ല. അദ്ദേഹം ഈ സംഭവം പൂർണ്ണമായും മറ ന്നുകഴിഞ്ഞിരുന്നു. അപ്പോൾ ഈ തെറ്റിന് എന്നോട് ആര് ക്ഷമിക്കും? ആ കുറ്റ് ത്തെക്കുറിച്ച് ഞാൻ തെറ്റായതും അന്യായവുമായ തീരുമാ നമെടുത്തത് ഒരു കുറ്റമല്ലേ? പക്ഷെ അത് ഇനി മാറ്റാൻ കഴി യുകയില്ലല്ലോ?

അതോ ഇത് ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത തെറ്റൊന്നു മല്ലേ? കാരണം ഇതിൽ നിന്ന് മോചനം ഇപ്പോൾ അസാധ്യ മായി കഴിഞ്ഞിരിക്കുന്നു.

സരളമായ ഭാഷയിൽ വായനക്കാരുടെ മനസ്സിനെ സ്വാധീനിക്കുന്ന ചെറിയ ചെറിയ വൈകാരിക സംഭവങ്ങളെ അവതരിപ്പിച്ച്, വായനക്കാരെ നന്മയിലേക്ക് നയിക്കുന്ന ഉദയ് പ്രകാശിന്റെ ചെറുകഥാ ശൈലി ഈ കഥാസൃഷ്ടിയിലുമുണ്ട്. ചെറു കഥയെ വായിക്കുമ്പോൾ ഇത് ചെറു

കഥാകൃത്തിന്റെ ജീവിതത്തിൽ സംഭവിച്ചതാണോ എന്ന് തോന്നത്തക്കവിധത്തിലുള്ള ആത്മകഥാ വിവരണശൈലിയാണ് ഉദയ് പ്രകാശ് ഈ ചെറുകഥയുടെ രചനയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.

Conclusion:

There is no single solution to the problem of crime. However, there are a number of evidence-based strategies that can be used to reduce crime rates. It is important to note that crime is a complex issue with no easy solutions. However, by taking a comprehensive approach that addresses the root causes of crime and provides support to victims, we can make our communities safer for everyone.

Vachanagalu Summary in Kannada

Vachanagalu Summary in Kannada

Vachanagalu (also known as Vachanas) are a collection of religious poems written in Kannada by various saints and poets between the 11th and 15th centuries. Vachanagalu are known for their simple language, profound insights, and universal appeal. They deal with a wide range of topics, including spirituality, philosophy, social justice, and human relationships.

Vachanagalu Summary in Kannada

ವಚನಗಳ ಸಾರಾಂಶ/ಭಾವಾರ್ಥ:

೧) ಕಾಲುಗಳೆಂಬವು ಗಾಲಿ ಕಂಡಯ್ಯಾ,
ದೇಹವೆಂಬುದು ತುಂಬಿದ ಬಂಡಿ ಕಂಡಯ್ಯಾ,
ಬಂಡಿಯ ಹೊಡೆವವರೈವರೂ ಮಾನಿಸರು,
ಒಬ್ಬರಿಗೊಬ್ಬರು ಸಮವಿಲ್ಲಯ್ಯ,
ಅದರಿಚ್ಚೆಯನರಿದು ಹೊಡೆಯದಿರ್ದಡೆ,
ಅದರಚ್ಚು ಮುರಿಯಿತ್ತು, ಗುಹೇಶ್ವರಾ.

ಅಲ್ಲಮಪ್ರಭುವು ಈ ಮೇಲಿನ ವಚನದಲ್ಲಿ ದೇಹವನ್ನು ಬಂಡಿಗೆ ಹೋಲಿಸಿದ್ದಾರೆ. ಬಂಡಿಗೆ ಹೋಲಿಸಿದ್ದಾರೆ. ಬಂಡಿ ಮುಂದೆ ಸಾಗಲು ಗಾಲಿಗಳು ಬೇಕೇಬೇಕು. ಆದ್ದರಿಂದ ಮನುಷ್ಯನ ದೇಹವೆಂಬ ಬಂಡಿಗೆ ಅವನ ಕಾಲುಗಳೆರಡು ಗಾಲಿಗಳೆಂದಿದ್ದಾರೆ. ಕಾಲು ಓಡಾಡಲು ಅಗತ್ಯವಾದುದರಿಂದ ಅವುಗಳನ್ನು ಬಂಡಿಯ ಚಕ್ರಕ್ಕೆ ಹೋಲಿಸಿರುವುದು ಸೂಕ್ತವಾಗಿದೆ.

ದೇಹವನ್ನು ತುಂಬಿದ ಬಂಡಿಗೆ ಹೋಲಿಸಿದ್ದಾರೆ ಅಲ್ಲಮಪ್ರಭುಗಳು ತುಂಬಿದ ಬಂಡಿಯನ್ನು ಎಚ್ಚರಿಕೆಯಿಂದ ಮುನ್ನಡೆಸಬೇಕು. ಅದೇ ರೀತಿ ದೇಹವನ್ನು ಅತ್ಯಂತ ಜಾಗರೂಕತೆಯಿಂದ, ಎಚ್ಚರದಿಂದ ನೋಡಿಕೊಳ್ಳಬೇಕು. ಅಲ್ಲಮಪ್ರಭುವು ಪಂಚೇಂದ್ರಿಯಗಳನ್ನು ಬಂಡಿ ಹೊಡೆಯುವವರಿಗೆ ಸಮೀಕರಿಸಿದ್ದಾರೆ. ಬಂಡಿ ಹೊಡೆಯುವವನಿಗೆ ಬಂಡಿಯನ್ನು ಜಾಗರೂಕತೆ ಯಿಂದ ಮುನ್ನಡೆಸುವ ಪರಿಣತಿಯಿರಬೇಕು, ದೇಹವೆಂಬ ಬಂಡಿಯನ್ನು ಹೊಡೆವವರು ನಮ್ಮ ಪಂಚೇಂದ್ರಿಯಗಳು, ನೋಟ, ಸ್ಪರ್ಶ, ಶ್ರವಣ, ರುಚಿ, ಗಂಧಗಳ ಅನುಭವಕ್ಕೆ ಬಲಿಯಾದ ಮನುಷ್ಯ ದೇಹಸುಖಕ್ಕೆ ಬಲಿಯಾಗುವ ಸಂದರ್ಭಗಳೇ ಅಧಿಕ. ಹಾಗಾಗದಂತೆ ಪಂಚೇಂದ್ರಿಯಗಳ ಮೇಲಿನ ಹಿಡಿತ ಮುಖ್ಯ. ಪಂಚೇಂದ್ರಿಯಗಳೆಲ್ಲವೂ ಒಂದಕ್ಕೊಂದು ಸರಿಸಾಟಿಯಿಲ್ಲದವು. ಎಲ್ಲವೂ ಬೇರೆ ಬೇರೆಯ ಅಗತ್ಯಗಳನ್ನು ಪೂರೈಸುವಂಥವು. ಪಂಚೇಂದ್ರಿಯಗಳ ಮೂಲಕವೇ ನಮಗೆ ಸಕಲ ಅನುಭವಗಳೂ ಲಭಿಸುವುದರಿಂದ, ಅವುಗಳೇ ದೇಹವೆಂಬ ಬಂಡಿಗೆ ಆಧಾರ.

ಆದರೆ ಇಂದ್ರಿಯ ಜನ್ಯವಾದ ಅನುಭವಗಳು ಮನುಷ್ಯನನ್ನು ಎತ್ತೆತ್ತಲೋ ಒಯ್ಯಬಾರದು. ಹಾಗಾದಲ್ಲಿ ಆ ಬಂಡಿಯ ಅಚ್ಚು, ಎಂದರೆ ಆತ್ಮನಾಶವಾಗುತ್ತದೆ. ಆದ್ದರಿಂದ ಪಂಚೇಂದ್ರಿಯಗಳನ್ನು ಬಳಸಿಕೊಂಡೇ ದೇಹವೆಂಬ ಬಂಡಿಯನ್ನು ಮುನ್ನಡೆಸಿ ಆತ್ರೋದ್ಧಾರವನ್ನು ಕಂಡುಕೊಳ್ಳಬೇಕು ಎನ್ನುವುದು ಅಲ್ಲಮಪ್ರಭುವಿನ ಚಿಂತನೆಯಾಗಿದೆ.

ಶಬ್ದಾರ್ಥ: ಐವರು ಮಾನಿಸರು-ಪಂಚೇಂದ್ರಿಯಗಳು; ಅಚ್ಚು-ಆಧಾರ ಭಾಗ.

೨) ಹೊಟ್ಟೆಯ ಮೇಲೆ ಕಟ್ಟೋಗರದ ಮೊಟ್ಟೆಯ ಕಟ್ಟಿದಡೇನು ?
ಹಸಿವು ಹೋಹುದೇ
ಅಂಗದ ಮೇಲೆ ಲಿಂಗ ಸ್ವಾಯತವಾದಡೇನು ?
ಭಕ್ತನಾಗಬಲ್ಲನೇ ?
ಇಟ್ಟ ಕಲ್ಲು ಮಳೆಯ ಮೇಲೆ ಸಿಲುಕಿದಡೆ,
ಆ ಕಲ್ಲು ಲಿಂಗವೆ ? ಆ ಮಳೆ ಭಕ್ತನೆ ? ಇಟ್ಟಾತ ಗುರುವೆ
ಇಂತಪ್ಪವರ ಕಂಡಡೆ ನಾಚುವೆನಯ್ಯಾ, ಗುಹೇಶ್ವರಾ.

ಬೆಡಗಿನ ವಚನಗಳಿಂದ ಪ್ರಸಿದ್ಧನಾಗಿರುವ ಅಲ್ಲಮಪ್ರಭುವು ಭಕ್ತರಂತೆ ವೇಷ ತೊಟ್ಟಿರುವ ಡಾಂಭಿಕರ ನಡವಳಿಕೆಯನ್ನು ತನ್ನ ಈ ವಚನದಲ್ಲಿ ವಿಮರ್ಶಿಸಿದ್ದಾನೆ. ಭಕ್ತಿಯೆಂಬುದು ಶಿವನನ್ನು ಕಾಣಬೇಕೆಂಬ ಉತ್ಕಟವಾದ ಹಸಿವಿನ೦ತೆ, ಹಸಿವು ಮೇಲ್ನೋಟಕ್ಕೆ ಕಾಣುವುದಿಲ್ಲವಾದರೂ ಹೊಟ್ಟೆಯೊಳಗೆ ಹುಟ್ಟಿ ತಲ್ಲಣಗೊಳಿಸುತ್ತದೆ. ಹೊಟ್ಟೆ ಹಸಿದವನಿಗೆ ಹೊಟ್ಟೆ ತುಂಬಾ ಊಟ ಹಾಕಿ ತೃಪ್ತಿಪಡಿಸಬೇಕೇ ಹೊರತು, ರುಚಿಯಾದ ಊಟದ ಪೊಟ್ಟಣವನ್ನು ತಂದು ಹಸಿದವನ ಹೊಟ್ಟೆಗೆ ಕಟ್ಟಿದರೆ ಅವನ ಹಸಿವು ಇಂಗುವುದೇ? ಇಂಗಲಾರದು.

ಅದರಂತೆಯೇ ಶಿವಲಿಂಗವನ್ನು ಕರಡಿಗೆಯಲ್ಲಿಟ್ಟು, ಶಿವದಾರವನ್ನು ಮೈಮೇಲೆ ಧರಿಸಿದ್ದ ಮಾತ್ರಕ್ಕೆ ಅವನು ಶಿವಭಕ್ತನಾಗಿ ಬಿಡುವನ ? ಮಳೆಯ ಮೇಲೆ ಬಂಡೆ ಕಲ್ಲು ಬಿದ್ದಿರಲು ಅದು ಶಿವಲಿಂಗ, ಮಳೆಯೇ ಶಿವಭಕ್ತ ಕಲ್ಲನ್ನು ಮಳೆಯ ಮೇಲೆ ಎಸೆದಾತ ಗುರು ಎನ್ನಲಾಗದು. ಭಕ್ತನಲ್ಲದವನ ಮೈಮೇಲಿನ ಶಿವಲಿಂಗವು ಮಳೆಯ ಮೇಲೆ ಬಿದ್ದಿರುವ ಕಲ್ಲಿನಂತೆ ಎಂದು ಅಲ್ಲಮಪ್ರಭುವು ವಿಮರ್ಶಿಸಿದ್ದಾನೆ. ದೇವರು ನಿಜವಾದ ಭಕ್ತನ ಅಂತರಂಗದಲ್ಲಿರುತ್ತಾನೆ, ಬಾಹ್ಯ ಪ್ರದರ್ಶನ ವಸ್ತುಗಳಲ್ಲಲ್ಲ ಎಂಬುದನ್ನು ಅಲ್ಲಮಪ್ರಭುವು ಈ ವಚನದ ಮೂಲಕ ಸಾರಿದ್ದಾನೆ.

ಶಬ್ದಾರ್ಥ: ಓಗರ-ಅನ್ನ: ಮೊಟ್ಟೆ-ಗಂಟು; ಸ್ವಾಯತ-ಧರಿಸುವಿಕೆ; ಮೆಳೆ-ಪೊದೆ.

೩) ನಾ ದೇವನಲ್ಲದೆ ನೀ ದೇವನೆ? 
ನೀ ದೇವನಾದಡೆ ಎನ್ನನೇಕೆ ಸಲಹೆ? 
ಆರೈದು ಒಂದು ಕುಡಿತೆ ಉದಕವನೆರೆವೆ, 
ಹಸಿದಾಗ ಒಂದು ತುತ್ತು ಓಗರವನಿಕ್ಕುವೆ.
ನಾದೇವ ಕಾಣಾ, ಗುಹೇಶ್ವರಾ.

ವಚನಕಾರರು ಹಾಗೂ ಭಕ್ತಿಪರಂಪರೆಯ ಕವಿಗಳು ದೇವರನ್ನು ತಮ್ಮ ಹಾಗೆಯೇ ಪರಿಭಾವಿಸಿ ಸಂಪಾದಿಸಬಲ್ಲರು, ಜಗಳವಾಡಬಲ್ಲರು, ಸವಾಲು ಎಸೆಯಬಲ್ಲರು. ಈ ವಚನದಲ್ಲಿ ಅಲ್ಲಮನು ಪ್ರಭು ಮನುಷ್ಯನನ್ನು ಸಲಹುವವನು ದೇವರು ಎಂಬ ಭಾವನೆಯು ಸುಳ್ಳಾಗುವಂತೆ ಹಸಿವ ನೀರಡಿಕೆಗಳು ಮನುಷ್ಯನನ್ನು ತಲ್ಲಣಗೊಳಿಸುವುದರಿಂದ ದೇವರಿಗೆ ಸವಾಲು ಹಾಕಿದ್ದಾನೆ. ನೀನು ದೇವರೇ ಆಗಿದ್ದರೆ ಏಕೆ. ಸಲಹುತ್ತಿಲ್ಲ? ಮನುಷ್ಯನಾದ ನಾನೇ ಹಸಿದವನಿಗೆ ತುತ್ತು ಊಟವನ್ನು, ಬಾಯಾರಿದವನಿಗೆ ನೀರನ್ನು ಕೊಡಬಲ್ಲೆ.

ಹಾಗಾಗಿ ನಿನ್ನ ಹೆಚ್ಚುಗಾರಿಕೆಯೇನೂ ಇಲ್ಲ. ಸಲಹದ ನೀನು ದೇವರಲ್ಲ. ಸಲಹುವ ನಾನೇ ( ಇಲ್ಲಿ ನಾನು ಎನ್ನುವುದು ಸಲಹುವ ಯಾರಾದರೂ ಸರಿ ಎಂಬರ್ಥದಲ್ಲಿದೆ ) ದೇವರು ಎಂದಿದ್ದಾರೆ…..

ಇದು ತಾನು ದೇವರಿಗಿಂತ ಶ್ರೇಷ್ಠ ಎಂಬ ಅಹಂ ತೋರಿಸುವುದಿಲ್ಲ. ಬದಲಿಗೆ ಮನುಷ್ಯನ ಮೂಲಭೂತ ಸಮಸ್ಯೆಯಾ ಹಸಿವು, ನೀರಡಿಕೆಗಳನ್ನು ನೀಗಿಸಬೇಕಾದ ಮಹತ್ವವನ್ನು ತಿಳಿಸುತ್ತದೆ. ‘ ಹಸಿವಿಗನ್ನವನಿಕ್ಕಿ ವಿಷವನಿಳುಹಬಲ್ಲೆಡೆ ವಸುಧೆಯೊಳಗಾತನೆ ಗಾರುಡಿಗ ರಾಮನಾಥ ‘ ಎನ್ನುವ ದಾಸಿಮಯ್ಯನ ಮಾತನ್ನು ಇಲ್ಲಿ ನೆನಪಿಸಿಕೊಳ್ಳಬಹುದು. ಇಲ್ಲಿ ಅಲ್ಲಮನ ಜೀವಪರವಾದ ಚಿಂತನೆ ಪ್ರಕಟವಾಗಿದೆ.

ಶಬ್ದಾರ್ಥ: ಆರೈದು-ಹುಡುಕಾಡಿ; ಕುಡಿತ-ಗುಟುಕು, ಬೊಗಸೆ, ಪದ್ಯದ ಭಾವಾರ್ಥ:

೧) ಹೊಟ್ಟೆಯ ಮೇಲೆ ಕಟ್ಟೋಗರದ ಮೊಟ್ಟೆಯ ಕಟ್ಟಿದಡೇನು ?
ಹಸಿವು ಹೋಹುದೇ
ಅಂಗದ ಮೇಲೆ ಲಿಂಗ ಸ್ವಾಯತವಾದಡೇನು ?
ಭಕ್ತನಾಗಬಲ್ಲನೇ ?
ಇಟ್ಟ ಕಲ್ಲು ಮೆಳೆಯ ಮೇಲೆ ಸಿಲುಕಿದಡೆ
ಆ ಕಲ್ಲು ಲಿಂಗವೆ ? ಆ ಮಳೆ ಭಕ್ತನೆ ? ಇಟ್ಟಾತ ಗುರುವೆ ?
ಇಂತಪ್ಪವರ ಕಂಡಡೆ ನಾಚುವೆನಯ್ಯಾ, ಗುಹೇಶ್ವರಾ.

ಹನ್ನೆರಡನೆಯ ಶತಮಾನದ ಬಹುಮುಖ್ಯ ವಚನಕಾರರಲ್ಲಿ ಒಬ್ಬರಾದ ಅಲ್ಲಮಪ್ರಭುಗಳು ರಚಿಸಿರುವ ವಚನವಿದು. ಪ್ರಭುವು ಇಲ್ಲಿ ಆಡಂಬರ ಹಾಗೂ ಯಾಂತ್ರಿಕ ಭಕ್ತಿಯನ್ನು ಪ್ರಶ್ನಿಸಿರುವರಲ್ಲದೆ ಶರಣ ಮತ್ತು ಆರಾಧನೆಯ ನಡುವಿನ ವ್ಯತ್ಯಾಸವನ್ನು ಖಂಡಿಸಿರುವರು.

ಬೆಡಗಿನ ವಚನಗಳಿಂದ ಪ್ರಸಿದ್ಧನಾಗಿರುವ ಅಲ್ಲಮಪ್ರಭುವು ಭಕ್ತರಂತೆ ವೇಷ ತೊಟ್ಟಿರುವ ಡಾಂಭಿಕರ ನಡೆವಳಿಕೆಯನ್ನು ತನ್ನ ಈ ವಚನದಲ್ಲಿ ವಿಮರ್ಶಿಸಿದ್ದಾನೆ. ಭಕ್ತಿಯೆಂಬುದು ಶಿವನನ್ನು ಕಾಣಬೇಕೆಂಬ ಉತ್ಕಟವಾದ ಹಸಿವಿನಂತೆ, ಹಸಿವು ಮೇಲ್ನೋಟಕ್ಕೆ ಕಾಣುವುದಿಲ್ಲವಾದರೂ ಹೊಟ್ಟೆಯೊಳಗೆ ಹುಟ್ಟಿ ತಲ್ಲಣಗೊಳಿಸುತ್ತದೆ. ಹೊಟ್ಟೆ ಹಸಿದವನಿಗೆ ಹೊಟ್ಟೆ ತುಂಬಾ ಊಟ ಹಾಕಿ ತೃಪ್ತಿಪಡಿಸಬೇಕೇ ಹೊರತು, ರುಚಿಯಾದ ಊಟದ ಪೊಟ್ಟಣವನ್ನುತಂದು ಹಸಿದವನ ಹೊಟ್ಟೆಗೆ ಕಟ್ಟಿದರೆ ಅವನ ಹಸಿವು ಇಂಗುವುದೇ? ಇಂಗಲಾರದು.

ಅದರಂತೆಯೇ ಶಿವಲಿಂಗವನ್ನು ಕರಡಿಗೆಯಲ್ಲಿಟ್ಟು, ಶಿವದಾರವನ್ನು ಮೈಮೇಲೆ ಧರಿಸಿದ ಮಾತ್ರಕ್ಕೆ ಅವನು ಶಿವಭಕ್ತನಾಗಿಬಿಡುವನೆ ? ಮಳೆಯ ಮೇಲೆ ಕಲ್ಲು ಬಿದ್ದಿರಲು ಅದು ಶಿವಲಿಂಗ, ಮಳೆಯೇ ಶಿವಭಕ್ತ, ಕಲ್ಲನ್ನು ಎಸೆದಾತ ಗುರು ಎನ್ನಲಾಗದು. ಭಕ್ತನಲ್ಲದವನ ಮೈಮೇಲಿನ ಶಿವಲಿಂಗವು ಮೆಳೆಯ ಮೇಲೆ ಬಿದ್ದಿರುವ ಕಲ್ಲಿನಂತೆ ಎಂದು ಅಲ್ಲಮಪ್ರಭುವು ವಿಮರ್ಶಿಸಿದ್ದಾನೆ. ದೇವರು ನಿಜವಾದ ಭಕ್ತನ ಅಂತರಂಗದಲ್ಲಿರುತ್ತಾನೆ, ಬಾಹ್ಯ ಪ್ರದರ್ಶನದ ವಸ್ತುಗಳಲ್ಲಲ್ಲ ಎಂಬುದನ್ನು ಅಲ್ಲಮಪ್ರಭುವು ಈ ವಚನದ ಮೂಲಕ ಸಾರಿದ್ದಾನೆ.

೨) ನಾ ದೇವನಲ್ಲದೆ ನೀ ದೇವನೆ ?
ನೀ ದೇವನಾದಡೆ ಎನ್ನನೇಕೆ ಸಲಹೆ ?
ಆರೈದು ಒಂದು ಕುಡಿತೆ ಉದಕವನೆರೆವೆ,
ಹಸಿದಾಗ ಒಂದು ತುತ್ತು ಓಗರವನಿಕ್ಕುವೆ.
ನಾದೇವ ಕಾಣಾ, ಗುಹೇಶ್ವರಾ.

ವಚನಕಾರರು ಹಾಗೂ ಭಕ್ತಿಪರಂಪರೆಯ ಕವಿಗಳು ದೇವರನ್ನು ತಮ್ಮ ಹಾಗೆಯೇ ಪರಿಭಾವಿಸಿ ಸಂವಾದಿಸಬಲ್ಲರು, ಜಗಳವಾಡಬಲ್ಲರು, ಸವಾಲು ಎಸೆಯಬಲ್ಲರು. ಈ ವಚನದಲ್ಲಿ ಅಲ್ಲಮನು ಮನುಷ್ಯನನ್ನು ಸಲಹುವವನು ದೇವರು ಎಂಬ ಭಾವನೆಯು ಸುಳ್ಳಾಗುವಂತೆ ಹಸಿವು, ನೀರಡಿಕೆಗಳು ಮನುಷ್ಯನನ್ನು ತಲ್ಲಣಗೊಳಿಸುವುದರಿಂದ ದೇವರಿಗೆ ಸವಾಲು ಹಾಕಿದ್ದಾನೆ.

ನೀನು ದೇವರೇ ಆಗಿದ್ದರೆ ಏಕೆ ಸಲಹುತ್ತಿಲ್ಲ? ಮನುಷ್ಯನಾದ ನಾನೇ ಹಸಿದವನಿಗೆ ತುತ್ತು ಊಟವನ್ನು ಬಾಯಾರಿದವನಿಗೆ ನೀರನ್ನು ಕೊಡಬಲ್ಲೆ. ಹಾಗಾಗಿ ನಿನ್ನ ಹೆಚ್ಚುಗಾರಿಕೆಯೇನೂ ಇಲ್ಲ. ಸಲಹದ ನೀನು ದೇವರಲ್ಲ. ಸಲಹುವ ನಾನೇ (ಇಲ್ಲಿ ನಾನು ಎನ್ನುವುದು ಸಲಹುವ ಯಾರಾದರೂ ಸರಿ ಎಂಬರ್ಥದಲ್ಲಿದೆ) ದೇವರು ಎಂದಿದ್ದಾನೆ.

ಇದು ತಾನು ದೇವರಿಗಿಂತ ಶ್ರೇಷ್ಠ ಎಂಬ ಅಹಂ ತೋರಿಸುವುದಿಲ್ಲ. ಬದಲಿಗೆ ಮನುಷ್ಯನ ಮೂಲಭೂತ ಸಮಸ್ಯೆಯಾದ ಹಸಿವು, ನೀರಡಿಕೆಗಳನ್ನು ನೀಗಿಸಬೇಕಾದ ಮಹತ್ವವನ್ನು ತಿಳಿಸುತ್ತದೆ. ‘ಹಸಿವಿಗನ್ನವನಿಕ್ಕಿ ವಿಷವನಿಳುಹಬಲ್ಲೆಡೆ ವಸುಧೆಯೊಳಗಾತನೆ ಗಾರುಡಿಗ ರಾಮನಾಥ’ ಎನ್ನುವ ದಾಸಿಮಯ್ಯನ ಮಾತನ್ನು ಇಲ್ಲಿ ನೆನಪಿಸಿಕೊಳ್ಳಬಹುದು. ಅಲ್ಲಮನ ಜೀವಪರವಾದ ಚಿಂತನೆ ಇಲ್ಲಿ ಪ್ರಕಟವಾಗಿದೆ.

Conclusion

Vachanagalu are a unique and precious treasure of Kannada literature. They are a source of inspiration and guidance for people of all faiths and backgrounds. Vachanagalu teach us about the importance of compassion, equality, and social justice. They also teach us about the nature of reality and the path to spiritual liberation.

Duryodhana Vilapa Summary in Kannada

Duryodhana Vilapa Summary in Kannada

Duryodhana Vilapa is a Kannada poem written by Ranna in the 10th century. It is a part of the Shabdamanidarpana, a collection of poems on various topics. The poem describes the lamentation of Duryodhana, the antagonist of the Mahabharata, on his deathbed.

Duryodhana Vilapa Summary in Kannada

ಪದ್ಯಗಳ ಸಾರಾಂಶ/ವಿಮರ್ಶೆ:

ದುರ್ಯೋಧನನು ತನ್ನ ಸಮಸ್ತ ಬಂಧುಬಾಂಧವರನ್ನು ಕಳೆದುಕೊಂಡ ನಂತರವೂ ಯುದ್ಧವನ್ನು ಮುಂದುವರೆಸಿ, ತನ್ನ ಸೇಡನ್ನು ಪೂರೈಸಿಕೊಳ್ಳುವ ಸಲುವಾಗಿ ಯುದ್ಧೋತ್ಸಾಹವನ್ನು ಉಳಿಸಿಕೊಂಡಿದ್ದನು. ಯುದ್ಧದಲ್ಲಿ ತನ್ನ ಮುಂದಿನ ನಡೆ ಹೇಗೆಂಬುದನ್ನು ಶರಶಯ್ಕೆಯಲ್ಲಿ ಮಲಗಿದ್‌ದ ಭೀಷ್ಮಾಚಾರರೊಡನೆ ಸಮಾಲೋಚಿಸಿ ತೀರ್ಮಾನಿಸಲು ಅವರಿದ್ದಲ್ಲಿಗೆ ಹೊರಡು ತಾನೆ. ಆಗ ರಣರಂಗದಲ್ಲಿ ಹೋರಾಡಿ ಮಡಿದ ಬಂಧುಮಿತ್ರರ ಶವಗಳನ್ನು ಕಂಡಾಗ ಅವನ ದುಃಖ ಮಡುಗಟ್ಟಿ ನಿಲ್ಲುವುದನ್ನು ಕವಿ ಇಲ್ಲಿ ವರ್ಣಿಸಿದ್ದಾನೆ.

೧) ಉಡಿದಿರ್ದ ಕಯ್ದು ನೆತ್ತರ
ಕಡಲೊಳಗಡಿಗಡಿಗೆ ತಳಮನುರ್ಚುರ ಕಾ
ಲಿಡಲೆಡೆವಡೆಯದೆ ಕುರುಪತಿ 
ದಡಿಗನಣಂಗಳನ ಮೆಟ್ಟಿ ಮೆಲ್ಲನೆ ನಡೆದಂ

ದುರ್ಯೊಧನನು ಂಗಕ್ಕೆ ಕಾಲಿಟ್ಟ ಸಂದರ್ಭವನ್ನು ಕವಿ ಇಲ್ಲಿ ವಿವರಿಸಿದ್ದಾನೆ. ಲಕ್ಷಾಂತರ ಜೀವಹಾನಿಯ ಪರಿಣಾಮದಿಂದ ರಕ್ತದ ಸಮುದ್ರವೇ ಅಲ್ಲಿದ್ದಿತು. ಆ ರುಧಿರ ಕಡಲಿನಲ್ಲಿ ಯೋಧರ ಆಯುಧಗಳೆಲ್ಲ ಮುರಿದು ಚೆಲ್ಲಾಪಿಲ್ಲಿಯಾಗಿ ಬಿದ್ದಿದ್ದವು. ಕೌರವೇಶ್ವರನು ಆ ನೆಲದಲ್ಲಿ ಮುರಿದು ಬಿದ್ದು ಹೂತುಹೋಗಿರುವ ಆಯುಧಗಳ ಮೇಲೆಯೇ ಪಾದಗಳನ್ನು ಊರಿ ನಡೆಯಬೇಕಾಯಿತು. ಇದರಿಂದ ಕೌರವೇಶ್ವರನ ಪಾದಗಳಿಗೆ ನೋವಾಯಿತಂತೆ. ಪಾದ ಊರಲು ಸ್ಥಳವಿಲ್ಲದೆ ಅಲ್ಲಿ ಬಿದ್ದಿದ್ದ ಭಾರಿ ಹೆಣಗಳ ಮೇಲೆ ಕಾಲಿಟ್ಟು ಮೆಲ್ಲನೆ ಬೀಳದಂತೆ ನಡೆಯುವಂತಾಯಿತೆಂದು ಕವಿ ವಿವರಿಸಿದ್ದಾನೆ.

ಶಬ್ದಾರ್ಥ: ಉಡಿದಿರ್ದ-ಮುರಿದ; ಕೈದು-ಆಯುಧ; ತಳ-ಪಾದ; ಉರ್ಚು-ಚುಚ್ಚು; ದಡಿಗವೆಣ (ದಡಿಗ+ಪಣ)ಭಾರಿ ಹೆಣ.

೨) ಇಭಶೈಲಂಗಳನೇಜಿಯೇಟಿ ರುಧಿರಸ್ಕೋತಂಗಳಂ ದಾಂಟಿ ದಾಂ
ಟಿಭದೋರ್ನಿಲಲತಾಪ್ರತಾನವಿಪಿನವಾತಂಗಳೊಳ್ ಸಿಕ್ಕಿಸಿ
ಲೈ ಭರಂಗೆಯ್ದುಬಿದೆಯ್ಲಿ ಸಂಜಯಶಿರಸ್ಕಂಧಾವಲಂಬಂ ಕುರು
ಪ್ರಭು ಕಂಡಂ ಶರಜಾಲಜರ್ಜರಿತಗಾತ್ರತ್ರಾಣನಂ ದ್ರೋಣನಂ

ಹೆಣಗಳ ಮೇಲೆ ಕಾಲಿಟ್ಟು ನಡೆಯುತ್ತಿರುವ ಸ್ಥಿತಿಯನ್ನು ಕಂಡು ಅವನೊಡನಿದ್ದ ಸಂಜಯ ಕಣ್ಣೀರು ಗರೆದನು. ತನುಜಾನುಜರ ವಿಯೋಗದಿಂದ ನೊಂದು ನೊಂದು ಮುಂದೆ ಸಾಗುವಾಗ ದುರ್ಯೊಧನನು ತನ್ನ ಗುರುವಾದ ದ್ರೋಣರ ಶವವನ್ನು ಎದಿರುಗೆ ವ ಸಂದರ್ಭವನ್ನು ರನ್ನ ಈ ಪದ್ಯದಲ್ಲಿ ವಿವರಿಸಿದ್ದಾನೆ.

ದುರ್ಯೋಧನನು ರಣರಂಗದಲ್ಲಿ ಸತ್ತು ಬಿದ್ದಿದ್ದ ದೊಡ್ಡ ದೊಡ್ಡ ಆನೆಗಳ ಪರ್ವತದಂತಹ ದೇಹವನ್ನು ಏರಿ ಏರಿ, ಹರಿಯುತ್ತಿರುವ ರಕ್ತದ ಕಾಲುವೆಯನ್ನು ದಾಟಿ ದಾಟಿ ಮುಂದುವರೆಯುತ್ತಿದ್ದನು. ಆ ಸಂದರ್ಭದಲ್ಲಿ ದಟ್ಟವಾದ ಕಾಡಿನಲ್ಲಿ ಇಳಿಬಿದ್ದಿರುವ ಕಪ್ಪುಬಳ್ಳಿಗಳಂತೆ ಚಾಚಿಕೊಂಡಿದ್ದ ಆನೆಗಳ ಸೊಂಡಿಲುಗಳನ್ನು ಎಡವಿದ್ದರಿಂದ ಕಾಲು ತೊಡರಿತಂತೆ. ರಣರಂಗ ದಲ್ಲಿ ನಡೆಯುತ್ತಿದ್ದರೂ ಮಹಾರಣ್ಯದಲ್ಲಿ ನಡೆಯುತ್ತಿರುವಂತೆ ಅವನಿಗೆ ಭಾಸವಾಯಿತಂತೆ. ಆಗ ಕೌರವನು ಸಂಜಯನ ಹೆಗಲ ಮೇಲೆ ಕೈ ಹಾಕಿ ಕೆಳಕ್ಕೆ ಬೀಳದ ಹಾಗೆ ನಡೆದು ಬರುವಾಗ, ನೂರಾರು ಬಾಣಗಳ ಜಾಲಕ್ಕೆ ಸಿಕ್ಕಿ ಜರ್ಜರಿತವಾಗಿ ಸತ್ತು ಬಿದ್ದಿದ್ದ ದ್ರೋಣನ ಶವವನ್ನು ಕಾಣುವನು.

ಶಬ್ದಾರ್ಥ: ಇಭಶೈಲ-ಆನೆಗಳ ಬೆಟ್ಟ, ರುಧಿರ-ರಕ್ತ ಸ್ರೋತ-ನದಿ; ಇಭದೋ- ಆನೆಗಳ ಸೊಂಡಿಲು; ನೀಲಲತಾ-ಕಪ್ಪು ಬಳ್ಳಿ; ಪ್ರತಾನ-ಗುಂಪು; ವಾತ-ಸಮೂಹ; ಉಳಿದೆ-ಲೆಕ್ಕಿಸದೆ; ಸ್ಕಂಧ-ಹೆಗಲು; ಗಾತ್ರ-ದೇಹ; ತ್ರಾಣ-ರಕ್ಷಕ (ಕವಚ).

ವ|| ಅಂತು ನಿಸರ್ಗದುಷ್ಪಧೃಷ್ಟದ್ಯುಮ್ಮ ಕಚನಿಗ್ರಹಕರರು, ಮೌಳಿಯಾಗಿರ್ದ ಭಾರಧ್ವಾಜನಿರವಂ ರಾಜರಾಜ ನೋಡಿ. ಸ್ವಭಾವತಃ ದುಷ್ಟ ಪ್ರವೃತ್ತಿಯವನಾದ ಧೃಷ್ಟದ್ಯುಮ್ಮನ ಕೈಯಿಂದ ತಲೆಕಡಿಸಿಕೊಂಡು ಸತ್ತುಬಿದ್ದಿರುವ ಭರದ್ವಾಜ ವಂಶಜನಾದ ದ್ರೋಣಾಚಾರರ ಕಳೇಬರವನ್ನು ನೋಡಿದಾಗ ದುರ್ಯೋಧನನಿಗೆ ದುಃಖ ಉಮ್ಮಳಿಸಿ ಬಂದಿತು. ಶಬ್ದಾರ್ಥ: ನಿಸರ್ಗದುಷ್ಟ-ಸ್ವಭಾವತಃ ಕೆಟ್ಟವನಾದ; ಕಚ-ತಲೆಗೂದಲು; ನಿಗ್ರಹ-ಶಿಕ್ಷೆ, ದಂಡನೆ; ವಿಲುಳಿತ-ತಿರುಚಲ್ಪಟ್ಟು; ಮೌಳಿ-ತಲೆ; ಭಾರಧ್ವಾಜ-ದ್ರೋಣ.

೩) ಅಆಯೆಮೆ ಬಿಲ್ಲ ಬಿನ್ನಣಕ್ಕೆ ಗಾಂಡೀವಿಯಲ್ಕು ಪಿನಾಕಪಾಣಿಯುಂ 
ನೆಳೆಯನಿದಿರ್ಚಿ ನಿಮ್ಮೊಡನೆ ಕಾದಿ ಗೆಲಲ್ಕದು ನಿಮುಪೇಕ್ಷೆಯೆಂ 
ದಯೆನಿದೆನ್ನ ಕರ್ಮವಶವೆಂದೆಯೆಂ ನಿಮಗಿಂತು ಸಾವುಮೀ 
ತೆಆದಿನಕಾರಣಂ ನಆಯೆ ಸಂಭವಿಸಿರ್ದುದೊ ಕುಂಭಸಂಭವಾ

ದ್ರೋಣಾಚಾರರ ಶವದ ಮುಂದೆ ನಿಂತು ದುರ್ಯೋಧನನು ಪ್ರಲಾಪಿಸಿದ ಬಗೆ ಇಲ್ಲಿದೆ. ದ್ರೋಣರನ್ನು ಕಂಡ ಕೌರವೇಶ್ವರನು “ಅಯ್ಯೋ ನೀವು ಬಿಲ್ವಿದ್ಯಾಪಾರಂಗತರೆಂಬುದು ಇಡೀ ಜಗತ್ತಿಗೇ ತಿಳಿದಿದೆ. ಅಷ್ಟೇ ಅಲ್ಲ ಅರ್ಜುನನೇಕೆ, ಸಾಕ್ಷಾತ್ ಪರಮೇಶ್ವರನೂ ನಿಮ್ಮನ್ನು ಎದುರಿಸಿ ಗೆಲ್ಲಲು ಅಸಮರ್ಥ. ನೀವು ವೀರಾವೇಶದಿಂದ ಹೋರಾಡಿ ಪಾಂಡವರನ್ನು ಜಯಿಸದೆ ಉದಾಸೀನ ತೋರಿದಿರೆಂದು ನಾನಾದರೂ ಭಾವಿಸುವುದಿಲ್ಲ. ನನ್ನ ಕರ್ಮದ ಫಲದಿಂದಾಗಿ ನೀವು ಜಯವನ್ನು ಸಾಧಿಸಲಾಗ ಲಿಲ್ಲವಷ್ಟೇ; ನಿಮ್ಮಂತಹ ಪರಾಕ್ರಮಿಗೆ ಇಂತಹ ಸಾವು ಹೇಗೆ ಸಂಭವಿಸಿತೋ ಕಾರಣ ತಿಳಿಯದಾಗಿದೆ” ಎಂದು ದುಃಖಿಸಿದನು.

ಶಬ್ದಾರ್ಥ: ಬಿನ್ನಣ-ಚಾತುರ್ಯ, ನೈಪುಣ್ಯ ಕೌಶಲ್ಯ: ಪಿನಾಕಪಾಣಿ-ಶಿವ ನೆಲೆಯನ್-ಅಸಮರ್ಥ, ಕುಂಭಸಂಭವದ್ರೋಣ.

ವ|| ಎಂದು ದುಃಖಂಗೆಯ್ದು ಕುಂಭಸಂಭವನಂ ಪ್ರದಕ್ಷಿಣಂಗೆಯ್ದು ಬರುತ್ತಮಾ ದಿಶಾಭಾಗದೊಳ್ ಎಂದು ದುಃಖಿಸುತ್ತಾ ದುರ್ಯೋಧನನು ದ್ರೋಣಾಚಾರರ ದೇಹಕ್ಕೆ ಮೂರು ಬಾರಿ ಪ್ರದಕ್ಷಿಣೆ ಬಂದು, ಅಲ್ಲಿಂದ ಮುಂದುವರೆಯುವನು – ಆ ದಿಕ್ಕಿನಲ್ಲಿ.

೪) ಅರೆಮುಗಿದಿರ್ದ ಕಲರಲರ್ದಮೊಗಂ ಕಡಿವೋದ ಕಮ್ಯುಮಾ 
ಸುರತರಮಾಗೆ ಕರ್ಚಿದವುಡುಂ ಬೆರಸನ್ಯಶರಪ್ರಹಾರ ಜ.
ರ್ಜರಿತಶರೀರನಾಗಿ ನವಲೋಹಿತವಾರ್ಧಿಯೊಳಳು ಬಿಳನಂ
ಕುರುಪತಿ ನೋಡಿ ಕಂಡನಭಿಮನ್ಯುಕುಮಾರನನಾಜಿವೀರನಂ

ದ್ರೋಣರ ಶವದ ಮುಂದೆ ದುಃಖಿಸಿ, ಅವರಿಗೆ ನಮಸ್ಕರಿಸಿ ಮುಂದೆ ಸಾಗಿದ ದುರ್ಯೋಧನನಿಗೆ ಅಭಿಮನ್ಯುವಿನ ಶವ ಸಿಗುತ್ತದೆ. ದುರ್ಯೊಧನ ಕಂಡ ಅಭಿಮನ್ಯುವಿನ ಮೃತದೇಹದ ವರ್ಣನೆಯನ್ನು ರನ್ನ ಇಲ್ಲಿ ನೀಡಿರುವನು. ದುರ್ಯೋಧನನ ಕಣ್ಣಿಗೆ ಅಭಿಮನ್ಯುವಿನ ಶವ ಕಂಡುದು ಹೀಗೆ: “ಅಭಿಮನ್ಯುವಿನ ಕಣ್ಣರೆಪ್ಪೆಗಳು ಅರ್ಧಮುಚ್ಚಿ ತೆರೆದಿದ್ದವಂತೆ. ಅವನ ಕೈಗಳು ಕತ್ತರಿಸಿ ಹೋಗಿದ್ದವು. ಶತ್ರುಗಳ ಬಾಣದ ಏಟಿನಿಂದಾಗಿ ಅವನ ದೇಹದ ತುಂಬಾ ಗಾಯಗಳಾಗಿದ್ದವು. ಅವನ ದೇಹವು ರಕ್ತದ ಮಡುವಿನಲ್ಲಿ ಅದ್ದಿದಂತಿತ್ತು.” ಯುದ್ಧದಲ್ಲಿ ಮಹಾ ಪರಾಕ್ರಮಿ ಎನಿಸಿದ್ದ ಅಭಿಮನ್ಯುವನ್ನು ದುರ್ಯೊಧನನು ಇಂತಹ ಸ್ಥಿತಿಯಲ್ಲಿ ಕಂಡನೆಂದು ಕವಿ ವರ್ಣಿಸಿದ್ದಾನೆ.

ಶಬ್ದಾರ್ಥ: ಕಲರ್ (ಕಣ್+ಮಲರ್)-ಕಣ್ಣೆಂಬ ಹೂ; ಅಲರ್ದ-ಅರಳಿದ ಆಸುರತರ-ಅತಿಭಯಂಕರ; ಲೋಹಿತ ವಾರ್ಧಿ-ರಕ್ತದ ಕಡಲು; ಅಬ್ದು-ಮುಳುಗಿ; ಆಜಿ-ಯುದ್ಧ. ವು ಅಂತಾತನನಹಿಕೇತನಂ ನೋಡಿ-ಹೀಗೆ ಅಭಿಮನ್ಯುವನ್ನು ದುರ್ಯೋಧನ ನೋಡಿದನು. ಶಬ್ದಾರ್ಥ: ಅಹಿಕೇತನ-ಸರ್ಪಧ್ವಜ, ದುರ್ಯೋಧನ.

೫) ಗುರುಪಣ್ಣಿದ ಚಕ್ರವ್ಯೂ 
ಹರಚನೆ ಪೆರ್ಗರಿದು ಪುಗಲದಂ ಪೊಕ್ಕು ರಣಾ
ಜರದೊಳರಿನೃಪರನಿಕ್ಕಿದ
ನರಸುತ ನಿನ್ನೊ ರೆಗೆ ದೊರೆಗೆ ಗಂಡರುಮೊಳರೇ

ಅಭಿಮನ್ಯುವಿನ ಶವವನ್ನು ಕಂಡಾಗ ದುರ್ಯೋಧನನಾಡುವ ಮೆಚ್ಚುಗೆಯ ಮಾತುಗಳನ್ನು ನಾವು ಈ ಮೇಲಿನ ಪದ್ಯದಲ್ಲಿ ಕಾಣಬಹುದು. ದುರ್ಯೊಧನನು ಅಭಿಮನ್ಯುವಿನ ಸಾಹಸವನ್ನು ಮೆಚ್ಚುತ್ತಾ ‘ಗುರುದ್ರೋಣರು ರಚಿಸಿದ ಚಕ್ರವ್ಯೂಹವನ್ನು ಭೇದಿಸಿ ಒಳಪ್ರವೇಶಿಸಲು ಬೇರಾರಿಗೂ ಸಾಮರ್ಥ್ಯವಿರಲಿಲ್ಲ. ಆದರೆ ನೀನು ನಿನ್ನ ಸಾಮರ್ಥ್ಯದಿಂದ ಚಕ್ರವ್ಯೂಹವನ್ನು ಭೇದಿಸಿದೆ. ಒಳನುಗ್ಗಿ ಪರಾಕ್ರಮಿಗಳನ್ನು ಎದುರಿಸಿ ಕೊಂದ ನೀನು, ಅರ್ಜುನನಿಗೆ ತಕ್ಕ ಮಗನಾಗಿದ್ದೀಯೆ. ನಿನ್ನ ಧೈರ್ಯ-ಸಾಹಸಗಳಿಗೆ ಸಮಾನರಾದ ಪರಾಕ್ರಮಿಗಳು ಬೇರೆ ಯಾರಿದ್ದಾರೆ?” ಎಂದು ಹೊಗಳಿದನು. ಅಭಿಮನ್ಯು ಶತ್ರುಪುತ್ರನಾಗಿದ್ದರೂ ಅವನ ಗುಣವನ್ನು ಮೆಚ್ಚುವ ದುರ್ಯೋಧನನ ಅಂತಃಕರಣ ಇಲ್ಲಿ ಅನಾವರಣಗೊಂಡಿದೆ.

ಶಬ್ದಾರ್ಥ: ಹಣ್ಣು (ಕಿ)-ರಚಿಸು; ಪುಗಲ್-ಪ್ರವೇಶಿಸಲು; ರಣಾಜಿರ-ಯುದ್ಧಭೂಮಿ; ಅರಿ-ಶತ್ರು: ನರ-ಅರ್ಜುನ; ಒರೆದೊರೆ-ಸರಿಸಮ.

೬) ಅಸಮಬಲ ಭವದ್ವಿಕ್ರಮ
ಮಸಂಭವಂ ಪೆರರ್ಗೆ ನಿನ್ನನಾನಿನಿತಂ ಪ್ರಾ
ರ್ಥಿಸುವೆನಭಿಮನ್ಯು ನಿಜಸಾ
ಹಸೈಕದೇಶಾನುಮರಣಮೆಮಗಕ್ಕೆ ಗಡಾ

ಅಭಿಮನ್ಯುವಿನ ಶವದ ಮುಂದೆ ನಿಂತ ದುರ್ಯೋಧನನು ಅವನ ಪ್ರಶಂಸೆಯನ್ನು ಮುಂದುವರೆಸುತ್ತಾ “ಅಸಮ ಶಾಲಿ ಯಾದ ಅಭಿಮನ್ಯು ಕುಮಾರನೆ, ನಿನ್ನಂತಹ ಪರಾಕ್ರಮಿಗಳು ಮತ್ತೊಬ್ಬರಿಲ್ಲ. ನಿನ್ನ ಮುಂದೆ ನಿಂತಿರುವನಾನು ಬೇಡಿಕೊಳ್ಳುವುದಿಷ್ಟೇ; ನಿನ್ನ ಸಾಹಸದ ಹತ್ತನೇ ಒಂದಂಶವಾದರೂ ನನ್ನಲ್ಲಿದ್ದರೆ ಅದಕ್ಕನುಗುಣವಾದ ವೀರಮರಣ ನನಗೆ ಉಂಟಾಗಲಿ” ಎಂದು ಪ್ರಾರ್ಥಿಸಿದನು.

ಶತ್ರುವಿನ ಮಗನಾದ ಅಭಿಮನ್ಯುವನ್ನು ಕಂಡು ರೋಷದಿಂದ ಕೆರಳುವ ಬದಲು, ಅವನ ಸಾಹಸಗುಣವನ್ನು ಮೆಚ್ಚುವ ದುರ್ಯೊಧನನ ವ್ಯಕ್ತಿತ್ವ ನಿಜಕ್ಕೂ ಅಪರೂಪದ್ದೆಂಬಂತೆ ರನ್ನ ಚಿತ್ರಿಸಿದ್ದಾನೆ. ಅಲ್ಲದೆ ಸತ್ತು ವೀರಮರಣವನ್ನಪ್ಪಿದರೂ ಸರಿಯೇ, ಯುದ್ಧ ಮಾಡಿಯೇ ತೀರಬೇಕೆಂಬ ಅವನ ಆಂತರ್ಯದ ಛಲ ಇಲ್ಲಿ ಪುಟಿದೆದ್ದಿದೆ. ಆದ್ದರಿಂದಲೇ ಅವನು ಬಂದರೆ ವೀರಮರಣ ಬರಲಿ ಎಂದು ಅಪೇಕ್ಷಿಸುತ್ತಿದ್ದಾನೆ. ಅವನ ಕ್ಷಾತ್ರಗುಣಕ್ಕೆ ತೀರಾ ಸಹಜವಾದ ಮಾತಿದಾಗಿದೆ. ಶಬ್ದಾರ್ಥ:ಭವದ್ವಿಕ್ರಮ (ಭವತ್+ವಿಕ್ರಮ)-ನಿನ್ನ ಶೌರ್ಯ; ನಿಜಸಾಹಸ-ನಿನ್ನ ಪರಾಕ್ರಮ; ಏಕದೇಶ-ಒಂದು ಅಂಶ, ಹೋಲುವ; ಅನುಮರಣ-ಅನುರೂಪವಾದ (ಅನುಗುಣವಾದ) ಮರಣ.

ವ|| ಎಂದಾತ್ಮಗತದೊಳ ಬಗೆದು ಅಂತಭಿಮನ್ಯುಗೆ ಕಯ್ದಳಂ ಮುಗಿದು ಬರುತ್ತುಂ ತನ್ನ ಮಗನಪ್ಪ ಲಕ್ಷಣಕುಮಾರನಂ ನೆನೆದುತಕಂಠನಾಗಿ ತದಾಸನ್ನ ಪ್ರದೇಶದೊಳ್ ತನ್ನ ಕುಮಾರನಂ ಕಂಡು ಪುತ್ರಸ್ನೇಹಕಾತರಹೃದಯನಾಗಿಗಾಂಧಾರೀ ನಂದನಂ ಭಾನುಮತೀನಂದನನ ವದನಾರವಿಂದಮಂ ನೋಡಿ-ಅಭಿಮನ್ಯುವಿಗೆ ಬಂದಂತಹ ವೀರಮರಣವು ತನಗೂ ಸಂಭವಿಸಲೆಂದು ದುರ್ಯೊಧನನು ಮನದಲ್ಲೇ ಪ್ರಾರ್ಥಿಸಿ, ಅಭಿಮನ್ಯುವಿಗೆ ಕೈ ಮುಗಿದು ಮುಂದುವರೆಯುವಾಗ ಅವನಿಗೆ ತನ್ನ ಮಗನಾದ ಲಕ್ಷಣಕುಮಾರನ ನೆನಪಾಗುತ್ತದೆ.

ದುಃಖ ದಿಂದ ಗಂಟಲು ಉಬ್ಬುತ್ತದೆ. ಅವನ ಹೃದಯ ಪುತ್ರವಾತ್ಸಲ್ಯದಿಂದ ಮಿಡಿಯುತ್ತದೆ. ಅಷ್ಟರಲ್ಲೇ ಅವನಿಗೆ ಮಗನ ತಾವರೆಯಂತಹ ಮೊಗ ಗೋಚರಿಸುತ್ತದೆ.

ಶಬ್ದಾರ್ಥ: ಮನ್ಮೂದ್ಧತಕಂಠನಾಗಿ-ಶೋಕಭರಿತವಾದ ಧ್ವನಿಯುಳ್ಳವನಾಗಿ; ತದಾಸನ್ನ (ತತ್+ಆಸನ್ನು-ಅದಕ್ಕೆ ಹತ್ತಿರದ; ಗಾಂಧಾರೀನಂದನ-ದುರ್ಯೊಧನ; ಭಾನುಮತಿನಂದನ-ಲಕ್ಷಣಕುಮಾರ.

೭) ಜನಕಂಗೆ ಜಲಾಂಜಲಿಯಂ 
ತನೂಭವಂ ಕುಡುವುದುಚಿತಮದುಗೆಟ್ಟಗಳ
ನಿನಗಾಂ ಕುಡುವಂತಾದುದೆ
ತನೂಜ ನೀಂ ಕ್ರಮವಿಪರ್ಯಯಂ ಮಾಡುವುದೇ

ತನ್ನ ಮಗ ಲಕ್ಷಣಕುಮಾರನ ಶವವನ್ನು ನೋಡಿದಾಕ್ಷಣ ದುರ್ಯೊಧನನ ದುಃಖದ ಕಟ್ಟೆಯೊಡೆಯುತ್ತದೆ. ಬಾಳಿ ಬದುಕಬೇಕಾಗಿದ್ದ ತನ್ನ ಕರುಳಿನ ಕುಡಿಯನ್ನು ಕಂಡ ದುರ್ಯೊಧನನು “ತಂದೆಯಾದವನಿಗೆ ಮಗನಾದವನು ಎಳ್ಳು-ನೀರಿನ ತರ್ಪಣವನ್ನು ಕೊಡಬೇಕಾದ್ದು ಲೋಕರೂಢಿ. ಆದರೆ ಇದಕ್ಕೆ ವ್ಯತಿರಿಕ್ತವಾಗಿ ತಂದೆಯಾದ ನಾನೇ ಮಗನಾದ ನಿನಗೆ ತರ್ಪಣವನ್ನು ಬಿಡುವಂತಾಯಿತೇ? ಅಯ್ಯೋ ಮಗನೆ, ನನಗಿಂತ ಮೊದಲು ಪ್ರಾಣವನ್ನು ತೊರೆದು ನೀನೇಕೆ ಹೀಗೆ ಕ್ರಮವನ್ನು ತಪ್ಪಿಸಿದೆ?” ಎಂದು ದುಃಖಿಸಿದನು. ಪುತ್ರಶೋಕತಪ್ತನಾದ ದುರ್ಯೊಧನನ ವಿಲಾಪ ಕರುಳು ಮಿಡಿಯುವಂತೆ ಇಲ್ಲಿ ಚಿತ್ರಿತವಾಗಿದೆ. 

ಶಬ್ದಾರ್ಥ: ಜಲಾಂಜಲಿ ಲ+ಅಂಜಲಿ)-ತರ್ಪಣ; ಕ್ರಮವಿಪರ್ಯಯ-ಪದ್ಧತಿ ತಪ್ಪುವುದು, ಕ್ರಮ ವ್ಯತ್ಯಾಸ.

ವ|| ಎಂದು ಪಶ್ಚಾತ್ತಾಪಂಗೆಯೆ ಸಂಜಯಂಸಂತೈಸಿ ಮುಂದೊಮ್ಮೆಭೀಮಸೇನನ ಗದಾಪರಿಘ ಪ್ರಹರಣದಿಂದ ರುಧಿರ ಪ್ರವಾಹವಶಗತನಾಗಿರ್ದ ಯುವರಾಜನಿರ್ದೆಡೆಯಂ ಕುರುರಾಜನೆಯೆವಂದಾಗಳ್ ಪುತ್ರನಿಗೆ ತರ್ಪಣ ಕೊಡುವ ಸಂದರ್ಭವೊದಗಿದ್ದಕ್ಕಾಗಿ ಪಶ್ಚಾತ್ತಾಪಪಡುತ್ತಿರುವ ದುರ್ಯೋಧನನನ್ನು ಸಂಜಯನು ಸಂತೈಸಿ, ಮುಂದೆ ಕರೆದೊಯ್ದನು. ಅಲ್ಲಿ ಅವರಿಗೆ ಭೀಮಸೇನನ ಗದಾಪ್ರಹಾರದಿಂದ ಹತನಾಗಿ ರಕ್ತದ ಪ್ರವಾಹದೊಳಗೆ ಬಿದ್ದಿದ್ದ ಯುವರಾಜನಾದ ದುಶ್ಯಾಸನನ ಮೃತದೇಹ ಎದಿರಾಯಿತು. ಶಬ್ದಾರ್ಥ: ಪರಿಘ-ಆಯುಧ; ಪ್ರಹರ-ಹೊಡೆತ.

೮) ನಿನ್ನಂ ಕೊಂದಂ ಗಡಮೊಳ 
ನಿನ್ನುಂ ಕೊಂದವನನಿಕ್ಕಿ ಕೊಲ್ಲದೆ ಮಾಣ್ಣಾ 
ನಿನ್ನುಂ ಮೊಳೆಂ ಗಡಸಾಲದೆ
ನಿನ್ನಯ ಕೂರ್ಮೆಗಮದನ್ನ ಸೌಧರ್ಮಿಕೆಗಂ

ದುರ್ಯೊಧನನೆಂದರೆ ದುಶ್ಯಾಸನನಿಗೆ ಅಪರಿಮಿತವಾದ ಪ್ರೀತಿ. ಅವನ ಭ್ರಾತೃವಾತ್ಸಲ್ಯಕ್ಕೆ ಎಣೆಯಿಲ್ಲ. ಅಂತಹ ತಮ್ಮನ ಶವವನ್ನು ಕಂಡಾಗ ದುರ್ಯೊಧನನಿಗೆ ತಾನಿನ್ನೂ ತಮ್ಮನ ಸಾವಿಗೆ ಕಾರಣನಾದವನನ್ನು ಬದುಕಲು ಬಿಟ್ಟಿರುವೆನಲ್ಲಾ ಎಂದು ರೋಷ ಉಕ್ಕುತ್ತದೆ. ಅದನ್ನು ಅವನು ದುಶ್ಯಾಸನನ ಶವದ ಮುಂದೆ ನಿಂತು ಅಭಿವ್ಯಕ್ತಿಸುವುದನ್ನು ಕವಿ ರನ್ನ ಈ ಮೇಲಿನ ಪದ್ಯದಲ್ಲಿ ಚಿತ್ರಿಸಿರುವನು.

“ಎಲೈ ಯುವರಾಜನೇ, ನಿನ್ನನ್ನು ಕೊಂದವನು (ಭೀಮನು) ಇನ್ನೂ ಬದುಕಿರುವನು. ಅವನನ್ನು ಕೊಂದು, ನಿನ್ನ ಸಾವಿನ ಸೇಡು ತೀರಿಸಿಕೊಳ್ಳದ ನಾನಿನ್ನೂ ಬದುಕುಳಿದಿರುವೆ. ನೀನು ನನ್ನಲ್ಲಿ ತೋರಿದ ಪ್ರೀತಿಗೆ ಇದು ಸರಿಯಾದ ಮರ್ಯಾದೆಯಲ್ಲ, ಇದೆಂತಹ ಸಜ್ಜನಿಕೆ ನನ್ನದು?’ ಎಂದು ದುರ್ಯೋಧನನು ತಮ್ಮನ ಶವದ ಮುಂದೆ ದುಃಖಿಸಿದನು.

ಶಬ್ದಾರ್ಥ: ಗಡಮೋಳನಿನ್ನುಂ ಇನ್ನೂ ಬದುಕಿದ್ದಾನಲ್ಲ; ಇಕ್ಕಿ-ಬಡಿದು, ಹೊಡೆದು; ಮಾಣ್-ಬಿಡು, ಸುಮ್ಮನಿರುವುದು; ಕೂರ್ಮ-ಪ್ರೀತಿ; ಸೌಧರ್ಮ-ಸಜ್ಜನಿಕೆ.

೯) ಜನನೀಸ್ತನ್ಯಮನುಂಡೆನಾಂ ಬಳಿಕೆ ನೀಂ ಸೋಮಾಮೃತಂ ದಿವ್ಯಭೋ 
ಜನಮೆಂಬಂತಿವನುಂಡೆನಾಂ ಬಳಿಕೆ ನೀಂ ಬಾಲತ್ವದಿಂದೆಲ್ಲಿಯುಂ 
ವಿನಯೋಲ್ಲಂಘನಮಾದುದಿಲ್ಲ ಮರಣಕ್ಕೆಂದೆ ನೀಂ ಮು೦ಚಿದಯ್ 
ಮೊನೆಯೊಳ್ ಸೂಟ್‌ತಡಮಾಡ್ತಿದೊಂದೆಡೆಯೊಳಂ ಹಾ ವತ್ಸ ದುಶ್ಯಾಸನಾ 

ಪ್ರಸ್ತುತ ಪದ್ಯದಲ್ಲಿಯೂ ಕವಿಯು ದುಶ್ಯಾಸನನ ಶವದ ಮುಂದೆ ನಿಂತು ಶೋಕಿಸುವ ದುರ್ಯೊಧನನ ಅಳಲನ್ನು ಚಿತ್ರಿಸಿದ್ದಾನೆ. ತನ್ನ ದುಃಖದ ಮಾತುಗಳನ್ನು ಮುಂದುವರೆಸುತ್ತಾ ದುರ್ಯೋಧನನು ಹೀಗೆಂದು ಪ್ರಲಾಪಿಸುವನು; “ಎಲೈ ದುಶ್ಯಾಸನನೇ, ತಾಯಿಯ ಎದೆ ಹಾಲನ್ನು ನಾನು ಮೊದಲು ಕುಡಿದೆ, ಬಳಿಕ ನೀನು ಕುಡಿದೆ. ಇದರಂತೆಯೇ ಅಮೃತವೆನಿಸಿದ ಸೋಮರಸವನ್ನೂ, ರುಚಿಕರವಾದ ದಿವ್ಯ ಜನವನ್ನೂ ನಾನು ಮೊದಲು ಸೇವಿಸಿದೆ. ಅನಂತರವೇ ಅವುಗಳನ್ನು ನೀನು ಸೇವಿಸುತ್ತಿದ್ದೆ. ಬಾಲ್ಯದಿಂದ ಇಂದಿನವರೆಗೂ ಎಂದಿಗೂ ಈ ಕ್ರಮವನ್ನು ನೀನು ಉಲ್ಲಂಘಿಸಿರಲಿಲ್ಲ. ಅದೇ ರೀತಿ ಸಾವಿನಲ್ಲೂ ನಾನು ಮೊದಲಿಗನಾಗಬೇಕಿತ್ತು.

ಆದರೆ ನೀನು ಮೊದಲು ಯುದ್ಧದಲ್ಲಿ ಮರಣವನ್ನಪ್ಪಿ ಏಕೆ ಕ್ರಮವನ್ನು ಉಲ್ಲಂಘಿಸಿದೆ? ಹಾ, ಪ್ರಿಯಸಹೋದರನಾದ ದುಶ್ಯಾಸನನೇ” ಎಂದು ದುರ್ಯೋಧನನು ಶೋಕತುಂಬಿ ಗೋಳಾಡಿದನು.

ಶಬ್ದಾರ್ಥ: ಸೋಮಾಮೃತ-ಸೋಮರಸ; ಮೊನೆಯೊ-ಯುದ್ಧದಲ್ಲಿ; ಸೂಟ್- ಸರದಿ; ಎಡೆ-ಸಮಯ; ಉಲ್ಲಂಘನೆತಪ್ಪುವುದು, ಮೀರುವುದು.

ವ|| ಎಂದು ವಿಪ್ರಳಾಪಂಗೆಯ್ದು ತನ್ನ ತಮ್ಮನ ಕಳೇಬರಮಂ ನೋಡಲಾರದೆ ಅಲ್ಲಿಂ ತಳರ್ದು ದಿನಕರತನೂಜನಂ ರಾಜರಾಜಂ ನೋಡಿ ಬಾಷ್ಪವಾರಿ ಧಾರಾಪೂರಿತ ಲೋಚನನುಮಾಗಿ ದುಶ್ಯಾಸನನ ಮುಂದೆ ನಿಂತು ಅತಿಯಾಗಿ ಪ್ರಲಾಪಗೈಯ್ದ ದುರ್ಯೋಧನನಿಗೆ ಹೆಚ್ಚು ಹೊತ್ತು ನಿಂತು ತನ್ನ ತಮ್ಮನ ಶವವನ್ನು ನೋಡಲಾಗಲಿಲ್ಲ. ಅಲ್ಲಿಂದ ಮುಂದೆ ಸಾಗಿದಾಗ ಅವನಿಗೆ ದಿವಾಕರ ಪುತ್ರನಾದ ಕರ್ಣನ ಮೃತದೇಹ ಎದಿರಾಯಿತು. ಅವನನ್ನು ನೋಡಿದ ದುರ್ಯೋಧನನಿಗೆ ಕಣ್ಣೀರಕೋಡಿ ಉಕ್ಕಿಹರಿಯಿತು. ಕಣ್ಣೀರು ಸುರಿಸುತ್ತಾ ಅವನು ಕರ್ಣನ ಶವವನ್ನು ನೋಡುತ್ತಾ ಈ ಮುಂದಿನಂತೆ ಶೋಕಿಸುವನು. 

ಶಬ್ದಾರ್ಥ: ಕಳೇಬರ-ಶವ; ತಳರ್ದು-ಹೊರಟು.

೧೦) ಆನುಂ ದುಶ್ಯಾಸನನುಂ
ನೀನು ಮೂವರೆ ದಲಾತನುಂ ಕಳೆದ ಬಟ
ಕ್ಯಾನಂ ನೀನೆ ದಲೀಗಲ್
ನೀನುಮಗಲ್ಲೆತ್ತವೋದೆಯಂಗಾಧಿಪತೀ

ದುರ್ಯೊಧನನಿಗೆ ತನ್ನ ತಮ್ಮನಾದ ದುಶ್ಯಾಸನ ಮತ್ತು ಜೀವದ ಗೆಳೆಯನಾದ ಕರ್ಣನನ್ನು ಕಂಡರೆ ಅಪರಿಮಿತವಾದ ಪ್ರೀತಿಯಿತ್ತು. ಅವರಿಬ್ಬರನ್ನೂ ಏಕಕಾಲಕ್ಕೆ ಕಳೆದುಕೊಂಡ ದುರ್ಯೊಧನ ದುಃಖಕ್ಕೆ ಎಣೆಯಿಲ್ಲದಾಯಿತು. ಕರ್ಣನ ಶವದ ಮುಂದೆ ನಿಂತು “ಎಲೈ ಕರ್ಣನೇ, ನಾನು, ದುಶ್ಯಾಸನ ಹಾಗೂ ನೀನು ಮೂವರೂ ಮೊದಲಿನಿಂದಲೂ ಮಹಾಮೈತ್ರಿಯಿಂದಿದ್ದೆವು. ನಮ್ಮನ್ನಗಲಿ ಮೊದಲು ದುಶ್ಯಾಸನ ದೂರವಾದ. ಆನಂತರ ನಾನು-ನೀನು ಇಬ್ಬರೂ ಇದ್ದೇವೆಂಬ ಸಮಾಧಾನವಿತ್ತು. ಆದರೀಗ ನೀನೂ ಸಾಯುವ ಮೂಲಕ ನನ್ನನ್ನು ಅಗಲಿ ದೂರಾಗಿ ಎಲ್ಲಿಗೆ ಹೋದೆ, ಎಲೈ ಅಂಗಾಧಿಪತಿಯಾದ ಕರ್ಣನೇ?” ಎಂದು ದುಃಖಿಸಿದನು.

ಶಬ್ದಾರ್ಥ: ದಲ್-ದಿಟ, ಅಲ್ಲವೇ, ಕಳೆದ-ತೀರಿದ.

೧೧)ನಿನ್ನ ಕಳೆಯಂ ಸುಯೋಧನ
ನಂ ನೋಡದೆ ನುಡಿಯದಪ್ಪಿಕೊಳ್ಳದೆ ಬೆಸನೇ
ನನ್ನದ ಜೀಯನ್ನದೆ ದೇ
ವೆನ್ನದೆ ಯೇಕುಸಿರಬರ್ಪೆಯಂಗಾಧಿಪತೀ

ದುರ್ಯೋಧನನಿಗೆ ಕರ್ಣನ ಸಾವನ್ನು ಸಹಿಸಿಕೊಳ್ಳಲು ಸಾಧ್ಯವಾಗುತ್ತಿಲ್ಲ. ಒಂದೇ ಪ್ರಾಣ ಎರಡು ಜೀವಗಳಂತಿದ್ದವರು ಅವರು. ದುರ್ಯೊಧನನನ್ನು ಕಂಡೊಡನೆ ಬಂದು ಅಪ್ಪಿಕೊಳ್ಳುತ್ತಿದ್ದ ಕರ್ಣ ಇಂದು ಶವವಾಗಿ ಕಣ್ಣೆದುರು ಬಿದ್ದಿದ್ದಾನೆ. ಇದನ್ನು ಕಂಡ ದುರ್ಯೊಧನನು “ನಿನ್ನ ಗೆಳೆಯನಾದ ಸುಯೋಧನ ಬಂದಿರುವನು. 

ಅವನನ್ನು ನೀನು ಕಸ್ತೆರೆದು ನೋಡುತ್ತಿಲ್ಲವೇಕೆ? ಅಪ್ಪಿಕೊಳ್ಳುತ್ತಿಲ್ಲವೇಕೆ? ಏನಪ್ಪಣೆ ಮಹಾಸ್ವಾಮಿ ಎನ್ನುತ್ತಿಲ್ಲವೇಕೆ? ಏಕೆ ಏನೂ ಮಾತನಾಡದೆ ಮೌನದಿಂದಿರುವೆ ಎಲೆ ಕರ್ಣನೇ ?” ಎಂದು ಗೋಳಾಡಿದನು. ತನ್ನ ಸ್ನೇಹಿತನ ಮೌನ ನಿದ್ರೆಯನ್ನು ಅವನು ಸಹಿಸುತ್ತಿಲ್ಲ. ಅಂತಹ ಅನನ್ಯವಾದ ಸ್ನೇಹ ಅವರಿಬ್ಬರದು. 

ಶಬ್ದಾರ್ಥ: ಕೆಳೆಯ-ಗೆಳೆಯ, ಸ್ನೇಹಿತ ಬೆಸನು-ಆಜ್ಞೆ: ಜೀಯ-ಯಜಮಾನ, ಒಡೆಯ.

೧೨) ಅನ್ನತಂ ಲೋಭಂ ಭಯಮಂ
ಅನಿತಾಂ ನೀನಿರ್ದ ನಾಡೊಳರ್ಕುಮೆ ರವಿನಂ
ದನ ನನ್ನಿ ಚಾಗಮಣ್ಣೆ
ಬಿನಿತರ್ಕ೦ ನೀನೆ ಮೊತ್ತಮೊದಲಿಗನಾದಯ್

ದುರ್ಯೋಧನನಿಗೆ ಕರ್ಣನ ಗುಣವಿಶೇಷಗಳೆಲ್ಲವೂ ಸಾಲುಸಾಲಾಗಿ ನೆನಪಿಗೆ ಬರುತ್ತವೆ. ಅವನ ಶವದ ಮುಂದೆ ನಿಂತು ದುರ್ಯೋಧನ “ಎಲೈ ಕರ್ಣನೇ ನೀನಿದ್ದ ರಾಜ್ಯದಲ್ಲಿ ಸುಳ್ಳೆಂಬುದಿಲ್ಲ, ಸ್ವಾರ್ಥ-ಜಿಪುಣತನಗಳಿರುವುದಿಲ್ಲ. ನಿನ್ನಂತಹ ಪರಾಕ್ರಮಿಯಿದ್ದ ನಾಡಲ್ಲಿ ಭಯವೆಂಬುದಕ್ಕೆ ಸ್ಥಳವಿಲ್ಲ. ಸತ್ಯದ ನಡೆಯಲ್ಲಿ,ತ್ಯಾಗದ ಗುಣದಲ್ಲಿ, ಪರಾಕ್ರಮದಲ್ಲಿ ನಿನಗಾರು ಸರಿಸಾಟಿಯಿಲ್ಲ . ನೀನು ಅದ್ವಿತೀಯ ”ಎಂದು ಮನದುಂಬಿ ಕರ್ಣನ ಗುಣಗಳನ್ನು ಕೊಂಡಾಡುವನು.

ಸತ್ಯಮಾರ್ಗದಲ್ಲಿ ನಡೆದ , ಮಹಾತ್ಮಾಗಿಯಾಗಿ ‘ ದಾನಶೂರ’ನೆನಿಸಿದ , ಅದ್ವಿತೀಯ ಪರಾಕ್ರಮಿಯಾದ ತನ್ನ ಗೆಳೆಯ ಕರ್ಣನನ್ನು ದುರ್ಯೋಧನ ಶೋಕದ ನಡುವೆಯೂ ಹೊಗಳಿ ಮಾತನಾಡುವುದು ಅವನ ಅಪ್ಪಟ ಗುಣಪಕ್ಷಪಾತಿ ನಡೆವಳಿಕೆಯನ್ನು ತೋರಿದೆ ಎನ್ನಬಹುದು.

ಶಬ್ದಾರ್ಥ: ಅನೃತ-ಸುಳ್ಳು; ನನ್ನಿ-ಸತ್ಯ; ಚಾಗ-ತ್ಯಾಗ; ಅಣು-ಪರಾಕ್ರಮ.

೧೩) ಆನರಿವೆಂ ಪೃಥೆಯದವಳ
ದಾನವರಿಪುವಟವನರ್ಕನನಂ ದಿವ್ಯ
ಜ್ಞಾನಿಸಹದೇವನ ವಂ
ನೀನಾರ್ಗಂದಾರುಮದೆಯರಂಗಾಧಿಪತೀ

ಕರ್ಣನು ಕುಂತಿಯ ಹಿರಿಯ ಮಗನೆಂಬ ಜನ್ಮರಹಸ್ಯವನ್ನು ದುರ್ಯೋಧನ ಬಲ್ಲವನಾಗಿದ್ದನು . ಅದನ್ನೀಗ ಅವನ ಕಳೇಬರದ ಮುಂದೆ ನಿಂತು ಪ್ರಕಟಿಸುವುದನ್ನು ಕವಿ ರನ್ನನು ಈ ಪದ್ಯದಲ್ಲಿ ಚಿತ್ರಿಸಿದ್ದಾನೆ .

ಕರ್ಣನನ್ನು ಉದ್ದೇಶಿಸಿ ಮಾತನಾಡುತ್ತಾ ‘ನಿಜಕ್ಕೂ ನೀನು ದುರ್ಯೋಧನನು ” ನಿಜಕ್ಕೂ ನೀನು ಯಾರ ಮಗನೆಂಬ ಸಂಗತಿಯು ನನಗೆ ತಿಳಿದಿತ್ತು , ಕುಂತಿಗೆ ತಿಳಿದಿತ್ತು , ಅಲ್ಲದೆ ದಾನವರ ಶತ್ರುವಾದ ಶ್ರೀಕೃಷ್ಣನಿಗೂ ತಿಳಿದಿತ್ತು , ಸೂರ್ಯನಿಗೂ ಆರಿವಿತ್ತು.

ಮಾತ್ರವಲ್ಲ , ದಿವ್ಯಜ್ಞಾನಿಯಾದ ಸಹದೇವನೂ ಈ ವಿಚಾರವನ್ನು ಬಲ್ಲವನಾಗಿದ್ದನು. ಇವರನ್ನುಳಿದು ಬೇರಾರಿಗೂ ನೀನಾರೆಂಬ ಸಂಗತಿ ತಿಳಿದಿರಲಿಲ್ಲ ‘ ಎಂದು ಸ್ಮರಿಸಿಕೊಂಡನು . ಕುಂತಿಯ ಹಿರಿಯ ಮಗನೆಂಬುದು ತಿಳಿದಿದ್ದರೆ ಕರ್ಣನೇ ರಾಜನಾಗುವ ಅವಕಾಶವಿತ್ತು.

ತಿಳಿದಿದ್ದವರಾರು ಅವನಿಗೂ ಅದನ್ನು ಹೇಳಲಿಲ್ಲ. ಕರ್ಣ ದುರಂತ ನಾಯಕನೆನಿಸಿದನು . ದುರ್ಯೋಧನ ಈಗ ಅದನ್ನು ಸ್ಮರಿಸಿಕೊಂಡು ಪಶ್ಚಾತ್ತಾಪ ಪಡುವಂತಿದೆ.

ಶಬ್ದಾರ್ಥ: ಪೃಥೆ-ಕುಂತಿ; ದಾನವರಿಪು-ಕೃಷ್ಣ; ಅರ್ಕ-ಸೂರ್ಯ.

೧೪) ನೀನುಳ್ಳೋಡುಂಟು ರಾಜ್ಯಂ
ನೀನುಳ್ಕೊಡೆ ಪಟ್ಟಮುಂಟು ಬೆಳ್ಕೊಡೆಯುಂಟಯ್
ನೀನುಲ್ಲೊಡುಂಟು ಪೀಡೆಗೆ
ನೀನಿಲ್ಲದಿವೆಲ್ಲಮೊಳವೆ ಅಂಗಾಧಿಪತೀ

ಮರ್ಯೋಧನನಿಗೆ ಕರ್ಣನನ್ನು ಕಂಡರೆ ಗಾಢವಾದ ಸ್ನೇಹ – ಮಮಕಾರಗಳು , ಕರ್ಣ ಸತ್ತಿರುವುದರಿಂದ ಅವನಿಗೆ ತನ್ನ ಅಧಿಕಾರ , ಐಶ್ವರ್ಯ , ಬದುಕು – ಎಲ್ಲವೂ ಅರ್ಥಹೀನವಾಗಿ ಕಂಡವಂತೆ , ಕರ್ಣನಿಲ್ಲದ ಯಾವ ಸುಖವೂ ತನಗೆ ಬೇಡವೆಂದು ದುರ್ಯೋಧನ ಆಡುವ ಮಾತುಗಳನ್ನು ರನ್ನ ಈ ಮೇಲಿನ ಪದ್ಯದಲ್ಲಿ ವಿವರಿಸಿದ್ದಾನೆ . ದುರ್ಯೋಧನನಾಡುವ ಈ ಮಾತುಗಳಲ್ಲಿ ಅವರಿಬ್ಬರ ಅಗಾಧ ಸ್ನೇಹದ ಚಿತ್ರಣವಿದೆ .

“ಎಲೈ ಕರ್ಣನೇ , ನೀನು ಬದುಕಿದ್ದರೆ ನನಗೆ ಈ ರಾಜ್ಯವಿದ್ದಂತೆ , ನೀನಿದ್ದರೆ ಮಾತ್ರ ನನ್ನ ರಾಜಪದವಿಗೆ ಅರ್ಥಬರುವುದು , ನೀನಿದ್ದರೆ ಮಾತ್ರ ಈ ಚಕ್ರವರ್ತಿತ್ವದ ಬೆಳೊಡೆಗೆ ಶೋಭೆ , ನೀನಿದ್ದರೆ ನನ್ನ ಸಿಂಹಾಸನ , ಪೀಳಿಗೆಗಳಿಗೆ ಮೆರಗು ನೀನಿಲ್ಲದೆ ಈ ಮೇಲಿನ ಎಲ್ಲವೂ ನನ್ನ ಪಾಲಿಗೆ ಇದ್ದೂ ಇಲ್ಲದಂತೆ ಅಂಗಾಧಿಪತಿ” ಎಂದು ದುರ್ಯೋಧನ ಹೇಳುವನು.ಅಂಗಾಧಿಪತೀ” ಎಂದು ದುರ್ಯೋಧನ ಹೇಳುವನು. ಅವನ ಈ ಮಾತುಗಳಲ್ಲಿ ಕರ್ಣನ ಬಗೆಗೆ ಅವನಲ್ಲಿದ್ದ ಸ್ನೇಹ ಭಾವ, ಆದರ, ಗೌರವಗಳೆಲ್ಲವೂ ಅತ್ಯಂತ ಪರಿಣಾಮಕಾರಿಯಾಗಿ ವರ್ಣಿಸಲ್ಪಟ್ಟಿದೆ. ಎಲ್ಲ ಸುಖಕ್ಕಿಂತ ಸ್ನೇಹದಿಂದ ಸಿಗುವ ಸುಖ ಅತ್ಯಂತ ದೊಡ್ಡದು, ಬೆಲೆ ಕಟ್ಟಲಾಗದಂತಹದ್ದೆಂಬುದನ್ನು ಕವಿ ರನ್ನ ಸೊಗಸಾಗಿ ನಿರೂಪಿಸಿರುವನು.

ಶಬ್ದಾರ್ಥ: ಬೆಳ್ಕೊಡೆ (ಬೆಳ್+ಕೊಡೆ)-ಬಿಳಿಯಕೊಡೆ; ಪೀಟೆಗೆ-ಸಿಂಹಾಸನ. 

೧೫) ಹರಿ ಬೇಡ ಕವಚಮಂ ನೀ
ವರಿದಿತ್ತಯ್ ಕೊಂತಿ ಬೇಡೆ ಬೆಗಡದೆ ಕೊಟ್ಟಯ್
ಪುರಿಗಣೆಯಂ ನಿನಗಳ ಕಸ
ವರಿಗಲಿ ಮೆಯ್ದಲಿಯುಮಾವನಂಗಾಧಿಪತೀ

ಸಾವಿಗೆ ಕಾರಣನಾದ ಇಂದ್ರನ ಮಗ ಅರ್ಜುನನ ಮೇಲೆ ಕೋಪ ಉಕ್ಕಿ ಬಂದಿತು. ಆದರೂ ಮೊದಲು ಶರಶಯ್ಕೆಯಲ್ಲಿ ಮಲಗಿರುವ ಭೀಷ್ಮಾಚಾರರ ಚರಣಾರವಿಂದಗಳಿಗೆ ನಮಸ್ಕರಿಸಲೆಂದು ದುರ್ಯೊಧನ ಮುಂದೆ ಸಾಗಿದನು. ಶಬ್ದಾರ್ಥ: ಸಂಕ್ರಂದನ-ಇಂದ್ರ, ಶರಶಯನ-ಬಾಣದಮಂಚ; ನದೀನಂದನ- ಭೀಷ್ಮ (ಗಂಗೆಯ ಮಗ).

ಹೀಗೆ ಈ ದುರ್ಯೊಧನನು ತನ್ನ ಬಂಧುಬಾಂಧವರನ್ನೆಲ್ಲಾ ಕಳೆದುಕೊಂಡು ಏಕಾಂಗಿಯಾಗಿ ದುಃಖತಪ್ತನಾಗಿ ರಣರಂಗವನ್ನು ಹಾದು ಹೋಗುವ ಚಿತ್ರಣವನ್ನು ಕವಿ ರನ್ನನು ಅತ್ಯಂತ ಪರಿಣಾಮಕಾರಿಯಾಗಿ ಚಿತ್ರಿಸಿದ್ದಾನೆ. ಶೋಕರಸವು ಇಲ್ಲಿ ಮಡುಗಟ್ಟಿ ನಿಂತಿದೆ ಎನ್ನಬಹುದು.

Conclusion

Duryodhana Vilapa is a powerful and moving poem that explores the complex human emotions of grief, remorse, anger, and acceptance. It is a classic of Kannada literature and a must-read for anyone interested in Indian culture and mythology.

दुःख Summary in Malayalam

दुःख Summary in Malayalam

दुःख “Dukh” (Sorrow) is a poem written by the Indian poet Chandrakant Devtale. It is a meditation on the nature of sorrow and its role in our lives. The Summary begins with the poet describing the different ways in which sorrow manifests itself. It can be a physical pain, a mental anguish, or a spiritual emptiness. The poet believes that sorrow is a universal human experience and that it is something that we all have to face at some point in our lives.

दुःख Summary in Malayalam

ഓരോ മനുഷ്യനും ചിന്തിക്കുന്നത് സ്വന്തം ദുഃഖമാണ് ഏറ്റവും വലിയ ദുഃഖം എന്നാണ്. എന്നാൽ, ദുഃഖം ഓരോ രുത്തരുടെയും മനോഭാവങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ദുഃഖത്തിന് ഒരു ആപേക്ഷിക അവസ്ഥയുണ്ട്. എന്നുവെച്ചാൽ, ഒരാളുടെ ദുഃഖത്തിന് അതിന്റേതായ കാരണങ്ങൾ ഉണ്ട്. മറ്റുള്ളവരുടെ ദുഃഖങ്ങളുടെ കാരണ ങ്ങളുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല എന്നർത്ഥം.

Read More: जुलूस Summary in Malayalam

യശ്പാൽജിയുടെ ഒരു ചെറുകഥയാണ്. നാം പഠിച്ച 3 ലഘുകഥയാണ്. ലഘുകഥയും, ചെറുകഥയും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കിയതാണ്. സമ്പന്നരുടെ ദുഃഖവും, ദരിദ്രരുടെ ദുഃഖവും തമ്മിൽ വ്യത്യാസമുണ്ട് എന്ന യാഥാർത്ഥ്യത്തെയാണ് : ചെറുകഥയിൽ യശ്പാൽജി പ്രത്യേകമായി അവതരിപ്പിച്ചിരിക്കുന്നത്.

യശ്പാൽ : ഹിന്ദി സാഹിത്യത്തിലെ വളരെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് യശ്പാൽ. കോളേജ് വിദ്യാർത്ഥി ആയിരിക്കെ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വളരെ വർഷങ്ങൾ യശ്പാൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. യശ്പാലിന്റെ രചനകളിൽ

വിപ്ലവാശയങ്ങളും, മാർക്സിസ്റ്റ് തത്വചിന്തകളും സമൃദ്ധ മായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ സാമൂഹ്യ ജീവിതത്തിലെ അന്യായങ്ങൾ, അന്ധവിശ്വാസങ്ങൾ, അഴിമതി എന്നി വയ്ക്കെതിരെ തന്റെ രചനകളിലൂടെ യശ്പാൽ ശബ്ദം ഉയർത്തിയിട്ടുണ്ട്. സമൂഹത്തിന്റെ താഴെകിടയിലുള്ള മനു ഷ്യരുടെ ദുഃഖങ്ങളും,

ജീവിത സംഘർഷങ്ങളും, നിരാശ കളും തന്റെ രചനകളിലൂടെ അവതരിപ്പിക്കുന്നതിൽ വിദ ഗ്ധനായിരുന്ന യശ്പാലിന്റെ 3:2′ എന്ന ചെറുകഥ, സമൂ ഹത്തിലെ സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ പച്ച യായി അവതരിപ്പിക്കുന്നതിൽ യശ്പാലിനുള്ള വൈഭവം എടുത്തുകാണിക്കുന്ന ഒരു സാഹിത്യ സൃഷ്ടിയാണ്.

1903 ഡിസംബർ 3-തിയ്യതി പഞ്ചാബിലെ ഫിറോസ്പുർ ഛാവനിയിൽ ജനിച്ച് 1976 ഡിസംബർ 26-തിയ്യതി അന്തരിച്ച യശ്പാൽജി നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ആത്മകഥാകാരൻ, ഓർമ്മക്കുറിപ്പ് എഴുത്തുകാരൻ എന്നീ മേഖല കളിലൂടെ ഹിന്ദി സാഹിത്യത്തിൽ പ്രശസ്തനാണ്. 

दिव्या, कामरेड, अमिता തുടങ്ങിയവയാണ് യശ്പാൽജിയുടെ പ്രധാന നോവലുകൾ, धर्मयुद्ध യശ്പാൽജിയുടെ സുപ്രസിദ്ധമായ ചെറുകഥാസംഗ്രഹമാണ്. सिंहावलोकन യശ്പാൽജി യുടെ ആത്മകഥയാണ്.

ധാരാളം പുരസ് കാ ര ങ്ങ ളാൽ ആ ദ രിക്ക പ്പെട്ടിട്ടുള്ള യശ്പാൽജിയെ രാഷ്ട്രം പത്മഭൂഷൺ നല്കിയും ആദരിച്ചിട്ടുണ്ട്. ശക്തനായ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന യശ്പാൽജി പുരോഗമന സാഹിത്യകാരനാണ്. ചൂഷണം ചെയ്യപ്പെടുന്ന പാവപ്പെട്ടവരോടൊപ്പം നിൽക്കുന്ന സാഹിത്യമാണ് യശ്പാൽജിയുടേത്.

കഥാസാരം: മനുഷ്യൻ ഏറ്റവും കൂടുതൽ തന്റേതെന്ന് കരുതി വിശ്വസിക്കുന്ന ഒരാളിൽ നിന്ന് അപമാനവും അവജ്ഞയും നേരിടേണ്ടി വന്നാൽ മനസ്സ് ഉദാസീനത കൊണ്ട് നിറയുകയും പെട്ടെന്ന് മരിക്കണമെന്നുള്ള ആഗ്രഹമുണ്ടാ കുകയും ചെയ്യുന്നു. ഇതിനെ കുറിച്ച് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കുകയില്ല.

ഹേമയ്ക്ക് ദിലീപ് പൂർണ്ണ സ്വാതന്ത്ര്യം നല്കിയിരുന്നു. അയാൾ അവളെ എത്ര ആദരിച്ചിരുന്നു. എത്ര ഗാഢമായി അവളെ സ്നേഹിച്ചിരുന്നു! ധാരാളമാളുകൾ അതിനെ ‘അധികം’ എന്നു വിളിക്കും. ഇങ്ങനെയാണെങ്കിലും അയാൾക്ക് ഹേമയെ സന്തുഷ്ടയാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ദിലീപ് അവളുടെ കൂട്ടുകാരിയുടെ കൂടെ സിനിമ കണ്ടിട്ട് വന്നതുകാരണം ഹേമ രാത്രി മുഴുവൻ പിണ് ങ്ങിയിരിക്കുകയും രാവിലെ എഴുന്നേറ്റ് അമ്മയുടെ വീട്ടിലേക്ക് പോകുകയും ചെയ്തു.

അപ്പോൾ ദിലീപിന്റെ മന സ്സിലുണ്ടായ ദേഷ്യത്തിന് അവസാനമുണ്ടായിരുന്നില്ല.

സെപ്തംബറിലെ അവസാനത്തെ ആഴ്ചയായിരുന്നു. മഴ കാലം കഴിഞ്ഞു പോയിട്ടും ദിവസം മുഴുവൻ മഴ പെയ്തു കൊണ്ടിരുന്നു. ദിലീപ് ഹാളിലെ ജനലിലും വാതിലുകളിലും കർട്ടനിട്ടിരിക്കുകയായിരുന്നു. അവജ്ഞയുടെയും സങ്കടത്തിന്റെയും അവസരത്തിൽ സമയം സ്വയം യാതനയാകാ റുണ്ട്. ഓരോ മിനിട്ടും കടന്നുപോകാൻ പ്രയാസമായിതീരുന്നു.

സമയം കടന്നുപോകുന്നില്ല എന്നു കണ്ട് ദിലീപ് ദേഷ്യ പ്പെട്ട് ഉറങ്ങാനുള്ള ശ്രമം തുടങ്ങി. ഈ സമയത്ത് കോണിയിലൂടെ അനിയനിറങ്ങി വരുന്ന ശബ്ദം കേട്ടു. അലസമായ കണ്ണുകൾ പകുതി തുറന്ന് അയാൾ വാതിലിലൂടെ നോക്കി. കർട്ടൻ നീക്കി കൊണ്ട് അനിയൻ ചോദിച്ചു. ചേട്ടാ, താങ്ക ളെവിടെയും പോകുന്നില്ലെങ്കിൽ മോട്ടോർ സൈക്കിൾ ഞാൻ എടുത്തോട്ടെ?

അനുജനെ പെട്ടെന്ന് ഒഴിവാക്കാനായി ദിലീപ് കൈ കൊണ്ട് ആംഗ്യത്തിലൂടെ അനുവാദം നല്കിയിട്ട് കണ്ണുകളടച്ചു. ഭിത്തിയിൽ തൂക്കിയിരുന്ന ക്ലോക്ക് മുറിയെ മുഴക്കമുള്ള താക്കി കൊണ്ട് ആറുമണിയായെന്നുള്ള സൂചന നല്കി. ദിലീപിനു തോന്നി താനെന്തിനാണിങ്ങനെ തടവിൽ കിടക്കുന്നത്? എഴുന്നേറ്റ് 

ജനലിന്റെ കർട്ടൻ നീക്കി നോക്കി. മഴ നിലച്ചിരുന്നു. ആരെങ്കിലും വന്ന് ഇഷ്ടമില്ലാത്ത ചർച്ച കൾ നടത്തുമോ എന്ന് അയാൾക്കിപ്പോളൊരു ഭയം തോന്നി. അയാൾ എഴുന്നേറ്റു. അനിയന്റെ സൈക്കിളെടുത്തു തെരു വിലെ ചെളിയിൽ നിന്ന് രക്ഷപ്പെട്ട് അധികമാരുടെയും ശ്രദ്ധ യിൽ പെടാതെ അയാൾ ഓടയുടെയടുത്തുള്ള വാതിലിലൂടെ പുറത്തു കടന്നു.

പട്ടണത്തിലെ പഴയ ചുറ്റുമതിലിനടുത്തുള്ള പൂന്തോട്ടത്തിലൂടെ കടന്ന് മിന്റോ പാർക്കിലെ ത്തി. നല്ല നീളവും വീതിയുമുള്ള മൈതാനത്ത് വെള്ളം നിറഞ്ഞ പുൽതകിടിയിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തമായ വീശലിൽ തണുത്തു വിറയ്ക്കാൻ ഈ സമയത്ത് ആര് വരാ നാണ്?

ആ ഏകാന്തതയിൽ ഒരു ബഞ്ചിൽ ചാരി വച്ചിട്ട് അയാൾ ഇരുന്നു. തലയിൽ നിന്ന് തൊപ്പിയൂരി ബഞ്ചിൽ വച്ചു. തലയിൽ തണുപ്പേറ്റപ്പോൾ തലച്ചോറിലെ സങ്കടങ്ങളിത്തിരി കുറഞ്ഞു.

തണുപ്പ് പിടിച്ച് രോഗിയായാൽ, അയാളുടെ അവസ്ഥ മോശമായാൽ രക്തസാക്ഷിയെ പോലെ തന്റെ ദുഃഖങ്ങൾ തനിച്ച് സഹിക്കേണ്ടി വരും എന്ന ബോധമുണ്ടായി. തന്റെ ദുഃഖങ്ങൾ പങ്കു വെയ്ക്കാനാരേയും വിളിക്കുകയില്ല. തന്നെ വിശ്വാ സമില്ലാത്ത ഒരാൾക്ക് തന്റെ ദുഃഖം പങ്കു വെയ്ക്കാനെന്ത വകാശം? ഒരു ദിവസം മരണം

പതുങ്ങിയ കാലടികളോടെ വരും. അയാളുടെ രോഗകാരണങ്ങളേയും ഹൃദയവേദനക ളേയും രോഗത്തെയുമെടുത്തിട്ട് തലയിൽ കൈ വച്ച് ആശ്വ സിപ്പിച്ച് ശാന്തനാക്കി കടന്നുപോകും. അന്ന് കരയാനിരിക്കുന്നവരുടെ കൂട്ടത്തിൽ ഹേമയുമുണ്ടാകും.

അന്ന് അയാളെ നഷ്ടപ്പെട്ട് തന്റെ നഷ്ടങ്ങളെ കുറിച്ച് ഓർത്ത് ഹേമ തന്റെ പെരുമാറ്റത്തിൽ പശ്ചാത്തപിക്കും. ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് ജീവിക്കുന്ന ദിലീപിന്റെ പകരം വീട്ടൽ ഇതായിരിക്കും. ഇങ്ങനെ തീരുമാനിച്ചുറപ്പിച്ച് അയാൾ സന്തോഷത്തോടെ ഒരു ദീർഘനിശ്വാസമുയർത്തി. തണുത്ത കാറ്റേൽക്കാനായി വശം ചെരിഞ്ഞ് കിടന്ന അയാൾ എഴുന്നേറ്റിരുന്നു.

സമീപത്ത് മൂന്ന് ഫർലോംഗ് അകലെ യായി പ്രധാന റെയിൽവേ ലൈനിലൂടെ എത്രയോ വണ്ടികൾ കടന്നുപോ കുന്നു. അവിടേക്ക് ദിലീപ് ശ്രദ്ധിച്ച തേ യില്ല . ഫ്രണ്ടിയർമെയിൽ കൊടുങ്കാറ്റ് പോലെ വേഗത്തിൽ വലിയ ശബ്ദമുണ്ടാക്കി കടന്നുപോയപ്പോൾ ദിലീപ് അതിലേക്ക് നോക്കി. മിക്കവാറും ഫസ്റ്റ് ക്ലാസ്സും സെക്കന്റ് ക്ലാസ്സും കംപാർട്ട്മെന്റിൽ നിന്ന് വരുന്ന തീവ്രപ്രകാശത്തിൽ നിന്ന യാൾക്ക് മനസ്സിലായി. ‘ഫ്രണ്ടിയർ മെയിൽ പോകുന്നു. രാത്രി ഒമ്പതരയായി.

സ്വയം സഹിച്ചുകൊണ്ട് അന്യായത്തിന് പ്രതികാരം ചെയ്യാ നുള്ള സാദ്ധ്യതകൾ മനസ്സിലാക്കിയ അയാളുടെ മനസ്സിന്റെ ഭാരം കുറഞ്ഞതു പോലെ തോന്നി. തിരിച്ചു പോകാനായി അയാൾ എഴുന്നേറ്റു. ശരീരത്തിൽ ക്ഷീണം ബാക്കി നില്ക്കു ന്നതുകൊണ്ട് സൈക്കിളിൽ കയറാതെ അയാൾ നടന്നുന ടന്ന് പാർക്കുകൾ പലതും പിന്നിട്ട് ബാദശാഹി മസ്ജിദിലൂടെ ടാക്സി വാതിൽ കടന്ന് പിന്നീട് ഭാട്ടി വാതിൽക്കലെത്തി.

ആരും അയാളെ കണ്ടിട്ടില്ലായിരിക്കും. വഴിയരികിൽ നിശ്ചലമായി നിന്നിരുന്ന വൈദ്യുതി വിളക്ക് നിഷ് കാമവും നിർവ്വികാരവുമായ ഭാവത്തിൽ തന്റെ പ്രകാശം വഴിയിലേക്ക് പൊഴിച്ചുകൊണ്ടിരുന്നു. മനുഷ്യരുടെ സാന്നിദ്ധ്യം ശ്രദ്ധിക്കാതെ ലക്ഷക്കണക്കിന് ശലഭങ്ങൾ ഗോളാകൃതിയിൽ ഈ വിളക്കുകൾക്ക് ചുറ്റും നൃത്തം വെക്കുന്നുണ്ടായിരുന്നു. സൗരലോകത്ത് ഇതൊരു അത്ഭുത മാതൃകയായിരുന്നു.

ഓരോ ശലഭവും നക്ഷത്രത്തെപ്പോലെ തന്റെ മാർഗ്ഗത്തിൽ വട്ടം കറങ്ങികൊണ്ടിരുന്നു. ചിലവ ചെറിയ വൃത്തവും ചിലവ വലിയ വൃത്തവും ഉണ്ടാക്കി കൊണ്ടിരുന്നു. ചിലവ വലത്തോട്ട്, ചിലവ ഇടത്തോട്ട്, ചിലവ വിപരീത ദിശയിലേക്ക് തുടർച്ചയായി വട്ടം കറങ്ങി പോയിരുന്നു. അവ പരസ്പരം കൂട്ടിമുട്ടുന്നില്ല. മരങ്ങളിലെ നനഞ്ഞ

ഇലകൾ വൈദ്യുതിയുടെ പ്രകാശത്തിൽ തിളങ്ങി കൊണ്ടിരുന്നു.

ഒരു വിളക്കിന് ചുവട്ടിലുടെ മുന്നോട്ട് നടന്നപ്പോൾ അയാളുടെ ചെറിയ നിഴൽ അയാൾക്ക് മുന്നിൽ പരന്നുകിടന്നു. അങ്ങനെ വെട്ടത്തിലൂടെ മുന്നോട്ട് പോകുമ്പോൾ നിഴൽ തിരിഞ്ഞ് പുറകോട്ട് പോയി. ഇടയ്ക്കിടക്ക് വൃക്ഷങ്ങളുടെ ചില്ലകളുടെ നിഴൽ അയാളുടെ മുകളിലേക്ക് വീണു കട ന്നുപോയിരുന്നു. വഴിയിൽ കിടന്ന ഓരോ നനഞ്ഞ ഇലയും വിളക്കിന്റെ രശ്മികളോട് സംസാരിക്കുന്നതു പോലെ ….. ദിലീപ് ചിന്തിച്ചുകൊണ്ടിരുന്നു. മനുഷ്യരില്ലാതെയും ലോകം എത്രയോ തിരക്കുള്ളതും ഹൃദ്യവുമാണ്

കുറച്ചു ചുവടുകൾ മുന്നോട്ട് നടന്നപ്പോൾ വഴിയരികിലായി നാരകമരത്തിന്റെ തണലിൽ ഏതോ ഒരു വെളുത്ത വസ്തു കാണപ്പെട്ടു. കുറച്ചു മുന്നോട്ടു നടന്നപ്പോൾ ഒരു ചെറിയ ആൺകുട്ടി വെളുത്ത കുർത്തയും പൈജാമയും ധരിച്ച് ഒരു പാത്രം അടുത്ത് വെച്ച് എന്തോ വിറ്റുകൊണ്ടിരിക്കുക യാണെന്ന് മനസ്സിലായി.

കുട്ടിക്കാലത്ത് മലിനമായ തെരുവിലെ കുട്ടികളോടൊപ്പം അയാൾ സാധനങ്ങൾ കൊണ്ടു നടന്ന് വിലക്കുന്ന കച്ചവട ക്കാരിൽ നിന്ന് മിക്കപ്പോഴും പലഹാരം വാങ്ങി കഴിക്കാറു 

ണ്ടായിരുന്നു. ഇപ്പോൾ അയാൾ ഈ കാര്യങ്ങളൊക്കെ മറന്നു കഴിഞ്ഞിരിക്കുന്നു, പക്ഷെ, ഈ തണുപ്പത്ത് വിജനമായ വഴിയിൽ, വഴിയാത്രക്കാർ പോലുമില്ലാത്ത ഈ സമയത്ത് ഇവൻ ഈ സാധനങ്ങൾ വില്ക്കാൻ എന്തിനാണിരിക്കുന്നത്?

കച്ചവടക്കാരന്റെ മെലിഞ്ഞ ശരീരവും വയസ്സും അയാളെ ആകർഷിച്ചു. രാത്രിയിൽ പലഹാരം വില്ക്കാനിറങ്ങിയ ഈ കച്ചവടക്കാരന്റെയടുത്ത് മണ്ണെണ്ണ വിളക്കുപോലുമില്ല എന്ന യാൾ കണ്ടു. സമീപത്ത് ചെന്നു നോക്കിയപ്പോൾ ആ ബാലൻ തണുത്ത കാറ്റിൽ ചുരുങ്ങി ചുളുങ്ങിയിരിക്കുകയായിരു ന്നു കണ്ടു. ദിലീപ് അടുത്തു വന്നപ്പോൾ അവൻ പ്രതീക്ഷ യോടെ അയാളെ നോക്കി. പിന്നീട് കണ്ണുകൾ താഴ്ത്തി.

കുട്ടിയുടെ മുഖത്ത് കച്ചവടക്കാരന്റെ കൗശലമല്ല പകരം ദൈന്യമാണുള്ളതെന്ന് ദിലീപ് ശ്രദ്ധിച്ചു. കച്ചവടക്കാരുടേതു പോലുള്ള പാത്രമായിരുന്നില്ല അവന്റെ അടുത്തുള്ളത്. പകരം വീട്ടിലെ ആവശ്യങ്ങൾക്കുപയോഗിക്കുന്ന കനം കുറഞ്ഞ മുറാദാബാദി (വില കുറഞ്ഞ ഒരു തരം പാത്രം) പാത മായിരുന്നു. ത്രാസുപോലുമില്ലായിരുന്നു. പാത്രത്തിലെ കട ലാസിൽ പക്കാവട എട്ടുഭാഗങ്ങളാക്കി വച്ചിരുന്നു.

ഈ തണുത്ത രാത്രിയിൽ ഞങ്ങൾ രണ്ട് വ്യക്തികൾ മാത്രമെ പുറത്തുള്ളല്ലോ എന്ന് ദിലീപ് ചിന്തിച്ച ിച്ചു. മനുഷ്യനും മനു ഷ്യനും തമ്മിൽ വ്യത്യാസമുണ്ട് പക്ഷെ മനുഷ്യത്വം എന്ന വസ്തു എല്ലാ വ്യത്യാസങ്ങളുടെയും മതിലുകളെ മറികട ക്കുന്നതാണ്. ദിലീപ് സമീപത്ത് നില്ക്കുന്നതുകണ്ട് കുട്ടി

പറഞ്ഞു : “ഒരു പൈസയ്ക്കൊരു കൂട്ടം. ഒരു നിമിഷം മിണ്ടാതെ നിന്നിട്ട് ദിലീപ് ചോദിച്ചു. “എല്ലാം കൂടി എത്ര പൈസ?”

കുട്ടി വിരൽ കൊണ്ട് പൊതികൾ എണ്ണി നോക്കിയിട്ട് ഉത്തരം പറഞ്ഞു. ‘എട്ടു പൈസ”

സംസാരം മുന്നോട്ടു കൊണ്ടുപോകാനായി ദിലീപ് ചോദിച്ചു. “കുറച്ചു കുറയില്ലേ?”

കച്ചവടം നടക്കുമെന്നുള്ള ആഗ്രഹം കൊണ്ട് കുട്ടിയുടെ മുഖത്തുണ്ടായ സന്തോഷം ദിലീപിന്റെ ചോദ്യത്തിൽ ഇല്ലാ തായി. അവൻ ഉത്തരം പറഞ്ഞു. “അമ്മ വഴക്ക് പറയും. ഈ ഉത്തരം കേട്ട് ദിലീപ് ആർദ്രനായി ചോദിച്ചു.

“എന്താ പൈസ അമ്മക്ക് കൊടുക്കുമോ?’ കുട്ടി “ഉവ്വ്.’ എന്നു പറഞ്ഞു. ദിലീപ് പറഞ്ഞു- ” ശരി എല്ലാം തരൂ.’

കുട്ടിയുടെ തിരക്ക് കണ്ട് ദിലീപ് തന്റെ തൂവാലയെടുത്ത് നല്കി, പലഹാരം അതിൽ കെട്ടി വച്ചു.

ഈ തണുപ്പത്ത് എട്ടുപൈസയ്ക്ക് സാധനങ്ങൾ കൊണ്ട് നടന്ന് വിലക്കുന്ന ഒരാളുടെ വീട്ടിലെയവസ്ഥ എന്താകുമെ ന്നാലോചിച്ച് ദിലീപ് വിറച്ചു. അയാൾ പോക്കറ്റിൽ നിന്ന് ഒരു രൂപയെടുത്ത് കുട്ടിയുടെ പാത്രത്തിലിട്ടു. രൂപയുടെ കിലുക്കത്തിൽ ആ നിശബ്ദമായ രാത്രി മുഴങ്ങി. രൂപ കണ്ട് കുട്ടി പറഞ്ഞു. “എന്റെ കൈയ്യിൽ പൈസയില്ല ദിലീപ് ചോദിച്ചു. “നിന്റെ വീടെവിടെയാണ്?’ അടുത്തുള്ള തെരുവിലാണ്. കുട്ടി ഉത്തരം പറഞ്ഞു.

ദിലീപിന്റെ മനസ്സിൽ അവന്റെ വീട് കാണാനുള്ള ആഗ്രഹമുണ്ടായി പറഞ്ഞു. നടക്കൂ….. ഞാനും ആ വഴിയാണ് പോകുന്നത്. വഴിയിലുള്ള നിന്റെ വീട്ടിൽ നിന്ന് പൈസ വാങ്ങാം. കുട്ടി പേടിച്ചു പറഞ്ഞു പൈസ വീട്ടിലുമില്ല. ദിലീപ് ഇത് കേട്ട് വിറച്ചുവെങ്കിലും മറുപടി പറഞ്ഞുകാണും. നീ നടക്ക്.

കുട്ടി കാലിപാത്രം നെഞ്ചിൽ ചേർത്തു വെച്ച് മുന്നോട്ട് നടന്നു. അതിനു പിന്നിലായി സൈക്കിളുമുന്തി ദിലീപും ദിലീപ് ചോദിച്ചു. നിന്റെ അച്ഛനെന്തു ചെയ്യുന്നു? കുട്ടി ഉത്തരം പറഞ്ഞു. അച്ഛൻ മരിച്ചു പോയി. ദിലീപ് മിണ്ടിയില്ല. കുറച്ചു ദൂരേക്ക് നടന്നിട്ട് അയാൾ ചോദിച്ചു നിന്റെ അമ്മ എന്തു ചെയ്യുന്നു. കുട്ടി

ഉത്തരം പറഞ്ഞു അമ്മ ഒരു സാറിന്റെ വീട്ടിൽ പാത്രം കഴുകുന്നുണ്ടായിരുന്നു. ഇപ്പോൾ സാർ അവിടെ നിന്ന് പറഞ്ഞു വിട്ടു. ദിലീപ് ചോദിച്ചു. എന്തിനാണയാൾ പറഞ്ഞുവിട്ടത്? കുട്ടി ഉത്തരം പറ ഞ്ഞു-” അമ്മ മാസം രണ്ടര രൂപ വാങ്ങിയിരുന്നു. ജഗതുവിന്റെയമ്മ സാറിനോട് പറഞ്ഞു, അവർ രണ്ടു രൂപക്ക് എല്ലാം ചെയ്തു കൊടുക്കാമെന്ന്. അപ്പോഴാ വീട്ടുകാർ അമ്മയെ മാറ്റി ജഗതുവിന്റെയമ്മയെ വച്ചു.

ദിലീപ് വീണ്ടും നിശ്ശബ്ദനായി. കുട്ടി നഗ്നപാദനായി തെരുവിലെ ചെളിയിലൂടെ അപ് ഛപ് ശബ്ദത്തോടെ നടന്നു കൊണ്ടിരുന്നു. ദിലീപ് ചെളിയിൽ നിന്ന് രക്ഷപ്പെട്ട് നടക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. കുട്ടിയുടെ നടത്തത്തിന്റെ വേഗത കുറയ്ക്കാനായി ദിലീപ് വീണ്ടും ചോദ്യം ചോദിച്ചു. നിനക്ക് തണുപ്പ് തോന്നുന്നില്ലേ? കുട്ടി ശരീരത്തിന്റെ ചൂട് കൂട്ടാനായി നടപ്പിന്റെ വേഗത കൂട്ടികൊണ്ട് ഉത്തരം പറഞ്ഞു. ഇല്ല.

ദിലീപ് വീണ്ടും ചോദ്യം ചോദിച്ചു. ജഗതു വിന്റെയമ്മ എന്തു ചെയ്യുകയായിരുന്നു? കുട്ടി പറഞ്ഞുജഗതുവിന്റെയമ്മ സ്കൂളിൽ നിന്ന് പെൺകുട്ടികളെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരികയായിരുന്നു. സ്കൂളുകാർ പെൺകുട്ടികളെ വീട്ടിലെത്തിക്കാനായി വണ്ടിയിട്ടപ്പോൾ അവരുടെ ജോലി പോയി. അവരെ പുറത്താക്കി.

തെരുവിന് നടുവിലായി വൈദ്യുത ബൾബ് കത്തികൊണ്ടിരുന്നു. മുകളിലത്തെ നിലയിലെ ജനലിലൂടെയും തെരു വിലേക്ക് കുറച്ച് പ്രകാശം വന്നു പതിക്കുന്നുണ്ടായിരുന്നു. അതിൽ തെരുവിലെ എങ്ങനെയൊക്കെയോ വഴി കാണാൻ കഴിയുമായിരുന്നു.

ഇടുങ്ങിയ തെരുവിൽ ഒരു വലിയ ജനലിന്റെ ആകൃതിയിലൊരു വാതിൽ തുറന്നിരുന്നു. അതിന്റെ മങ്ങിയ ചുവപ്പ് നിറമുള്ള പ്രകാശം അടുത്തുള്ള പഴയ ഇഷ്ടിക ഭിത്തിയിൽ പതിക്കുന്നുണ്ടായിരുന്നു. ഈ വാതിലിലൂടെ കുട്ടി നടന്നു പോയി.

ദിലീപ് എത്തി നോക്കി. കഷ്ടിച്ച് ഒരാൾ പൊക്കത്തിലുള്ള ഒരു മുറി. അതിൽ പുക വമിക്കുന്ന ഒരു മണ്ണെണ്ണ വിളക്ക് തന്റെ മങ്ങിയ ചുവന്ന പ്രകാശം പരത്തുന്നുണ്ടായിരുന്നു. ശ്രാദ്ധത്തിന് ശ്രേഷ്ഠബ്രാഹ്മണർക്ക് ദാനം ചെയ്യുന്നതുപോലെയുള്ള ഒരു ചെറിയ കട്ടിൽ കറുത്ത ഭിത്തിയോട് ചേർന്നു കിടന്നിരുന്നു. അതിന്റെ കാലിനോട് ചേർന്ന് ഒന്നുരണ്ട് മുഷിഞ്ഞ തുണികൾ തൂക്കിയിട്ടിരുന്നു. മെലിഞ്ഞ മധ്യവ യസ്കയായ ഒരു സ്ത്രീ മുഷിഞ്ഞ മുണ്ട് പുതച്ച് ഇരിക്കുന്നണ്ടായിരുന്നു.

മകനെ കണ്ട് സ്ത്രീ ചോദിച്ചു. സാധനം വിറ്റു കഴിഞ്ഞാ മോനെ?

കുട്ടി ഉത്തരം നല്കി. ങ്ഹാ… അമ്മേ. രൂപ അമ്മയുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു. ബാക്കി പൈസ സാറിന് കൊടുക്കണം. രൂപ കയ്യിൽ വാങ്ങി അമ്മ അത്ഭുത ത്തോടെ ചോദിച്ചു. ഏത് സാറാണ് മോനെ? കുട്ടി ഉത്സാഹ ത്തോടെ ഉത്തരം പറഞ്ഞു. സൈക്കിളിൽ വന്ന ഈ സാറ് എല്ലാം വാങ്ങി. അദ്ദേഹത്തിന്റെ കൈയിൽ ചില്ലറയില്ലായിരുന്നു. സാറ് വഴിയിൽ നില്ക്കുകയാണ്.

പരിഭ്രമത്തോടെ അമ്മ ചോദിച്ചു. രൂപയുടെ ബാക്കി പൈസ എവിടെ നിന്നു കിട്ടും മോനെ? ശിരോവസ്ത്രം ശരിയാക്കി ദിലീപ് കേൾക്കാനായി അമ്മ പറഞ്ഞു. മോനെ രൂപ സാറിന് തിരിച്ചു കൊടുത്തിട്ട് അഡ്രസ് ചോദിക്കൂ, പെസ് നാളെ വാങ്ങാം.

കുട്ടി രൂപയെടുത്ത് ദിലീപ് തിരിച്ചു കൊടുക്കാനായി വന്നു. അമ്മ കേൾക്കാനായി ദിലീപ് ഉറക്കെ പറഞ്ഞു രൂപ വച്ചോ ളൂ. വിഷമിക്കേണ്ട, പിന്നെ വരാം.

തലയിലെ വസ്ത്രം മുന്നോട്ട് വലിച്ചു കൊണ്ട് സ്ത്രീ പറ ഞ്ഞു വേണ്ട, രൂപ താങ്കൾ കൊണ്ടുപോയ്ക്കൊള്ളൂ. കുട്ടി നാളെ വന്നു പൈസ വാങ്ങിക്കോളും. ലജ്ജയോടെ ദിലീപ് പറഞ്ഞു കൈയിൽ വച്ചോളൂ… ഈ പൈസ

കുട്ടിക്ക് മിഠായി വാങ്ങാനായി ഞാൻ കൊടുത്തതാണ്?

സ്ത്രീ ‘വേണ്ട, വേണ്ട’ എന്നു പറഞ്ഞുകൊണ്ടിരുന്നു. ദിലീപ് ഇരുട്ടിൽ പിന്നിലേക്ക് മാറി.

സ്ത്രീയുടെ വാടിവിളറിയ മുഖത്ത് നന്ദിയും സന്തോഷവും ദൃശ്യമായി. രൂപ അവർ തന്റെ പുതപ്പിന്റെ തുമ്പിൽ കെട്ടിയിട്ട്, ഒരു ഇഷ്ടികയിൽ വച്ചിരുന്ന ഓട്ടുമൊന്തയുടെ കൈകളിലൂടെ വെള്ളമെടുത്ത് കുട്ടിയുടെ കൈ കഴുകിച്ച് പാത്രത്തിനടിയിൽ നിന്ന് മലിനമായൊരു തോർത്തിൽ പൊതിഞ്ഞ രണ്ട് ചപ്പാത്തിയെടുത്ത്, അവന് കഴിക്കാനായി നല് കി.

കുട്ടി പെട്ടെന്നുള്ള സമ്പാദിക്കലോർത്ത് പുളകം കൊണ്ട് നില്ക്കുകയായിരുന്നു. പക്ഷേ, അവൻ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.- ഓ! ഉണങ്ങിയ ചപ്പാത്തി.

അമ്മ തലോടികൊണ്ട് പറഞ്ഞു- ഉപ്പ് ചേർത്തിട്ടുണ്ട് മോനെ. കുട്ടി ചപ്പാത്തി നിലത്തേയ്ക്കിട്ടിട്ട് ശാഠ്യം പിടിച്ചു. രാവിലെയും ഉണക്ക ചപ്പാത്തി. എന്നും ഉണങ്ങിയത് ? 

കണ്ണിൽ കൈ വച്ച് മുഖം ചുളിച്ച് കരയാൻ തുടങ്ങുകയാ യിരുന്ന കുട്ടിയെ അമ്മ മടിയിലിരുത്തിയിട്ട് പറ ഞ്ഞു. എന്റെ മോനെ, രാവിലെ തീർച്ചയായും പരിപ്പ് കറി ഉണ്ടാക്കി

തരാം. നിനക്കു വേണ്ടിയല്ലേ സാറ് രൂപ തന്നത്. കൊള്ളാം.

രാവിലെ ഞാൻ നിനക്ക് നല്ല പലഹാരം ഉണ്ടാക്കി തരാം. ഇനിയെന്നും നിനക്ക് പരിപ്പ് കഴിക്കാം. കുട്ടി സമാധാനിച്ചു. അവൻ ചോദിച്ചു. അമ്മ ആഹാരം കഴിച്ചോ. കാലിയായ തോർത്ത് മടക്കി കൊണ്ട് അമ്മ പറഞ്ഞു മോനെ എനിക്കിപ്പോൾ വിശക്കുന്നില്ല, നീ കഴിച്ചോളൂ…. വിശന്നിരിക്കുന്ന അമ്മയുടെ മകൻ ബാല്യത്തിന്റെ ശാഠ്യം കാണിച്ചതായിരുന്നു.

പക്ഷെ അമ്മ യുടെ വാക്കുകൾ കേട്ടിട്ടും വീട്ടിലെ അവസ്ഥ അവന് പരിചിതമായിരുന്നു. അവൻ താല്പര്യമില്ലാതെ ഒരു ചപ്പാത്തി അമ്മക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു ഒരു ചപ്പാത്തി അമ്മേ കഴിക്കൂ… അമ്മ സ്നേഹത്തോടെ തലോടികൊണ്ട് പറഞ്ഞു. വേണ്ട മോനെ ഞാൻ രാവിലെ താമസിച്ചാണ് കഴിച്ചത്. ഇപ്പോഴെ നിക്ക് വിശക്കുന്നില്ല. നീ കഴിക്കൂ… ദിലീപിന് ഇതിൽ കൂടുതൽ കണ്ടു നിൽക്കാൻ കഴിയുമാ യിരുന്നില്ല. പല്ലുകൾകൊണ്ട് ചുണ്ട് കടിച്ചമർത്തി അയാൾ പിന്നോട്ട് മാറി.

ദിലീപ് വീട്ടിൽ തിരിച്ചെത്തിയ ഉടനെ വേലക്കാരൻ വന്ന് രണ്ട് മാന്യവ്യക്തികൾ കാണാൻ വന്നിരുന്നിട്ട് പോയ കാര്യം പറഞ്ഞു. ആഹാരം തയ്യാറാകുന്നു എന്നും വിവരം നല്കി. ദിലീപ് അവനെ നോക്കാതെ പറഞ്ഞു. വിശപ്പില്ല.

ആ സമ യത്ത് അയാൾക്ക് കുട്ടിയുടെ അമ്മയുടെ “വിശപ്പില്ല’ എന്ന പറച്ചിൽ ഓർമ്മ വന്നു.

വേലക്കാരൻ ഒന്നും മനസ്സിലാകാതെ വിസ്മയിച്ചു നിന്നു. ദിലീപ് ദേഷ്യപ്പെട്ടു പറഞ്ഞു. പോകൂ. മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ കണ്ട ആ ദൃശ്യം അയാളുടെ കൺമുന്നിൽ നിന്ന് മറയാതെ നിന്നു.

അനിയൻ വന്നു പറഞ്ഞു ചേച്ചി ഒരു കത്തയച്ചിട്ടുണ്ട്. കവർ ദിലീപിന് നേരെ നീട്ടി. ദിലീപ് കത്ത് തുറന്നു. കത്തിലെ ആദ്യവരിയിലെഴുതിയിരുന്നു.

‘ഞാനീ ജീവിതത്തിൽ ദുഃഖം മാത്രം കാണാനായി ജനിച്ചവളാണ്. ദിലീപ് തുടർന്ന് വായിച്ചില്ല. കത്ത് കീറി ദൂരെയെറിഞ്ഞു. അയാളുടെ നെറ്റിയിൽ ചുളിവുകളുണ്ടായി. വാക്കുകൾ പുറത്തു വന്നു……

“കഷ്ടം! യഥാർത്ഥമായ ദുഃഖം എന്തെന്ന് ഹേമ അറിഞ്ഞിരുന്നെങ്കിൽ….. ഈ രസകരമായ ദുഃഖം ഇല്ലെങ്കിൽ ജീവിതം ദുഷ്കരമായേനെ.

ഹേമയുടെ ദുഃഖം ഹേമ സ്വയം ഉണ്ടാക്കിയ കൃത്രിമദുഃഖമാണെന്ന്, ആ ബാലന്റെ ദുഃഖം ജീവിക്കുവാൻ അത്യാവശ്യ സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ദാരിദ്ര്യം കൊണ്ടു ണ്ടായ ദുഃഖമാണെന്നും, ഈ ദുഃഖമാണ് യഥാർത്ഥദുഃഖം എന്നും യശ്പാൽ ചെറുകഥയിൽ സ്ഥാപിക്കുന്നു.

ഈ ചെറുകഥയിലൂടെ യഥാർത്ഥ ദുഃഖം എന്താണെന്ന് വായനക്കാരെ മനസ്സിലാക്കിപ്പിച്ചുകൊണ്ട് പണക്കാരുടെ അനാവ ശ്യമായ ദുഃഖപ്രകടനങ്ങളെ ശക്തമായ ഭാഷയിൽ, വ്യംഗ്യപ് രമായി (ഹാസ്യപരമായി യശ്പാൽ ചിത്രീകരിക്കുന്നു. ഒരു “ദരിദ്രകുടുംബത്തിന്റെ ചിത്രീകരണത്തിലൂടെ സമൂഹ ത്തിന്റെ താഴെക്കിടയിലുള്ള പാവപ്പെട്ട സാധാരണ മനുഷ്യ രുടെ സാമ്പത്തികവും,

സാമൂഹികപരവും, മാനസികവുമായ സംഘർഷപൂരിതമായ അവസ്ഥാവിശേഷങ്ങളെ സ്പഷ്ടമായി വായനക്കാരെ പരിചയപ്പെടുത്തുന്നതിലും, സമൂഹത്തിലെ താഴെക്കിടയിലുള്ളവരോടൊപ്പം വായനക്കാ രുടെ മനസ്സുകളെ ചേർത്തു വെക്കുവാൻ വായനക്കാരെ സഹായിക്കുന്നതിലും യശ്പാൽജി ഈ ചെറുകഥയിൽ വിജയിച്ചിരിക്കുന്നു!

നെടുമുടി വേണുവിനെ ഒരു അഭിനേതാവ് എന്ന നിലയിൽ പ്രശസ്തനാക്കിയ ‘വിടപറയും മുമ്പേ’ എന്ന സിനിമയുടെ കഥയുമായി വളരെ സാമ്യമുണ്ട് : ചെറുകഥയിലെ സംഭവങ്ങൾക്ക്.

Conclusion:

“Dukh” is a powerful and moving poem that explores the nature of sorrow and its role in our lives. It reminds us that sorrow is a universal human experience, and that it is something that we all have to face at some point in our lives. The poet also reminds us that there is hope, even in the midst of sorrow. We can find ways to cope with our sorrow and to move on with our lives.

सृजन की ओर Summary in Malayalam

सृजन की ओर Summary in Malayalam

सृजन की ओर “Srijan ki Aur” (Towards Creation) is a prose poem written by the Indian poet Chandrakant Devtale. It is a celebration of creativity and the power of the human imagination.

The Summary begins with the poet describing a world without creativity. It is a world of dull colors and monotonous sounds. The people in this world are lifeless and robotic. They go through their days without any sense of purpose or joy.

सृजन की ओर Summary in Malayalam

തർജ്ജമ : തർജ്ജമ ഒരു കലയാണ്. മൂലഭാഷയിൽ ഒരു വ്യത്യാസവും വരാതെ മറ്റു ഭാഷകളിലേക്ക് തർജ്ജമ (വിവർത്തനം, മൊഴിമാറ്റം) നടത്തുന്നതിന് ഭാഷാനിപുണതയും, പാണ്ഡിത്യവും കലാപരമായ പ്രാഗത്ഭ്യവും ആവശ്യമാണ്. ഇന്ന് വിവർത്തനത്തിന് വലിയ പ്രാധാന്യമുണ്ട്. ഉദ്യോഗപരമായ കാര്യങ്ങളിൽ തർജ്ജമയുമായി ബന്ധപ്പെട്ട വളരെ ജോലി സാധ്യതകൾ ഉണ്ട്. എത്രയോ ടി.വി.

Also Check: आनंद की फूलझडियाँ Summary in Malayalam

സീരിയലുകളും, സിനിമകളും മൊഴിമാറ്റ ത്തിലൂടെ നമ്മുടെ മുമ്പിൽ എത്തുന്നു! അതുകൊണ്ട് തർജ്ജമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാം അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമാണ്. ഒപ്പം, തർജ്ജമ ചെയ്യുവാനുള്ള കഴിവ് നാം നേടിയെടുക്കുന്നതും നല്ലതാണ്. അതുകൊണ്ട് ഈ പാഠഭാഗം നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്.

തന്നിരിക്കുന്ന ഉറവിട ഭാഷയിൽനിന്ന് തർജ്ജമ ചെയ്യപ്പെടേണ്ട ലക്ഷ്യഭാഷയിലേക്ക് അർത്ഥനഷം ഇല്ലാതെ മാറ്റി എഴുതുന്നതിനെയാണ് തർജ്ജമ എന്ന് പറയുന്നത്. തർജ്ജമയിൽ കലയ്ക്കും നിപുണതയ്ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. തർജ്ജമ ഒരു അനുകരണം മാത്രമാണെങ്കിലും, അതിലും ഒരു ക്രിയാത്മകത ഉണ്ട്. എന്നുവെച്ചാൽ, തർജ്ജമയിലും എന്തെങ്കിലും പുതുമ സൃഷ്ടിച്ചുകൊണ്ട് അതിനെ കൂടു തൽ

ആകർഷകമാക്കുവാൻ സാധിക്കും എന്നർത്ഥം. എന്നി രുന്നാലും, തർജ്ജമ വായിക്കുമ്പോൾ മൂലകൃതി വായിക്കുന്ന അതേ അനുഭവം ഉണ്ടാകേണ്ടതുണ്ട്. ഈ ഗുണങ്ങൾ ഉൾപ്പെടുന്ന തർജ്ജമയാണ് യഥാർത്ഥമായ തർജ്ജമ. തർജ്ജമയിലെ വാക്യ സൂചക പദങ്ങളായ ചോദ്യചിഹ്നം, ആശ്ചര്യ ചിഹ്നം തുടങ്ങിയവയൊക്കെ തീർച്ചയായും ഉപ യോഗിക്കേണ്ടതുണ്ട്.

പരീക്ഷയ്ക്ക് തീർച്ചയായും ഒരു ചോദ്യം തർജ്ജമയുടേ തായി ഉണ്ടായിരിക്കും. പരീക്ഷകൾക്ക് ഇംഗ്ലീഷ് സംഭാഷണത്തെ ഹിന്ദിയിലേക്ക് തർജ്ജമ ചെയ്യുവാനാണ് സാധാരണ വരുന്നത്.

ഒരു ഖണ്ഡികയെ യാണ് തർജ്ജമ ചെയ്യേണ്ടതെങ്കിൽ തർജ്ജമ ഖണ്ഡികക്ക് ഒരു ശീർഷകം നൽകുന്നത് നല്ല താണ്.

ടെക്സ്റ്റ് പുസ്തകത്തിൽ ഒരു ചെറുകവിതയും, ഒരു ചെറുപേപ്പർ കുറിപ്പും ഇംഗ്ലീഷിൽ നല്കിയിരിക്കുന്നതിന് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത്, തർജ്ജമയുടെ ഉദാ ഹരണങ്ങൾ നമ്മെ പരിചയപ്പെടുത്തിയിട്ടുണ്ട്. പേപ്പർ കുറിപ്പിന്റെ തർജ്ജമയിൽ വ്യാകരണ തെറ്റുകളോടുകൂടിയാണ് ടെക്സ്റ്റ് പുസ്തകത്തിൽ നല്കിയിരിക്കുന്നത്. അതിന്റെ ശരിയായ രൂപം अनुवर्ती कार्य – ത്തിൽ ഉത്തരമായി നല്കിയിട്ടുണ്ട്.

Conclusion:

“Srijan ki Aur” is a beautiful and inspiring poem that celebrates the power of creativity. It reminds us that we all have the potential to create something beautiful and meaningful. The poet urges us to embrace our creativity and share it with the world.

पत्थर की बैंच Summary in Malayalam

पत्थर की बैंच Summary in Malayalam

पत्थर की बैंच “Pathar ki Bench” is a prose poem written by Chandrakant Devtale. The Summary conveys a message about the importance of public spaces and the need to protect them through a stone bench.

पत्थर की बैंच Summary in Malayalam

പാർക്കുകൾ, കടൽതീരങ്ങൾ, കായലോരങ്ങൾ, പുഴയരിക്, താഴ്വാരങ്ങൾ, മലമ്പ്രദേശങ്ങൾ, ജലാശയങ്ങൾ, മൈതാ നങ്ങൾ എന്നിങ്ങനെ ധാരാളം പൊതുസ്ഥലങ്ങൾ ഉണ്ട്. ഇവയ്ക്ക് മനുഷ്യജീവിതത്തിൽ വലിയ പ്രധാന്യമുണ്ട്. മനു ഷ്യന്റെ സുഖദുഖങ്ങൾ, ആശാനിരാശകൾ, പ്രേമസല്ലാപങ്ങൾ തുടങ്ങി അനേകം കാര്യങ്ങൾക്ക് വേദികളാകുന്ന ഈ പൊതുസ്ഥലങ്ങൾ മനുഷ്യന്റെ വിശ്രമത്തിനും ആശ്വാസ ത്തിനും വലിയ സഹായങ്ങൾ നൽകുന്നു.

You Can Read: चाँद और कवि Summary in Malayalam

ഈ സ്ഥലങ്ങളെ ഇന്ന് സ്വകാര്യവൽക്കരിക്കുകയും, നിർമ്മാണങ്ങൾക്കും വികസനങ്ങൾക്കുമായി നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നുളളത് ഇന്ന് വ്യാപകമായികൊണ്ടിരിക്കുന്നു. पत्थर की बैंच കവിത ഈ വസ്തുതകളെക്കുറിച്ച് പരാ മർശിക്കുന്ന കവിതയാണ്.

पत्थर की बैंच ഒരു ഗദ്യ കവിതയാണ്. ഗദ്യവും പദ്യവും ഇട കലർത്തി എഴുതുന്നതാണ് ഗദ്യ കവിത. पत्थर की बैंच കവിതയുടെ പശ്ചാത്തലം ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവമാണെന്ന് പറയപ്പെടുന്നു. സാമുദായിക സുരക്ഷയില്ലായ്മ, പരസ്പര സ്നേഹകുറവ്, ജാതി മതത്തിന്റെ പേരിൽ ഉണ്ടായികൊണ്ടിരിക്കുന്ന അനൈക്യം, ജനങ്ങളെ വർഗ്ഗീയ വൽക്കരിച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന മുതലെടുപ്പ് തുടങ്ങിയ

വയൊക്കെ पत्थर की बैंच കവിതയിൽ അന്തർധാരകളായിട്ടുണ്ട്.

ചന്ദ്രകാന്ത് ദേവാലെ : 1936 നവംബർ 7 – തിയതി ബൈത്തുർ ജില്ലയിൽ ജനിച്ച മധ്യ പ്രദേശിലെ ദേവാലെജി സമകാലീന ഹിന്ദി കാവ്യശൈലിയിലെ ഏറ്റവും പ്രശസ്ത നായ ഒരു കവിയാണ്. സമകാലീന കാവ്യശൈലിയിൽ സാധാരണ മനുഷ്യന്റെ പച്ചയായ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളുമാണ് പ്രധാന പ്രതിപാദന വിഷയം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, സാധാരണ മനുഷ്യനുവേണ്ടി നിലകൊള്ളുന്ന കാവ്യശൈലിയാണ് സമകാലീന കവിതയിൽ ഉള്ളത്.

സാധരണ മനുഷ്യന്റെ സ്വരത്തെ അവതരിപ്പിച്ചുകൊണ്ട് ശാന്തതയോടും, നിയന്ത്രിതമായ വികാര പ്രകടനങ്ങളോടും കൂടെ ആധുനിക മനു ഷ്യന്റെ മാനസിക അവസ്ഥകളെ വിവരിക്കുന്നതിൽ സമകാലീന കവിത പ്രത്യേകം ശ്രദ്ധിക്കുന്നു.

हड्डियों में छिपा ज्वर, दीवारों पर खून से തുടങ്ങിയ കാവ്യ രചനകളിലൂടെ പ്രശസ്തനായ ദേവാലെജി അനേകം പുര സ്കാരങ്ങൾക്കൊണ്ട് ആദരിക്കപ്പെട്ടിട്ടുണ്ട്. പത്രപ്രവർത്തന ത്തിലും, സ്വതന്ത്ര എഴുത്തിലും വ്യപൃതനായ ദേവാലെജി ആധുനിക ചിന്താരീതികളുടെ സംവാഹകനാണ്.

ആധുനിക ജീവിതവുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ ക ളെ ക്കുറിച്ചുളള ശക്തമായ ചിത്രീ ക ര ണ ങ്ങൾ ദേവാലെജിയുടെ സാഹിത്യത്തിൽ കാണാം. ആധുനിക യാഥാർത്ഥ്യങ്ങളെ സമർത്ഥമായി അവതരിപ്പിക്കുന്ന ഒരു ജനപക്ഷ കവിയാണ് ദേവ്താലെജി. അനീതിക്കും, അഴിമതിക്കും വിരുദ്ധമായുള്ള വിമർശനങ്ങൾ ഇദ്ദേഹത്തിന്റെ കവിതകളുടെ മുഖ്യ അന്തർധാരയാണ്.

पत्थर की बैंच കവിതയിൽ ആധുനിക മനുഷ്യൻ തന്റെ ജീവിത സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന മഹാസംഘർഷ ങ്ങൾക്ക് ദേവാലെജി സ്വരം നല്കിയിരിക്കുന്നു. ഇന്നത്തെ മനുഷ്യന്റെ മാനസിക സംഘർഷ ങ്ങ ൾക്ക് ഒപ്പമുള്ള ദേവാലെജി യുടെ മാനസിക ചേർത്തുവെക്കൽ पत्थर की बैंच കവിതയിൽ നാം പരിചയപ്പെടുന്നു.

കവിതാസാരം: നാല് ദൃശ്യങ്ങളാണ് ഇവിടെ കവിതയിലൂടെ കവി നമ്മെ പരിചയപ്പെടുത്തുന്നത്. ഒന്നാം ദൃശ്യം ഇങ്ങനെ യാണ് പാർക്കിലെ കല്ലുകൊണ്ടുണ്ടാക്കിയ ബെഞ്ചിൽ ഒരു കുട്ടി ഇരുന്ന് കരയുകയായിരുന്നു. പക്ഷെ, ഒരു ബിസ്കറ്റ് തിന്നുകൊണ്ട് അവൻ ശാന്തനായി. രണ്ടാം ദൃശ്യത്തിൽ അതേ ബെഞ്ചിൽ തന്നെ ഇരുന്നുകൊണ്ട് ഒരു യുവാവ് തന്റെ 

തകർക്കപ്പെട്ട ജീവിത സ്വപ്നങ്ങളെ താലോലിക്കുകയായിരു ന്നു. മൂന്നാം ദൃശ്യത്തിൽ സ്വന്തം കണ്ണുകൾ കൈകൾകൊണ്ട് മൂടിപ്പിടിച്ചുകൊണ്ട് പെൻഷൻ പറ്റിയ ഒരു വൃദ്ധൻ നട്ടുച്ചനേ രത്ത് ആ ബെഞ്ചിൽ കിടന്നുറങ്ങുന്നു. നാലാം ദൃശ്യത്തിൽ ഒരു പ്രമജോഡി പാർക്കിലെ കൽബെഞ്ചിൽ ഇരുന്ന് കൊണ്ട് ജീവിത സ്വപ്നങ്ങൾ നെയ്തെടുക്കുന്നു.

ഈ കൽബെഞ്ചിൽ എത്രയോ മനുഷ്യരുടെ കണ്ണുനീരും, ക്ഷീണവും, വിശ്രമവും, പ്രേമത്തിന്റെ ഓർമ്മകളും അടയാ ഉപ്പെട്ടിരിക്കുന്നു. ഈ കൽബഞ്ചിനുവേണ്ടി കൊലപാത കങ്ങളുടെ പരമ്പരയും ഒരു പക്ഷെ ആരംഭിക്കുമായിരിക്കാം. (കൊലപാതക മത രാഷ്ട്രീയ വ്യവസ്ഥകളെ കവി ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. ഇതിനെ ഇവിടെ നിന്ന് പിഴുതെടുത്ത് കൊണ്ടുപോകുവാൻ സാധിക്കും. ഇതിനെ തല്ലിപ്പൊട്ടിച്ച് തകർക്കുവാനും വേണമെങ്കിൽ സാധിക്കും. ആർക്കറിയാം ഈ കൽബെഞ്ചിൽ ആരാണ് ആദ്യം ഇരുന്ന തെന്ന് ?

(ആരാണ് ആദ്യം ഇരുന്നത് എന്നതിന്റെ അവകാശ വുമായി ബന്ധപ്പെട്ട് തർക്കങ്ങളും, കൽബഞ്ചിന്റെ മേൽ അധികാരം സ്ഥാപിച്ചെടുത്ത് അതിനെ സ്വന്തമാക്കുവാ നുള്ള മത്സരങ്ങളും ഉണ്ടാകാം. ഇവയെ തുടർന്ന് കൽബഞ്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകാത്ത രീതിയിൽ

തകർക്കപ്പെട്ടേക്കാം….. നഷ്ടപ്പെട്ടേക്കാം എന്നുള്ള ധ്വനി കൾ ഈ വരികളിൽ ഉണ്ട്.

കൽബെഞ്ചും അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും കവിയെ ഉൽക്കണ്ഠാകുലനാക്കുന്നതായി കവിതയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ചരിത്രം കവിയെ ഭയപ്പെടുത്തുന്നു. തന്റെ സ്വാർത്ഥതയ്ക്കുവേണ്ടി പൊതുസ്ഥലങ്ങളെ നശിപ്പിക്കുന്ന മനുഷ്യന്റെ സ്വാർത്ഥ പ്രവണതയാണ് കവിയെ ഭയപ്പെടു ത്തുന്നത്. ഇന്നല്ലെങ്കിൽ നാളെ ഈ കൽബെഞ്ച് മനുഷ്യന്റെ ചരിത്രത്തിലെ സ്വാർത്ഥ തക്കും, വിദ്വേഷ വൈരാഗ്യ ങ്ങൾക്കും വേണ്ടി തകർക്കപ്പെട്ടേക്കാം എന്നത് കവിയെ ആശങ്കപ്പെടുത്തുന്നു.

പാർക്കിലെ കൽബെഞ്ച് പൊതു സ്ഥലങ്ങളുടെ പ്രതീക മാണ്. ഈ കാലഘട്ടം വളരെ മോശമാണ്. എന്ത് സ്വാർത്ഥ തയും ചെയ്യാൻ ഒരു മടിയില്ലാത്ത വനാണ് ഇന്ന് മനുഷ്യൻ. പൊതുസ്ഥലങ്ങളെ സ്വാർത്ഥന്മാർ നശിപ്പിക്കുന്നു. കൽബഞിനെ നശിപ്പിക്കുവാൻ ശ്രമിക്കുന്നവരെപ്പോലെ ഓരോ പൊതുസ്ഥലത്തേയും നശിപ്പിക്കുവാൻ ശ്രമിക്കുന്നവരുണ്ട്. പൊതുസ്ഥലങ്ങൾ നശിപ്പിക്കപ്പെടുന്ന അവസ്ഥകളെ കണ്ടാ

ലും, സാധാരണ മനുഷ്യൻ തന്നെ തന്നെ ശാന്തനാക്കി എതിർപ്രതികരണത്തിന് മുതിരുവാൻ ശക്തിയില്ലാതെ ജീവിക്കേണ്ട ഗതികേടിൽ ജീവിക്കുന്നു.

എല്ലാവർക്കും എത്തിപ്പിടിക്കുവാൻ സ്വാതന്ത്യമുളള, എല്ലാ വർക്കും അവകാശപ്പെട്ട കൽബെഞ്ചിനെപ്പോലെയുളള പൊതുസ്ഥലങ്ങളുടെ വില ആർക്കും തിട്ടപ്പെടുത്തുവാൻ സാധിക്കുകയില്ല. എന്നോട് എന്തിന് ഈ ക്രൂരത ചെയ്തു? ഞങ്ങൾ വെറുതെ നശിപ്പിക്കപ്പെടുമോ? ഇവിടെ ചോദിക്കു വാനും പറയുവാനും ആരുമില്ലേ? ഞങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾ മനസ്സിലാക്കി ഞങ്ങളെ സംരക്ഷിക്കുവാൻ എന്തുകൊണ്ടാണ് ബന്ധപ്പെട്ടവർ മുന്നോട്ട് വരാത്തത്?

എന്നിങ്ങനെയുളള ചോദ്യങ്ങൾ ഓരോ പൊതുസ്ഥലത്തിന്റേയും ഉള്ളിന്റെ ഉണ്ടെന്ന് കൂടി കവിതയിൽ നിന്ന് നാം മനസ്സിലാക്കണം. എന്തിനാണ് എന്നെ പൊതുസ്ഥല ത്ത) നശിപ്പിക്കുന്നത് എന്ന് കൽബെഞ്ച് കരഞ്ഞുകൊണ്ട് മൗനമായി ചോദിക്കുന്നതായും ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്.

आनंद की फूलझडियाँ Summary in Malayalam

आनंद की फूलझडियाँ Summary in Malayalam

The collection of short stories आनंद की फूलझडियाँ (Flowers of Joy) by C.V. Balakrishnan is a classic of Malayalam literature. It was first published in 1963 and has been translated into several languages, including English.

The Summary in आनंद की फूलझडियाँ are set in Kerala, India, and they explore the lives of ordinary people. Balakrishnan’s characters are often poor and marginalized, but they are also full of hope and resilience.

आनंद की फूलझडियाँ Summary in Malayalam

ത്യാഗപൂർണ്ണമായ മനസ്സോടെ മറ്റുളളവർക്ക് പരസ്നേഹം ചെയ്തുകൊണ്ട് ജീവിക്കുക എന്നത് വളരെ മഹനീയമായ കാര്യമാണ്. സ്നേഹം തുളുമ്പുന്ന സംസാര ശൈലിയും മധുര ഭാഷണവുമൊക്കെ ഔഷധ സമാനമാണ്. അത് മറ്റു ളളവർക്ക് സന്തോഷം നല്കുന്നു. മറ്റുളളവരുടെ മനസ്സുകളിൽ ആനന്ദ ത്തിന്റെ പൂത്തിരികൾ തെളിയുവാൻ കാരണം തീർക്കുന്നു.

നമ്മുടെ സ്വാർത്ഥതയെ വെടിഞ്ഞ് പരനന്മയെ ലക്ഷ്യമാക്കി ജീവിക്കേണ്ടതിന്റെ ആവശ്യക ത അനുസ്മരിപ്പിക്കുന്ന ലേഖനമാണ് आनंद की फूलझडियाँ പണ്ടു നമ്മുടെ പാഠ പുസ്തകത്തിൽ ഉൾപ്പെടു ത്തിയിട്ടുളള ഒരേയൊരു ലേഖനമാണ് आनंद की फूलझडियाँ।

ഒരു ഭാഷയിലെ സാഹിത്യത്തിന് രൂപവും ഘടനയും നല്കു ന്നതിൽ ലേഖന സാഹിത്യത്തിന് വലിയ പ്രാധാന്യം ഉണ്ട്. ഹിന്ദി സാഹിത്യത്തിലും ലേഖന സാഹിത്യം വളരെ പ്രശസ്തമാണ്.

അനന്ത് ഗോപാൽ വഡെ: 1911- ൽ ജനിച്ച്, 1979- ൽ അന്തരിച്ച ശൈവഡെജിയുടെ പ്രമുഖരചനകൾ സീറ, विशागीत, ज्वालामुखी, मंगला തുട ങ്ങിയവയാണ്.

അഹിന്ദി ഭാഷാ ലേഖകൻ ആയിരുന്നുവെങ്കിലും, ഹിന്ദി ഭാഷയ്ക്ക് ലോകവേദികളിൽ സ്ഥാനം നേടി കൊടുക്കുന്ന തിൽ

ശൈവഡെജി വലിയ സംഭാവനകളും സേവനങ്ങളും നല്കിയിട്ടുണ്ട്. ഒന്നാം വിശ്വഹിന്ദി സാഹിത്യ സമ്മേളന ത്തിന്റെ സെക്രട്ടറിയായിരുന്നു ശൈവഡെജി.

ലേഖനസാരം: മനുഷ്യ ജീവിത ത്തെ ക്കുറിച്ച് ക വ ഡെജിയുടെ വളരെ നല്ല കാഴ്ചപ്പാടുകൾ आनंद की फूलझडियाँ ലേഖനത്തിൽ നാം പരിചയപ്പെടുന്നു.

അഞ്ച് സംഭവങ്ങളെ ലേഖനത്തിൽ പരാമർശിച്ചുകൊണ്ട്, അവ യുമായി ബന്ധപ്പെടുത്തിവജി സ്ഥാപിക്കുന്നത് നിസ്വാർത്ഥ സേവനത്തിലൂടെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുമ്പോൾ മനസ്സിൽ ആനന്ദം നിറയുന്നു എന്നു ളളതാണ്. പരസ്നേഹവും, പ്രോത്സാഹനവും, നന്മ കാണു വാനുളള മനോഭാവവും നമ്മിൽ ഉണ്ടാവുകയാണെങ്കിൽ, നമുക്ക് സ്വയമായും, നാമുമായി ബന്ധപ്പെടുന്നവരിലും എപ്പോഴും സമാധാനവും സന്തോഷവും ഉണ്ടായിരിക്കും. 

ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാമത്തെ സംഭവം ഇങ്ങ നെയാണ്. മുടിയൊക്കെ നരച്ച വൃദ്ധനായ ഒരു മനുഷ്യൻ കുഴികൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു. ആ വഴിയെ കടന്ന് പോയ ഒരു ചെറുപ്പക്കാരൻ വൃദ്ധനോട് ചോദിച്ചു: അങ്ങ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

വൃദ്ധൻ ഉത്തരമായി പറഞ്ഞു: മാങ്ങയണ്ടികൾ നടുകയാണ്. യുവാവ് ചോദിച്ചു: ഈ പ്രായത്തിലോ? ഇതിന്റെ ഫലങ്ങൾ നിങ്ങൾക്ക് എപ്പോ ഴാണ് ഭക്ഷിക്കുവാൻ സാധിക്കുക? വൃദ്ധൻ യുവാവിനോട് പറഞ്ഞു: എനിക്ക് മാമ്പഴങ്ങൾ കഴിക്കുവാൻ കഴിഞ്ഞില്ലെ ങ്കിലും നിങ്ങൾക്കും, എന്റെയും നിങ്ങളുടേയും കൊച്ചുമക്കൾക്കും ഭാവിയിൽ കഴിക്കുവാനാകും… നോക്കു… ആ മാവിൻ തോട്ടം എന്റെ മുത്തശ്ശൻ ഉണ്ടാക്കിയതാണ്. അതിന്റെ കഴിച്ചു. ഇതിന്റെ പഴങ്ങൾ ഞാൻ പഴങ്ങൾ എന്റെ മക്കൾക്ക് കഴിക്കുവാൻ സാധിക്കും.

ലേഖനത്തിൽ വിവരിച്ചിരിക്കുന്ന രണ്ടാം സംഭവം ഇങ്ങനെ യാണ്. ഒരിക്കൽ ലേഖകൻ തീവണ്ടിയിലിരുന്ന് പുറത്തേക്ക് പൂക്കളുടേയും ഫലങ്ങളുടേയും വിത്തുകൾ എറിഞ്ഞിടുന്ന ഒരു മാന്യയായ വൃദ്ധസ്ത്രീയെ കണ്ടു. ആ സ്ത്രീ വഴിയരികിൽ സസ്യങ്ങൾ മുളപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ടാണ് ഇപ്ര കാരം ചെയ്തിരുന്നത്.

ആ സസ്യങ്ങളിലൂടെ മനുഷ്യന് എന്തെ ങ്കിലും ഗുണം ഉണ്ടാകും എന്നുള്ള സത്ചിന്തയാണ് ആ സ്ത്രീയെ അങ്ങനെ ചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് ലേഖകന് മനസ്സിലായി. നമ്മുടെ ജീവിതംകൊണ്ട് മറ്റുള്ളവർക്ക് നന്മയുണ്ടാകുമ്പോൾ നമ്മുടെ ജീവിതങ്ങൾക്ക് ധന്യതയുണ്ടാകുന്നു.

മൂന്നാമത്തെ സംഭവം താഴെ ചേർക്കുന്നു. അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബെഞ്ചമിൻ ഫ്രാങ്കിളിന്റെ പക്കൽ ഒരിക്കൽ ഒരു വിദ്യാർത്ഥി സഹായത്തിനു വന്നു. ആ കുട്ടിക്ക് പ്രസിഡണ്ട് ഇരുപത് ഡോളർ നൽകി. കുറേ നാൾ കഴിഞ്ഞ് ആ വിദ്യാർത്ഥി ആ പണം തിരികെ നൽകുവാൻ പ്രസിഡണ്ടിന്റെ അടുത്തു വന്നു. എന്നാൽ പ്രസിഡണ്ട് പറഞ്ഞു ഈ പണം നിന്റെ കൈയ്യിൽ തന്നെ വച്ചേക്ക്.

ആരെങ്കിലും നിന്റെ പക്കൽ സഹായത്തിനുവന്നാൽ അത് നൽകണം. ഈ പണം ഇന്നും അമേരിക്കക്കാരുടെ ഇടയിൽ കൈമാറി ക്കൊ ണ്ടിരിക്കുന്നു. എന്നൊരു വിശ്വാസം ഉണ്ട്. മറ്റുള്ളവരെ ആവശ്യങ്ങളിൽ സഹായിക്കുക എന്നത് നമ്മുടെ ജീവിതത്തിൽ ഒരിക്കലും മുടങ്ങാത്ത ഒരു നിരന്തര ശൈലിയായി മാറേ ണ്ടതുണ്ട്.

നാലാമത്തെ സംഭവം ഇങ്ങനെയാണ് : ഒരിക്കൽ ലേഖകൻ യാത്രയ്ക്കായി ടിക്കറ്റെടുക്കുവാൻ ശ്രമിക്കുകയായിരുന്നു. ടിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥന്റെ കഷ്ടപ്പാടുകൾ കണ്ട് ലേഖകന് സങ്കടം തോന്നി. യാത്രക്കാരുടെ തിടുക്കവും ശകാരവും കാരണം വളരെ അസ്വസ്ഥനായിരുന്ന ആ ഉദ്യോ ഗസ്ഥനോട് ലേഖകൻ വളരെ ശാന്തതയിൽ സംസാരിച്ചു. ആ ഉദ്യോഗസ്ഥന് ഇത് വളരെ ഇഷ്ടമാവുകയും ലേഖകന് വേഗത്തിൽ ടിക്കറ്റ് നൽകുകയും ചെയ്തു.

അഞ്ചാമത്തെ സംഭവം ഇങ്ങനെയാണ് : ഒരിക്കൽ ലേഖ കൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങുവാൻ ചെന്നു. അവിടെ യുള്ള ക്ലർക്കിന്റെ മനോഹരമായ കൈയ്യക്ഷരത്തെ കണ്ട് ലേഖകൻ ആ ക്ലർക്കിനെ അഭിനന്ദിച്ചു. ലേഖകന്റെ കാര്യ ങ്ങൾ ക്ലർക്ക് വേഗത്തിൽ ചെയ്തുകൊടുത്തു.

മറ്റുള്ളവരോട് നയത്തിലും, സഹാനുഭൂതിയിലും, സ്നേഹ ത്തിലും പെരുമാറുക എന്നത് നമ്മുടെ മാന്യതയാകണം. അങ്ങനെ ചെയ്യുമ്പോൾ, നാം അവരുടെ സുഹൃത്തുക്ക ളായി മാറുകയും അതിലൂടെ നമുക്ക് അവരിൽനിന്ന് നന്മ കൾ സ്വീകരിക്കുവാൻ സാധിക്കുകയും ചെയ്യും. മറ്റുള്ള വ രുടെ സൽസ്വഭാവം, സൽ പ്രവർത്തികൾ, നന്മകൾ എന്നിവയെ നാം ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോൾ, മറ്റുള്ളവരുമായിട്ടുള്ള നമ്മുടെ ബന്ധങ്ങൾ മെച്ചപ്പെട്ടതും മധുരതരവും ആയിത്തീരുന്നു.

അനുദിന ജീവിതത്തിലെ ചെറിയ ചെറിയ അനുഭവങ്ങളിലൂടെ സരളമായ ഒഴുക്കുള്ള ഭാഷയിൽ ലേഖകൻ നമ്മ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരികൾ തെളിയുവാൻ സാധ്യത ഉണ്ടാക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിപ്പിക്കുന്നു.

Conclusion:

आनंद की फूलझडियाँ is a timeless collection of short stories that continues to be read and enjoyed by readers around the world. It is a reminder that even in the midst of suffering, there is always hope and beauty to be found.

चाँद और कवि Summary in Malayalam

चाँद और कवि Summary in Malayalam

The poem “चाँद और कवि” (The Moon and the Poet) by Ramdhari Singh Dinkar is a dialogue between the moon and a poet. The moon is a symbol of the old order, while the poet is a symbol of the new order.

The Summary begins with the moon mocking the poet for his dreams and aspirations. The moon tells the poet that he is a fool to think that he can change the world. The moon is content to remain the same, while the poet is restless and always seeking change.

चाँद और कवि Summary in Malayalam

ഛായാവാദി കാവ്യശൈലിയെക്കുറിച്ച് मधुऋतु കവിതയിൽ നാം മനസ്സിലാക്കി. ഛായാവാദി സാഹിത്യം ഭാവനയ്ക്ക് നല്കുന്ന പ്രാധാന്യത്തോട് സാഹിത്യകാരന്മാർ കാലഗതി യിൽ വിയോജിപ്പ് പ്രകടിപ്പിക്കുവാൻ തുടങ്ങി. സാങ്കല്പ്പിക സംഗതികളെക്കാൾ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾക്ക് പ്രാധാന്യം നല്കണമെന്ന ആദർശം ഇവരിലൂടെ വ്യാപകമാ കുവാൻ തുടങ്ങി.

ഈ ശൈലിയിൽപ്പെട്ട സാഹിത്യകാരന്മാർ പുരോഗമനവാദികളായ സാഹിത്യകാരന്മാർ എന്ന് അറിയ പ്പെടുവാൻ തുടങ്ങി. ഇവരുടെ സാഹിത്യം പുരോഗമനവാദി സാഹിത്യം (प्रगतविाद) എന്ന പേരിൽ അറിയപ്പെട്ടു തുട ങ്ങി. ഛായാവാദത്തേയും പ്രഗതി വാദത്തെയും സമന്വയിപ്പിച്ച കവിയാണ് ദേശഭക്ത കവി എന്ന് സുപ്രസിദ്ധി നേടിയ രാംധാരി സിംഗ് ദിൻകർ,

രാംധാരിസിംഗ് ദിൻകർ: 1908 സെപ്തംബർ 23 -ാം തിയ്യതി ബീഹാറിലെ സിമറിയായിൽ ജനിച്ച് 1974 ഏപ്രിൽ 24 ന് അന്തരിച്ച രാംധാരി സിംഗ് ദിൻകർ ഇന്ത്യൻ സാഹി ത്യത്തിലെ പ്രമുഖ ദേശഭക്തി കവിയാണ്, ഭാരതീയ പൈത്യ കുത്തിന്റെ വലിയ ആരാധകനുമാണ് ദിൻകർജി. ദിൻകർജി യുടെ സുപ്രസിദ്ധമായ കാവ്യങ്ങൾ

(महाकाव्य), उर्वसी,रेणुका, परसुराम की प्रतीक्षा നീ പറ തുടങ്ങിയവയാണ്. സുപ്രസിദ്ധനായ ഒരു ലേഖകനും കൂടിയാ യി രുന്നു ദിൻകർജി |संस्कृत के चार अध्याय ദിൻകർജിയുടെ സുപ്രസിദ്ധമായ ലേഖന സമാഹാരമാണ്. ദിൻകർജിയുടെ “ഉർവ്വശി കാവ്യത്തിന് 1972 ൽ ഇഞാന പീഠ പുരസ്കാരം ലഭിക്കുകയുണ്ടായിട്ടുണ്ട്. സാഹിത്യത്തെയും സംസ്കാരത്തെയും കുറിച്ച് ഗൗരവമായി പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ദിൻകർജി ഛായാവാദത്തിൽ നിന്ന് പുരോഗമന സാഹിത്യ ശൈലിയി ലേക്കും, പുരോഗമന സാഹിത്യത്തിൽ നിന്ന് ദേശഭക്തി സംബന്ധിയായ സാഹിത്യശൈലിയിലേക്കും മുന്നേറിയ ഒരു മഹാസാഹിത്യകാരനാണ്,

ജനശക്തിയുടെ പ്രവാചകനും, പ്രോത്സാഹകനും ആയി ത്തീർന്ന ദിൻകർജിയുടെ സാഹിത്യഭാഷ വളരെ ഓജസ്സും, പൗരുഷത്വവും, ആവേശവും നല്കുന്നതാണ്. അദ്ദേഹ ത്തിന്റെ രചനകളിൽ പ്രണയവും വിപ്ലവവും ഒരുപോലെ സമന്വയിപ്പിച്ചിട്ടുണ്ട്, മായാവാദവും, പ്രഗതിവാദവും, ദേശ ഭക്തിയും സംയോജിപ്പിച്ചുകൊണ്ട് രചനകൾ നടത്തിയ ദിൻകർജിക്ക് വളരെയേറെ വായനക്കാരായ ആരാധകരെ സമ്പാദിച്ചെടുക്കുവാൻ സാധിച്ചു

എന്നുള്ളത് മഹത്തരമായ ഒരു കാര്യമാണ്. ഛായാവാദത്തിന്റെ കേവലമായ സാങ്കല്പിക ലോകത്തിന പുറത്ത് കാവ്യത്തെ നിത്യജീവിതവുമായി ബന്ധപ്പെടുത്തി യാഥാർത്ഥ്യങ്ങളുടെ തലത്തിലേക്ക് കൊണ്ടുവരുന്നതിൽ ദിൻകർജി വിജയിച്ചു എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശിഷ്ടത. കവികളുടെ ഭാവനയ്ക്കും, സങ്കല്പങ്ങൾക്കും അർത്ഥമു ണ്ടെന്നും, അവയെ മനുഷ്യന്റെ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതാണെന്നും चाँद और कवि ന് കവിത യിലൂടെ ദിൻകർജി സ്ഥാപിച്ചെടുക്കുന്നു.

സാഹിത്യകാര ന്മാരുടെ പ്രത്യേകിച്ച്, കവികളുടെ യും കലാകാരന്മാരു ടെയും സ്വപ്നങ്ങളും, ഭാവനക ളും, സങ്കല്പങ്ങളുമാണ് ഭാവിയിൽ യഥാർത്ഥരൂപം സ്വീകരിക്കുന്നതെന്നും അതു കൊണ്ട് ഭാവനകളു ടെയും സ്വപ്നങ്ങളുടെയും അടിസ്ഥാ നത്തിന്മേലാ ണ് മനുഷ്യജീവിതത്തിന്റെ ഭാവി പടുത്തു യർ ത്തു ന്ന തെന്നും ഈ കവി ത യി ലൂടെ ദിൻകർ ജി സമർത്ഥിക്കുന്നു. ഉദാഹരണത്തിന് വാത്മീകിയു ടെ രാമാ യണത്തിലെ സീതാപഹരണവുമായി ബന്ധപ്പെട്ട് പുഷ്പക വിമാനം ഭാവിയിൽ യാഥാർ ത്ഥ്യമായി.

കവിതാസാരം: ആകാശത്തുനിന്ന് ചന്ദ്രൻ രാത്രിയിൽ കവി യോട് ഇങ്ങനെ പറയുന്നു മനുഷ്യൻ ഒരു വിചിത്ര ജീവി യാണ്? അവൻ സ്വയം പ്രശ്നങ്ങളുടെ ഊരാകുടുക്കുകൾ സൃഷ്ടിച്ച്, അതിൽ കുടുങ്ങികിടന്ന് അസ്വസ്ഥനാകുകയും ഉറക്കവും ഉന്മേഷവും നഷ്ടപ്പെടുത്തുന്നവനുമാണ്. ഈ ലോക ത്തിലെ ഏറ്റവും പുരാതന സൃഷ്ടികളിൽ ഒന്നാണ് താനെന്ന് കവിയോട് അഹങ്കാരത്തോടെ ചന്ദ്രൻ പറയുന്നു.

ആദിമനുഷ്യനായ മനുവിന്റെ ജനനവും മര ണവും ചന്ദ്രൻ കണ്ടിട്ടുണ്ടത! (എന്നുവെച്ചാൽ, മനുഷ്യസ ഷ്ടിക്കു മുമ്പേ, ചന്ദ്രൻ സ്യഷ്ടിക്കപ്പെട്ടിരുന്നു എന്ന് സാരം), ചന്ദ്രന്റെ അഭിപ്രായത്തിൽ വെറും സ്വപ്നലോക ത്തിലും, ഭാവനാ സൃഷ്ടികളിലും ജീവിക്കുന്ന കവി സ്ഥിര ബുദ്ധി നഷ്ടപ്പെട്ടവനാണ്.

ചന്ദ്രൻ പറയുന്നു: ഭാവനയിൽ കാണുന്ന സ്വപ്നങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റി ഈ ലോകത്തിൽ വലിയ പരിവർത്തനങ്ങൾ ഉണ്ടാക്കു വാൻ ശ്രമിക്കുന്ന കവിയെപോലുളള ഉന്മാദാവസ്ഥ യ്ക്ക് അടിമപ്പെട്ട അനേകരെ ചന്ദ്രന് പരിചയമുണ്ട ! വാസ്തവത്തിൽ സ്വപ്നജീവിയായ കവിയെ ചന്ദ്രൻ ഇവിടെ വളരെ വില കുറഞ്ഞവനായി സ്ഥാപിച്ചുകൊണ്ട് പരിഹസിക്കുകയാണ്,

മനുഷ്യന്റെ സ്വപ്നങ്ങളെ ചന്ദൻ ജലകുമിളകളോടാ ണ് തുലനം ചെയ്യുന്നത്. ജലകുമിളകൾ ക്ഷണനേ രംകൊണ്ട് ജന്മമെടുക്കുകയും, പെട്ടെന്ന് തന്നെ പൊട്ടിതകർന്ന് പോകുകയും ചെയ്യുന്നു. ഇത് പോലെതന്നെ യാണ് പരി വർത്തനത്തിനായിട്ടുളള മനുഷ്യന്റെ സ്വപ്നങ്ങ ൾ എന്ന് പറഞ്ഞ് കവിയെ ചന്ദ്രൻ പരിഹസിക്കുന്നു.

എന്നിരുന്നാ ലും, ചന്ദ്രന്റെ സങ്കല്പത്തിൽ മനുഷ്യൻ അനുഗ്രഹീതനും, ഭാഗ്യവാനുമാണ്. കാരണം മനുഷ്യൻ ജലകുമിളക ളാകുന്ന സ്വപ്നങ്ങളുമായി കളിച്ചുരസിച്ച് കവിത സൃഷ്ടിക്കുന്നു! (ഇവിടെയും കവിയെ ചന്ദ്രൻ പരിഹസിക്കുക യാണ്. യാഥാർത്ഥ്യങ്ങളാകുവാൻ ഒരു സാധ്യതയും ഇല്ലാത്ത ഭാവ നകൾക്കൊണ്ട് കവിൽ കുറിക്കുന്ന കവിയുടെ നേരമ്പോ ക്കിനെയാണ് ഇവിടെ ചന്ദ്രൻ പരിഹസിക്കുന്നത്.

ചന്ദ്രന്റെ വ്യംഗ്യധ്വനികളും, പരിഹാസങ്ങളും കേട്ട് കവി മിണ്ടാതിരിക്കുമ്പോൾ, കവിയുടെ ഉള്ളിലെ കാവ്യചേതന (കാ വ്യരചനാസിദ്ധി, കവിതി ചന്ദ്രനോട് പ്രത്യുത്തരങ്ങൾ പറയു വാൻ തുടങ്ങി, കാവ്യ തന പറഞ്ഞു: അല്ലയോ ചന്ദ്രാ! നീയൊന്ന് സൂക്ഷിച്ച് വീണ്ടും നോക്കു… എന്നെ നിനക്ക് പരി ചയമുണ്ടോ? എന്റെ സ്വപ്നങ്ങൾ ജലത്തിലെ കുമിളകളാണ് എന്നാണോ നീ മനസ്സിലാക്കിയിരി ക്കുന്നത്? ഈ കുമിളക ളിലെ ജലത്തിൽ സ്ഥിതി

ചെയ്യുന്ന അഗ്നിയെ നീ തിരിച്ചറി യാത്തത് എന്തുകൊണ്ടാണ്? ഇവിടെ കവിതയുടെ ശക്തി യെക്കുറിച്ചുളള സ്പഷ്ടമായ സൂചന ദിനകർജി നല ന്നു. കവിയുടെ സ്വപ്നങ്ങളിൽ പരിവർത്തനത്തി ന്റെ അഗ്നി സ്ഫുല്ലിംഗങ്ങൾ ഉണ്ടെന്ന് കവി ഇവിടെ സമർത്ഥിക്കുന്നു. ചന്ദ്രനെ കാവ്യചേതന വെല്ലുവിളിച്ചുകൊണ്ട് തുടർന്ന് പറഞ്ഞു: ഞാൻ സ്വപ്നങ്ങളിൽ മാത്രം വിശ്വസിക്കുന്നില്ല. എന്റെ സ്വപ്നങ്ങളെ എന്റെ ചിന്താവിചാരങ്ങളുടെ അഗ്നി യിൽ ഉരുക്കിയുരുക്കി അവയെ കാരിരുമ്പാക്കി മാറ്റിയെ ടുക്കുവാൻ എനിക്ക് ശക്തിയുണ്ട്.

ആ കാരിരുമ്പുകൊണ്ട് പുതിയ പുതിയ നിർമ്മാണങ്ങൾക്ക് ബലവത്തായ മൂലക്ക ലും, ദൃഢമായ ചുമരുകളും സ്ഥാപിക്കുവാൻ എനിക്ക് സാധിക്കും (സമൂഹത്തിലെ വലിയ മാറ്റങ്ങൾക്കും, പുതിയ കണ്ടുപിടുത്തങ്ങൾക്കും എഴുത്തുകാരന്റെ തൂലികക്ക് വഴി യൊരുക്കുവാൻ സാധിക്കുമെന്ന് ദിനകർജി ഇവിടെ സ്പഷ്ടമാക്കുന്നു).

കാവ്യഭാവന വീണ്ടുപറയുന്നു: അല്ലയോ ചന്ദ്രാ! നീ ഇപ്പോൾ കാണുന്നത് ജനിച്ച് മരിച്ചുപോയ ആ പഴയ മനുഷ്യനായ മനുവിനെയല്ല. ആ മനുവിന്റെ പുത്രനായ പുതിയ മനുഷ്യ നെയാണ് നീ ഇവിടെ കാണുന്നത്. ഈ പുതിയ മനുഷ്യന്റെ സ്വപ്നങ്ങൾക്ക് നാവുകളുണ്ട്. ആ നാവുകൾക്ക് വലിയ ശക്തിയും

മൂർച്ചയുമുണ്ട്. അവന്റെ വിചാരങ്ങളിൽ അസ ങ്ങളുണ്ട്. അവന്റെ സ്വപ്നങ്ങളുടെ കൈകളിൽ മൂർച്ചയേ റിയ വാളും ഉണ്ട്, കവിതകളിൽ പഴയതിനെ വെട്ടിമാറ്റി നശി ഷിച്ച് പുതിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കുവാനു ഉള്ള ശക്തിയുണ്ടെന്ന് ദിനകർജി ഇവിടെ സമർത്ഥിക്കു ന്നു. കവി ഭാവനകളിലുളള സ്വപ്നങ്ങൾ പുതുയുഗ സൃഷ്ടി യുടെ കാഹള ധ്വനികളാണെന്ന് കവി സ്ഥാപിക്കുകയും ചെയ്യുന്നു.

ചന്ദ്രനെ വീണ്ടും വെല്ലുവിളിച്ചുകൊണ്ട് കാവ്യചേ തന പറ യുന്നു; ചന്ദ്രാ! സ്വർഗ്ഗ സമാട്ടിനോട് നീ പോയി പറയു… ഞങ്ങൾ കവികൾ ഞങ്ങളുടെ സ്വപ്നങ്ങളുമായി എന്നും ആകാശത്തേയ്ക്ക് കയറികൊണ്ടിരിക്കുന്നവരാണ്… സ്വർ സാമാട്ടി നെ കീഴടക്കുവാൻ ഞങ്ങളുടെ സ്വപ്നങ്ങൾ ക്ക് സാധിക്കും.

സ്വർഗത്തിലേക്ക് മുന്നേറി കൊണ്ടിരിക്കുന്ന ഞങ്ങൾ സ്വപ്നജീവികളെ തടയുവാൻ കരുത്തും തന്റേ ടവും ഉണ്ടെങ്കിൽ ഒരു കൈ നോക്കുവാൻ സ്വർഗ്ഗ സമാട്ടി നോട് പോയി പറയുന്നു. (പുരോഗമന ആഗ്രഹവും, പരി വർത്തന മോഹവും വഴിയായി മനുഷ്യന്റെ ഉളളിൽ ഉടലെ ടു ക്കുന്ന ഗുണ പരമായ ക്രിയാത്മക ശക്തിയ്ക്ക് വിരുദ്ധമായി നില്ക്കുന്ന പിൻതിരിപ്പൻ പാരമ്പര്യ ശക്തിക ളെയാണ് സ്വർഗ്ഗ സമാട്ട് എന്ന് കവി

വിളിക്കുന്നത്. പരിവർത്തനങ്ങൾക്ക് വിധേയമാകാൻ വിസമ്മതിക്കുന്ന എല്ലാ പിൻതിരിപ്പൻ പാരമ്പര്യങ്ങളേയും തകർത്ത് സ്വപ്നഭാവന കളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റി മനുഷ്യ സമൂഹത്തിന് എഴു ത്തുകാരന്റെ തൂലിക വിപ്ലവാത്മ ക ര മായ മുന്നേറ്റം നടത്തുവാനുള്ള ശക്തി നല്കും എന്ന് കവി ഇവിടെ സ്ഥാപിക്കുന്നു കവിതയിൽ ചന്ദ്രൻ പരിവർത്തനങ്ങൾക്ക് വിധേയമാകു വാൻ വിസമ്മതിക്കുന്ന ഉപയോഗശൂന്യമായ പാരമ്പര്യങ്ങ ളുടെ പ്രതീകവും, പ്രതിനിധിയും, വക്താവുമാണ്. മാറ്റത്തിന് വേണ്ടി നിലകൊളളുന്ന ജനജീവിത മനഃസാക്ഷിയുടെ പ്രതീ കമാണ് കവിയും.

കവിയുടെ കാവ്യഭാവനയും. മനുഷ്യന്റെ സ്വപ്നങ്ങളെ ആർക്കും തടയാനാവില്ല എന്ന് കവി ഇവിടെ കവിതയിൽ സമർത്ഥിക്കുന്നു. സ്വപ്നലോക ത്തിലും, ഭാവനാലോകത്തിലും മാത്രം ജീവിക്കാതെ സ്വപ്ന ങ്ങളെ യാഥാർഥ്യങ്ങളാക്കി മാറ്റി ജീവിതവിജയത്തിൽ എത്തിച്ചേരുവാൻ കവി നമ്മെ പ്രേരിപ്പിക്കുന്നു. കവിത യുടെ ശക്തി അപാരമാണെന്ന് കവിതയിലൂടെ കവി ഇവിടെ സമർത്ഥിക്കുന്നു. കവിയുടെ തൂലികക്ക് വാളിനെ ക്കാൾ മൂർച്ചയുണ്ട് എന്ന് കവി സ്ഥാപിക്കുന്നു. ലോകത്തിൽ എത്രയോ വലിയ മാറ്റങ്ങൾക്ക്

എഴുത്തുകാരന്റെ തൂലിക കാരണം തീർത്തിരിക്കു ന്നു! വാസ്തവത്തിൽ രണ്ടു കവിത ദിൻകർജിയുടെ ഒരു ആത്മാവലോകനം അഥവാ സ്വയം വിലയിരുത്തൽ എന്ന തുപോലെ മനസ്സിലാക്കാം, കവിതയുടെ ഒന്നാമത്തെ ഖണ്ഡികയിൽ നാം വായിക്കുന്നു! ദിൻകർജി തന്റെ സാഹിത്യസേവന ത്തിൽ അർത്ഥമില്ലാത്ത ഒരു തത്വശാസ്ത്രത്തിലും കുടുങ്ങി കിടക്കുന്നവനല്ല എന്ന് ഇവിടെ സ്വയ മായി നമ്മെ പരിചയപ്പെടുത്തുന്നു.

ഛായാവാദത്തിന്റെ ഭാവ നാലോകത്തിനും, അതിലെ ഭാവനകൾക്കും അർത്ഥമുണ്ടെന്ന് മായാവാദത്തിന്റെ വിമർശകരോട് di 31 ന് കവിത യിലുടെ ദിൻകർജി പറയുന്നു. ഛായാവാദി കവികൾക്ക് ചന്ദ്രൻ വെറുമൊരു ഭാവനാസഹാ ജിയും സൃഷ്ടിയുമാണ്. എന്നാൽ, ദിൻകർജി ഇവിടെ ചന്ദ്ര നിലുടെ യഥാർത്ഥ ലോകത്തെ കുറിച്ച് നമ്മെ മനസ്സിലാക്കി പ്പിക്കുന്നു.

മായാവാദത്തിൽ നിന്നുകൊണ്ട്, അതിനെ ശുദ്ധീകരിക്കുന്ന ദിൻകർജിയുടെ സാഹിത്യപ്രക്രിയയെ യാണ് നാമിവിടെ ദർശിക്കുന്നത്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പറഞ്ഞു: എനിക്ക് ഒരു സ്വപ്നമുണ്ട്. മനുഷ്യർ ഭൂമിയിൽ എല്ലാവരും സഹോദരങ്ങ ളെപ്പോലെ ജീവിക്കുന്ന ഒരു നാൾ വരും എന്ന സ്വപ്നം.

ഈ കവിതയിലും ദിൻകർജി സ്വപ്നത്തെക്കുറിച്ച് പരാ മർശിച്ചുകൊണ്ട്, സ്വപ്നങ്ങളിലൂടെ യഥാർത്ഥലോ കത്തിൽ എത്തിചേരുവാനുള്ള യതത്തിന് മനുഷ്യ നെ ആഹ്വാനം ചെയ്യുന്നു. ചന്ദ്രനോട് കവി പറയുന്നു: നീ പോയി സ്വർഗ്ഗത്തിലെ ചരക വർത്തിയോട് ഈ കാര്യങ്ങൾ പറയുക. എന്നുവെ ച്ചാൽ, ചന്ദ്ര നെക്കാൾ ഉയരത്തിലാണ് സ്വർഗ്ഗചക വർത്തിയെന്ന് കവി ചന്ദ്രനെ മനസ്സിലാക്കിപ്പിക്കുന്നു.

മനുഷ്യന്റെ മാഹാത്മ്യവും, മനുഷ്യന്റെ സ്വപ്നങ്ങളുടെ പ്രാധാന്യവും കവി ഇവിടെ ഉയർത്തി കാണിച്ചിരിക്കുന്നു. ഉപയോഗപ്രദമല്ലാത്ത പാരമ്പ ര്യങ്ങൾ ഇന്ന് ചന്ദ്രനെക്കാളും ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെട്ട് അവസ്ഥയിൽ ആണെന്ന് കവി ഇവിടെ സൂചിപ്പിക്കുന്നു. മഹാകവി ജയദേവന്റെ ഗീതഗോവിന്ദത്തിൽ ശ്രീകൃഷ്ണ രാധാമാരുടെ ബാല്യകാലം ചിലവഴിച്ച യമുനാപുളിനം (വ്യ ന്ദാവനം) വളരെ ശ്രദ്ധേയമാണ്.

ഇതുപോലെ തന്നെയാണ് ഭാരതീയ പുരാണങ്ങളിലുള്ള പ്രമദവനം എന്ന സാങ്കല്പി ക സ്ഥ ല വും, പുരുഷ ന്മാർക്ക് പ്രവേ ശ ന മി ല്ലാത്ത, സ്ത്രീകൾക്ക് സ്വര്യമായി സഞ്ചരിക്കുവാനും കളിച്ചു രസിച്ചുല്ലസിക്കുവാനുമുള്ള സ്ഥലമാണ് പ്രമദവനം. യമു നാപുളിനത്തെ ഇന്നത്തെ കുട്ടികളുടെ പാർക്ക് എന്നതായി മനസ്സിലാക്കാം.

പ്രമദവനം ഇന്ന് പലയിടത്തും ലേഡീസ് ഓൺലിയായി പുനർജനിക്കുന്നു. വൃന്ദാവനവും, പ്രമദവ നവുമൊക്കെ കവികളുടെ സ്വപ്ന സാങ്കല്പിക ലോകങ്ങ ൾ ആയിരുന്നുവെങ്കിലും അവയൊക്കെ ഇന്ന് നിത്യജീവി തത്തിന്റെ ഭാഗങ്ങളും അവസ്ഥകളുമായി തീർന്നിരിക്കുന്നു.

രാമായണ ത്തിലെ സീതാപഹരണവുമായി ബന്ധപ്പെട്ട പുഷ്പകവിമാനം ഇന്ന് വിവിധയിനങ്ങ ളിലുള്ള വിമാനങ്ങ ളായി യാഥാർത്ഥ്യലോകത്തി ലേക്ക് കടന്നുവന്നിരിക്കുന്നു. ഇത്തരം സംഗതിക ളെയൊക്കെ സൂചിപ്പിച്ചുകൊണ്ടാകാം കവിയുടെ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യങ്ങളായി തീരുവാ നുള്ള സാധ്യത തീർച്ചയായും ഉണ്ട് എന്ന് ദിൻകർജി ജ കവിതയിൽ സമർത്ഥിക്കുന്നത്,

ആധുനിക മനശാസ്ത്രത്തിന്റെ പിതാവായ ഫായിഡിന്റെ എന്നീ ആദർശങ്ങളും ദിൻകർജി കവിതയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി വേണമെങ്കിൽ വ്യാഖ്യാനിച്ചു മനസ്സിലാക്കാം. തത്വങ്ങൾ ജീവി തത്തെ ആസക്തിയോടെ നുകരൂ, ജീവിതാനുരാഗ ത്തിൽ ജീവിക്കു എന്നീ ആദർശങ്ങളെ

പ്രോത്സാഹിപ്പിക്കുന്നു. ദിൻകർജി കവിതയിൽ ജീവിതത്തോടുള്ള ആകർഷണം, തായ്പര്യം എന്നിവക്ക് പ്രാധാന്യം നല്കിയിരിക്കുന്നു, അതുകൊണ്ട് ജീവിതസ്വപ്നങ്ങൾക്ക് തീക്ഷണതയു ണ്ട്. ജീവിതസ്വപ്നങ്ങളോടുകൂടെ സ്വർഗ്ഗത്തിലേക്ക് മുന്നേ റുന്നവരാണ് മനുഷ്യർ എന്നൊക്കെ ആ കവിത യിൽ ദിൻകർജി പറഞ്ഞിരിക്കുന്നു.

ഭാരത ത്തിന്റെ മുൻ രാഷ്ട്രപതി യായിരുന്ന അബ്ദുൾ കലാംജി പറഞ്ഞു: മഹത്തായ സ്വപ്നങ്ങൾ കാണുന്ന വ രുടെ സ്വപ്നങ്ങൾ എന്നും പൂർത്തീകരിക്കപ്പെടു ന്നു. ദിൻകർജിയുടെ കവിതയിൽ സ്വപ്നനിറവേറ ലിന് വലിയ പ്രാധാന്യം നല്കിയിരിക്കുന്നു.

Conclusion

The poem “चाँद और कवि” is a call to action. It is a reminder that we should never give up on our dreams, no matter how difficult they may seem. The poem also suggests that the old order must be challenged in order for the new order to emerge.

आपकी आवाज़ Summary in Malayalam

आपकी आवाज़ Summary in Malayalam

आपकी आवाज़ “Aapki Awaaz” (Your Voice) is a poem written by the Indian poet Chandrakant Devtale. It is a celebration of the power of the human voice. The Summary begins with the poet describing the different ways in which people use their voices. They use their voices to speak, sing, laugh, cry, and to express their thoughts and feelings. The poet believes that the human voice is a powerful tool that can be used to connect with others, to create change, and to make the world a better place.

आपकी आवाज़ Summary in Malayalam

എഡിറ്റോറിയൽ അതി: ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടി നടത്തപ്പെടുന്ന ഭരണമാണ് ജനാധിപത്യം. ഇന്ത്യയെ പോലൊരു ജനാധിപത്യരാജ്യത്തിൽ ജനങ്ങൾക്ക് അർഹമായ അവകാശങ്ങൾ നഷ്ടപ്പെടുക എന്നത് ഒരു നിത്യേന സംഭ വമായിക്കൊണ്ടിരിക്കുന്നു.

അവകാശങ്ങൾ നഷ്ടപ്പെടുന്ന ജനങ്ങൾക്കുവേണ്ടി വാദിച്ച് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ ജനങ്ങളുടെ ശബ്ദമായി മാറുന്ന ന്യൂസ് പേപ്പറുകളിലെ കുറിപ്പാണ് (എ ഡിറ്റോറിയൽ) നെ വർത്തമാനപത്രങ്ങളുടെയും മാസിക കളുടെയും മുഖപ്രസംഗം എന്നു പറയുന്നു.

എഡിറ്റോറിയലിലൂടെ ജനങ്ങളുടെ അവകാശസംരക്ഷ ണവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും, പ്രശ്ന പരിഹാര നിർദ്ദേശങ്ങളും പൊതുജനാഭിപ്രായം എന്ന രീതി യിൽ ബന്ധപ്പെട്ട അധികാരികളിൽ എത്തിക്കുവാൻ ഫല പ്രദമായ ശ്രമം നടത്തുന്നു. ഈ ദിശയിൽ വിലയിരുത്തു മ്പോൾ എഡിറ്റോറിയലിന് വലിയ പ്രാധാന്യവും, പ്രസ ക്തിയും, ശക്തിയും ഉണ്ട്.

മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഒരു ന്യൂസ് പേപ്പറിന്റേയോ, മാസികയുടേയോ എഡിറ്റോറിയൽ വളരെ പ്രധാനപ്പെട്ടതാ ണ്. ഒരു പ്രതമോ, മാസികയോ ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പ്രകടിപ്പിക്കുന്ന സ്വന്തം അഭിപ്രായമാണ് എഡിറ്റോ റിയൽ.

ഈ അഭിപ്രായത്തിലൂടെ പൊതുജനാഭിപ്രായം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനപ്പെട്ട ഉദ്ദേശ്യം, പിന്താങ്ങുന്ന പൊതുജനാഭിപ്രായം സൃഷ്ടിച്ചെടുത്ത് എഡി ജസ്റ്റോറിയലിലൂടെ പത്രങ്ങളും മാസികകളും താന്താങ്ങളുടെ ജീവിത വീക്ഷണം ജനങ്ങളിലേക്ക് എത്തിക്കുന്നു.

ജനാധിപത്യത്തെ കാത്തുരക്ഷിക്കുക എന്ന ഒരു ദൗത്യം കുടി എഡിറ്റോറിയൽ നിർവ്വഹിക്കുന്നു. എഡിറ്റോറിയൽ എഴുതുന്നത് സാധാരണയായി എഡിറ്റർ തന്നെയാണ്. എഡിറ്റോറിയൽ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കു പ്രധാന കാര്യങ്ങളുണ്ട്.

ഏതെങ്കിലും ഒരു സമകാലീന സംഭ വത്തെക്കുറിച്ചായിരിക്കണം എഡിറ്റോറിയൽ. സംഭവങ്ങളു മായി ബന്ധപ്പെട്ട എല്ലാ സംഗതികളും, കണക്കു വിവര ങ്ങളും എഡിറ്റോറിയൽ എഴുതുമ്പോൾ ഉൾപ്പെടുത്തേണ്ട തുണ്ട്. പ്രധാന സംഭവങ്ങൾ ഒഴിവാക്കാതെ സംക്ഷിപ്ത രൂപ ത്തിലായിരിക്കണം എഡിറ്റോറിയൽ. കുറിക്കുകൊള്ളുന്ന ആകർഷകമായ ഭാഷയിലായിരിക്കണം

എഡിറ്റോറിയൽ. താന്താങ്ങളുടെ സിദ്ധാന്തങ്ങളെയും, ജീവിത വീക്ഷണങ്ങ ളെയും നീതീകരിച്ച് പൊതുജനങ്ങളുടെ പിന്തുണ സ്ഥാപി ച്ചെടുക്കുന്ന ശൈലിയിലായിരിക്കണം എഡിറ്റോറിയൽ പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ എഡിറ്റോറിയലിൽ ഉണ്ടാകേണ്ടതുണ്ട്. പൊതുജനങ്ങൾക്ക് എളുപ്പം മനസ്സിലാ കുന്ന രീതിയിലായിരിക്കണം എഡിറ്റോറിയലിന്റെ രൂപം.

‘ദൈനിക് ജാഗരൺ’ എന്നത് ഒരു ഹിന്ദി ദിനപത്രമാണ്, ഈ ന്യൂസ് പേപ്പറിന്റെ 2013 ഓഗസ്റ്റ് 19, തിങ്കളാഴ്ചയിലെ എഡി റ്റോറിയൽ തലസ്ഥാനമായ ഡെൽഹിയിൽ പരക്കുന്ന ഡെങ്കി ഷനി, മലേറിയ തുടങ്ങിയ മാരക രോഗങ്ങളുമായി ബന്ധപ്പെ ട്ടതായിരുന്നു. ഈ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുടെ സംഖ്യ നിരത്തിക്കൊണ്ട് സർക്കാരിന്റെ പക്ഷത്തുനിന്ന് പ്രതിരോധ മരുന്ന് നൽകലിൽ ഉണ്ടായ വീഴ്ച്ചയെ എഡിറ്റോറിയൽ കുറ്റ പ്പെടുത്തുന്നു.

കൊതുക് നിവാരണത്തിന് സർക്കാരിന്റെ ഭാഗ ത്തുനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് എഡിറ്റോറിയൽ സ്ഥാപിക്കുന്നു. സർക്കാരിന്റെ കൂടെ പ്രാദേശിക ഭരണ സംവിധാനങ്ങളും ഒത്തൊരുമയിൽ പ്രവർത്തിച്ച് ഈ രോഗങ്ങളെ എത്രയുംവേഗത്തിൽ നിയന്ത്രണവിധേയമാക്കണമെന്ന നിർദ്ദേശവും എഡിറ്റോറിയലിൽ ഉണ്ട്.

(ഇത്തരം എഡിറ്റോറിയലിലൂടെ വലിയ പൊതുജന പിന്തുണ ‘ദൈനിക് ജാഗരൺ നേടിയെടുക്കുന്നു. ഒരു പ്രതത്തിന്റെ പ്രചാ രണത്തിന് നല്ല എഡിജാനിയൽ തീർച്ചയായും കാരണമാകും.

Conclusion

“Aapki Awaaz” is a powerful and inspiring poem that celebrates the power of the human voice. It reminds us that we all have the power to make a difference in the world, simply by using our voices.

PSEB 3th Class Punjabi Summaries Punjab Board

PSEB 3th Class Punjabi Summaries Punjab Board

The PSEB (Punjab School Education Board) PSEB 3rd Class Punjabi Summaries offer concise insights into Punjabi language and literature, aiding students in comprehending the rich cultural and linguistic heritage of Punjab. PSEB  3rd Class Punjabi summaries play a crucial role in facilitating students’ understanding of Punjabi texts and fostering their language skills.

PSEB 3rd Class Punjabi Summaries Punjab Board

In conclusion, the PSEB 3rd Class Punjabi summaries serve as valuable resources for students to navigate and appreciate the Punjabi language and literature. They promote a deeper connection to Punjab’s cultural heritage and enhance linguistic proficiency.